Repeated Words in Quran

< >
Total Found : 8
وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടാല്‍
شِقَاقَ
X
ഭിന്നിപ്പ്
بَيْنِهِمَا
X
അവര്‍ രണ്ടുപേര്‍(ദമ്പതിമാര്‍)ക്കിടയില്‍
فَابْعَثُوا
X
നിങ്ങള്‍ അയക്കുക(നിയോഗിക്കുക)
حَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهِ
X
അവന്റെ ആള്‍ക്കാരില്‍ നിന്ന്
وَحَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهَا
X
അവളുടെ ആള്‍ക്കാരില്‍ നിന്ന്
إِن يُرِيدَا
X
അവര്‍ ഇരുവരും ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًا
X
അനുരഞ്ജനം
يُوَفِّقِ اللَّهُ
X
അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്
بَيْنَهُمَاۗ
X
അവര്‍(ദമ്പതിമാര്‍)ക്കിടയില്‍
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
خَبِيرًا
X
സൂക്ഷമജ്ഞന്‍
﴿4:35﴾ وَإِنِ امْرَأَةٌ خَافَتْ
X
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
X
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
X
പിണക്കം
أَوْ إِعْرَاضًا
X
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
X
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
X
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
X
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
X
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
X
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
X
ഉത്തമം
وَأُحْضِرَتِ
X
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
X
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
X
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
X
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:128﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ وَبَيْنَهُمَا
X
ആ രണ്ടു വിഭാഗത്തിനിടയില്‍ (ഉണ്ടായിരിക്കും)
حِجَابٌۚ
X
ഒരു മറ
وَعَلَى الْأَعْرَافِ
X
ഉയരങ്ങളില്‍ ഉണ്ടായിരിക്കും
رِجَالٌ
X
ചില മനുഷ്യര്‍
يَعْرِفُونَ
X
അവര്‍ തിരിച്ചറിയും
كُلًّا
X
എല്ലാവരെയും
بِسِيمَاهُمْۚ
X
അവരുടെ അടയാളങ്ങളിലൂടെ
وَنَادَوْا
X
അവര്‍ വിളിച്ചു പറയും
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَن سَلَامٌ
X
സമാധാനമുണ്ടാവട്ടെ
عَلَيْكُمْۚ
X
നിങ്ങള്‍ക്ക്
لَمْ يَدْخُلُوهَا
X
അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല
وَهُمْ
X
അവര്‍
يَطْمَعُونَ
X
അവര്‍ ആഗ്രഹിക്കുന്നു
﴿7:46﴾ قَالَ
X
അവന്‍ പറഞ്ഞു
سَآوِي
X
ഞാന്‍ അഭയംതേടിക്കൊള്ളാം
إِلَىٰ جَبَلٍ
X
ഒരു മലയില്‍
يَعْصِمُنِي
X
അത് എന്നെ രക്ഷിക്കും
مِنَ الْمَاءِۚ
X
വെള്ളത്തില്‍നിന്ന്
قَالَ
X
നൂഹ് പറഞ്ഞു
لَا عَاصِمَ
X
രക്ഷിക്കുന്ന ഒന്നുമില്ല
الْيَوْمَ
X
ഇന്ന്
مِنْ أَمْرِ اللَّهِ
X
ദൈവവിധിയില്‍നിന്ന്
إِلَّا مَن رَّحِمَۚ
X
അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ
وَحَالَ
X
മറയിട്ടു
بَيْنَهُمَا
X
അവര്‍ക്കിടയില്‍
الْمَوْجُ
X
തിരമാല
فَكَانَ
X
അങ്ങനെ അവന്‍ ആയി
مِنَ الْمُغْرَقِينَ
X
മുങ്ങിമരിച്ചവരില്‍
﴿11:43﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّۗ
X
യാഥാര്‍ഥ്യമായിട്ടല്ലാതെ
وَإِنَّ السَّاعَةَ
X
തീര്‍ച്ചയായും അന്ത്യസമയം
لَآتِيَةٌۖ
X
തീര്‍ച്ചയായും വന്നെത്തും
فَاصْفَحِ
X
അതിനാല്‍ നീ വിട്ടുവീഴ്ചചെയ്യുക
الصَّفْحَ الْجَمِيلَ
X
ഭംഗിയായ വിട്ടുവീഴ്ച
﴿15:85﴾ وَاضْرِبْ
X
നീ വിവരിച്ചു കൊടുക്കുക
لَهُم
X
അവര്‍ക്ക്
مَّثَلًا
X
ഉദാഹരണമായി
رَّجُلَيْنِ
X
രണ്ടാളുകളെ
جَعَلْنَا
X
നാം ആക്കിക്കൊടുത്തു
لِأَحَدِهِمَا
X
അവരില്‍ ഒരാള്‍ക്ക്
جَنَّتَيْنِ
X
രണ്ട് തോട്ടങ്ങള്‍
مِنْ أَعْنَابٍ
X
മുന്തിരികളുടെ
وَحَفَفْنَاهُمَا
X
അവ രണ്ടിനെയും നാം ചുറ്റുകയും ചെയ്തു
بِنَخْلٍ
X
ഈത്തപ്പന കൊണ്ട്
وَجَعَلْنَا
X
നാം ഉണ്ടാക്കുകയും ചെയ്തു
بَيْنَهُمَا
X
അവ രണ്ടിനുമിടയില്‍
زَرْعًا
X
കൃഷി
﴿18:32﴾ رَّبُّ
X
നാഥന്‍
السَّمَاوَاتِ
X
ആകാശങ്ങളുടെയും
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَا
X
അവരണ്ടിനുമിടയിലുള്ളതിന്റെയും
فَاعْبُدْهُ
X
അതിനാല്‍ നീ അവന്ന് വഴിപ്പെടുക
وَاصْطَبِرْ
X
ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക
لِعِبَادَتِهِۚ
X
അവനെ അനുസരിച്ച് കഴിയുന്നതില്‍
هَلْ تَعْلَمُ
X
നിനക്കറിയുമോ
لَهُ سَمِيًّا
X
അവനോട് പേരൊത്ത(വല്ല)വനെയും
﴿19:65﴾ لَهُ
X
അവനുള്ളതാകുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
وَمَا بَيْنَهُمَا
X
അവ രണ്ടിനും ഇടയിലുള്ളതും
وَمَا تَحْتَ
X
താഴെയുള്ളതും
الثَّرَىٰ
X
മണ്ണിന്റെ
﴿20:6﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയേയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയേയും
لَاعِبِينَ
X
വിനോദിക്കുന്നവരായി
﴿21:16﴾ وَهُوَ
X
അവനാണ്
الَّذِي مَرَجَ
X
സംയോജിപ്പിച്ചവന്‍
الْبَحْرَيْنِ
X
രണ്ടുസമുദ്രങ്ങളെ
هَٰذَا عَذْبٌ
X
ഇത് രുചികരമായത്
فُرَاتٌ
X
തെളിഞ്ഞതും
وَهَٰذَا
X
ഇത്
مِلْحٌ
X
ഉപ്പ് രസമുള്ളത്
أُجَاجٌ
X
ചവര്‍പ്പുള്ളതും
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَهُمَا
X
അവക്കിടയില്‍
بَرْزَخًا
X
ഒരു മറ
وَحِجْرًا مَّحْجُورًا
X
ശക്തമായൊരു തടസ്സവും
﴿25:53﴾ الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
فِي سِتَّةِ أَيَّامٍ
X
ആറുനാളുകളിലായി
ثُمَّ
X
പിന്നെ
اسْتَوَىٰ
X
ഉപവിഷ്ടനായി
عَلَى الْعَرْشِۚ
X
സിംഹാസനത്തില്‍
الرَّحْمَٰنُ
X
പരമകാരുണികനാണവന്‍
فَاسْأَلْ
X
ചോദിക്കുക
بِهِ
X
അവനെപ്പറ്റി
خَبِيرًا
X
സൂക്ഷ്മജ്ഞാനമുള്ളവനോട്
﴿25:59﴾ قَالَ
X
(മൂസ) പറഞ്ഞു
رَبُّ السَّمَاوَاتِ
X
ആകാശങ്ങളുടെ രക്ഷിതാവ്
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവക്കിടയിലുള്ളതിന്റെയും
إِن كُنتُم
X
നിങ്ങളെങ്കില്‍
مُّوقِنِينَ
X
കാര്യം മനസ്സിലാക്കുന്നവര്‍
﴿26:24﴾ قَالَ
X
(മൂസ)പറഞ്ഞു
رَبُّ الْمَشْرِقِ
X
ഉദയസ്ഥാനത്തിന്റെ രക്ഷിതാവാണ്(അവന്‍)
وَالْمَغْرِبِ
X
അസ്തമയ സ്ഥാനത്തിന്റെയും
وَمَا بَيْنَهُمَاۖ
X
അവക്കിടയിലുള്ളതിന്റെയും
إِن كُنتُمْ
X
നിങ്ങളെങ്കില്‍
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിച്ചറിയുന്നു
﴿26:28﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ اللَّهُ
X
അല്ലാഹു
الَّذِي
X
യാതൊരുവനാണ്
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
فِي سِتَّةِ أَيَّامٍ
X
ആറു ദിവസങ്ങളില്‍
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ അസ്ഥനായി, ഉപവിഷ്ടനായി
عَلَى الْعَرْشِۖ
X
സിംഹാസനത്തില്‍
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِهِ
X
അവനു പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകന്‍
وَلَا شَفِيعٍۚ
X
ഒരു ശുപാര്‍ശകനുമില്ല
أَفَلَا تَتَذَكَّرُونَ
X
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ
﴿32:4﴾ رَّبُّ السَّمَاوَاتِ
X
ആകാശങ്ങളുടെ നാഥനാണവന്‍
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയുടെയും
وَرَبُّ الْمَشَارِقِ
X
ഉദയസ്ഥാനങ്ങളുടെ പരിരക്ഷകന്‍
﴿37:5﴾ أَمْ لَهُم
X
അതല്ല, ഇവര്‍ക്കാണോ
مُّلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവയ്ക്കിടയിലുള്ളവയുടെയും
فَلْيَرْتَقُوا
X
എങ്കില്‍ ഇവര്‍ കയറി നോക്കട്ടെ
فِي الْأَسْبَابِ
X
ആ മാര്‍ഗങ്ങളിലൂടെ
﴿38:10﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
بَاطِلًاۚ
X
മിഥ്യയായി
ذَٰلِكَ
X
അത്
ظَنُّ
X
ഊഹമാണ്
الَّذِينَ كَفَرُواۚ
X
സത്യനിഷേധം കൈകൊണ്ടവരുടെ
فَوَيْلٌ
X
അതിനാല്‍ മഹാ നാശം
لِّلَّذِينَ كَفَرُوا
X
സത്യനിഷേധം കൈകൊണ്ടവര്‍ക്ക്
مِنَ النَّارِ
X
നരക ശിക്ഷയാല്‍
﴿38:27﴾ رَبُّ السَّمَاوَاتِ
X
ആകാശങ്ങളുടെ നാഥന്‍
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളവയുടെയും
الْعَزِيزُ
X
പ്രതാപിയും
الْغَفَّارُ
X
ഏറെ പൊറുക്കുന്നവനും
﴿38:66﴾ وَتَبَارَكَ
X
അനുഗ്രഹപൂര്‍ണനായിരിക്കുന്നു
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളതിന്റെയും
وَعِندَهُ
X
അവന്റെ അടുക്കലാണ്
عِلْمُ السَّاعَةِ
X
അന്ത്യസമയത്തെക്കുറിച്ച അറിവ്
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿43:85﴾ رَبِّ السَّمَاوَاتِ
X
ആകാശങ്ങളുടെ നാഥനാണവന്‍
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവക്കിടയിലുള്ളവയുടെയും
إِن كُنتُم مُّوقِنِينَ
X
നിങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നവരാണെങ്കില്‍ (നിങ്ങള്‍ക്കത് ബോധ്യമാകും)
﴿44:7﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചതല്ല
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
لَاعِبِينَ
X
കളിയായിക്കൊണ്ട്
﴿44:38﴾ مَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا
X
യാതൊന്നിനെയും
بَيْنَهُمَا
X
അവയ്ക്കിടയിലുള്ള
إِلَّا بِالْحَقِّ
X
യാഥാര്‍ഥ്യത്തോടുകൂടിയല്ലാതെ
وَأَجَلٍ
X
അവധിയോടും(കൂടിയല്ലാതെ)
مُّسَمًّىۚ
X
നിര്‍ണിതമായ
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
عَمَّا
X
യാതൊരു കാര്യത്തില്‍നിന്ന്
أُنذِرُوا
X
അവര്‍ താക്കീതു ചെയ്യപ്പെട്ട
مُعْرِضُونَ
X
അവഗണിക്കുന്നവരാണ്
﴿46:3﴾ وَإِن
X
എങ്കില്‍, .....യാല്‍
طَائِفَتَانِ
X
രണ്ടുവിഭാഗം
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളിലെ
اقْتَتَلُوا
X
അവര്‍ പരസ്പരം ഏറ്റുമുട്ടി...
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَاۖ
X
അവര്‍ക്കിടയില്‍
فَإِن بَغَتْ
X
പിന്നെ അതിക്രമം കാട്ടിയാല്‍
إِحْدَاهُمَا
X
അവരില്‍ ഒരു വിഭാഗം
عَلَى الْأُخْرَىٰ
X
മറുവിഭാഗത്തിനെതിരെ
فَقَاتِلُوا
X
അപ്പോള്‍ നിങ്ങള്‍ യുദ്ധം ചെയ്യുക
الَّتِي تَبْغِي
X
അതിക്രമം കാണിക്കുന്നവരോട്
حَتَّىٰ تَفِيءَ
X
അവര്‍ മടങ്ങിവരുംവരെ
إِلَىٰ أَمْرِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനയിലേക്ക്
فَإِن فَاءَتْ
X
അവര്‍ മടങ്ങിവന്നാല്‍
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَا
X
അവര്‍ക്കിടയില്‍
بِالْعَدْلِ
X
നീതിപൂര്‍വം
وَأَقْسِطُواۖ
X
നിങ്ങള്‍ നീതി പാലിക്കുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതി പാലിക്കുന്നവരെ
﴿49:9﴾ وَلَقَدْ خَلَقْنَا
X
നിശ്ചയം നാം സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവ രണ്ടിനും ഇടയ്ക്കുള്ളവയെയും
فِي سِتَّةِ أَيَّامٍ
X
ആറു ദിവസങ്ങളിലായി
وَمَا مَسَّنَا
X
നമ്മെ സ്പര്‍ശിച്ചിട്ടില്ല (ബാധിച്ചിട്ടില്ല)
مِن لُّغُوبٍ
X
ഒരു ക്ഷീണവും
﴿50:38﴾ بَيْنَهُمَا
X
അവ രണ്ടിനുമിടയ്ക്കുണ്ട്
بَرْزَخٌ
X
ഒരു നിരോധപടലം, മറ
لَّا يَبْغِيَانِ
X
അവ രണ്ടും അതിക്രമിച്ചു കടക്കുകയില്ല
﴿55:20﴾ رَّبِّ السَّمَاوَاتِ
X
ആകാശങ്ങളുടെ നാഥന്‍
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا
X
യാതൊന്നിന്റെയും
بَيْنَهُمَا
X
അവ രണ്ടിനുമിടയിലുള്ള
الرَّحْمَٰنِۖ
X
ദയാപരന്‍
لَا يَمْلِكُونَ
X
അവര്‍ അധീനപ്പെടുത്തുകയില്ല
مِنْهُ
X
അവനില്‍ നിന്ന്
خِطَابًا
X
സംഭാഷണം
﴿78:37﴾