Repeated Words in Quran

< >
Total Found : 87
أَوَكُلَّمَا عَاهَدُوا
X
അവര്‍ കരാറിലേര്‍പ്പെട്ടപ്പോഴൊക്കെയും ആണോ
عَهْدًا
X
കരാര്‍
نَّبَذَهُ
X
അതിനെ വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمۚ
X
അവരിലെ
بَلْ
X
അല്ല
أَكْثَرُهُمْ
X
അവരിലധികമാളുകളും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿2:100﴾ وَقَالُوا
X
അവര്‍ പറഞ്ഞു
كُونُوا
X
നിങ്ങള്‍ ആവുക
هُودًا
X
ജൂതര്‍
أَوْ نَصَارَىٰ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تَهْتَدُواۗ
X
നിങ്ങള്‍ നേര്‍വഴിയിലാകും
قُلْ
X
പറയുക
بَلْ
X
അല്ല
مِلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം സ്വീകരിക്കുക
حَنِيفًاۖ
X
ശുദ്ധമാനസനായ
وَمَا كَانَ
X
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ പെട്ടവന്‍
﴿2:135﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَن
X
ഒരുത്തരെക്കുറിച്ച്
يُقْتَلُ
X
വധിക്കപ്പെടുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتٌۚ
X
മരിച്ചവരാണെന്ന്
بَلْ
X
എന്നാല്‍
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
وَلَٰكِن
X
പക്ഷേ
لَّا تَشْعُرُونَ
X
നിങ്ങളറിയുന്നില്ല
﴿2:154﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുക
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിതന്നത്
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും
مَا أَلْفَيْنَا
X
ഞങ്ങള്‍ കണ്ടതിനെ
عَلَيْهِ
X
അതിന്‍മേല്‍
آبَاءَنَاۗ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നങ്കിലും
آبَاؤُهُمْ
X
അവരുടെ പിതാക്കള്‍
لَا يَعْقِلُونَ
X
ചിന്തിക്കുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നുമില്ല
﴿2:170﴾ وَلَا تَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) നീ കരുതരുത്
الَّذِينَ قُتِلُوا
X
വധിക്കപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتًاۚ
X
മരിച്ചുപോയവരാണെന്ന്
بَلْ
X
എന്നാല്‍ (സത്യത്തില്‍)
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുക്കല്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കും
﴿3:169﴾ وَلَا يَحْسَبَنَّ
X
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
X
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
X
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
X
അത് ഗുണമാണെന്ന്
لَّهُمۖ
X
അവര്‍ക്ക്
بَلْ هُوَ
X
മറിച്ച്, അത്
شَرٌّ
X
ദോഷമാണ്
لَّهُمْۖ
X
അവര്‍ക്ക്
سَيُطَوَّقُونَ
X
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
X
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
X
അല്ലാഹുവിനാണ്
مِيرَاثُ
X
(അന്തിമമായ) അവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
X
നന്നായി അറിയുന്നവന്‍(ആകുന്നു)
﴿3:180﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ بَلْ
X
എന്നാല്‍
بَدَا
X
വെളിപ്പെട്ടിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّا كَانُوا يُخْفُونَ
X
അവര്‍ മറച്ചുവെച്ചിരുന്നത്
مِن قَبْلُۖ
X
നേരത്തെ(മുമ്പ്)
وَلَوْ
X
എങ്കില്‍
رُدُّوا
X
അവര്‍ മടക്കിയയക്കപ്പെട്ടു
لَعَادُوا
X
അവര്‍ തിരിച്ചുചെല്ലും
لِمَا نُهُوا عَنْهُ
X
വിലക്കപ്പെട്ട കാര്യങ്ങളിലേക്ക്
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿6:28﴾ بَلْ
X
ഇല്ല
إِيَّاهُ
X
അവനെ മാത്രം
تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കും
فَيَكْشِفُ
X
അങ്ങനെ അവന്‍ തട്ടിയകറ്റും
مَا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഒന്നിനെ(ഒരു വിപത്തിനെ)
إِلَيْهِ
X
അവനോട്
إِن شَاءَ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
وَتَنسَوْنَ
X
(അന്നേരം) നിങ്ങള്‍ മറക്കുകയും ചെയ്യും
مَا تُشْرِكُونَ
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്ക്ചേര്‍ക്കുന്നവയെ
﴿6:41﴾ إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുന്നു
الرِّجَالَ
X
പുരുഷന്‍മാരെ
شَهْوَةً
X
ഭോഗേച്ഛയോടെ
مِّن دُونِ النِّسَاءِۚ
X
സ്ത്രീകളെ വിട്ട്
بَلْ
X
അല്ല
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ഒരു ജനതയാകുന്നു
مُّسْرِفُونَ
X
അതിര് വിട്ട് പ്രവര്‍ത്തിക്കുന്നവരായ
﴿7:81﴾ وَلَقَدْ ذَرَأْنَا
X
തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ട്
لِجَهَنَّمَ
X
നരകത്തിനു വേണ്ടി
كَثِيرًا
X
ധാരാളം പേരെ
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِۖ
X
മനുഷ്യരിലും
لَهُمْ
X
അവര്‍ക്കുണ്ട്
قُلُوبٌ
X
ഹൃദയങ്ങള്‍
لَّا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല
بِهَا
X
അവ ഉപയോഗിച്ച്
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْيُنٌ
X
കണ്ണുകള്‍
لَّا يُبْصِرُونَ
X
അവര്‍ കണ്ടറിയുന്നില്ല
بِهَا
X
അവ കൊണ്ട്
وَلَهُمْ
X
അവര്‍ക്കുണ്ട്
آذَانٌ
X
കാതുകള്‍
لَّا يَسْمَعُونَ
X
അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല
بِهَاۚ
X
അവ കൊണ്ട്
أُولَٰئِكَ
X
അക്കൂട്ടര്‍
كَالْأَنْعَامِ
X
നാല്‍കാലികളെ പോലെയാണ്
بَلْ هُمْ
X
എന്നല്ല അവരാണ്
أَضَلُّۚ
X
കൂടുതല്‍ വഴിപിഴച്ചവര്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْغَافِلُونَ
X
ശ്രദ്ധയില്ലാത്തവര്‍
﴿7:179﴾ بَلْ
X
എന്നാല്‍(കാര്യമിതാണ്)
كَذَّبُوا
X
അവര്‍ തള്ളിപറഞ്ഞു
بِمَا لَمْ يُحِيطُوا
X
അവര്‍ സമഗ്രമായി ഉള്‍കൊണ്ടിട്ടില്ലാത്ത ഒന്നിനെ
بِعِلْمِهِ
X
അതിനെ സംബന്ധിച്ച അറിവ്
وَلَمَّا يَأْتِهِمْ
X
അവര്‍ക്ക് വന്നെത്തിയിട്ടുമില്ല
تَأْوِيلُهُۚ
X
അതിന്റെ പരിണതി
كَذَٰلِكَ
X
അപ്രകാരം തന്നെ
كَذَّبَ
X
നിഷേധിച്ചു തള്ളി
الَّذِينَ مِن قَبْلِهِمْۖ
X
അവരുടെ മുമ്പുള്ളവര്‍
فَانظُرْ
X
നീ നോക്കൂ
كَيْفَ كَانَ
X
എവ്വിധമായിരുന്നു
عَاقِبَةُ
X
അന്ത്യം
الظَّالِمِينَ
X
ആ അക്രമികളുടെ
﴿10:39﴾ فَقَالَ الْمَلَأُ
X
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
X
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
X
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
X
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
X
ഒരു വിഭാഗമല്ലാതെ
هُمْ
X
അവര്‍
أَرَاذِلُنَا
X
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
X
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
X
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാളേറെ
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
بَلْ
X
എന്നല്ല
نَظُنُّكُمْ
X
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
X
കള്ളവാദികളാണെന്ന്
﴿11:27﴾ وَجَاءُوا
X
അവര്‍ വന്നു
عَلَىٰ قَمِيصِهِ
X
(യൂസുഫിന്റെ)കുപ്പായത്തില്‍
بِدَمٍ
X
ചോരയുംകൊണ്ട്
كَذِبٍۚ
X
വ്യാജമായ
قَالَ
X
പിതാവ് പറഞ്ഞു
بَلْ
X
എന്നാല്‍
سَوَّلَتْ
X
ഭംഗിയായിതോന്നിപ്പിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍
أَمْرًاۖ
X
ഒരു കാര്യം
فَصَبْرٌ
X
അതിനാല്‍ ഇനി ക്ഷമതന്നെ
جَمِيلٌۖ
X
ഭംഗിയായ
وَاللَّهُ
X
അല്ലാഹു മാത്രമാണ്
الْمُسْتَعَانُ
X
സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍
عَلَىٰ مَا تَصِفُونَ
X
നിങ്ങള്‍ പറയുന്ന കാര്യത്തില്‍
﴿12:18﴾ وَاسْأَلِ
X
താങ്കള്‍ ചോദിച്ചുനോക്കുക
الْقَرْيَةَ
X
നാട്ടുകാരോട്
الَّتِي
X
യാതൊരു
كُنَّا
X
ഞങ്ങളായിരുന്നു
فِيهَا
X
അവിടെ
وَالْعِيرَ
X
യാത്രാസംഘത്തോടും
الَّتِي
X
യാതൊരു
أَقْبَلْنَا
X
ഞങ്ങള്‍ വന്നു
فِيهَاۖ
X
അതില്‍
وَإِنَّا
X
നിശ്ചയമായും ഞങ്ങള്‍
لَصَادِقُونَ
X
തികച്ചും സത്യസന്ധരാകുന്നു
﴿12:82﴾ قَالَ
X
അദ്ദേഹം പറഞ്ഞു
بَلْ
X
അല്ല
سَوَّلَتْ
X
ഭംഗിയായി തോന്നിപ്പിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍
أَمْرًاۖ
X
ഒരുകാര്യം
فَصَبْرٌ
X
അതിനാല്‍ ഇനി ക്ഷമിക്കുകതന്നെ
جَمِيلٌۖ
X
ഭംഗിയായി
عَسَى اللَّهُ
X
ഒരുവേള അല്ലാഹു ആയേക്കും
أَن يَأْتِيَنِي
X
എന്റെയടുക്കല്‍ കൊണ്ടുവരാന്‍
بِهِمْ
X
അവരെ
جَمِيعًاۚ
X
എല്ലാവരെയും
إِنَّهُ
X
നിശ്ചയമായും അവന്‍
هُوَ
X
അവന്‍ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿12:83﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ لَقَالُوا
X
അവര്‍ പറയുകതന്നെ ചെയ്യും
إِنَّمَا سُكِّرَتْ
X
മത്ത് ബാധിച്ചതുമാത്രമാണ്
أَبْصَارُنَا
X
നമ്മുടെ കണ്ണുകള്‍ക്ക്
بَلْ
X
എന്നല്ല
نَحْنُ
X
നാം
قَوْمٌ
X
ജനതയാണ്
مَّسْحُورُونَ
X
മാരണത്തിനിരയായ
﴿15:15﴾ قَالُوا
X
അവര്‍ പറഞ്ഞു
بَلْ جِئْنَاكَ
X
ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്
بِمَا كَانُوا فِيهِ يَمْتَرُونَ
X
അവര്‍ സംശയിച്ചുകൊണ്ടിരുന്ന കാര്യവുമായിട്ടാണ്
﴿15:63﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഒരുപമ
عَبْدًا
X
ഒരടിമയെ
مَّمْلُوكًا
X
(മറ്റൊരാളുടെ) ഉടമസ്ഥതയിലുള്ള
لَّا يَقْدِرُ
X
അയാള്‍ക്ക് കഴിയുകയില്ല
عَلَىٰ شَيْءٍ
X
ഒന്നിനും, യാതൊന്നും
وَمَن
X
ഒരുത്തനെയും
رَّزَقْنَاهُ
X
നാം അവന് നല്‍കി
مِنَّا
X
നമ്മില്‍ നിന്നും
رِزْقًا
X
വിഭവം
حَسَنًا
X
നല്ല
فَهُوَ
X
എന്നിട്ടവന്‍
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مِنْهُ
X
അതില്‍ നിന്ന്
سِرًّا
X
രഹസ്യമായും
وَجَهْرًاۖ
X
പരസ്യമായും
هَلْ يَسْتَوُونَۚ
X
അവര്‍ തുല്യരാവുമോ
الْحَمْدُ
X
സര്‍വ സ്തുതിയും അല്ലാഹുവിനാകുന്നു
لِلَّهِۚ
X
എന്നാല്‍
بَلْ أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
മനസിലാക്കുന്നില്ല
﴿16:75﴾ وَإِذَا بَدَّلْنَا
X
നാം പകരമാക്കിയാല്‍
آيَةً
X
ഒരു വചനത്തെ
مَّكَانَ
X
സ്ഥാനത്ത്
آيَةٍۙ
X
ഒരു വചനത്തിന്റെ
وَاللَّهُ
X
അല്ലാഹുവാകട്ടെ
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا يُنَزِّلُ
X
അവന്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്
قَالُوا
X
അവര്‍ പറയുകയായി
إِنَّمَا أَنتَ
X
നിശ്ചയമായും നീ
مُفْتَرٍۚ
X
കെട്ടിച്ചമക്കുന്നവന്‍ (മാത്രമാണ്)
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല
﴿16:101﴾ وَعُرِضُوا
X
(അന്ന്) അവര്‍ പ്രദര്‍ശിപ്പിക്കപ്പെടും
عَلَىٰ رَبِّكَ
X
നിന്റെ നാഥന്റെ മുമ്പില്‍
صَفًّا
X
അണിയായി
لَّقَدْ جِئْتُمُونَا
X
നിങ്ങള്‍ നമ്മുടെ അടുത്തു വന്നിരിക്കുന്നു
كَمَا خَلَقْنَاكُمْ
X
നിങ്ങളെ നാം സൃഷ്ടിച്ചതു പോലെ
أَوَّلَ مَرَّةٍۚ
X
ആദ്യത്തെ തവണ
بَلْ
X
എന്നാല്‍
زَعَمْتُمْ
X
നിങ്ങള്‍ ജല്‍പിച്ചു
أَلَّن نَّجْعَلَ
X
നാം ഒരിക്കലും ഏര്‍പ്പെടുത്തുകയില്ലെന്ന്
لَكُم
X
നിങ്ങള്‍ക്ക്
مَّوْعِدًا
X
ഒരു നിശ്ചിത സമയം
﴿18:48﴾ قَالَ
X
അദ്ദേഹം(മൂസാ) പറഞ്ഞു
بَلْ
X
എന്നാല്‍
أَلْقُواۖ
X
നിങ്ങള്‍ ഇടുവിന്‍
فَإِذَا
X
അപ്പോഴതാ
حِبَالُهُمْ
X
അവരുടെ കയറുകള്‍
وَعِصِيُّهُمْ
X
അവരുടെ വടികളും
يُخَيَّلُ إِلَيْهِ
X
അദ്ദേഹത്തിന് തോന്നുന്നു
مِن سِحْرِهِمْ
X
അവരുടെ മാരണവിദ്യയാല്‍
أَنَّهَا تَسْعَىٰ
X
നിശ്ചയമായും അവ ഓടുന്നുവെന്ന്
﴿20:66﴾ بَلْ
X
എന്നാല്‍
قَالُوا
X
അവര്‍ പറഞ്ഞു
أَضْغَاثُ أَحْلَامٍ
X
പാഴ്കിനാവുകള്‍
بَلِ
X
അല്ല
افْتَرَاهُ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചു
بَلْ
X
അല്ല
هُوَ
X
അദ്ദേഹം
شَاعِرٌ
X
ഒരു കവിയാണ്
فَلْيَأْتِنَا
X
അല്ലെങ്കില്‍ അദ്ദേഹം കൊണ്ടുവരട്ടെ
بِآيَةٍ
X
ഒരു ദൃഷ്ടാന്തം
كَمَا أُرْسِلَ
X
അയക്കപ്പെട്ട പോലെ
الْأَوَّلُونَ
X
ആദ്യകാല ദൂതന്‍മാര്‍
﴿21:5﴾ بَلْ
X
എന്നാല്‍
نَقْذِفُ
X
നാം എറിയുന്നു
بِالْحَقِّ
X
സത്യം കൊണ്ട്
عَلَى الْبَاطِلِ
X
അസത്യത്തിന്‍മേല്‍
فَيَدْمَغُهُ
X
അപ്പോഴത് അതിനെ ഉടക്കുന്നു
فَإِذَا هُوَ
X
അപ്പോള്‍ അത്
زَاهِقٌۚ
X
നാശമടഞ്ഞതാകുന്നു
وَلَكُمُ الْوَيْلُ
X
നിങ്ങള്‍ക്ക് നാശം
مِمَّا تَصِفُونَ
X
നിങ്ങള്‍ ജല്പിക്കുന്നതുമൂലം
﴿21:18﴾ أَمِ اتَّخَذُوا
X
അവര്‍ സ്വീകരിച്ചുവോ
مِن دُونِهِ
X
അവനു പുറമെ
آلِهَةًۖ
X
ദൈവങ്ങളെ
قُلْ
X
പറയൂ
هَاتُوا
X
നിങ്ങള്‍ കൊണ്ടുവരൂ
بُرْهَانَكُمْۖ
X
നിങ്ങളുടെ തെളിവ്
هَٰذَا
X
ഇത്
ذِكْرُ
X
ഉല്‍ബോധനമാണ്
مَن مَّعِيَ
X
എന്റെ കൂടെയുള്ളവര്‍ക്കുള്ള
وَذِكْرُ
X
ഉല്‍ബോധനവും
مَن قَبْلِيۗ
X
എന്റെ മുമ്പുള്ളവര്‍ക്കുള്ള
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
الْحَقَّۖ
X
സത്യം
فَهُم
X
അതിനാലവര്‍
مُّعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:24﴾ وَقَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ
X
സ്വീകരിച്ചിരിക്കുന്നു
الرَّحْمَٰنُ
X
പരമകാരുണികന്‍
وَلَدًاۗ
X
സന്താനത്തെ
سُبْحَانَهُۚ
X
അവനെത്ര പരിശുദ്ധന്‍
بَلْ
X
എന്നാല്‍
عِبَادٌ
X
ദാസന്‍മാരാകുന്നു
مُّكْرَمُونَ
X
ആദരണീയരായ
﴿21:26﴾ بَلْ
X
എന്നാല്‍
تَأْتِيهِم
X
അത് അവര്‍ക്ക് വന്നു ഭവിക്കും
بَغْتَةً
X
പെട്ടെന്ന്
فَتَبْهَتُهُمْ
X
അതവരെ അമ്പരപ്പിക്കും
فَلَا يَسْتَطِيعُونَ
X
അവര്‍ക്കാവില്ല
رَدَّهَا
X
അതിനെ തടുക്കാന്‍
وَلَا هُمْ
X
അവരല്ല
يُنظَرُونَ
X
അവര്‍ക്ക് അവസരം നല്‍കപ്പെടുന്നു
﴿21:40﴾ قُلْ
X
പറയൂ
مَن
X
ആരാണ്
يَكْلَؤُكُم
X
നിങ്ങളെ രക്ഷിക്കുന്നത്
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
مِنَ الرَّحْمَٰنِۗ
X
പരമകാരുണികനില്‍ നിന്ന്
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
عَن ذِكْرِ رَبِّهِم
X
അവരുടെ നാഥന്റെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:42﴾ بَلْ
X
എന്നാല്‍
مَتَّعْنَا
X
നാം വിഭവം നല്‍കി
هَٰؤُلَاءِ
X
ഇക്കൂട്ടര്‍ക്ക്
وَآبَاءَهُمْ
X
ഇവരുടെ പിതാക്കള്‍ക്കും
حَتَّىٰ طَالَ
X
നീണ്ടുപോകും വരെ
عَلَيْهِمُ
X
അവരുടെമേല്‍
الْعُمُرُۗ
X
പ്രായം, കാലം
أَفَلَا يَرَوْنَ
X
അവര്‍ കാണുന്നില്ലേ
أَنَّا
X
തീര്‍ച്ചയായും നാം
نَأْتِي
X
നാം കൊണ്ടുവരും
الْأَرْضَ
X
ഭൂമിയെ
نَنقُصُهَا
X
നാം അതിനെ ചുരുക്കിക്കൊണ്ട്
مِنْ أَطْرَافِهَاۚ
X
അതിന്റെ അറ്റങ്ങളില്‍ നിന്ന്
أَفَهُمُ
X
എന്നിട്ടും അവരോ
الْغَالِبُونَ
X
വിജയിക്കുന്നവര്‍
﴿21:44﴾ قَالَ
X
അദ്ദേഹം പറഞ്ഞു
بَلْ
X
എന്നാല്‍, അല്ല
فَعَلَهُ
X
അത് ചെയ്തു
كَبِيرُهُمْ
X
അവരിലെ വലിയവന്‍
هَٰذَا
X
ഈ, ഇത്
فَاسْأَلُوهُمْ
X
നിങ്ങള്‍ അവരോട്ചോദിച്ചുനോക്കൂ
إِن كَانُوا
X
അവരാണെങ്കില്‍
يَنطِقُونَ
X
അവര്‍ സംസാരിക്കുന്നു
﴿21:63﴾ وَاقْتَرَبَ
X
അടുക്കുകയും ചെയ്തു
الْوَعْدُ
X
വാഗ്ദാനം
الْحَقُّ
X
സത്യമായ
فَإِذَا هِيَ
X
അപ്പോഴതാ
شَاخِصَةٌ
X
തുറിച്ചുനില്‍ക്കുന്നതാകുന്നു
أَبْصَارُ
X
കണ്ണുകള്‍
الَّذِينَ كَفَرُوا
X
നിഷേധികളുടെ
يَا وَيْلَنَا
X
ഹാ! ഞങ്ങളുടെ കഷ്ടം
قَدْ كُنَّا
X
നിശ്ചയം, ഞങ്ങളായിരുന്നു
فِي غَفْلَةٍ
X
അശ്രദ്ധയില്‍
مِّنْ هَٰذَا
X
ഇക്കാര്യത്തെക്കുറിച്ച്
بَلْ
X
അല്ല
كُنَّا
X
ഞങ്ങളായിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿21:97﴾ بَلْ
X
എന്നാല്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
فِي غَمْرَةٍ
X
അശ്രദ്ധയിലാണ്
مِّنْ هَٰذَا
X
ഇതിനെപ്പറ്റി
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْمَالٌ
X
ജോലികള്‍
مِّن دُونِ ذَٰلِكَ
X
അത് കൂടാതെയുള്ള
هُمْ
X
അവര്‍
لَهَا
X
അത്
عَامِلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവരാണ്
﴿23:63﴾ أَمْ يَقُولُونَ
X
അതോ അവര്‍ പറയുന്നുവോ
بِهِ
X
അദ്ദേഹത്തിനുണ്ടെന്ന്
جِنَّةٌۚ
X
ഭ്രാന്ത്
بَلْ
X
എന്നാല്‍
جَاءَهُم
X
അദ്ദേഹം അവരുടെ അടുത്ത് വന്നിരിക്കുന്നു
بِالْحَقِّ
X
സത്യവുമായി
وَأَكْثَرُهُمْ
X
അവരിലധികപേരും
لِلْحَقِّ
X
സത്യത്തെ
كَارِهُونَ
X
വെറുക്കുന്നവരാണ്
﴿23:70﴾ وَلَوِ اتَّبَعَ
X
പിന്‍പറ്റിയിരുന്നുവെങ്കില്‍
الْحَقُّ
X
സത്യം
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
لَفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِذِكْرِهِمْ
X
അവര്‍ക്കുള്ള ഉല്‍ബോധനം
فَهُمْ
X
എന്നാല്‍ അവര്‍
عَن ذِكْرِهِم
X
അവരുടെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞു കളയുന്നവരാണ്
﴿23:71﴾ بَلْ
X
എന്നാല്‍
قَالُوا
X
അവര്‍ പറഞ്ഞു
مِثْلَ
X
പോലെ
مَا قَالَ
X
പറഞ്ഞത്
الْأَوَّلُونَ
X
മുന്‍ഗാമികള്‍
﴿23:81﴾ بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِالْحَقِّ
X
സത്യം
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿23:90﴾ إِنَّ الَّذِينَ جَاءُوا
X
തീര്‍ച്ചയായും വന്നവര്‍
بِالْإِفْكِ
X
അപവാദവും കൊണ്ട്
عُصْبَةٌ
X
ഒരു വിഭാഗമാണ്
مِّنكُمْۚ
X
നിങ്ങളില്‍ പെട്ട
لَا تَحْسَبُوهُ
X
നിങ്ങളതിനെ കരുതേണ്ട
شَرًّا لَّكُمۖ
X
നിങ്ങള്‍ക്ക് ദോഷമായി
بَلْ
X
എന്നാല്‍
هُوَ
X
അത്
خَيْرٌ لَّكُمْۚ
X
നിങ്ങള്‍ക്ക് ഗുണമാണ്
لِكُلِّ امْرِئٍ
X
എല്ലാ ഓരോരുത്തര്‍ക്കും ഉണ്ട്
مِّنْهُم
X
അവരിലെ
مَّا اكْتَسَبَ
X
താന്‍ സമ്പാദിച്ചത്
مِنَ الْإِثْمِۚ
X
പാപത്തില്‍ നിന്ന്
وَالَّذِي تَوَلَّىٰ
X
ഏറ്റെടുത്തവന്‍
كِبْرَهُ
X
അതിന്റെ നേതൃത്വം
مِنْهُمْ
X
അവരില്‍നിന്ന്
لَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿24:11﴾ أَفِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ടോ
مَّرَضٌ
X
രോഗം
أَمِ ارْتَابُوا
X
അതോ അവര്‍ക്ക് സംശയം പിടിപെട്ടുവോ
أَمْ يَخَافُونَ
X
അതോ അവര്‍ ഭയപ്പെടുന്നുവോ
أَن يَحِيفَ
X
അന്യായം ചെയ്യുമെന്ന്
اللَّهُ
X
അല്ലാഹു
عَلَيْهِمْ
X
അവരോട്
وَرَسُولُهُۚ
X
അവന്റെ ദൂതനും
بَلْ
X
എന്നാല്‍
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿24:50﴾ بَلْ
X
എന്നാല്‍
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِالسَّاعَةِۖ
X
അന്ത്യദിനത്തെ, (വിചാരണ)സമയത്തെ
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِمَن كَذَّبَ
X
തള്ളിപ്പറയുന്നവര്‍ക്ക്
بِالسَّاعَةِ
X
അന്ത്യനാളിനെ
سَعِيرًا
X
നരകത്തീ
﴿25:11﴾ وَلَقَدْ أَتَوْا
X
അവര്‍ ചെന്നിട്ടുണ്ട്
عَلَى الْقَرْيَةِ
X
ആ നാട്ടില്‍
الَّتِي أُمْطِرَتْ
X
മഴ പെയ്തിറങ്ങിയ
مَطَرَ السَّوْءِۚ
X
വിപത്തിന്റെ മഴ
أَفَلَمْ يَكُونُوا
X
അവരായിരുന്നില്ലേ
يَرَوْنَهَاۚ
X
അതിനെ അവര്‍ കാണുന്നു
بَلْ
X
എന്നാല്‍
كَانُوا
X
അവരാകുന്നു
لَا يَرْجُونَ
X
അവര്‍ പ്രതീക്ഷിക്കുന്നില്ല
نُشُورًا
X
ഉയിര്‍ത്തെഴുന്നേല്‍പ്
﴿25:40﴾ أَمْ تَحْسَبُ
X
അതോ, നീ കരുതുന്നുവോ
أَنَّ أَكْثَرَهُمْ
X
അവരിലേറെപേരും
يَسْمَعُونَ
X
കേള്‍ക്കുന്നു എന്ന്
أَوْ يَعْقِلُونَۚ
X
അല്ലെങ്കില്‍ ചിന്തിക്കുന്നു എന്ന്
إِنْ هُمْ
X
അവരല്ല
إِلَّا كَالْأَنْعَامِۖ
X
കന്നുകാലികളെപ്പോലെയല്ലാതെ
بَلْ
X
അല്ല
هُمْ
X
അവര്‍
أَضَلُّ
X
കൂടുതല്‍ പിഴച്ചവരാണ്
سَبِيلًا
X
മാര്‍ഗം
﴿25:44﴾ لِّنُحْيِيَ
X
നാം ജീവന്‍ നല്‍കാന്‍
بِهِ
X
അതുവഴി
بَلْدَةً
X
നാടിനെ
مَّيْتًا
X
ചത്ത
وَنُسْقِيَهُ
X
നാം അതിനെ കുടിപ്പിക്കാനും
مِمَّا خَلَقْنَا
X
നാം സൃഷ്ടിച്ചവക്ക്
أَنْعَامًا
X
കാലികളെയും
وَأَنَاسِيَّ
X
മനുഷ്യരെയും
كَثِيرًا
X
ഒട്ടുവളരെ
﴿25:49﴾ قَالُوا
X
അവര്‍ പറഞ്ഞു
بَلْ
X
അല്ല
وَجَدْنَا
X
ഞങ്ങള്‍ കണ്ടിട്ടുണ്ട് (എന്ന് മാത്രം)
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
كَذَٰلِكَ
X
അപ്രകാരം
يَفْعَلُونَ
X
ചെയ്യുന്നവരായി
﴿26:74﴾ وَتَذَرُونَ
X
നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു
مَا خَلَقَ
X
സൃഷ്ടിച്ചു തന്നതിനെ
لَكُمْ
X
നിങ്ങള്‍ക്കുവേണ്ടി
رَبُّكُم
X
നിങ്ങളുടെ നാഥന്‍
مِّنْ أَزْوَاجِكُمۚ
X
നിങ്ങളുടെ ഇണകളില്‍ നിന്ന്
بَلْ
X
എന്നാല്‍
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ജനം തന്നെ
عَادُونَ
X
പരിധിവിട്ട
﴿26:166﴾ فَلَمَّا جَاءَ
X
അങ്ങനെ (ദൂതന്‍മാര്‍) വന്നപ്പോള്‍
سُلَيْمَانَ
X
സുലൈമാന്റെ അടുത്ത്
قَالَ
X
അദ്ദേഹം പറഞ്ഞു
أَتُمِدُّونَنِ
X
നിങ്ങളെന്നെ സഹായിക്കുകയാണോ
بِمَالٍ
X
സമ്പത്ത് കൊണ്ട്
فَمَا آتَانِيَ
X
എന്നാല്‍ എനിക്ക് നല്‍കിയിട്ടുള്ളത്
اللَّهُ
X
അല്ലാഹു
خَيْرٌ
X
എത്രയോ മികച്ചതാണ്
مِّمَّا آتَاكُم
X
നിങ്ങള്‍ക്കവന്‍ നല്‍കിയതിനേക്കാള്‍
بَلْ
X
പക്ഷേ
أَنتُم
X
നിങ്ങള്‍
بِهَدِيَّتِكُمْ
X
നിങ്ങളുടെ പാരിതോഷികത്തില്‍
تَفْرَحُونَ
X
നിങ്ങള്‍ സന്തോഷം കൊള്ളുകയാണ്
﴿27:36﴾ قَالُوا
X
അവര്‍ പറഞ്ഞു
اطَّيَّرْنَا
X
ഞങ്ങള്‍ ദുശ്ശകുനമായി കാണുന്നു
بِكَ
X
നിന്നെ
وَبِمَن مَّعَكَۚ
X
നിന്നോടൊപ്പമുള്ളവനെയും
قَالَ
X
(സ്വാലിഹ്) പറഞ്ഞു
طَائِرُكُمْ
X
നിങ്ങളുടെ ശകുനം
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അടുത്താണ്
بَلْ
X
പക്ഷേ
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ഒരുജനതയാണ്
تُفْتَنُونَ
X
പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
﴿27:47﴾ أَئِنَّكُمْ لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുകയാണോ
الرِّجَالَ
X
പുരുഷന്‍മാരെ
شَهْوَةً
X
വികാരശമനത്തിന്
مِّن دُونِ النِّسَاءِۚ
X
സ്ത്രീകളെ വെടിഞ്ഞു കൊണ്ട്
بَلْ
X
അല്ല
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ഒരു ജനതയാകുന്നു
تَجْهَلُونَ
X
അവിവേകികളായ
﴿27:55﴾ أَمَّنْ خَلَقَ
X
അഥവാ സൃഷ്ടിച്ചവനോ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَأَنزَلَ
X
അവന്‍ ഇറക്കിത്തരികയും ചെയ്തു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَأَنبَتْنَا
X
നാം മുളപ്പിച്ചുണ്ടാക്കി
بِهِ
X
അത് കൊണ്ട്
حَدَائِقَ
X
തോട്ടങ്ങള്‍
ذَاتَ بَهْجَةٍ
X
കൗതുകമുള്ള
مَّا كَانَ لَكُمْ
X
നിങ്ങള്‍ക്ക് സാധ്യമല്ലല്ലോ
أَن تُنبِتُوا
X
നിങ്ങള്‍ മുളപ്പിക്കാന്‍
شَجَرَهَاۗ
X
അതിലെ മരങ്ങള്‍
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിനോടൊപ്പം
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
قَوْمٌ
X
ഒരു ജനത തന്നെ
يَعْدِلُونَ
X
വഴിതെറ്റിപ്പോയ
﴿27:60﴾ أَمَّن جَعَلَ
X
അഥവാ ആക്കിയവനോ
الْأَرْضَ
X
ഭൂമിയെ
قَرَارًا
X
പാര്‍ക്കാന്‍ പറ്റിയത്
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
خِلَالَهَا
X
അതിന്റെ ഇടയില്‍
أَنْهَارًا
X
നദികളെ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
لَهَا
X
അതിന് (ഭൂമിക്ക്)
رَوَاسِيَ
X
നങ്കൂരങ്ങള്‍ (മലകള്‍)
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَ
X
ഇടയില്‍
الْبَحْرَيْنِ
X
രണ്ട് ജലാശയങ്ങള്‍ക്ക്
حَاجِزًاۗ
X
മറ
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അറിവില്ലാത്തവരാണ്
﴿27:61﴾ بَلِ
X
പക്ഷേ
ادَّارَكَ
X
നഷ്ടപ്പെട്ടു
عِلْمُهُمْ
X
അവരുടെ അറിവ്
فِي الْآخِرَةِۚ
X
പരലോകത്തെപറ്റി
بَلْ
X
എന്നല്ല
هُمْ
X
അവര്‍
فِي شَكٍّ
X
സംശയത്തിലാണ്
مِّنْهَاۖ
X
അതേ കുറിച്ച്
بَلْ
X
എന്നല്ല
هُم
X
അവര്‍
مِّنْهَا
X
അതേപറ്റി
عَمُونَ
X
അന്ധതയിലാണ്
﴿27:66﴾ إِنَّمَا أُمِرْتُ
X
നിശ്ചയം ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടണമെന്ന്
رَبَّ
X
നാഥന്ന്
هَٰذِهِ الْبَلْدَةِ
X
ഈ നാടിന്റെ
الَّذِي حَرَّمَهَا
X
അതിനെ ആദരണീയമാക്കിയവനായ
وَلَهُ
X
അവന്റേതാണ്
كُلُّ شَيْءٍۖ
X
എല്ലാ വസ്തുക്കളും
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആവണമെന്ന്
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവന്‍
﴿27:91﴾ بَلْ
X
എന്നാല്‍
هُوَ
X
അത്
آيَاتٌ
X
ദൃഷ്ടാന്തങ്ങളാണ്
بَيِّنَاتٌ
X
സുവ്യക്തമായ
فِي صُدُورِ
X
ഹൃദയങ്ങളില്‍
الَّذِينَ أُوتُوا الْعِلْمَۚ
X
വിജ്ഞാനം നല്‍കപ്പെട്ടവരുടെ
وَمَا يَجْحَدُ
X
തള്ളിപ്പറയുകയില്ല
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
إِلَّا الظَّالِمُونَ
X
അക്രമികളല്ലാതെ
﴿29:49﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّن نَّزَّلَ
X
ആരാണ് ഇറക്കിയത്
مِنَ السَّمَاءِ
X
മാനത്തു നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ട് ജീവസ്സുറ്റതാക്കിയതും
بِهِ
X
അതുമൂലം
الْأَرْضَ
X
ഭൂമിയെ
مِن بَعْدِ مَوْتِهَا
X
അതിന്റെ നിര്‍ജീവതക്കു ശേഷം
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹുവാണെന്ന്
قُلِ
X
നീ പറയുക
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِۚ
X
അല്ലാഹുവിന്നാണ്
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿29:63﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുവിന്‍ (എന്ന്)
مَا أَنزَلَ
X
ഇറക്കിയതിനെ, അവതരിപ്പിച്ചതിനെ
اللَّهُ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍, അല്ല
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും, പിന്‍പറ്റുന്നു
مَا
X
യാതൊന്നിനെ
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
عَلَيْهِ
X
അതിന്‍മേല്‍, അതുപ്രകാരം
آبَاءَنَاۚ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നാലുമോ
الشَّيْطَانُ
X
പിശാച്
يَدْعُوهُمْ
X
അവരെ ക്ഷണിക്കുന്നു
إِلَىٰ عَذَابِ
X
ശിക്ഷയിലേക്ക്
السَّعِيرِ
X
ജ്വലിക്കുന്ന നരകത്തിന്റെ, അഗ്നിയുടെ
﴿31:21﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۚ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചുവെന്ന്
بَلْ
X
എന്നാല്‍
هُوَ
X
ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്നുള്ള
لِتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
قَوْمًا
X
ഒരു ജനതക്ക്
مَّا أَتَاهُم
X
അവര്‍ക്ക് വന്നിട്ടില്ല
مِّن نَّذِيرٍ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّن قَبْلِكَ
X
നിനക്ക് മുമ്പ്
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَهْتَدُونَ
X
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿32:3﴾ وَقَالُوا
X
അവര്‍ പറഞ്ഞു
أَإِذَا ضَلَلْنَا
X
(ലയിച്ച്) അപ്രത്യക്ഷരായാലുമോ
فِي الْأَرْضِ
X
ഭൂമിയില്‍
أَإِنَّا لَفِي
X
നിശ്ചയം, ഞങ്ങള്‍ ആയിരിക്കുകയോ
خَلْقٍ
X
ഒരു സൃഷ്ടിയില്‍
جَدِيدٍۚ
X
പുതുതായ
بَلْ
X
എന്നാല്‍ (അത്രയുമല്ല)
هُم
X
അവര്‍
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിനെ
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿32:10﴾ لَقَدْ كَانَ
X
നിശ്ചയം ഉണ്ടായിരുന്നു
لِسَبَإٍ
X
സബഅ് നിവാസികള്‍ക്ക്
فِي مَسْكَنِهِمْ
X
തങ്ങളുടെ താമസസ്ഥലത്ത്
آيَةٌۖ
X
ദൃഷ്ടാന്തം
جَنَّتَانِ
X
രണ്ടു തോട്ടങ്ങള്‍
عَن يَمِينٍ
X
വലതു ഭാഗത്ത്
وَشِمَالٍۖ
X
ഇടതു ഭാഗത്തും
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن رِّزْقِ
X
വിഭവം
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
وَاشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുക
لَهُۚ
X
അവനോട്
بَلْدَةٌ طَيِّبَةٌ
X
വിശിഷ്ടമായ നാട്!
وَرَبٌّ غَفُورٌ
X
ഏറെ പൊറുക്കുന്ന നാഥനും!
﴿34:15﴾ قُلْ
X
നീ പറയുക
أَرُونِيَ
X
നിങ്ങള്‍ എനിക്കു കാണിച്ചുതരിക
الَّذِينَ أَلْحَقْتُم
X
നിങ്ങള്‍ കൂട്ടിച്ചേര്‍ത്തവരെ
بِهِ
X
അവനോട്(അല്ലാഹുവോട്)
شُرَكَاءَۖ
X
പങ്കാളികളായിട്ട്
كَلَّاۚ
X
ഒരിക്കലും ഇല്ല
بَلْ هُوَ اللَّهُ
X
എന്നാല്‍ അവന്‍ അല്ലാഹുവത്രെ
الْعَزِيزُ
X
പ്രതാപിയായ
الْحَكِيمُ
X
യുക്തിജ്ഞനും
﴿34:27﴾ قَالَ
X
പറയും
الَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവര്‍
لِلَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവരോട്
أَنَحْنُ
X
ഞങ്ങളാണോ
صَدَدْنَاكُمْ
X
നിങ്ങളെ തടഞ്ഞുനിറുത്തിയത്
عَنِ الْهُدَىٰ
X
നേര്‍വഴിയില്‍ നിന്ന്
بَعْدَ إِذْ جَاءَكُمۖ
X
അത് നിങ്ങള്‍ക്ക് വന്നെത്തിയ ശേഷം
بَلْ
X
അല്ല
كُنتُم
X
നിങ്ങളായിരുന്നു
مُّجْرِمِينَ
X
കുറ്റവാളികള്‍
﴿34:32﴾ وَقَالَ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
X
അല്ല
مَكْرُ
X
കുതന്ത്രമാണ്
اللَّيْلِ
X
രാത്രിയിലെ
وَالنَّهَارِ
X
പകലിലേയും
إِذْ تَأْمُرُونَنَا
X
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
X
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
X
അല്ലാഹുവെ
وَنَجْعَلَ
X
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
وَأَسَرُّوا
X
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
وَجَعَلْنَا
X
നാം വെക്കും
الْأَغْلَالَ
X
ചങ്ങലകള്‍
فِي أَعْنَاقِ
X
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿34:33﴾ قَالُوا
X
അവര്‍ പറയും
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
مِن دُونِهِمۖ
X
ഇവരല്ല
بَلْ
X
എന്നാല്‍
كَانُوا
X
അവര്‍ ആയിരുന്നു
يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നു
الْجِنَّۖ
X
ജിന്നുകളെയാണ്
أَكْثَرُهُم
X
അവരില്‍ ഏറെപ്പേരും
بِهِم
X
അവരില്‍(ജിന്നുകളില്‍)
مُّؤْمِنُونَ
X
വിശ്വസിച്ചിരുന്നവരാകുന്നു
﴿34:41﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
شُرَكَاءَكُمُ
X
നിങ്ങളുടെ പങ്കാളികളെപ്പറ്റി
الَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
أَرُونِي
X
എനിക്കൊന്നു കാണിച്ചുതരൂ
مَاذَا خَلَقُوا
X
എന്താണവര്‍ സൃഷ്ടിച്ചതെന്ന്
مِنَ الْأَرْضِ
X
ഭൂമിയില്‍
أَمْ لَهُمْ
X
അല്ലെങ്കില്‍ അവര്‍ക്കുണ്ടോ
شِرْكٌ
X
വല്ല പങ്കും
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
أَمْ آتَيْنَاهُمْ
X
അതല്ലെങ്കില്‍ നാമവര്‍ക്ക് നല്‍കിയിട്ടുണ്ടോ
كِتَابًا
X
എന്തെങ്കിലും പ്രമാണം
فَهُمْ
X
എന്നിട്ടവര്‍
عَلَىٰ بَيِّنَتٍ
X
തെളിവനുസരിച്ചു നിലകൊള്ളുകയാണോ
مِّنْهُۚ
X
അതില്‍നിന്നുള്ള
بَلْ
X
അതൊന്നുമല്ല
إِن يَعِدُ
X
വാഗ്ദാനം ചെയ്യുന്നില്ല
الظَّالِمُونَ
X
അക്രമികള്‍
بَعْضُهُم بَعْضًا
X
പരസ്പരം
إِلَّا غُرُورًا
X
വഞ്ചനയല്ലാതെ
﴿35:40﴾ قَالُوا
X
(ദൂതന്‍മാര്‍) പറഞ്ഞു
طَائِرُكُم
X
നിങ്ങളുടെ ദു:ശ്ശകുനം
مَّعَكُمْۚ
X
നിങ്ങളോടൊപ്പമുള്ളതു തന്നെയാണ്
أَئِن ذُكِّرْتُمۚ
X
നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍(ഇതാണോ നിങ്ങളുടെ നിലപാട്)
بَلْ
X
എന്നാല്‍
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ഒരു ജനം തന്നെയാണ്
مُّسْرِفُونَ
X
അതിരുകവിഞ്ഞ
﴿36:19﴾ بَلْ
X
എന്നാല്‍
عَجِبْتَ
X
നിനക്ക് വിസ്മയം തോന്നിയിരിക്കുന്നു
وَيَسْخَرُونَ
X
അവരോ അതിനെ പരിഹസിക്കുകയും ചെയ്യുന്നു
﴿37:12﴾ بَلْ
X
എന്നാല്‍
هُمُ
X
അവര്‍
الْيَوْمَ
X
ഇന്ന്
مُسْتَسْلِمُونَ
X
കീഴൊതുങ്ങിയവരായിരിക്കും
﴿37:26﴾ وَمَا كَانَ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നില്ലല്ലോ
عَلَيْكُم
X
നിങ്ങളുടെമേല്‍
مِّن سُلْطَانٍۖ
X
ഒരധികാരവും
بَلْ
X
എന്നല്ല
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
قَوْمًا
X
ഒരു ജനത
طَاغِينَ
X
അതിക്രമികളായ
﴿37:30﴾ بَلْ
X
എന്നാല്‍
جَاءَ
X
അദ്ദേഹം വന്നെത്തിയത്
بِالْحَقِّ
X
സത്യവുമായാണ്
وَصَدَّقَ
X
അദ്ദേഹം ശരിവെച്ചിട്ടുമുണ്ട്
الْمُرْسَلِينَ
X
ദൈവദൂതന്മാരെയെല്ലാം
﴿37:37﴾ أَأُنزِلَ
X
അവതരിപ്പിക്കപ്പെട്ടിരിക്കുകയാണോ
عَلَيْهِ
X
ഇവന്റെ മേല്‍
الذِّكْرُ
X
ഉല്‍ബോധനം
مِن بَيْنِنَاۚ
X
നമുക്കിടയില്‍ നിന്ന്
بَلْ
X
അല്ല
هُمْ
X
ഇവര്‍
فِي شَكٍّ
X
സംശയത്തിലാകുന്നു
مِّن ذِكْرِيۖ
X
എന്റെ ഉല്‍ബോധനത്തെപ്പറ്റി
بَل
X
അല്ല
لَّمَّا يَذُوقُوا
X
ഇവര്‍ ഇതുവരെ ആസ്വദിച്ചിട്ടില്ല
عَذَابِ
X
എന്റെ ശിക്ഷ
﴿38:8﴾ قَالُوا
X
അവര്‍ (ആ കടന്നു വരുന്നവര്‍) പറയും
بَلْ
X
അല്ല
أَنتُمْ
X
നിങ്ങള്‍ തന്നെയാണ്
لَا مَرْحَبًا بِكُمْۖ
X
നിങ്ങള്‍ക്ക് ഒരു സ്വാഗതവുമില്ല
أَنتُمْ
X
നിങ്ങള്‍
قَدَّمْتُمُوهُ
X
നിങ്ങള്‍ ഇതു കൊണ്ടുവന്നു
لَنَاۖ
X
ഞങ്ങള്‍ക്ക്
فَبِئْسَ الْقَرَارُ
X
അതിനാല്‍ എത്ര ദുര്‍ഭഗമായ സങ്കേതം
﴿38:60﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
رَّجُلًا
X
ഒരു മനുഷ്യനെ
فِيهِ
X
അവനില്‍ (ഉടമസ്ഥാവകാശമുള്ളവരായി) ഉണ്ട്
شُرَكَاءُ
X
പങ്കാളികള്‍
مُتَشَاكِسُونَ
X
പരസ്പരം കലഹിക്കുന്നവരായ
وَرَجُلًا
X
മറ്റൊരു മനുഷ്യനെയും
سَلَمًا
X
കീഴ്പെട്ടു കഴിയുന്ന
لِّرَجُلٍ
X
ഒരാള്‍ക്ക് (ഒരു യജമാനനു) മാത്രം
هَلْ يَسْتَوِيَانِ
X
ഈ രണ്ടു പേരും ഒരു പോലെയാകുമോ
مَثَلًاۚ
X
ഉപമയില്‍
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿39:29﴾ فَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
ضُرٌّ
X
വല്ല വിപത്തും
دَعَانَا
X
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
X
പിന്നീട്
إِذَا خَوَّلْنَاهُ
X
അവന് നാം നല്‍കിയാല്‍
نِعْمَةً
X
അനുഗ്രഹം
مِّنَّا
X
നമ്മില്‍ നിന്ന്
قَالَ
X
അവന്‍ പറയും
إِنَّمَا أُوتِيتُهُ
X
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
X
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
X
അല്ല
هِيَ
X
അത്
فِتْنَةٌ
X
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿39:49﴾ وَالَّذِي نَزَّلَ
X
വര്‍ഷിപ്പിച്ചവനും
مِنَ السَّمَاءِ
X
മാനത്തുനിന്ന്
مَاءً
X
വെള്ളം
بِقَدَرٍ
X
നിശ്ചിതതോതില്‍
فَأَنشَرْنَا
X
അങ്ങനെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു
بِهِ
X
അതുവഴി
بَلْدَةً
X
നാടിനെ
مَّيْتًاۚ
X
നിര്‍ജീവമായ
كَذَٰلِكَ
X
അവ്വിധം
تُخْرَجُونَ
X
നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടും
﴿43:11﴾ بَلْ
X
എന്നാല്‍
قَالُوا
X
അവര്‍ പറയുന്നു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
عَلَىٰ أُمَّةٍ
X
ഒരു മാര്‍ഗത്തില്‍
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
عَلَىٰ آثَارِهِم
X
അവരുടെ കാല്‍പാടുകളിലൂടെ
مُّهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നവരാകുന്നു
﴿43:22﴾ بَلْ
X
എങ്കിലും
مَتَّعْتُ
X
ഞാന്‍ ജീവിതവിഭവം നല്‍കി
هَٰؤُلَاءِ
X
ഇക്കൂട്ടര്‍ക്ക്
وَآبَاءَهُمْ
X
ഇവരുടെ പിതാക്കള്‍ക്കും
حَتَّىٰ جَاءَهُمُ
X
അവര്‍ക്ക് വന്നെത്തുംവരെ
الْحَقُّ
X
സത്യസന്ദേശം
وَرَسُولٌ
X
ദൈവദൂതനും
مُّبِينٌ
X
(അത്) വ്യക്തമായി വിവരിച്ചുകൊടുക്കുന്ന
﴿43:29﴾ وَقَالُوا
X
അവര്‍ പറയുന്നു
أَآلِهَتُنَا
X
ഞങ്ങളുടെ ദൈവങ്ങളാണോ
خَيْرٌ
X
ഉത്തമം
أَمْ هُوَۚ
X
അതല്ല അദ്ദേഹമോ
مَا ضَرَبُوهُ
X
അവര്‍ അത് എടുത്തുപറയുന്നില്ല
لَكَ
X
നിന്നോട്
إِلَّا جَدَلًاۚ
X
തര്‍ക്കത്തിന്നുവേണ്ടിയല്ലാതെ
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
قَوْمٌ
X
ഒരു ജനമാണ്
خَصِمُونَ
X
താര്‍ക്കികന്മാരായ
﴿43:58﴾ بَلْ
X
എന്നിട്ടും
هُمْ
X
അവര്‍
فِي شَكٍّ
X
സംശയത്തിലകപ്പെട്ടു
يَلْعَبُونَ
X
ആടിക്കളിക്കുകയാണ്
﴿44:9﴾ فَلَمَّا رَأَوْهُ
X
അങ്ങനെ അവര്‍ അതിനെ(ശിക്ഷയെ)കണ്ടപ്പോള്‍
عَارِضًا
X
പ്രത്യക്ഷപ്പെട്ട മേഘമായി
مُّسْتَقْبِلَ
X
അഭിമുഖമായി, നേരെ
أَوْدِيَتِهِمْ
X
തങ്ങളുടെ താഴ്‌വരകളില്‍
قَالُوا
X
അവര്‍ പറഞ്ഞു
هَٰذَا
X
ഇത്
عَارِضٌ
X
മേഘമാകുന്നു
مُّمْطِرُنَاۚ
X
നമുക്ക് മഴതരുന്ന
بَلْ
X
എന്നാല്‍
هُوَ
X
അത്
مَا
X
യാതൊരു കാര്യമാണ്
اسْتَعْجَلْتُم
X
നിങ്ങള്‍ ധൃതികൂട്ടി
بِهِۖ
X
അതിന്
رِيحٌ
X
കാറ്റ്
فِيهَا
X
അതിലുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿46:24﴾ فَلَوْلَا نَصَرَهُمُ
X
എന്തുകൊണ്ട് അവരെ സഹായിച്ചില്ല
الَّذِينَ اتَّخَذُوا
X
അവര്‍ സ്വീകരിച്ചവര്‍
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
قُرْبَانًا
X
(അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിക്കുന്നതിന്
آلِهَةًۖ
X
ദൈവങ്ങളായി
بَلْ
X
എന്നാല്‍
ضَلُّوا
X
അവര്‍ അപ്രത്യക്ഷരായി
عَنْهُمْۚ
X
അവരില്‍ നിന്ന്
وَذَٰلِكَ
X
അത്
إِفْكُهُمْ
X
അവരുടെ വ്യാജജല്‍പനമാണ്
وَمَا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതും
﴿46:28﴾ سَيَقُولُ
X
പറയും
لَكَ
X
നിന്നോട്
الْمُخَلَّفُونَ
X
പിന്‍മാറി നിന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
شَغَلَتْنَا
X
ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി
أَمْوَالُنَا
X
ഞങ്ങളുടെ സ്വത്തുക്കള്‍
﴿48:11﴾