Repeated Words in Quran

< >
Total Found : 14
وَاتَّقُوا
X
നിങ്ങള്‍ കരുതിയിരിക്കുക
يَوْمًا
X
ഒരു ദിനത്തെ
لَّا تَجْزِي
X
ഉപകരിക്കില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
شَفَاعَةٌ
X
ശിപാര്‍ശ
وَلَا يُؤْخَذُ
X
(മേടിക്കപ്പെടുകയുമില്ല) വാങ്ങുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
മോചനദ്രവ്യം
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:48﴾ وَإِذْ نَجَّيْنَاكُم
X
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
X
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
X
ഫറവോന്റെ
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
X
കഠിനമായ പീഡനം
يُذَبِّحُونَ
X
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ടായിരുന്നു
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
X
കടുത്ത
﴿2:49﴾ بَلَىٰ
X
അതെ
مَن
X
ആര്
كَسَبَ
X
സമ്പാദിച്ചു
سَيِّئَةً
X
പാപം
وَأَحَاطَتْ
X
വലയം ചെയ്യുകയും ചെയ്തു
بِهِ
X
അവനെ
خَطِيئَتُهُ
X
അവന്റെ പാപം
فَأُولَٰئِكَ
X
അവരാണ്
أَصْحَابُ
X
ആള്‍ക്കാര്‍
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:81﴾ وَقَالُوا
X
അവര്‍ പറഞ്ഞു
قُلُوبُنَا
X
ഞങ്ങളുടെ മനസ്സുകള്‍ (ഹൃദയങ്ങള്‍)
غُلْفٌۚ
X
ആവരണം ചെയ്യപ്പെട്ടതാകുന്നു
بَل
X
അല്ല
لَّعَنَهُمُ
X
അവരെ ശപിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَقَلِيلًا مَّا
X
അതിനാല്‍ വളരെ കുറച്ചുമാത്രം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿2:88﴾ أَوَكُلَّمَا عَاهَدُوا
X
അവര്‍ കരാറിലേര്‍പ്പെട്ടപ്പോഴൊക്കെയും ആണോ
عَهْدًا
X
കരാര്‍
نَّبَذَهُ
X
അതിനെ വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمۚ
X
അവരിലെ
بَلْ
X
അല്ല
أَكْثَرُهُمْ
X
അവരിലധികമാളുകളും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿2:100﴾ بَلَىٰ
X
അതെ, അങ്ങനെയൊന്നുമല്ല
مَنْ أَسْلَمَ
X
ആര്‍ സമര്‍പ്പിച്ചുവോ
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ
X
അവന്‍ ആയിക്കൊണ്ട്
مُحْسِنٌ
X
സുകൃതവാന്‍
فَلَهُ
X
അവന്നുണ്ട്
أَجْرُهُ
X
അതിനുള്ള പ്രതിഫലം
عِندَ رَبِّهِ
X
തന്റെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നതുമല്ല
﴿2:112﴾ وَقَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ
X
വരിച്ചു
اللَّهُ
X
അല്ലാഹു
وَلَدًاۗ
X
പുത്രനെ
سُبْحَانَهُۖ
X
അവന്‍ വളരെ പരിശുദ്ധന്‍
بَل
X
എന്നാല്‍
لَّهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലും
كُلٌّ
X
എല്ലാം
لَّهُ
X
അവന്ന്
قَانِتُونَ
X
വഴങ്ങുന്നവരാണ്
﴿2:116﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
يَوْمًا
X
ഒരു നാളിനെ
لَّا تَجْزِي
X
ഉപകരിക്കുകയില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
പ്രായശ്ചിത്തം
وَلَا تَنفَعُهَا
X
ആര്‍ക്കും ഉപകരിക്കയുമില്ല
شَفَاعَةٌ
X
ശിപാര്‍ശ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:123﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ وَقَالُوا
X
അവര്‍ പറഞ്ഞു
كُونُوا
X
നിങ്ങള്‍ ആവുക
هُودًا
X
ജൂതര്‍
أَوْ نَصَارَىٰ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تَهْتَدُواۗ
X
നിങ്ങള്‍ നേര്‍വഴിയിലാകും
قُلْ
X
പറയുക
بَلْ
X
അല്ല
مِلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം സ്വീകരിക്കുക
حَنِيفًاۖ
X
ശുദ്ധമാനസനായ
وَمَا كَانَ
X
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ പെട്ടവന്‍
﴿2:135﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَن
X
ഒരുത്തരെക്കുറിച്ച്
يُقْتَلُ
X
വധിക്കപ്പെടുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتٌۚ
X
മരിച്ചവരാണെന്ന്
بَلْ
X
എന്നാല്‍
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
وَلَٰكِن
X
പക്ഷേ
لَّا تَشْعُرُونَ
X
നിങ്ങളറിയുന്നില്ല
﴿2:154﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുക
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിതന്നത്
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും
مَا أَلْفَيْنَا
X
ഞങ്ങള്‍ കണ്ടതിനെ
عَلَيْهِ
X
അതിന്‍മേല്‍
آبَاءَنَاۗ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നങ്കിലും
آبَاؤُهُمْ
X
അവരുടെ പിതാക്കള്‍
لَا يَعْقِلُونَ
X
ചിന്തിക്കുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നുമില്ല
﴿2:170﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ وَالَّذِينَ يُتَوَفَّوْنَ
X
മരിക്കുന്നവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَيَذَرُونَ
X
അവര്‍ വിട്ടേച്ചുപോകുന്നു
أَزْوَاجًا
X
ഭാര്യമാരെ
يَتَرَبَّصْنَ
X
ഭാര്യമാര്‍ കാത്തിരിക്കണം
بِأَنفُسِهِنَّ
X
തങ്ങളുടെ കാര്യത്തില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَعَشْرًاۖ
X
പത്തുദിവസവും
فَإِذَا بَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
فِيمَا فَعَلْنَ
X
അവര്‍ചെയ്യുന്നതില്‍
فِي أَنفُسِهِنَّ
X
അവരുടെ കാര്യത്തില്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
﴿2:234﴾ أَوْ
X
അല്ലെങ്കില്‍
كَالَّذِي مَرَّ
X
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
X
ഒരു പട്ടണത്തിലൂടെ
وَهِيَ
X
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
X
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
X
അവന്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
هَٰذِهِ
X
ഇതിനെ
اللَّهُ
X
അല്ലാഹു
بَعْدَ مَوْتِهَاۖ
X
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
X
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
X
നൂറുവര്‍ഷം
ثُمَّ
X
പിന്നീട്
بَعَثَهُۖ
X
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
X
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
X
അദ്ദേഹം പറഞ്ഞു
لَبِثْتُ
X
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
X
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
X
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
X
നൂറുവര്‍ഷം
فَانظُرْ
X
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
X
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
X
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
X
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
X
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
X
നിന്റെ കഴുതയെ
وَلِنَجْعَلَكَ
X
നിന്നെ ആക്കാനാണിത്
آيَةً
X
ദൃഷ്ടാന്തം
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
وَانظُرْ
X
നോക്കൂ
إِلَى الْعِظَامِ
X
എല്ലുകളിലേക്ക്
كَيْفَ
X
എങ്ങനെ
نُنشِزُهَا
X
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
X
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
X
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَعْلَمُ
X
ഞാനറിയുന്നു
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:259﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ قَالَ
X
അദ്ദേഹം (സകരിയ്യ)ചോദിച്ചു
رَبِّ
X
എന്റെ നാഥാ
أَنَّىٰ
X
എങ്ങനെ
يَكُونُ
X
ഉണ്ടാകും
لِي
X
എനിക്ക്
غُلَامٌ
X
ഒരു പുത്രന്‍
وَقَدْ بَلَغَنِيَ
X
എന്നെ പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു
الْكِبَرُ
X
വാര്‍ദ്ധക്യം
وَامْرَأَتِي
X
എന്റെ ഭാര്യ(യാകട്ടെ)
عَاقِرٌۖ
X
വന്ധ്യ(യും)
قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
كَذَٰلِكَ
X
അപ്രകാരം(സംഭവിക്കും)
اللَّهُ
X
അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يَشَاءُ
X
അവന്‍ ഇഛിക്കുന്നത്
﴿3:40﴾ بَلَىٰ
X
അല്ല
مَنْ أَوْفَىٰ
X
ആരെങ്കിലും പൂര്‍ത്തിയാക്കിയാല്‍
بِعَهْدِهِ
X
തന്റെ പ്രതിജ്ഞ
وَاتَّقَىٰ
X
സൂക്ഷ്മത പുലര്‍ത്തുകയും ചെയ്താല്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿3:76﴾ وَمَن يَبْتَغِ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
غَيْرَ الْإِسْلَامِ
X
ഇസ്‌ലാം അല്ലാത്തതിനെ
دِينًا
X
ജീവിതവ്യവസ്ഥയായി
فَلَن يُقْبَلَ
X
അപ്പോള്‍ അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُ
X
അവനില്‍നിന്ന്
وَهُوَ
X
അവന്‍
فِي الْآخِرَةِ
X
പരലോകത്ത്
مِنَ الْخَاسِرِينَ
X
നഷ്ടം പറ്റിയവരില്‍പെട്ടവനാണ്
﴿3:85﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
بَعْدَ إِيمَانِهِمْ
X
അവരുടെ വിശ്വാസത്തിന് ശേഷം
ثُمَّ
X
പിന്നീട്
ازْدَادُوا كُفْرًا
X
നിഷേധം വര്‍ധിക്കുകയും ചെയ്തവര്‍
لَّن تُقْبَلَ
X
ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല
تَوْبَتُهُمْ
X
അവരുടെ പശ്ചാത്താപം
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الضَّالُّونَ
X
ദുര്‍മാര്‍ഗികള്‍, വഴിപിഴച്ചവര്‍
﴿3:90﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
وَمَاتُوا
X
അവര്‍ മരിക്കുകയും ചെയ്തു
وَهُمْ كُفَّارٌ
X
അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ
فَلَن يُقْبَلَ
X
സ്വീകരിക്കപ്പെടുകയില്ല
مِنْ أَحَدِهِم
X
അവരില്‍ ഒരാളില്‍നിന്നും
مِّلْءُ الْأَرْضِ
X
ഭൂമി നിറയെ
ذَهَبًا
X
സ്വര്‍ണം
وَلَوِ افْتَدَىٰ
X
പ്രായശ്ചിത്തം നല്‍കിയാലും
بِهِۗ
X
അതിനെ, അതുകൊണ്ട്
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ആരും)
﴿3:91﴾ بَلَىٰۚ
X
അതേ
إِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
X
സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
وَيَأْتُوكُم
X
അവര്‍(ശത്രുക്കള്‍) നിങ്ങളുടെ അടുത്ത് വന്നെത്തുകയും
مِّن فَوْرِهِمْ
X
അവരുടെ ഈ ക്ഷണത്തില്‍ തന്നെ
هَٰذَا يُمْدِدْكُمْ
X
നിങ്ങളെ സഹായിക്കും
رَبُّكُم
X
നിങ്ങളുടെ നാഥന്‍
بِخَمْسَةِ آلَافٍ
X
അയ്യായിരം(പേരെ) കൊണ്ട്
مِّنَ الْمَلَائِكَةِ
X
മലക്കുകളില്‍ നിന്നുള്ള
مُسَوِّمِينَ
X
(പ്രത്യേകം) അടയാളങ്ങളുള്ളവരായ
﴿3:125﴾ بَلِ
X
അല്ല
اللَّهُ
X
അല്ലാഹു(ആകുന്നു)
مَوْلَاكُمْۖ
X
നിങ്ങളുടെ രക്ഷകന്‍
وَهُوَ
X
അവന്‍(തന്നെയാണ്)
خَيْرُ
X
ഏറെ നല്ലവന്‍
النَّاصِرِينَ
X
സഹായികളില്‍
﴿3:150﴾ وَلَا تَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) നീ കരുതരുത്
الَّذِينَ قُتِلُوا
X
വധിക്കപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتًاۚ
X
മരിച്ചുപോയവരാണെന്ന്
بَلْ
X
എന്നാല്‍ (സത്യത്തില്‍)
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുക്കല്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കും
﴿3:169﴾ وَلَا يَحْسَبَنَّ
X
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
X
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
X
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
X
അത് ഗുണമാണെന്ന്
لَّهُمۖ
X
അവര്‍ക്ക്
بَلْ هُوَ
X
മറിച്ച്, അത്
شَرٌّ
X
ദോഷമാണ്
لَّهُمْۖ
X
അവര്‍ക്ക്
سَيُطَوَّقُونَ
X
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
X
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
X
അല്ലാഹുവിനാണ്
مِيرَاثُ
X
(അന്തിമമായ) അവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
X
നന്നായി അറിയുന്നവന്‍(ആകുന്നു)
﴿3:180﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ يُزَكُّونَ
X
വിശുദ്ധരാക്കുന്നവരെ
أَنفُسَهُمۚ
X
സ്വദേഹങ്ങളെ
بَلِ اللَّهُ
X
എന്നാല്‍ അല്ലാഹു
يُزَكِّي
X
അവന്‍ ശുദ്ധീകരിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവരെ
وَلَا يُظْلَمُونَ
X
അവരോട് അനീതിചെയ്യപ്പെടുന്നതല്ല
فَتِيلًا
X
കടുകിട (ഒട്ടും)
﴿4:49﴾ أُولَٰئِكَ الَّذِينَ
X
അവര്‍ യാതൊരുത്തരാകുന്നു
يَعْلَمُ
X
അറിയുന്നു
اللَّهُ
X
അല്ലാഹു
مَا فِي قُلُوبِهِمْ
X
അവരുടെ മനസ്സുകളിലുള്ളത്
فَأَعْرِضْ
X
അതിനാല്‍ വിട്ടേക്കുക
عَنْهُمْ
X
അവരെ
وَعِظْهُمْ
X
അവര്‍ക്ക് സദുപദേശം നല്‍കുക
وَقُل
X
പറയുകയും ചെയ്യുക
لَّهُمْ
X
അവരോട്
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
قَوْلًا
X
വാക്ക്
بَلِيغًا
X
തട്ടുന്ന, സ്വാധീനിക്കുന്ന
﴿4:63﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾ بَل رَّفَعَهُ اللَّهُ
X
പക്ഷേ അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തി
إِلَيْهِۚ
X
അവങ്കലേക്ക്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:158﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
بَلِّغْ
X
നീ എത്തിച്ചുകൊടുക്കുക
مَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്ന്
وَإِن لَّمْ تَفْعَلْ
X
അങ്ങനെ നീ ചെയ്യുന്നില്ലെങ്കില്‍
فَمَا بَلَّغْتَ
X
നീ നിറവേറ്റിയിട്ടില്ല
رِسَالَتَهُۚ
X
അവന്റെ ദൗത്യം
وَاللَّهُ يَعْصِمُكَ
X
അല്ലാഹു നിന്നെ രക്ഷിക്കും
مِنَ النَّاسِۗ
X
ജനങ്ങളില്‍നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:67﴾ وَأَطِيعُوا اللَّهَ
X
അല്ലാഹുവിനെ നിങ്ങള്‍ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
X
ദൈവദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
وَاحْذَرُواۚ
X
നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
فَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
നിശ്ചയം
عَلَىٰ رَسُولِنَا
X
നമ്മുടെ ദൂതന്റെ മേലുള്ളത്(കടമ)
الْبَلَاغُ
X
ദിവ്യസന്ദേശം എത്തിച്ചുതരലാകുന്നു
الْمُبِينُ
X
വ്യക്തമായ
﴿5:92﴾ مَّا
X
ഇല്ല
عَلَى الرَّسُولِ
X
ദൈവദൂതന്റെ മേല്‍
إِلَّا الْبَلَاغُۗ
X
സന്ദേശം എത്തിച്ചുകൊടുക്കല്‍
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
مَا تُبْدُونَ
X
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا تَكْتُمُونَ
X
നിങ്ങള്‍ മറച്ചുവെക്കുന്നതും
﴿5:99﴾ قُلْ
X
നീ പറയുക (ചോദിക്കുക)
أَيُّ شَيْءٍ
X
ഏതൊന്നാണ്?
أَكْبَرُ
X
ഏറ്റവും മഹത്തരം
شَهَادَةًۖ
X
സാക്ഷ്യത്തില്‍
قُلِ
X
നീ പറയുക
اللَّهُۖ
X
അല്ലാഹുവാണ്
شَهِيدٌ
X
സാക്ഷി
بَيْنِي
X
എനിക്കിടയില്‍
وَبَيْنَكُمْۚ
X
നിങ്ങള്‍ക്കുമിടയില്‍
وَأُوحِيَ
X
ബോധനമായി നല്‍കപ്പെട്ടു
إِلَيَّ
X
എനിക്ക്
هَٰذَا الْقُرْآنُ
X
ഈ ഖുര്‍ആന്‍
لِأُنذِرَكُم
X
ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
بِهِ
X
അത് മുഖേന
وَمَن بَلَغَۚ
X
അത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും
أَئِنَّكُمْ لَتَشْهَدُونَ
X
ഉറപ്പായും നിങ്ങള്‍ സാക്ഷ്യംവഹിക്കുമോ?
أَنَّ مَعَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവോടൊപ്പം ഉണ്ടെന്ന്
آلِهَةً
X
ദൈവങ്ങള്‍
أُخْرَىٰۚ
X
വേറെ
قُل
X
നീ പറയുക
لَّا أَشْهَدُۚ
X
ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല
قُلْ
X
നീ പറയുക
إِنَّمَا هُوَ
X
നിശ്ചയം അവന്‍
إِلَٰهٌ
X
ദൈവം (മാത്രമാണ്)
وَاحِدٌ
X
ഒരേയൊരു
وَإِنَّنِي
X
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
X
യാതൊരു ബന്ധവുമില്ലാത്തവനാണ്
مِّمَّا تُشْرِكُونَ
X
നിങ്ങള്‍ അവന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി
﴿6:19﴾ بَلْ
X
എന്നാല്‍
بَدَا
X
വെളിപ്പെട്ടിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّا كَانُوا يُخْفُونَ
X
അവര്‍ മറച്ചുവെച്ചിരുന്നത്
مِن قَبْلُۖ
X
നേരത്തെ(മുമ്പ്)
وَلَوْ
X
എങ്കില്‍
رُدُّوا
X
അവര്‍ മടക്കിയയക്കപ്പെട്ടു
لَعَادُوا
X
അവര്‍ തിരിച്ചുചെല്ലും
لِمَا نُهُوا عَنْهُ
X
വിലക്കപ്പെട്ട കാര്യങ്ങളിലേക്ക്
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿6:28﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
X
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
X
അല്ലേ?
هَٰذَا
X
ഇത്
بِالْحَقِّۚ
X
യഥാര്‍ഥം
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا
X
ഒരു കാരണത്താല്‍
كُنتُمْ
X
നിങ്ങളായിരുന്നു
تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിക്കുന്നു
﴿6:30﴾ بَلْ
X
ഇല്ല
إِيَّاهُ
X
അവനെ മാത്രം
تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കും
فَيَكْشِفُ
X
അങ്ങനെ അവന്‍ തട്ടിയകറ്റും
مَا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഒന്നിനെ(ഒരു വിപത്തിനെ)
إِلَيْهِ
X
അവനോട്
إِن شَاءَ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
وَتَنسَوْنَ
X
(അന്നേരം) നിങ്ങള്‍ മറക്കുകയും ചെയ്യും
مَا تُشْرِكُونَ
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്ക്ചേര്‍ക്കുന്നവയെ
﴿6:41﴾ وَيَوْمَ
X
ദിവസം
يَحْشُرُهُمْ
X
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
X
എല്ലാവരെയും
يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
X
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
X
മനുഷ്യരില്‍നിന്ന്
وَقَالَ
X
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
X
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
X
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
X
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
X
സുഖമാസ്വദിച്ചു
بَعْضُنَا
X
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
X
ചിലരെക്കൊണ്ട്
وَبَلَغْنَا
X
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
X
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
X
അവധിയായി നീ അനുവദിച്ച
لَنَاۚ
X
ഞങ്ങള്‍ക്ക്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
النَّارُ
X
നരകമാണ്
مَثْوَاكُمْ
X
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
إِلَّا مَا شَاءَ اللَّهُۗ
X
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿6:128﴾ وَهُوَ
X
അവനാണ്
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
بُشْرًا
X
സുവാര്‍ത്ത അറിയിച്ചു കൊണ്ട്
بَيْنَ يَدَيْ
X
മുമ്പായി
رَحْمَتِهِۖ
X
തന്റെ അനുഗ്രഹത്തിന്റെ
حَتَّىٰ إِذَا أَقَلَّتْ
X
അങ്ങനെ അത് വഹിച്ചു കഴിഞ്ഞാല്‍
سَحَابًا
X
മേഘത്തെ
ثِقَالًا
X
കനത്ത
سُقْنَاهُ
X
അതിനെ നാം നയിക്കുന്നു
لِبَلَدٍ
X
ഏതെങ്കിലും നാട്ടിലേക്ക്
مَّيِّتٍ
X
നിര്‍ജീവമായ
فَأَنزَلْنَا
X
അങ്ങനെ നാം ഇറക്കുന്നു (പെയ്യിക്കുന്നു)
بِهِ
X
അതു വഴി
الْمَاءَ
X
വെള്ളം
فَأَخْرَجْنَا
X
അങ്ങനെ നാം ഉല്‍പാദിപ്പിക്കുന്നു
بِهِ
X
അതു വഴി
مِن كُلِّ الثَّمَرَاتِۚ
X
എല്ലാ പഴങ്ങളും
كَذَٰلِكَ
X
അപ്രകാരം
نُخْرِجُ
X
നാം പുറത്തു കൊണ്ടുവരും (ഉയിര്‍ത്തെഴുന്നേല്‍പിക്കും)
الْمَوْتَىٰ
X
മരിച്ചവരെ
لَعَلَّكُمْ تَذَكَّرُونَ
X
നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം
﴿7:57﴾ وَالْبَلَدُ
X
പ്രദേശം
الطَّيِّبُ
X
നല്ല
يَخْرُجُ
X
കിളിര്‍ത്തു വരുന്നു
نَبَاتُهُ
X
അവിടത്തെ സസ്യങ്ങള്‍
بِإِذْنِ
X
അനുമതിയോടെ
رَبِّهِۖ
X
അതിന്റെ നാഥന്റെ
وَالَّذِي خَبُثَ
X
എന്നാല്‍ ചീത്തയായ (പ്രദേശം)
لَا يَخْرُجُ
X
അത് മുളച്ചു വരികയില്ല
إِلَّا نَكِدًاۚ
X
മോശപ്പെട്ടതല്ലാതെ
كَذَٰلِكَ
X
അവ്വിധം
نُصَرِّفُ
X
നാം വിവരിച്ചു കൊടുക്കുന്നു
الْآيَاتِ
X
പ്രമാണങ്ങള്‍
لِقَوْمٍ
X
ജനത്തിന്
يَشْكُرُونَ
X
അവര്‍ നന്ദി കാണിക്കുന്നു
﴿7:58﴾ أُبَلِّغُكُمْ
X
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചു തരുന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَأَنصَحُ
X
ഞാന്‍ നന്‍മ കൊതിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
وَأَعْلَمُ
X
ഞാനറിയുന്നു
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿7:62﴾ أُبَلِّغُكُمْ
X
നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചു തരുന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَأَنَا
X
ഞാന്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَاصِحٌ
X
ഗുണകാംക്ഷിയാണ്
أَمِينٌ
X
വിശ്വസ്തനായ
﴿7:68﴾ إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുന്നു
الرِّجَالَ
X
പുരുഷന്‍മാരെ
شَهْوَةً
X
ഭോഗേച്ഛയോടെ
مِّن دُونِ النِّسَاءِۚ
X
സ്ത്രീകളെ വിട്ട്
بَلْ
X
അല്ല
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ഒരു ജനതയാകുന്നു
مُّسْرِفُونَ
X
അതിര് വിട്ട് പ്രവര്‍ത്തിക്കുന്നവരായ
﴿7:81﴾ وَإِذْ
X
അപ്പോള്‍, സന്ദര്‍ഭം (ഓര്‍ക്കുക)
أَنجَيْنَاكُم
X
നാം നിങ്ങളെ രക്ഷിച്ചു (രക്ഷിച്ച)
مِّنْ آلِ فِرْعَوْنَ
X
ഫറവോന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ അനുഭവിപ്പിക്കുന്നു
سُوءَ الْعَذَابِۖ
X
കടുത്ത പീഡനം
يُقَتِّلُونَ
X
അവര്‍ അറുകൊല നടത്തുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുന്നു
نِسَاءَكُمْۚ
X
നിങ്ങളിലെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ട്
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَظِيمٌ
X
കടുത്ത
﴿7:141﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ وَقَطَّعْنَاهُمْ
X
അവരെ നാം വിഭജിക്കുകയും ചെയ്തു
فِي الْأَرْضِ
X
ഭൂമിയില്‍
أُمَمًاۖ
X
പല സമൂഹങ്ങളായി
مِّنْهُمُ
X
അവരില്‍ ഉണ്ട്
الصَّالِحُونَ
X
സജ്ജനങ്ങള്‍
وَمِنْهُمْ
X
അവരില്‍
دُونَ ذَٰلِكَۖ
X
അങ്ങനെ അല്ലാത്തവര്‍
وَبَلَوْنَاهُم
X
അവരെ നാം പരീക്ഷിച്ചു
بِالْحَسَنَاتِ
X
നന്മകളാല്‍
وَالسَّيِّئَاتِ
X
തിന്മകളാലും
لَعَلَّهُمْ يَرْجِعُونَ
X
അവര്‍ തിരിച്ചു വരുന്നവരായേക്കാം
﴿7:168﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
نَتَقْنَا
X
നാം ഉയര്‍ത്തി നിര്‍ത്തി
الْجَبَلَ
X
പര്‍വതത്തെ
فَوْقَهُمْ
X
അവരുടെ മീതെ
كَأَنَّهُ ظُلَّةٌ
X
അത് ഒരു കുടയെന്ന പോലെ
وَظَنُّوا
X
അവര്‍ വിചാരിക്കുകയും ചെയ്തു
أَنَّهُ
X
തീര്‍ച്ചയായും അത്
وَاقِعٌ بِهِمْ
X
അവരുടെ മേല്‍ വീഴുന്നത് (ആണെന്ന്)
خُذُوا
X
നിങ്ങള്‍ പിടിക്കുക
مَا آتَيْنَاكُم
X
നിങ്ങള്‍ക്ക് നാം നല്‍കിയത്
بِقُوَّةٍ
X
ശക്തിയോടെ
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
مَا فِيهِ
X
അതിലുള്ളത്
لَعَلَّكُمْ تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം
﴿7:171﴾ وَإِذْ أَخَذَ
X
പുറത്തെടുത്ത സന്ദര്‍ഭവും (ഓര്‍ക്കുക)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَنِي آدَمَ
X
ആദം സന്തതികളില്‍ നിന്ന്
مِن ظُهُورِهِمْ
X
അഥവാ അവരുടെ മുതുകുകളില്‍ നിന്ന്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَأَشْهَدَهُمْ
X
അവരെ അവന്‍ സാക്ഷിയാക്കുകയും ചെയ്തു
عَلَىٰ أَنفُسِهِمْ
X
അവരുടെ മേല്‍
أَلَسْتُ
X
ഞാനല്ലയോ
بِرَبِّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറഞ്ഞു
بَلَىٰۛ
X
അതെ
شَهِدْنَاۛ
X
ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു
أَن تَقُولُوا
X
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങളായിരുന്നു
عَنْ هَٰذَا
X
ഇതേകുറിച്ച്
غَافِلِينَ
X
അശ്രദ്ധര്‍
﴿7:172﴾ وَلَقَدْ ذَرَأْنَا
X
തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ട്
لِجَهَنَّمَ
X
നരകത്തിനു വേണ്ടി
كَثِيرًا
X
ധാരാളം പേരെ
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِۖ
X
മനുഷ്യരിലും
لَهُمْ
X
അവര്‍ക്കുണ്ട്
قُلُوبٌ
X
ഹൃദയങ്ങള്‍
لَّا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല
بِهَا
X
അവ ഉപയോഗിച്ച്
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْيُنٌ
X
കണ്ണുകള്‍
لَّا يُبْصِرُونَ
X
അവര്‍ കണ്ടറിയുന്നില്ല
بِهَا
X
അവ കൊണ്ട്
وَلَهُمْ
X
അവര്‍ക്കുണ്ട്
آذَانٌ
X
കാതുകള്‍
لَّا يَسْمَعُونَ
X
അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല
بِهَاۚ
X
അവ കൊണ്ട്
أُولَٰئِكَ
X
അക്കൂട്ടര്‍
كَالْأَنْعَامِ
X
നാല്‍കാലികളെ പോലെയാണ്
بَلْ هُمْ
X
എന്നല്ല അവരാണ്
أَضَلُّۚ
X
കൂടുതല്‍ വഴിപിഴച്ചവര്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْغَافِلُونَ
X
ശ്രദ്ധയില്ലാത്തവര്‍
﴿7:179﴾ فَلَمْ تَقْتُلُوهُمْ
X
എന്നാല്‍ നിങ്ങള്‍ അവരെ വധിച്ചിട്ടില്ല
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹുവാണ്
قَتَلَهُمْۚ
X
അവരെ വധിച്ചത്
وَمَا رَمَيْتَ
X
നീ എറിഞ്ഞിട്ടില്ല
إِذْ رَمَيْتَ
X
നീ എറിഞ്ഞപ്പോള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹുവാണ്
رَمَىٰۚ
X
എറിഞ്ഞത്
وَلِيُبْلِيَ
X
അവന്‍ പരീക്ഷിക്കുന്നതിനു വേണ്ടിയുമാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
مِنْهُ
X
അതുമുഖേന
بَلَاءً
X
ഒരു പരീക്ഷണം
حَسَنًاۚ
X
നല്ലതായ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:17﴾ وَمَا مَنَعَهُمْ
X
അവര്‍ക്ക് തടസ്സമായിട്ടില്ല
أَن تُقْبَلَ مِنْهُمْ
X
അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതിന്ന്
نَفَقَاتُهُمْ
X
അവരുടെ ദാനങ്ങള്‍
إِلَّا أَنَّهُمْ
X
തീര്‍ച്ചയായും അവരാണ് എന്നതല്ലാതെ
كَفَرُوا بِاللَّهِ
X
അല്ലാഹുവിനെ അവര്‍ അവിശ്വസിച്ചു
وَبِرَسُولِهِ
X
അവന്റെ ദൂതനെയും
وَلَا يَأْتُونَ
X
അവര്‍ എത്തുന്നുമില്ല
الصَّلَاةَ
X
നമസ്കാരത്തിന്
إِلَّا وَهُمْ
X
അവരായിട്ടല്ലാതെ
كُسَالَىٰ
X
മടിയന്‍മാര്‍
وَلَا يُنفِقُونَ
X
അവര്‍ ധനം ചെലവഴിക്കുന്നുമില്ല
إِلَّا وَهُمْ
X
അവരായിക്കൊണ്ടല്ലാതെ
كَارِهُونَ
X
വെറുപ്പുള്ളവര്‍
﴿9:54﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ يَقْبَلُ
X
അവന്‍ സ്വീകരിക്കുന്നു
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരുടെ
وَيَأْخُذُ
X
ഏറ്റുവാങ്ങുകയും ചെയ്യുന്നു
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ
X
അവന്‍
التَّوَّابُ
X
ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവുമാണ്
﴿9:104﴾ بَلْ
X
എന്നാല്‍(കാര്യമിതാണ്)
كَذَّبُوا
X
അവര്‍ തള്ളിപറഞ്ഞു
بِمَا لَمْ يُحِيطُوا
X
അവര്‍ സമഗ്രമായി ഉള്‍കൊണ്ടിട്ടില്ലാത്ത ഒന്നിനെ
بِعِلْمِهِ
X
അതിനെ സംബന്ധിച്ച അറിവ്
وَلَمَّا يَأْتِهِمْ
X
അവര്‍ക്ക് വന്നെത്തിയിട്ടുമില്ല
تَأْوِيلُهُۚ
X
അതിന്റെ പരിണതി
كَذَٰلِكَ
X
അപ്രകാരം തന്നെ
كَذَّبَ
X
നിഷേധിച്ചു തള്ളി
الَّذِينَ مِن قَبْلِهِمْۖ
X
അവരുടെ മുമ്പുള്ളവര്‍
فَانظُرْ
X
നീ നോക്കൂ
كَيْفَ كَانَ
X
എവ്വിധമായിരുന്നു
عَاقِبَةُ
X
അന്ത്യം
الظَّالِمِينَ
X
ആ അക്രമികളുടെ
﴿10:39﴾ فَقَالَ الْمَلَأُ
X
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
X
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
X
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
X
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
X
ഒരു വിഭാഗമല്ലാതെ
هُمْ
X
അവര്‍
أَرَاذِلُنَا
X
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
X
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
X
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാളേറെ
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
بَلْ
X
എന്നല്ല
نَظُنُّكُمْ
X
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
X
കള്ളവാദികളാണെന്ന്
﴿11:27﴾ قَالَ
X
അവന്‍ പറഞ്ഞു
سَآوِي
X
ഞാന്‍ അഭയംതേടിക്കൊള്ളാം
إِلَىٰ جَبَلٍ
X
ഒരു മലയില്‍
يَعْصِمُنِي
X
അത് എന്നെ രക്ഷിക്കും
مِنَ الْمَاءِۚ
X
വെള്ളത്തില്‍നിന്ന്
قَالَ
X
നൂഹ് പറഞ്ഞു
لَا عَاصِمَ
X
രക്ഷിക്കുന്ന ഒന്നുമില്ല
الْيَوْمَ
X
ഇന്ന്
مِنْ أَمْرِ اللَّهِ
X
ദൈവവിധിയില്‍നിന്ന്
إِلَّا مَن رَّحِمَۚ
X
അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ
وَحَالَ
X
മറയിട്ടു
بَيْنَهُمَا
X
അവര്‍ക്കിടയില്‍
الْمَوْجُ
X
തിരമാല
فَكَانَ
X
അങ്ങനെ അവന്‍ ആയി
مِنَ الْمُغْرَقِينَ
X
മുങ്ങിമരിച്ചവരില്‍
﴿11:43﴾ وَجَاءُوا
X
അവര്‍ വന്നു
عَلَىٰ قَمِيصِهِ
X
(യൂസുഫിന്റെ)കുപ്പായത്തില്‍
بِدَمٍ
X
ചോരയുംകൊണ്ട്
كَذِبٍۚ
X
വ്യാജമായ
قَالَ
X
പിതാവ് പറഞ്ഞു
بَلْ
X
എന്നാല്‍
سَوَّلَتْ
X
ഭംഗിയായിതോന്നിപ്പിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍
أَمْرًاۖ
X
ഒരു കാര്യം
فَصَبْرٌ
X
അതിനാല്‍ ഇനി ക്ഷമതന്നെ
جَمِيلٌۖ
X
ഭംഗിയായ
وَاللَّهُ
X
അല്ലാഹു മാത്രമാണ്
الْمُسْتَعَانُ
X
സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍
عَلَىٰ مَا تَصِفُونَ
X
നിങ്ങള്‍ പറയുന്ന കാര്യത്തില്‍
﴿12:18﴾ وَلَمَّا بَلَغَ
X
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
X
തന്റെ പൂര്‍ണ്ണ യൗവ്വനം
آتَيْنَاهُ
X
നാമവന്നു നല്‍കി
حُكْمًا
X
തീരുമാനശക്തി
وَعِلْمًاۚ
X
അറിവും
وَكَذَٰلِكَ
X
അങ്ങനെ
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവര്‍ക്ക്
﴿12:22﴾ قَالُوا
X
അവര്‍(യാത്രാസംഘം) ചോദിച്ചു
وَأَقْبَلُوا
X
അവര്‍ തിരിഞ്ഞിരിക്കെ
عَلَيْهِم
X
അവരുടെ നേരെ
مَّاذَا تَفْقِدُونَ
X
എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്
﴿12:71﴾ وَاسْأَلِ
X
താങ്കള്‍ ചോദിച്ചുനോക്കുക
الْقَرْيَةَ
X
നാട്ടുകാരോട്
الَّتِي
X
യാതൊരു
كُنَّا
X
ഞങ്ങളായിരുന്നു
فِيهَا
X
അവിടെ
وَالْعِيرَ
X
യാത്രാസംഘത്തോടും
الَّتِي
X
യാതൊരു
أَقْبَلْنَا
X
ഞങ്ങള്‍ വന്നു
فِيهَاۖ
X
അതില്‍
وَإِنَّا
X
നിശ്ചയമായും ഞങ്ങള്‍
لَصَادِقُونَ
X
തികച്ചും സത്യസന്ധരാകുന്നു
﴿12:82﴾ قَالَ
X
അദ്ദേഹം പറഞ്ഞു
بَلْ
X
അല്ല
سَوَّلَتْ
X
ഭംഗിയായി തോന്നിപ്പിച്ചു
لَكُمْ
X
നിങ്ങള്‍ക്ക്
أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍
أَمْرًاۖ
X
ഒരുകാര്യം
فَصَبْرٌ
X
അതിനാല്‍ ഇനി ക്ഷമിക്കുകതന്നെ
جَمِيلٌۖ
X
ഭംഗിയായി
عَسَى اللَّهُ
X
ഒരുവേള അല്ലാഹു ആയേക്കും
أَن يَأْتِيَنِي
X
എന്റെയടുക്കല്‍ കൊണ്ടുവരാന്‍
بِهِمْ
X
അവരെ
جَمِيعًاۚ
X
എല്ലാവരെയും
إِنَّهُ
X
നിശ്ചയമായും അവന്‍
هُوَ
X
അവന്‍ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
﴿12:83﴾