Repeated Words in Quran

< >
Total Found : 1
فَأَزَلَّهُمَا
X
എന്നിട്ട് അവരിരുവരെയും തെറ്റിച്ചു
الشَّيْطَانُ
X
പിശാച്
عَنْهَا
X
അതില്‍ നിന്ന്
فَأَخْرَجَهُمَا
X
അങ്ങനെ അവര്‍ രണ്ടുപേരെയും അവന്‍ പുറത്താക്കി
مِمَّا
X
ഒന്നില്‍നിന്ന്
كَانَا
X
അവര്‍ രണ്ടുപേരും ആയിരുന്നു
فِيهِۖ
X
അതില്‍
وَقُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോവുക
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാകുന്നു
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِي الْأَرْضِ
X
ഭൂമിയില്‍
مُسْتَقَرٌّ
X
വാസസ്ഥാനം
وَمَتَاعٌ
X
വിഭവവും
إِلَىٰ حِينٍ
X
ഒരു സമയം വരെ
﴿2:36﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
X
തനിച്ചാകുമ്പോള്‍
بَعْضُهُمْ
X
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരുമായി
قَالُوا
X
അവര്‍ പറയും
أَتُحَدِّثُونَهُم
X
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
X
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
X
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
X
അത് വഴി
عِندَ رَبِّكُمْۚ
X
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿2:76﴾ ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ وَلَئِنْ أَتَيْتَ
X
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
X
വേദഗ്രന്ഥം
بِكُلِّ آيَةٍ
X
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
X
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
X
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
X
താങ്കളല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
X
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
X
അവരില്‍ ചിലരല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَةَ
X
ഖിബ്‌ലയെ
بَعْضٍۚ
X
ചിലരുടെ
وَلَئِنِ اتَّبَعْتَ
X
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
مِّن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
X
അറിവില്‍നിന്ന്
إِنَّكَ
X
തീര്‍ച്ചയായും നീ
إِذًا
X
അപ്പോള്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍ പെട്ടവനായിരിക്കും
﴿2:145﴾ فَهَزَمُوهُم
X
അവര്‍ മറ്റുള്ളവരെ(ശത്രുക്കളെ) തോല്‍പ്പിച്ചു
بِإِذْنِ اللَّهِ
X
ദൈവഹിതത്താല്‍
وَقَتَلَ
X
വധിക്കുകയും ചെയ്തു
دَاوُودُ
X
ദാവൂദ്
جَالُوتَ
X
ജാലൂത്തിനെ
وَآتَاهُ اللَّهُ
X
അല്ലാഹു അദ്ദേഹത്തിന് നല്‍കി
الْمُلْكَ
X
ആധിപത്യം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَعَلَّمَهُ
X
അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِمَّا يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നത്
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിരോധമുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങള്‍ക്ക്
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
الْأَرْضُ
X
ഭൂമി
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْعَالَمِينَ
X
സര്‍വലോകരോടും
﴿2:251﴾ تِلْكَ الرُّسُلُ
X
ആ ദൂതന്‍മാര്‍
فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കി
بَعْضَهُمْ
X
അവരില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍۘ
X
മറ്റുചിലരേക്കാള്‍
مِّنْهُم
X
അവരില്‍ ഉണ്ട്
مَّن كَلَّمَ اللَّهُۖ
X
അല്ലാഹു നേരില്‍ സംസാരിച്ചവര്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
X
അവരില്‍ ചിലരെ
دَرَجَاتٍۚ
X
ചില പദവികളിലേക്ക്
وَآتَيْنَا
X
നാം നല്‍കി
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
നാം അദ്ദേഹത്തിന് കരുത്തേകി
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلَ
X
പൊരുതുമായിരുന്നില്ല
الَّذِينَ مِن بَعْدِهِم
X
അവര്‍ക്ക് ശേഷമുള്ളവര്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
وَلَٰكِنِ
X
എന്നാല്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചു
فَمِنْهُم
X
അവരിലുണ്ട്
مَّنْ آمَنَ
X
വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن كَفَرَۚ
X
അവിശ്വസിച്ചവര്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلُوا
X
അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يُرِيدُ
X
അവനുദ്ദേശിക്കുന്നത്
﴿2:253﴾ ذُرِّيَّةً
X
സന്താനങ്ങളായ നിലയില്‍
بَعْضُهَا
X
അവരില്‍ ചിലര്‍
مِن بَعْضٍۗ
X
ചിലരില്‍ നിന്ന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿3:34﴾ فَاسْتَجَابَ
X
അപ്പോള്‍ ഉത്തരമേകി
لَهُمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
أَنِّي لَا أُضِيعُ
X
തീര്‍ച്ചയായും ഞാന്‍ പാഴാക്കുകയില്ല
عَمَلَ
X
പ്രവര്‍ത്തനത്തെ
عَامِلٍ
X
പ്രവര്‍ത്തകന്റെ
مِّنكُم
X
നിങ്ങളില്‍നിന്നുള്ള
مِّن ذَكَرٍ
X
പുരുഷനായ
أَوْ أُنثَىٰۖ
X
അല്ലെങ്കില്‍ സ്ത്രീയായ
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍ (ഒരു വിഭാഗം)
مِّن بَعْضٍۖ
X
മറ്റു ചിലരില്‍ (വിഭാഗത്തില്‍) നിന്നുള്ളവരാണ്
فَالَّذِينَ هَاجَرُوا
X
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ
وَأُخْرِجُوا
X
പുറത്താക്കപ്പെട്ട(വരും)
مِن دِيَارِهِمْ
X
സ്വന്തം വീടുകളില്‍ നിന്ന്
وَأُوذُوا
X
പീഡിപ്പിക്കപ്പെട്ട(വരും)
فِي سَبِيلِي
X
എന്റെ മാര്‍ഗത്തില്‍
وَقَاتَلُوا
X
യുദ്ധം ചെയ്തവരും
وَقُتِلُوا
X
വധിക്കപ്പെട്ടവരും
لَأُكَفِّرَنَّ عَنْهُمْ
X
അവരില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയും
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകളെ
وَلَأُدْخِلَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗത്തില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
ثَوَابًا
X
(ഇതൊക്കെയും)പ്രതിഫലമാകുന്നു
مِّنْ عِندِ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവങ്കലാണുള്ളത്
حُسْنُ الثَّوَابِ
X
ഉത്തമമായ പ്രതിഫലം
﴿3:195﴾ وَكَيْفَ
X
എങ്ങനെ
تَأْخُذُونَهُ
X
നിങ്ങള്‍ അത് തിരിച്ചുവാങ്ങും
وَقَدْ أَفْضَىٰ
X
ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
وَأَخَذْنَ
X
അവര്‍ വാങ്ങുകയും ചെയ്തിരിക്കുന്നു
مِنكُم
X
നിങ്ങളില്‍ നിന്ന്
مِّيثَاقًا
X
കരാര്‍
غَلِيظًا
X
ബലിഷ്ഠമായ
﴿4:21﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ وَلَا تَتَمَنَّوْا
X
നിങ്ങള്‍ കൊതിക്കരുത്
مَا فَضَّلَ اللَّهُ بِهِ
X
അല്ലാഹു അനുഗ്രഹിച്ചതിനെ
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
عَلَىٰ بَعْضٍۚ
X
മറ്റുചിലരേക്കാള്‍
لِّلرِّجَالِ
X
പുരുഷന്‍മാര്‍ക്കുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبُواۖ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَلِلنِّسَاءِ
X
സ്ത്രീകള്‍ക്കുമുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبْنَۚ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَاسْأَلُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവോട് ചോദിച്ചുകൊള്ളുക
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:32﴾ الرِّجَالُ
X
പുരുഷന്‍മാര്‍
قَوَّامُونَ
X
നാഥന്മാരാകുന്നു, പരിപാലകരാകുന്നു
عَلَى النِّسَاءِ
X
സ്‌ത്രീകളുടെമേല്‍
بِمَا فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിട്ടുള്ളത് കൊണ്ട്
بَعْضَهُمْ
X
അവരില്‍ ചിലരെ
عَلَىٰ بَعْضٍ
X
ചിലരേക്കാള്‍
وَبِمَا أَنفَقُوا
X
അവര്‍(പുരുഷന്മാര്‍) ചെലവഴിക്കുന്നത് കൊണ്ടും
مِنْ أَمْوَالِهِمْۚ
X
അവരുടെ ധനങ്ങളില്‍ നിന്ന്
فَالصَّالِحَاتُ
X
അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍
قَانِتَاتٌ
X
അനുസരണ ശീലമുള്ളവരാണ്
حَافِظَاتٌ
X
സൂക്ഷിക്കുന്നവരാണ്
لِّلْغَيْبِ
X
(പുരുഷന്മാരുടെ)അഭാവത്തില്‍
بِمَا حَفِظَ اللَّهُۚ
X
അല്ലാഹു കാത്തുസൂക്ഷിക്കാന്‍ കല്‍പിച്ചതിനെ
وَاللَّاتِي تَخَافُونَ
X
നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകള്‍
نُشُوزَهُنَّ
X
അവരുടെ അനുസരണക്കേട്
فَعِظُوهُنَّ
X
നിങ്ങള്‍ അവരെ ഉപദേശിക്കുക
وَاهْجُرُوهُنَّ
X
അവരെ നിങ്ങള്‍ വിട്ട് നില്‍ക്കുക
فِي الْمَضَاجِعِ
X
കിടപ്പറകളില്‍
وَاضْرِبُوهُنَّۖ
X
അവരെ നിങ്ങള്‍ അടിക്കുക
فَإِنْ أَطَعْنَكُمْ
X
അങ്ങനെ അവര്‍ നിങ്ങളെ അനുസരിച്ചാല്‍
فَلَا تَبْغُوا
X
നിങ്ങള്‍ തേടരുത്
عَلَيْهِنَّ
X
അവര്‍ക്കെതിരെ
سَبِيلًاۗ
X
ഒരുവഴിയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيًّا
X
അത്യുന്നതന്‍
كَبِيرًا
X
വലിയവന്‍(മഹാന്‍)
﴿4:34﴾ إِنَّ الَّذِينَ يَكْفُرُونَ
X
തീര്‍ച്ചയായും നിഷേധിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവിനെ
وَرُسُلِهِ
X
അവന്റെ ദൂതന്മാരെയും
وَيُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
أَن يُفَرِّقُوا
X
വിവേചനം കല്‍പിക്കാന്‍
بَيْنَ اللَّهِ وَرُسُلِهِ
X
അല്ലാഹുവിനും അവന്റെ ദൂതന്‍മാര്‍ക്കുമിടയില്‍
وَيَقُولُونَ
X
അവര്‍ പറയുന്നു
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِبَعْضٍ
X
ചിലരെ
وَنَكْفُرُ
X
ഞങ്ങള്‍ നിഷേധിക്കുന്നു
بِبَعْضٍ
X
ചിലരെ
وَيُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يَتَّخِذُوا
X
സ്വീകരിക്കാന്‍
بَيْنَ ذَٰلِكَ
X
അതിന് ഇടയില്‍
سَبِيلًا
X
ഒരു മാര്‍ഗം
﴿4:150﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കരുത്
الْيَهُودَ
X
ജൂതന്മാരെ
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളെയും
أَوْلِيَاءَۘ
X
ആത്മമിത്രങ്ങളായി
بَعْضُهُمْ
X
അവരില്‍ചിലര്‍
أَوْلِيَاءُ
X
ആത്മമിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നു(വെങ്കില്‍)
مِّنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
مِنْهُمْۗ
X
അവരില്‍പെട്ടവനാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿5:51﴾ وَكَذَٰلِكَ
X
അവ്വിധം
فَتَنَّا
X
നാം പരീക്ഷണത്തിലകപ്പെടുത്തി
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റുചിലരാല്‍
لِّيَقُولُوا
X
അവര്‍ പറയാന്‍വേണ്ടി
أَهَٰؤُلَاءِ
X
ഇവരാണോ?
مَنَّ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചു(അനുഗ്രഹിച്ചത്)
عَلَيْهِم
X
അവരെ
مِّن بَيْنِنَاۗ
X
ഞങ്ങള്‍ക്കിടയില്‍നിന്ന്
أَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ?
بِأَعْلَمَ
X
നന്നായറിയുന്നവന്‍
بِالشَّاكِرِينَ
X
നന്ദിയുള്ളവരെക്കുറിച്ച്
﴿6:53﴾ قُلْ
X
നീ പറയുക
هُوَ الْقَادِرُ
X
അവന്‍ കഴിവുറ്റവനാണ്
عَلَىٰ أَن يَبْعَثَ
X
അവന്‍ അയക്കാന്‍ (വരുത്താന്‍)
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
عَذَابًا
X
ശിക്ഷ
مِّن فَوْقِكُمْ
X
നിങ്ങളുടെ മുകള്‍ഭാഗത്തുനിന്ന്
أَوْ
X
അല്ലെങ്കില്‍
مِن تَحْتِ
X
ചുവട്ടില്‍നിന്ന്
أَرْجُلِكُمْ
X
നിങ്ങളുടെ കാലുകളുടെ
أَوْ
X
അല്ലെങ്കില്‍
يَلْبِسَكُمْ
X
നിങ്ങളെ അവന്‍ ആശയക്കുഴപ്പത്തിലകപ്പെടുത്താന്‍
شِيَعًا
X
(പല) കക്ഷികള്‍(ആക്കി)
وَيُذِيقَ
X
അവന്‍ അനുഭവിപ്പിക്കാനും
بَعْضَكُم
X
നിങ്ങളില്‍ ചിലര്‍ക്ക്
بَأْسَ
X
പീഡനം
بَعْضٍۗ
X
(മറ്റു)ചിലരുടെ
انظُرْ
X
നീ നോക്കൂ
كَيْفَ
X
എവ്വിധമാണ്
نُصَرِّفُ
X
നാം വിവരിച്ചുകൊടുക്കുന്നു(വിവരിച്ചുകൊടുക്കുന്നത്)
الْآيَاتِ
X
തെളിവുകള്‍
لَعَلَّهُمْ يَفْقَهُونَ
X
അവര്‍(കാര്യം) മനസ്സിലാക്കാന്‍വേണ്ടി
﴿6:65﴾ وَكَذَٰلِكَ
X
അവ്വിധം
جَعَلْنَا
X
നാം ആക്കിയിട്ടുണ്ട്
لِكُلِّ
X
എല്ലാ
نَبِيٍّ
X
പ്രവാചകന്നും
عَدُوًّا
X
ശത്രുവായി
شَيَاطِينَ
X
പിശാചുക്കളെ
الْإِنسِ
X
മനുഷ്യരില്‍പെട്ട
وَالْجِنِّ
X
ജിന്നുകളിലുംപെട്ട
يُوحِي
X
(ദുര്‍)ബോധനം ചെയ്യുന്നു
بَعْضُهُمْ
X
അവരില്‍ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
زُخْرُفَ
X
അലംകൃതമായ
الْقَوْلِ
X
വാക്ക്
غُرُورًاۚ
X
വഞ്ചിക്കുന്നവിധം, വഞ്ചിക്കാനായിട്ട്
وَلَوْ
X
എങ്കില്‍
شَاءَ
X
ഇച്ഛിച്ചു
رَبُّكَ
X
നിന്റെ നാഥന്‍
مَا فَعَلُوهُۖ
X
അവരത് ചെയ്യുമായിരുന്നില്ല
فَذَرْهُمْ
X
അതിനാല്‍ അവരെ വിട്ടേക്കുക
وَمَا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നവയെയും
﴿6:112﴾ وَيَوْمَ
X
ദിവസം
يَحْشُرُهُمْ
X
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
X
എല്ലാവരെയും
يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
X
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
X
മനുഷ്യരില്‍നിന്ന്
وَقَالَ
X
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
X
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
X
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
X
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
X
സുഖമാസ്വദിച്ചു
بَعْضُنَا
X
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
X
ചിലരെക്കൊണ്ട്
وَبَلَغْنَا
X
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
X
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
X
അവധിയായി നീ അനുവദിച്ച
لَنَاۚ
X
ഞങ്ങള്‍ക്ക്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
النَّارُ
X
നരകമാണ്
مَثْوَاكُمْ
X
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
إِلَّا مَا شَاءَ اللَّهُۗ
X
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿6:128﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
الْأَرْضِ
X
ഭൂമിയില്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
فَوْقَ
X
മീതെ
بَعْضٍ
X
(മറ്റു) ചിലരുടെ
دَرَجَاتٍ
X
പദവികളില്‍
لِّيَبْلُوَكُمْ
X
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿6:165﴾ قَالَ
X
അവന്‍ കല്‍പിച്ചു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകൂ
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രു(വായിരിക്കും)
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِي الْأَرْضِ
X
ഭൂമിയില്‍
مُسْتَقَرٌّ
X
വാസ സ്ഥലം, താമസ സൗകര്യം
وَمَتَاعٌ
X
ജീവിത വിഭവവും
إِلَىٰ حِينٍ
X
നിശ്ചിത കാലം വരെ
﴿7:24﴾ لِيَمِيزَ اللَّهُ
X
അല്ലാഹു വേര്‍തിരിച്ചെടുക്കാന്‍വേണ്ടി
الْخَبِيثَ
X
തിന്മയെ
مِنَ الطَّيِّبِ
X
നന്മയില്‍നിന്ന്
وَيَجْعَلَ
X
ആക്കാനും വേണ്ടി
الْخَبِيثَ
X
ചീത്തയെ
بَعْضَهُ
X
അതില്‍ചിലതിനെ
عَلَىٰ بَعْضٍ
X
ചിലതിന്‍മേല്‍
فَيَرْكُمَهُ
X
അങ്ങനെ അതിനെ കൂമ്പാരമാക്കാനും
جَمِيعًا
X
ഒന്നിച്ച്
فَيَجْعَلَهُ
X
അങ്ങനെ അവന്‍ അതിനെ ആക്കും
فِي جَهَنَّمَۚ
X
നരകത്തില്‍
أُولَٰئِكَ
X
അക്കൂട്ടര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടപ്പെട്ടവര്‍
﴿8:37﴾ إِنَّ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനങ്ങള്‍ കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയം നല്‍കിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മ മിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَالَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَلَمْ يُهَاجِرُوا
X
പക്ഷേ അവര്‍ സ്വദേശം വെടിഞ്ഞിട്ടില്ല
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن وَلَايَتِهِم
X
അവരുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന്
مِّن شَيْءٍ
X
യാതൊന്നും
حَتَّىٰ يُهَاجِرُواۚ
X
അവര്‍ സ്വദേശം വെടിയും വരെ
وَإِنِ اسْتَنصَرُوكُمْ
X
അഥവാ നിങ്ങളോട് അവര്‍ സഹായം തേടിയാല്‍
فِي الدِّينِ
X
മതത്തില്‍
فَعَلَيْكُمُ
X
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
النَّصْرُ
X
സഹായിക്കാന്‍
إِلَّا
X
ഒഴികെ
عَلَىٰ قَوْمٍ
X
ഒരു ജനതക്കെതിരെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലും
وَبَيْنَهُم
X
അവര്‍ക്കിടയിലും
مِّيثَاقٌۗ
X
കരാറുണ്ട്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതെല്ലാം
بَصِيرٌ
X
കണ്ടറിയുന്നവനാകുന്നു
﴿8:72﴾ وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മമിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
إِلَّا
X
ഇല്ലെങ്കില്‍
تَفْعَلُوهُ
X
നിങ്ങളങ്ങനെ ചെയ്യുന്നു
تَكُن
X
ഉണ്ടാകും
فِتْنَةٌ
X
കുഴപ്പം
فِي الْأَرْضِ
X
ഭൂമിയില്‍
وَفَسَادٌ
X
നാശവും
كَبِيرٌ
X
വമ്പിച്ച
﴿8:73﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
مِن بَعْدُ
X
പിന്നീട്
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
X
നിങ്ങളോടൊത്ത്
فَأُولَٰئِكَ
X
അവര്‍
مِنكُمْۚ
X
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأُولُو الْأَرْحَامِ
X
കുടുംബ ബന്ധങ്ങള്‍ ഉള്ളവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلَىٰ
X
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
X
ചിലരോട്
فِي كِتَابِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമമനുസരിച്ച്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿8:75﴾ الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالْمُنَافِقَاتُ
X
കപടവിശ്വാസിനികളും
بَعْضُهُم
X
അവരില്‍ ഒരു വിഭാഗം
مِّن بَعْضٍۚ
X
(മറ്റേ)വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാകുന്നു
يَأْمُرُونَ
X
അവര്‍ കല്‍പിക്കുന്നു
بِالْمُنكَرِ
X
തിന്മ
وَيَنْهَوْنَ
X
അവര്‍ വിലക്കുന്നു
عَنِ الْمَعْرُوفِ
X
നന്മയില്‍ നിന്നു
وَيَقْبِضُونَ
X
അവര്‍ (ചെലവഴിക്കാതെ) മുറുക്കിപ്പിടിക്കുകയും ചെയ്യുന്നു
أَيْدِيَهُمْۚ
X
തങ്ങളുടെ കൈകള്‍
نَسُوا
X
അവര്‍ മറന്നു
اللَّهَ
X
അല്ലാഹുവെ
فَنَسِيَهُمْۗ
X
അതിനാല്‍ അവന്‍ അവരെയും മറന്നു
إِنَّ الْمُنَافِقِينَ
X
തീര്‍ച്ചയായും കപടവിശ്വാസികള്‍
هُمُ الْفَاسِقُونَ
X
അധാര്‍മികര്‍ തന്നെ
﴿9:67﴾ وَالْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
وَالْمُؤْمِنَاتُ
X
സത്യവിശ്വാസിനികളും
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
മിത്രങ്ങളാകുന്നു
بَعْضٍۚ
X
ചിലരുടെ
يَأْمُرُونَ
X
അവര്‍ കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ നിരോധിക്കുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നു
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുന്നു
الزَّكَاةَ
X
സകാത്ത്
وَيُطِيعُونَ
X
അവര്‍ അനുസരിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
أُولَٰئِكَ
X
അവര്‍
سَيَرْحَمُهُمُ
X
അവരോടു കരുണ കാണിക്കുക തന്നെ ചെയ്യും
اللَّهُۗ
X
അല്ലാഹു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَزِيزٌ
X
അജയ്യനാകുന്നു
حَكِيمٌ
X
യുക്തിമാനും
﴿9:71﴾ وَإِذَا مَا أُنزِلَتْ
X
അവതരിക്കുമ്പോള്‍
سُورَةٌ
X
വല്ല അദ്ധ്യായവും
نَّظَرَ
X
നോക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
മറ്റു ചിലരെ
هَلْ يَرَاكُم
X
നിങ്ങളെ കാണുന്നുണ്ടോഎന്ന്
مِّنْ أَحَدٍ
X
ആരെങ്കിലും
ثُمَّ انصَرَفُواۚ
X
പിന്നീടവര്‍ പിന്തിരിഞ്ഞുപോകുന്നു
صَرَفَ اللَّهُ
X
അല്ലാഹു തെറ്റിച്ചുകളഞ്ഞിരിക്കുന്നു
قُلُوبَهُم
X
അവരുടെ മനസ്സുകളെ
بِأَنَّهُمْ
X
കാരണം അവര്‍
قَوْمٌ
X
ഒരു ജനതയാണ്
لَّا يَفْقَهُونَ
X
കാര്യം മനസ്സിലാക്കാത്ത
﴿9:127﴾ وَفِي الْأَرْضِ
X
ഭൂമിയിലുണ്ട്
قِطَعٌ
X
ഖണ്ഡങ്ങള്‍
مُّتَجَاوِرَاتٌ
X
അടുത്തടുത്തുള്ള
وَجَنَّاتٌ
X
തോപ്പുകളും
مِّنْ أَعْنَابٍ
X
മുന്തിരികളാലുള്ള
وَزَرْعٌ
X
കൃഷിയുമുണ്ട്
وَنَخِيلٌ
X
ഈത്തപ്പനയുമുണ്ട്
صِنْوَانٌ
X
കൂട്ടമായി(വളരുന്ന)
وَغَيْرُ صِنْوَانٍ
X
കൂട്ടമായല്ലാതെയും (വളരുന്ന)
يُسْقَىٰ
X
(എല്ലാം)നനക്കപ്പെടുന്നു
بِمَاءٍ
X
വെള്ളം കൊണ്ട്
وَاحِدٍ
X
ഒരേ
وَنُفَضِّلُ
X
(എന്നിട്ടും) നാം വിശിഷ്ടമാക്കിയിരിക്കുന്നു
بَعْضَهَا
X
അവയില്‍ ചിലതിനെ
عَلَىٰ بَعْضٍ
X
മറ്റുചിലതിനേക്കാള്‍
فِي الْأُكُلِۚ
X
രുചിയില്‍
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
ഇതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿13:4﴾ وَاللَّهُ فَضَّلَ
X
അല്ലാഹു ശ്രേഷ്ഠത നല്‍കി
بَعْضَكُمْ
X
നിങ്ങളില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍ
X
മറ്റു ചിലരെക്കാള്‍
فِي الرِّزْقِۚ
X
വിഭവത്തില്‍
فَمَا الَّذِينَ فُضِّلُوا
X
എന്നാല്‍ ശ്രേഷ്ഠത നല്‍കപ്പെട്ടവരല്ല
بِرَادِّي
X
വിട്ട്കൊടുക്കുന്നവര്‍
رِزْقِهِمْ
X
അവരുടെ വിഭവം
عَلَىٰ مَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലം കൈ ഉടമപ്പെടുത്തിയവര്‍ക്ക്
فَهُمْ
X
എന്നിട്ടവര്‍
فِيهِ سَوَاءٌۚ
X
അതില്‍ സമന്‍മാരായിരിക്കും
أَفَبِنِعْمَةِ اللَّهِ
X
അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നത്
﴿16:71﴾ انظُرْ
X
നീ നോക്കുക
كَيْفَ
X
എങ്ങനെ
فَضَّلْنَا
X
നാം ശ്രേഷ്ഠമാക്കി
بَعْضَهُمْ
X
അവരില്‍ ചിലരെ
عَلَىٰ بَعْضٍۚ
X
ചിലരേക്കാള്‍
وَلَلْآخِرَةُ
X
പരലോകജീവിതം തന്നെയാണ്
أَكْبَرُ
X
ഏറ്റവും വലുത്
دَرَجَاتٍ
X
പദവികളില്‍
وَأَكْبَرُ
X
ഏറ്റവും വലിയതും
تَفْضِيلًا
X
ഉല്‍കൃഷ്ടതയില്‍
﴿17:21﴾ وَرَبُّكَ
X
നിന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَن
X
ഒരുത്തരെപ്പറ്റി
فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ള
وَالْأَرْضِۗ
X
ഭൂമിയിലും
وَلَقَدْ فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്
بَعْضَ
X
ചിലര്‍ക്ക്
النَّبِيِّينَ
X
പ്രവാചകന്മാരില്‍
عَلَىٰ بَعْضٍۖ
X
മറ്റ് ചിലരേക്കാള്‍
وَآتَيْنَا
X
നാം നല്‍കിയിട്ടുണ്ട്
دَاوُودَ
X
ദാവൂദിന്ന്
زَبُورًا
X
സങ്കീര്‍ത്തനം
﴿17:55﴾ قُل
X
പറയുക
لَّئِنِ اجْتَمَعَتِ
X
ഒരുമിച്ചുകൂടിയാല്‍
الْإِنسُ
X
മനുഷ്യനും
وَالْجِنُّ
X
ജിന്നും
عَلَىٰ أَن يَأْتُوا
X
അവര്‍ കൊണ്ടുവരാന്‍
بِمِثْلِ هَٰذَا الْقُرْآنِ
X
ഈ ഖുര്‍ആന്‍ പോലെയുള്ളത്
لَا يَأْتُونَ
X
അവര്‍ കൊണ്ടുവരുന്നതല്ല
بِمِثْلِهِ
X
ഇതുപോലെയുള്ളത്
وَلَوْ كَانَ
X
ആയാല്‍പോലും
بَعْضُهُمْ
X
അവരില്‍ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
ظَهِيرًا
X
സഹായി
﴿17:88﴾ وَتَرَكْنَا
X
നാം വിട്ടു
بَعْضَهُمْ
X
അവരില്‍ ചിലരെ
يَوْمَئِذٍ
X
അന്നാളില്‍
يَمُوجُ
X
അലയടിക്കുന്നതായി
فِي بَعْضٍۖ
X
മറ്റു ചിലരില്‍
وَنُفِخَ
X
ഊതപ്പെടുന്നതാണ്
فِي الصُّورِ
X
കാഹളത്തില്‍
فَجَمَعْنَاهُمْ
X
അപ്പോള്‍ അവരെ നാം ഒരുമിച്ച് കൂട്ടും
جَمْعًا
X
ഒരുമിച്ച് കൂട്ടല്‍
﴿18:99﴾ قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
اهْبِطَا
X
നിങ്ങള്‍ രണ്ട്പേരും ഇറങ്ങിപ്പോവുക
مِنْهَا
X
അതില്‍ നിന്ന്
جَمِيعًاۖ
X
ഒന്നിച്ച്
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
മറ്റു ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാണ്
فَإِمَّا يَأْتِيَنَّكُم
X
അതിനാല്‍ നിങ്ങള്‍ക്ക് വന്നു കിട്ടിയാല്‍
مِّنِّي
X
എന്നില്‍ നിന്നും
هُدًى
X
മാര്‍ഗദര്‍ശനം
فَمَنِ
X
അപ്പോള്‍ ആര്‍
اتَّبَعَ
X
പിന്‍പറ്റി
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا يَضِلُّ
X
അയാള്‍ പിഴച്ചുപോവുകയില്ല
وَلَا يَشْقَىٰ
X
ഭാഗ്യം കെട്ടവനായിരിക്കുന്നതുമല്ല
﴿20:123﴾ الَّذِينَ
X
ഒരുകൂട്ടര്‍
أُخْرِجُوا
X
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِهِم
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
بِغَيْرِ حَقٍّ
X
ന്യായമില്ലാതെ
إِلَّا أَن يَقُولُوا
X
അവര്‍ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُۗ
X
അല്ലാഹു ആകുന്നു
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ തടുക്കലുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങളെ
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
X
തകര്‍ക്കപ്പെടുമായിരുന്നു
صَوَامِعُ
X
മഠങ്ങള്‍
وَبِيَعٌ
X
ചര്‍ച്ചുകളും
وَصَلَوَاتٌ
X
പ്രാര്‍ത്ഥനാലയങ്ങളും
وَمَسَاجِدُ
X
പള്ളികളും
يُذْكَرُ
X
സ്മരിക്കപ്പെടുന്നു
فِيهَا
X
അതില്‍
اسْمُ اللَّهِ
X
ദൈവനാമം
كَثِيرًاۗ
X
ധാരാളമായി
وَلَيَنصُرَنَّ اللَّهُ
X
അല്ലാഹു സഹായിക്കുക തന്നെ ചെയ്യും
مَن يَنصُرُهُۗ
X
അവനെ സഹായിക്കുന്നവരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَقَوِيٌّ
X
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
X
പ്രതാപവാനും
﴿22:40﴾ مَا اتَّخَذَ
X
സ്വീകരിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
مِن وَلَدٍ
X
ഒരു സന്താനത്തെയും
وَمَا كَانَ مَعَهُ
X
അവന്റെ കൂടെയില്ല
مِنْ إِلَٰهٍۚ
X
ഒരു ദൈവവും
إِذًا
X
എങ്കില്‍
لَّذَهَبَ
X
പോകുമായിരുന്നു
كُلُّ إِلَٰهٍ
X
ഓരോ ദൈവവും
بِمَا خَلَقَ
X
താന്‍ സൃഷ്ടിച്ചതുമായി
وَلَعَلَا
X
മേധാവിത്തം പുലര്‍ത്തുകയും ചെയ്യുമായിരുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
മറ്റു ചിലരേക്കാള്‍
سُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍ നിന്ന്
﴿23:91﴾ أَوْ كَظُلُمَاتٍ
X
അല്ലെങ്കില്‍, കൂരിരുട്ടുപോലെയാണ്
فِي بَحْرٍ لُّجِّيٍّ
X
ആഴക്കടലില്‍
يَغْشَاهُ
X
അതിനെ മൂടും
مَوْجٌ
X
ഒരു തിരമാല
مِّن فَوْقِهِ
X
അതിന് മീതെ
مَوْجٌ
X
മറ്റൊരു തിരമാല
مِّن فَوْقِهِ
X
അതിന് മീതെ
سَحَابٌۚ
X
മേഘം
ظُلُمَاتٌ
X
ഇരുട്ടുകള്‍
بَعْضُهَا
X
അതില്‍ ചിലത്
فَوْقَ بَعْضٍ
X
ചിലതിന് മീതെ
إِذَا أَخْرَجَ
X
ഒരാള്‍ പുറത്തെടുത്താല്‍
يَدَهُ
X
അവന്റെ കൈ
لَمْ يَكَدْ يَرَاهَاۗ
X
അതിനെ കാണുകയില്ല(കാണാനാവാത്ത)
وَمَن
X
ഒരുത്തന്‍
لَّمْ يَجْعَلِ اللَّهُ
X
അല്ലാഹു നല്‍കിയില്ല
لَهُ
X
അവന്
نُورًا
X
വെളിച്ചം
فَمَا لَهُ
X
അവന് ഇല്ല
مِن نُّورٍ
X
ഒരു വെളിച്ചവും
﴿24:40﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لِيَسْتَأْذِنكُمُ
X
നിങ്ങളോട് അനുവാദം ചോദിക്കട്ടെ
الَّذِينَ مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍
وَالَّذِينَ لَمْ يَبْلُغُوا
X
എത്തിയിട്ടില്ലാത്തവരും
الْحُلُمَ
X
പ്രായപൂര്‍ത്തി
مِنكُمْ
X
നിങ്ങളില്‍ നിന്നുള്ള
ثَلَاثَ مَرَّاتٍۚ
X
മൂന്ന് സമയങ്ങളില്‍
مِّن قَبْلِ صَلَاةِ الْفَجْرِ
X
പ്രഭാത നമസ്കാരത്തിന് മുമ്പ്
وَحِينَ تَضَعُونَ ثِيَابَكُم
X
നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന സമയത്തും
مِّنَ الظَّهِيرَةِ
X
ഉച്ച സമയത്ത്
وَمِن بَعْدِ صَلَاةِ الْعِشَاءِۚ
X
ഇശാ നമസ്കാരശേഷവും
ثَلَاثُ عَوْرَاتٍ
X
മൂന്ന് സ്വകാര്യ സമയങ്ങളില്‍
لَّكُمْۚ
X
നിങ്ങളുടെ
لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
وَلَا عَلَيْهِمْ
X
അവരുടെ മേലുമില്ല
جُنَاحٌ
X
കുറ്റം
بَعْدَهُنَّۚ
X
അതിന് ശേഷമുള്ള (സമയങ്ങളില്‍)
طَوَّافُونَ
X
(അവര്‍) ചുറ്റി(പ്പറ്റി) നടക്കുന്നവരാണ്
عَلَيْكُم
X
നിങ്ങളില്‍കൂടി
بَعْضُكُمْ
X
അതായത് നിങ്ങളില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
ചിലരില്‍കൂടി
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِۗ
X
വചനങ്ങള്‍
وَاللَّهُ عَلِيمٌ
X
അല്ലാഹു സര്‍വ്വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿24:58﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
قَبْلَكَ
X
നിനക്ക് മുമ്പ്
مِنَ الْمُرْسَلِينَ
X
ദൂതന്‍മാരില്‍പെട്ടവരെ
إِلَّا إِنَّهُمْ
X
അവരായിക്കൊണ്ടല്ലാതെ
لَيَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നു
الطَّعَامَ
X
ഭക്ഷണം
وَيَمْشُونَ
X
അവര്‍ നടക്കുകയും ചെയ്യുന്നു
فِي الْأَسْوَاقِۗ
X
അങ്ങാടികളില്‍
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
لِبَعْضٍ
X
ചിലര്‍ക്ക്
فِتْنَةً
X
പരീക്ഷണം
أَتَصْبِرُونَۗ
X
നിങ്ങള്‍ ക്ഷമിക്കുന്നുവോ (എന്ന് നോക്കാനായി)
وَكَانَ رَبُّكَ
X
താങ്കളുടെ നാഥനാകുന്നു
بَصِيرًا
X
എല്ലാം കാണുന്നവന്‍
﴿25:20﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا اتَّخَذْتُم
X
നിശ്ചയം നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
أَوْثَانًا
X
ചില വിഗ്രഹങ്ങളെ
مَّوَدَّةَ
X
സ്നേഹം കാരണം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയിലുള്ള
فِي الْحَيَاةِ الدُّنْيَاۖ
X
ഇഹലോക ജീവിതത്തില്‍
ثُمَّ
X
പിന്നെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يَكْفُرُ
X
തള്ളിപ്പറയും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بِبَعْضٍ
X
മറ്റു ചിലരെ
وَيَلْعَنُ
X
ശപിക്കുകയും ചെയ്യും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
وَمَأْوَاكُمُ
X
നിങ്ങളുടെ താവളം
النَّارُ
X
നരകത്തീയാണ്
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن نَّاصِرِينَ
X
ഒരു സഹായിയും
﴿29:25﴾ النَّبِيُّ
X
പ്രവാചകന്‍
أَوْلَىٰ
X
ഉറ്റവനാണ്
بِالْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
مِنْ أَنفُسِهِمْۖ
X
സ്വന്തത്തേക്കാള്‍
وَأَزْوَاجُهُ
X
അദ്ദേഹത്തിന്റെ പത്നിമാര്‍
أُمَّهَاتُهُمْۗ
X
അവരുടെ മാതാക്കളുമാണ്
وَأُولُو الْأَرْحَامِ
X
രക്തബന്ധുക്കള്‍
بَعْضُهُمْ أَوْلَىٰ بِبَعْضٍ
X
പരസ്പരം കൂടുതല്‍ അടുപ്പമുള്ളവരാണ്
فِي كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച്
مِنَ الْمُؤْمِنِينَ
X
മറ്റുവിശ്വാസികളെക്കാളും
وَالْمُهَاجِرِينَ
X
മുഹാജിറുകളെക്കാളും
إِلَّا أَن تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നതൊഴികെ
إِلَىٰ أَوْلِيَائِكُم
X
നിങ്ങളുടെ മിത്രങ്ങളോട്
مَّعْرُوفًاۚ
X
വല്ല നന്മയും
كَانَ ذَٰلِكَ
X
ഈ വിധിയാണ്
فِي الْكِتَابِ
X
വേദപുസ്തകത്തില്‍
مَسْطُورًا
X
രേഖപ്പെടുത്തപ്പെട്ടത്
﴿33:6﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَن نُّؤْمِنَ
X
ഞങ്ങളൊരിക്കലും വിശ്വസിക്കുകയില്ല
بِهَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
وَلَا بِالَّذِي بَيْنَ يَدَيْهِۗ
X
അതിനു മുമ്പുള്ളതിലും
وَلَوْ تَرَىٰ
X
നീ കാണുകയാണെങ്കില്‍
إِذِ الظَّالِمُونَ
X
അക്രമികളാകുന്ന സന്ദര്‍ഭം
مَوْقُوفُونَ
X
നിര്‍ത്തപ്പെടുന്നവര്‍
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
يَرْجِعُ
X
തിരിച്ചു വിടുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
الْقَوْلَ
X
വാക്ക്
يَقُولُ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
لَوْلَا أَنتُمْ
X
നിങ്ങളില്ലായിരുന്നെങ്കില്‍
لَكُنَّا
X
ഞങ്ങളായിരുന്നേനെ
مُؤْمِنِينَ
X
വിശ്വാസികള്‍
﴿34:31﴾ فَالْيَوْمَ
X
അതിനാല്‍ ഇന്ന്
لَا يَمْلِكُ
X
ഉടമപ്പെടുത്തുകയില്ല
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
نَّفْعًا
X
ഒരു ഉപകാരവും
وَلَا ضَرًّا
X
ഉപദ്രവവും
وَنَقُولُ
X
നാം പറയും
لِلَّذِينَ ظَلَمُوا
X
അക്രമം കാണിച്ചവരോട്
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക
عَذَابَ النَّارِ
X
നരക ശിക്ഷ
الَّتِي
X
യാതൊന്ന്
كُنتُم
X
നിങ്ങളായിരുന്നു
بِهَا
X
അതിനെ
تُكَذِّبُونَ
X
നിങ്ങള്‍ തള്ളിപ്പറയുന്നു
﴿34:42﴾ وَأَقْبَلَ
X
തിരിഞ്ഞു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരുടെ നേരെ
يَتَسَاءَلُونَ
X
അവര്‍ പരസ്പരം ചോദ്യം ചെയ്യുന്നു
﴿37:27﴾ فَأَقْبَلَ
X
അഭിമുഖീകരിച്ചു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരെ
يَتَسَاءَلُونَ
X
അവര്‍ പരസ്പരം അന്വേഷിക്കുന്നു
﴿37:50﴾ إِذْ دَخَلُوا
X
അതായത് അവര്‍ കടന്നു ചെന്ന സന്ദര്‍ഭം
عَلَىٰ دَاوُودَ
X
ദാവൂദിന്റെ അടുത്ത്
فَفَزِعَ
X
അപ്പോള്‍ അദ്ദേഹം പരിഭ്രാന്തനായി
مِنْهُمْۖ
X
അവരെപ്പറ്റി
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْۖ
X
താങ്കള്‍ പേടിക്കേണ്ട
خَصْمَانِ
X
തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് (ഞങ്ങള്‍)
بَغَىٰ
X
അതിക്രമം കാണിച്ചിരിക്കുന്നു
بَعْضُنَا
X
ഞങ്ങളിലൊരു കക്ഷി
عَلَىٰ بَعْضٍ
X
മറു കക്ഷിയോട്
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിപറയണം
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപ്രകാരം
وَلَا تُشْطِطْ
X
താങ്കള്‍ അനീതി ചെയ്യരുത്
وَاهْدِنَا
X
താങ്കള്‍ ഞങ്ങളെ നയിക്കുകയും വേണം
إِلَىٰ سَوَاءِ الصِّرَاطِ
X
നേരായ പാതയിലേക്ക്
﴿38:22﴾ قَالَ
X
(ദാവൂദ്) പറഞ്ഞു
لَقَدْ ظَلَمَكَ
X
തീര്‍ച്ചയായും ഇവന്‍ നിന്നോടു അക്രമം ചെയ്തിരിക്കുന്നു
بِسُؤَالِ
X
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
X
നിന്റെ പെണ്ണാടിനെക്കൂടി
إِلَىٰ نِعَاجِهِۖ
X
തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്
وَإِنَّ كَثِيرًا
X
നിശ്ചയമായും അധികപേരും
مِّنَ الْخُلَطَاءِ
X
പങ്കാളികളില്‍
لَيَبْغِي
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരോട്
إِلَّا الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ مَّا
X
വളരെ കുറവാണ്
هُمْۗ
X
അവര്‍
وَظَنَّ دَاوُودُ
X
ദാവൂദിന്ന് മനസ്സിലായി
أَنَّمَا فَتَنَّاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَاسْتَغْفَرَ
X
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
X
തന്റെ നാഥനോട്
وَخَرَّ
X
അദ്ദേഹം വീണു
رَاكِعًا
X
കുമ്പിട്ടുകൊണ്ട്
۩ وَأَنَابَ
X
അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
﴿38:24﴾ أَهُمْ
X
അവരാണോ
يَقْسِمُونَ
X
വീതംവെച്ചുകൊടുക്കുന്നത്
رَحْمَتَ
X
കാരുണ്യത്തെ
رَبِّكَۚ
X
നിന്റെ നാഥന്റെ
نَحْنُ
X
നാം
قَسَمْنَا
X
നാം വീതിച്ചിരിക്കുന്നു
بَيْنَهُم
X
അവര്‍ക്കിടയില്‍
مَّعِيشَتَهُمْ
X
അവരുടെ ജീവിതവിഭവം
فِي الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തില്‍
وَرَفَعْنَا بَعْضَهُمْ
X
അവരില്‍ ചിലരെ നാം ഉയര്‍ത്തി
فَوْقَ بَعْضٍ
X
ചിലര്‍ക്കുമീതെ
دَرَجَاتٍ
X
പലപടികള്‍
لِّيَتَّخِذَ
X
ആക്കാന്‍വേണ്ടി
بَعْضُهُم
X
അവരില്‍ചിലര്‍
بَعْضًا
X
ചിലരെ
سُخْرِيًّاۗ
X
വിധേയര്‍
وَرَحْمَتُ
X
കാരുണ്യമാണ്
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉത്തമം
مِّمَّا يَجْمَعُونَ
X
ഇവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാള്‍
﴿43:32﴾ الْأَخِلَّاءُ
X
മിത്രങ്ങള്‍
يَوْمَئِذٍ
X
അന്നാളില്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّ
X
ശത്രുവാകുന്നു
إِلَّا الْمُتَّقِينَ
X
സൂക്ഷ്മത പാലിച്ചവരൊഴികെ
﴿43:67﴾ إِنَّهُمْ
X
നിശ്ചയം അവര്‍
لَن يُغْنُوا عَنكَ
X
നിനക്ക് ഉപകാരം ചെയ്യാനവര്‍ക്കാകുകയില്ല
مِنَ اللَّهِ شَيْئًاۚ
X
അല്ലാഹുവിനെതിരില്‍ യാതൊരു
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
بَعْضُهُمْ أَوْلِيَاءُ بَعْضٍۖ
X
പരസ്പരം സഹായികളാണ്
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
وَلِيُّ
X
രക്ഷാധികാരി
الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ
﴿45:19﴾ فَإِذَا لَقِيتُمُ
X
അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
فَضَرْبَ
X
വെട്ടുക
الرِّقَابِ
X
പിരടികളില്‍
حَتَّىٰ
X
അങ്ങനെ
إِذَا أَثْخَنتُمُوهُمْ
X
നിങ്ങള്‍ അവരെ ഒതുക്കിയാല്‍
فَشُدُّوا
X
നിങ്ങള്‍ ശക്തിപ്പെടുത്തുക
الْوَثَاقَ
X
പിടിച്ചുകെട്ടി, ബന്ധനം
فَإِمَّا مَنًّا
X
ഒന്നുകില്‍ ഔദാര്യം കാണിക്കുക
بَعْدُ
X
അതിനുശേഷം
وَإِمَّا فِدَاءً
X
അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുക
حَتَّىٰ تَضَعَ
X
ഇറക്കിവെക്കുന്നതുവരെ
الْحَرْبُ
X
യുദ്ധം
أَوْزَارَهَاۚ
X
അതിന്റെ ഭാരങ്ങള്‍
ذَٰلِكَ
X
അതാണ്(യുദ്ധനയം)
وَلَوْ يَشَاءُ اللَّهُ
X
അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍
لَانتَصَرَ
X
അവന്‍ പ്രതികാര നടപടി സ്വീകരിക്കുമായിരുന്നു.
مِنْهُمْ
X
അവരോട്
وَلَٰكِن
X
പക്ഷേ
لِّيَبْلُوَ
X
അവന് പരീക്ഷിക്കാന്‍ വേണ്ടിയാണ് (ഈ നടപടി)
بَعْضَكُم
X
നിങ്ങളില്‍ ചിലരെ
بِبَعْضٍۗ
X
മറ്റു ചിലരെക്കൊണ്ട്
وَالَّذِينَ قُتِلُوا
X
കൊല്ലപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَلَن يُضِلَّ
X
അവന്‍ പാഴാക്കുകയില്ല
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങളെ
﴿47:4﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَرْفَعُوا
X
നിങ്ങള്‍ ഉയര്‍ത്തരുത്
أَصْوَاتَكُمْ
X
നിങ്ങളുടെ ശബ്ദങ്ങള്‍
فَوْقَ
X
മീതെ
صَوْتِ
X
ശബ്ദത്തിന്റെ
النَّبِيِّ
X
പ്രവാചകന്റെ
وَلَا تَجْهَرُوا
X
നിങ്ങള്‍ ഉച്ചത്തിലാക്കരുത്
لَهُ
X
അദ്ദേഹത്തോട്
بِالْقَوْلِ
X
സംസാരം
كَجَهْرِ
X
ഒച്ചയിടുന്നതുപോലെ
بَعْضِكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലരോട്
أَن تَحْبَطَ
X
പാഴാവാന്‍(ഇടയാവാതിരിക്കട്ടെ)
أَعْمَالُكُمْ
X
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
وَأَنتُمْ
X
നിങ്ങള്‍
لَا تَشْعُرُونَ
X
നിങ്ങള്‍ അറിയുന്നില്ല (നിങ്ങള്‍ അറിയാതെ)
﴿49:2﴾ وَأَقْبَلَ
X
അഭിമുഖീകരിക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
മറ്റു ചിലരെ
يَتَسَاءَلُونَ
X
പരസ്പരം ചോദിച്ചുകൊണ്ട്
﴿52:25﴾ وَإِذْ أَسَرَّ
X
രഹസ്യമായി പറഞ്ഞ സന്ദര്‍ഭം
النَّبِيُّ
X
പ്രവാചകന്‍
إِلَىٰ بَعْضِ
X
ചിലരോട്
أَزْوَاجِهِ
X
തന്റെ ഭാര്യമാരില്‍
حَدِيثًا
X
ഒരു വര്‍ത്തമാനം
فَلَمَّا نَبَّأَتْ
X
എന്നിട്ട് അവര്‍ അറിയിച്ചപ്പോള്‍
بِهِ
X
അത്
وَأَظْهَرَهُ
X
അത് വെളിപ്പെടുത്തുകയും ചെയ്തു
اللَّهُ
X
അല്ലാഹു
عَلَيْهِ
X
അദ്ദേഹത്തിന്
عَرَّفَ
X
അദ്ദേഹം അറിയിച്ചു
بَعْضَهُ
X
അതില്‍ ചിലത്
وَأَعْرَضَ
X
അദ്ദേഹം അവഗണിക്കുകയും ചെയ്തു
عَن بَعْضٍۖ
X
ചിലത്
فَلَمَّا نَبَّأَهَا
X
അങ്ങനെ അദ്ദേഹം അവരെ അറിയിച്ചപ്പോള്‍
بِهِ
X
അത്
قَالَتْ
X
അവര്‍ പറഞ്ഞു (ചോദിച്ചു)
مَنْ
X
ആരാണ്
أَنبَأَكَ
X
താങ്കളെ അറിയിച്ചു
هَٰذَاۖ
X
ഇത്
قَالَ
X
അദ്ദേഹം പറഞ്ഞു
نَبَّأَنِيَ
X
എന്നെ വിവരമറിയിച്ചു
الْعَلِيمُ
X
സര്‍വജ്ഞനായവന്‍
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿66:3﴾ فَأَقْبَلَ
X
അങ്ങനെ അഭിമുഖീകരിച്ചു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരെ
يَتَلَاوَمُونَ
X
പരസ്പരം പഴിചാരിക്കൊണ്ട്
﴿68:30﴾