Repeated Words in Quran

< >
Total Found : 15
وَلَن تَرْضَىٰ
X
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
X
നിന്നെ സംബന്ധിച്ച്
الْيَهُودُ
X
ജൂതര്‍
وَلَا النَّصَارَىٰ
X
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
X
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
X
അവരുടെ മാര്‍ഗത്തെ
قُلْ
X
നീ പറയുക
إِنَّ هُدَى اللَّهِ
X
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
X
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
X
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
X
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
X
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿2:120﴾ إِنَّ
X
തീര്‍ച്ചയായും
فِي خَلْقِ
X
സൃഷ്ടിയില്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَاخْتِلَافِ
X
മാറി മാറി വരുന്നതിലും
اللَّيْلِ
X
രാവിന്റെയും
وَالنَّهَارِ
X
പകലിന്റെയും
وَالْفُلْكِ
X
കപ്പലിലും
الَّتِي تَجْرِي
X
സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِمَا يَنفَعُ
X
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
X
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
X
ആകാശത്ത് നിന്ന്
مِن مَّاءٍ
X
വെള്ളത്തെ
فَأَحْيَا
X
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
X
അത് കൊണ്ട്
الْأَرْضَ
X
ഭൂമിയെ
بَعْدَ
X
ശേഷം
مَوْتِهَا
X
അതിന്റെ മരണത്തിന്റെ
وَبَثَّ
X
അവന്‍ പരത്തി
فِيهَا
X
അതില്‍
مِن كُلِّ دَابَّةٍ
X
എല്ലാ ജീവികളേയും
وَتَصْرِيفِ
X
തിരിച്ചുവിടുന്നതിലും
الرِّيَاحِ
X
കാറ്റുകളെ
وَالسَّحَابِ
X
മേഘത്തിലും
الْمُسَخَّرِ
X
അധീനപ്പെടുത്തപ്പെട്ട
بَيْنَ
X
ഇടയില്‍
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
لَآيَاتٍ
X
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
X
ഒരു ജനതക്ക്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿2:164﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു
الْقِصَاصُ
X
പ്രതിക്രിയ
فِي الْقَتْلَىۖ
X
കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍
الْحُرُّ بِالْحُرِّ
X
സ്വതന്ത്രനെങ്കില്‍ സ്വതന്ത്രന്‍
وَالْعَبْدُ بِالْعَبْدِ
X
അടിമക്ക് അടിമ
وَالْأُنثَىٰ بِالْأُنثَىٰۚ
X
സ്ത്രീയെങ്കില്‍ സ്ത്രീ
فَمَنْ عُفِيَ لَهُ
X
വല്ലവനും ഇളവ് ചെയ്യപ്പെട്ടാല്‍
مِنْ أَخِيهِ
X
തന്റെ സഹോദരനില്‍ നിന്ന്
شَيْءٌ
X
വല്ലതും
فَاتِّبَاعٌ
X
അപ്പോള്‍ അത് സ്വീകരിക്കലാണ്
بِالْمَعْرُوفِ
X
മാന്യമായി
وَأَدَاءٌ
X
കൊടുത്തുവീട്ടലുമാണ്
إِلَيْهِ
X
അവന്
بِإِحْسَانٍۗ
X
നല്ല നിലയില്‍
ذَٰلِكَ
X
അത്
تَخْفِيفٌ
X
ഒരിളവാണ്
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَرَحْمَةٌۗ
X
കാരുണ്യവും
فَمَنِ اعْتَدَىٰ
X
വല്ലവനും അത് ലംഘിച്ചാല്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَلَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:178﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ أَوْ
X
അല്ലെങ്കില്‍
كَالَّذِي مَرَّ
X
നടന്നുപോയവനെപ്പോലെ
عَلَىٰ قَرْيَةٍ
X
ഒരു പട്ടണത്തിലൂടെ
وَهِيَ
X
അത്
خَاوِيَةٌ عَلَىٰ عُرُوشِهَا
X
കീഴ്മേല്‍ മറിഞ്ഞതാണ്
قَالَ
X
അവന്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
هَٰذِهِ
X
ഇതിനെ
اللَّهُ
X
അല്ലാഹു
بَعْدَ مَوْتِهَاۖ
X
ഇത് നിര്‍ജീവമായതിന് ശേഷം
فَأَمَاتَهُ اللَّهُ
X
അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ മരിപ്പിച്ചു
مِائَةَ عَامٍ
X
നൂറുവര്‍ഷം
ثُمَّ
X
പിന്നീട്
بَعَثَهُۖ
X
അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
كَمْ لَبِثْتَۖ
X
നീ എത്ര കാലം കഴിച്ചുകൂട്ടി
قَالَ
X
അദ്ദേഹം പറഞ്ഞു
لَبِثْتُ
X
ഞാന്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ بَعْضَ يَوْمٍۖ
X
അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പഭാഗം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
بَل لَّبِثْتَ
X
അല്ല; നീ കഴിച്ചുകൂട്ടി
مِائَةَ عَامٍ
X
നൂറുവര്‍ഷം
فَانظُرْ
X
നീ ഇപ്പോള്‍ നോക്കൂ
إِلَىٰ طَعَامِكَ
X
നിന്റെ ആഹാരത്തിലേക്ക്
وَشَرَابِكَ
X
നിന്റെ പാനീയത്തിലേക്കും
لَمْ يَتَسَنَّهْۖ
X
അവക്ക് മാറ്റം വന്നിട്ടില്ല
وَانظُرْ
X
എന്നാല്‍ നീ നോക്കൂ
إِلَىٰ حِمَارِكَ
X
നിന്റെ കഴുതയെ
وَلِنَجْعَلَكَ
X
നിന്നെ ആക്കാനാണിത്
آيَةً
X
ദൃഷ്ടാന്തം
لِّلنَّاسِۖ
X
ജനങ്ങള്‍ക്ക്
وَانظُرْ
X
നോക്കൂ
إِلَى الْعِظَامِ
X
എല്ലുകളിലേക്ക്
كَيْفَ
X
എങ്ങനെ
نُنشِزُهَا
X
നാം അതിനെ കൂട്ടിയിണക്കുന്നു
ثُمَّ نَكْسُوهَا
X
പിന്നെ നാം അതിനെ പൊതിയുന്നു
لَحْمًاۚ
X
മാംസം കൊണ്ട്
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് കാര്യം വ്യക്തമായപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَعْلَمُ
X
ഞാനറിയുന്നു
أَنَّ اللَّهَ
X
അല്ലാഹു ആണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:259﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُزِغْ
X
തെറ്റിക്കരുത്
قُلُوبَنَا
X
ഞങ്ങളുടെ ഹൃദയങ്ങളെ
بَعْدَ
X
ശേഷം
إِذْ هَدَيْتَنَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَهَبْ
X
നീ നല്‍കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
مِن لَّدُنكَ
X
നിന്റെ പക്കല്‍നിന്ന്
رَحْمَةًۚ
X
കാരുണ്യം
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ (ആകുന്നു)
الْوَهَّابُ
X
അത്യുദാരന്‍
﴿3:8﴾ وَلَا يَأْمُرَكُمْ
X
നിങ്ങളോട് അദ്ദേഹം കല്‍പിക്കുന്നില്ല
أَن تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കാന്‍
الْمَلَائِكَةَ
X
മലക്കുകളെ
وَالنَّبِيِّينَ
X
പ്രവാചകന്‍മാരെയും
أَرْبَابًاۗ
X
രക്ഷകരായി
أَيَأْمُرُكُم
X
അയാള്‍ നിങ്ങളോട് കല്‍പിക്കുമോ
بِالْكُفْرِ
X
സത്യനിഷേധത്തിന്
بَعْدَ إِذْ أَنتُم
X
നിങ്ങളായതിന് ശേഷം
مُّسْلِمُونَ
X
മുസ്ലിംകള്‍
﴿3:80﴾ فَمَن
X
ഇനി ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുകളഞ്ഞാല്‍
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْفَاسِقُونَ
X
അധര്‍മകാരികള്‍
﴿3:82﴾ كَيْفَ
X
എങ്ങനെ
يَهْدِي
X
നേര്‍വഴിയിലാക്കും, മാര്‍ഗദര്‍ശനം ചെയ്യും
اللَّهُ
X
അല്ലാഹു
قَوْمًا
X
ഒരു ജനതയെ
كَفَرُوا
X
അവര്‍ നിഷേധിച്ചു
بَعْدَ
X
ശേഷം
إِيمَانِهِمْ
X
അവരുടെ വിശ്വാസത്തിന്
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു
أَنَّ الرَّسُولَ
X
തീര്‍ച്ചയായും (ഈ) ദൈവദൂതന്‍
حَقٌّ
X
സത്യം(തന്നെയെന്ന്), സത്യവാനാണെന്ന്
وَجَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയിട്ടുണ്ട്
الْبَيِّنَاتُۚ
X
വ്യക്തമായ തെളിവുകള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿3:86﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
بَعْدَ إِيمَانِهِمْ
X
അവരുടെ വിശ്വാസത്തിന് ശേഷം
ثُمَّ
X
പിന്നീട്
ازْدَادُوا كُفْرًا
X
നിഷേധം വര്‍ധിക്കുകയും ചെയ്തവര്‍
لَّن تُقْبَلَ
X
ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല
تَوْبَتُهُمْ
X
അവരുടെ പശ്ചാത്താപം
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الضَّالُّونَ
X
ദുര്‍മാര്‍ഗികള്‍, വഴിപിഴച്ചവര്‍
﴿3:90﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِن تُطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنَ الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരില്‍
يَرُدُّوكُم
X
അവര്‍ നിങ്ങളെ മടക്കും (മാറ്റും)
بَعْدَ إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന് ശേഷം ,(നിങ്ങള്‍ സത്യ വിശ്വാസികളായ ശേഷം)
كَافِرِينَ
X
അവിശ്വാസികളായി
﴿3:100﴾ يَوْمَ
X
ദിവസം
تَبْيَضُّ
X
വെളുക്കുന്ന, പ്രസന്നമാകുന്ന
وُجُوهٌ
X
ചില മുഖങ്ങള്‍
وَتَسْوَدُّ
X
കറുക്കുന്ന, കരിവാളിക്കുകയും ചെയ്യുന്ന
وُجُوهٌۚ
X
ചില മുഖങ്ങള്‍
فَأَمَّا الَّذِينَ اسْوَدَّتْ
X
കറുത്തവര്‍, കരിവാളിച്ചവര്‍
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
أَكَفَرْتُم
X
(അവരോട് പറയപ്പെടും) നിങ്ങള്‍ നിഷേധിച്ചുവോ
بَعْدَ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ രുചിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതുകൊണ്ട്
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു
﴿3:106﴾ رُّسُلًا
X
പ്രവാചകന്‍മാരെ
مُّبَشِّرِينَ
X
ശുഭവാര്‍ത്തയറിയിക്കുന്നവരായി
وَمُنذِرِينَ
X
മുന്നറിയിപ്പ് നല്‍കുന്നവരായും
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കുന്നതിന് വേണ്ടി
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَى اللَّهِ
X
അല്ലാഹുവിന്നെതിരില്‍
حُجَّةٌ
X
ഒരു ന്യായവും
بَعْدَ الرُّسُلِۚ
X
ദൈവദൂതന്‍മാര്‍ക്ക് ശേഷം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:165﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ مِنْ أَجْلِ ذَٰلِكَ
X
അക്കാരണത്താല്‍
كَتَبْنَا
X
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
X
തീര്‍ച്ചയായും
مَن قَتَلَ
X
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
X
ഒരാളെ
بِغَيْرِ نَفْسٍ
X
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
X
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
X
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
X
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
X
മനുഷ്യരെ
جَمِيعًا
X
മുഴുവന്‍
وَمَنْ أَحْيَاهَا
X
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
X
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
X
മനുഷ്യര്‍ക്ക്
جَمِيعًاۚ
X
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
ثُمَّ
X
എന്നിട്ട്
إِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
X
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
X
അതിനു ശേഷം
فِي الْأَرْضِ
X
ഭൂമിയില്‍
لَمُسْرِفُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
﴿5:32﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَيَبْلُوَنَّكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും
بِشَيْءٍ
X
ചിലതുകൊണ്ട്
مِّنَ الصَّيْدِ
X
വേട്ടജന്തുക്കളില്‍പെട്ട
تَنَالُهُ
X
അതിനെ പിടികൂടും
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَرِمَاحُكُمْ
X
നിങ്ങളുടെ കുന്തങ്ങളും
لِيَعْلَمَ
X
തിരിച്ചറിയാന്‍വേണ്ടി
اللَّهُ
X
അല്ലാഹു
مَن يَخَافُهُ
X
അവനെ ഭയപ്പെടുന്ന ചിലരെ
بِالْغَيْبِۚ
X
കാണാതെതന്നെ
فَمَنِ اعْتَدَىٰ
X
അതിനാല്‍ ആരെങ്കിലും അതിക്രമം കാണിച്ചു (എങ്കില്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَلَهُ
X
അയാള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:94﴾ ذَٰلِكَ
X
അതാണ്
أَدْنَىٰ
X
ഏറ്റവും അടുത്തത്
أَن يَأْتُوا
X
നിര്‍വഹിക്കുന്നതിന്
بِالشَّهَادَةِ
X
സാക്ഷ്യം
عَلَىٰ وَجْهِهَا
X
അതിന്റെ (ശരിയായ)രീതിയില്‍(യഥാവിധി)
أَوْ يَخَافُوا
X
അല്ലെങ്കില്‍ അവര്‍ ഭയപ്പെടുന്നതിനും
أَن تُرَدَّ
X
ഖണ്ഡിക്കപ്പെടുന്നതിനും
أَيْمَانٌ
X
സത്യങ്ങള്‍
بَعْدَ أَيْمَانِهِمْۗ
X
അവരുടെ സത്യങ്ങള്‍ക്ക് ശേഷം
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَاسْمَعُواۗ
X
നിങ്ങള്‍ കേട്ടനുസരിക്കുകയും ചെയ്യുക
وَاللَّهُ لَا يَهْدِي
X
അല്ലാഹു നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الْفَاسِقِينَ
X
അധാര്‍മികരായ
﴿5:108﴾ وَإِذَا رَأَيْتَ
X
നീ കണ്ടാല്‍
الَّذِينَ يَخُوضُونَ
X
പരിഹസിക്കുന്നതില്‍ മുഴുകിയവരെ
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأَعْرِضْ عَنْهُمْ
X
നീ അവരില്‍നിന്ന് അകന്നുനില്‍ക്കുക
حَتَّىٰ يَخُوضُوا
X
അവര്‍ പ്രവേശിക്കുന്നതുവരെ
فِي حَدِيثٍ
X
സംസാരത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റുവല്ല
وَإِمَّا يُنسِيَنَّكَ
X
ഇനി നിന്നെ മറപ്പിച്ചാല്‍
الشَّيْطَانُ
X
പിശാച്
فَلَا تَقْعُدْ
X
നീ ഇരിക്കരുത്
بَعْدَ الذِّكْرَىٰ
X
ഓര്‍മവന്നതിനുശേഷം
مَعَ
X
കൂടെ
الْقَوْمِ
X
ആ ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿6:68﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَنَدْعُو
X
ഞങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ?
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
مَا
X
ഒന്നിനെ
لَا يَنفَعُنَا
X
അത് ഞങ്ങള്‍ക്ക് ഗുണംവരുത്തുകയില്ല
وَلَا يَضُرُّنَا
X
അത് ദോഷം വരുത്തുകയുമില്ല
وَنُرَدُّ
X
ഞങ്ങള്‍ മടക്കപ്പെടുകയോ
عَلَىٰ أَعْقَابِنَا
X
ഞങ്ങളുടെ പിറകോട്ട്
بَعْدَ
X
ശേഷം
إِذْ هَدَانَا اللَّهُ
X
ഞങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കിയതിന്
كَالَّذِي
X
ഒരുവനെപ്പോലെ
اسْتَهْوَتْهُ
X
അവനെ വശീകരിച്ച് വഴിപിഴപ്പിച്ചു
الشَّيَاطِينُ
X
പിശാചുക്കള്‍
فِي الْأَرْضِ
X
ഭൂമിയില്‍
حَيْرَانَ
X
പരിഭ്രാന്തനായി അലയുന്നവനായിട്ട്
لَهُ
X
അവന്നുണ്ട്
أَصْحَابٌ
X
ചില കൂട്ടുകാര്‍
يَدْعُونَهُ
X
അവര്‍ അവനെ ക്ഷണിക്കുന്നു
إِلَى الْهُدَى
X
നേര്‍വഴിയിലേക്ക്
ائْتِنَاۗ
X
ഞങ്ങളുടെ അടുത്തേക്ക് വരൂ(എന്ന്)
قُلْ
X
പറയുക
إِنَّ هُدَى اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം
هُوَ
X
അതാണ്
الْهُدَىٰۖ
X
(യഥാര്‍ഥ) മാര്‍ഗദര്‍ശനം
وَأُمِرْنَا
X
ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
لِنُسْلِمَ
X
ഞങ്ങള്‍ വഴിപ്പെടാന്‍
لِرَبِّ
X
നാഥന്
الْعَالَمِينَ
X
പ്രപഞ്ചങ്ങളുടെ
﴿6:71﴾ وَلَا تُفْسِدُوا
X
നിങ്ങള്‍ നാശമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
بَعْدَ
X
ശേഷം
إِصْلَاحِهَا
X
അതില്‍ നന്‍മ വരുത്തിയതിന്
وَادْعُوهُ
X
അവനോട് നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക
خَوْفًا
X
പേടിയോടെ
وَطَمَعًاۚ
X
പ്രതീക്ഷയോടെയും
إِنَّ رَحْمَتَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം
قَرِيبٌ
X
സമീപസ്ഥമാകുന്നു
مِّنَ الْمُحْسِنِينَ
X
നന്മചെയ്യുന്നവരോട്
﴿7:56﴾ وَإِلَىٰ مَدْيَنَ
X
മദ്യനിലേക്ക് (അയച്ചു)
أَخَاهُمْ شُعَيْبًاۗ
X
അവരുടെ സഹോദരന്‍ ശുഐബിനെ
قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
مَا لَكُم
X
നിങ്ങള്‍ക്ക് ഇല്ല
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
قَدْ جَاءَتْكُم
X
നിശ്ചയം നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്
بَيِّنَةٌ
X
വ്യക്തമായ തെളിവ്
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
فَأَوْفُوا
X
അതിനാല്‍ നിങ്ങള്‍ കൃത്യത പാലിക്കുക
الْكَيْلَ
X
അളവില്‍
وَالْمِيزَانَ
X
തൂക്കത്തിലും
وَلَا تَبْخَسُوا
X
നിങ്ങള്‍ കുറവു വരുത്തരുത്
النَّاسَ
X
ജനങ്ങള്‍ക്ക്
أَشْيَاءَهُمْ
X
അവരുടെ സാധനങ്ങളില്‍
وَلَا تُفْسِدُوا
X
നിങ്ങള്‍ നാശമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
بَعْدَ
X
ശേഷം
إِصْلَاحِهَاۚ
X
അതിനെ നന്നാക്കിയതിനു
ذَٰلِكُمْ
X
അതാണ്
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿7:85﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ أَوَلَمْ يَنظُرُوا
X
അവര്‍ ആലോചിച്ചു നോക്കിയിട്ടില്ലേ
فِي مَلَكُوتِ
X
ആധിപത്യ രഹസ്യത്തെ കുറിച്ച്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا خَلَقَ اللَّهُ مِن شَيْءٍ
X
അല്ലാഹു സൃഷ്ടിച്ച ഓരോ വസ്തുവെപ്പറ്റിയും
وَأَنْ عَسَىٰ أَن يَكُونَ
X
ആയിരിക്കാമെന്നതിനെ പറ്റിയും
قَدِ اقْتَرَبَ
X
തീര്‍ച്ചയായും അടുത്തെത്തി
أَجَلُهُمْۖ
X
അവരുടെ (ജീവിത) അവധി
فَبِأَيِّ حَدِيثٍ
X
ഏതൊരു സന്ദേശത്തിലാണ്
بَعْدَهُ
X
അതിനു ശേഷം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:185﴾ يُجَادِلُونَكَ
X
അവര്‍ നിന്നോട് തര്‍ക്കിക്കുന്നു
فِي الْحَقِّ
X
ന്യായമായ കാര്യത്തില്‍
بَعْدَمَا
X
ശേഷവും
تَبَيَّنَ
X
അത് വ്യക്തമായതിന്
كَأَنَّمَا يُسَاقُونَ
X
അവര്‍ നയിക്കപ്പെടുന്നതു പോലെ
إِلَى الْمَوْتِ
X
മരണത്തിലേക്ക്
وَهُمْ
X
അവര്‍ ആയിരിക്കെ
يَنظُرُونَ
X
അവര്‍ നോക്കിനില്‍ക്കുന്നു
﴿8:6﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّمَا الْمُشْرِكُونَ
X
നിശ്ചയം ബഹുദൈവവിശ്വാസികള്‍
نَجَسٌ
X
അശുദ്ധരാണ്
فَلَا يَقْرَبُوا
X
അതിനാല്‍ അവര്‍ സമീപിക്കരുത്
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമിനെ
بَعْدَ
X
ശേഷം
عَامِهِمْ هَٰذَاۚ
X
ഇക്കൊല്ലത്തിന്
وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
عَيْلَةً
X
ദാരിദ്യ്രം (വന്നേക്കുമെന്ന്)
فَسَوْفَ يُغْنِيكُمُ
X
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
തന്റെ അനുഗ്രഹത്താല്‍
إِن شَاءَۚ
X
അവന്‍ ഇഛിക്കുന്നുവെങ്കില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:28﴾ لَا تَعْتَذِرُوا
X
ഇനി നിങ്ങള്‍ ഒഴികഴിവുകള്‍ പറയേണ്ട
قَدْ كَفَرْتُم
X
തീര്‍ച്ചയായും നിങ്ങള്‍ നിഷേധിച്ചിരിക്കുന്നു
بَعْدَ إِيمَانِكُمْۚ
X
നിങ്ങളുടെ വിശ്വാസത്തിനു ശേഷം
إِن نَّعْفُ
X
നാം മാപ്പു നല്‍കിയാല്‍ (തന്നെ)
عَن طَائِفَةٍ
X
ഒരു വിഭാഗത്തിന്
مِّنكُمْ
X
നിങ്ങളിലെ
نُعَذِّبْ
X
നാം ശിക്ഷിക്കുക തന്നെ ചെയ്യും
طَائِفَةً
X
മറ്റൊരു വിഭാഗത്തെ
بِأَنَّهُمْ
X
കാരണം അവര്‍
كَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿9:66﴾ يَحْلِفُونَ
X
അവര്‍ ആണയിടുന്നു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا قَالُوا
X
തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്
وَلَقَدْ قَالُوا
X
എന്നാല്‍ ഉറപ്പായും അവര്‍ ഉരുവിട്ടിരിക്കുന്നു
كَلِمَةَ
X
വാക്ക്
الْكُفْرِ
X
സത്യനിഷേധത്തിന്റെ
وَكَفَرُوا
X
അവര്‍ സത്യനിഷേധികളാവുകയും ചെയ്തു
بَعْدَ إِسْلَامِهِمْ
X
ഇസ്‌ലാം സ്വീകരിച്ച ശേഷം
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِمَا لَمْ يَنَالُواۚ
X
തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യത്തിന്
وَمَا نَقَمُوا
X
അവര്‍ ശത്രുത വെക്കുന്നില്ല
إِلَّا أَنْ أَغْنَاهُمُ
X
അവര്‍ക്കു സുഭിക്ഷത നല്‍കി എന്നതിനാലല്ലാതെ
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
مِن فَضْلِهِۚ
X
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍
فَإِن يَتُوبُوا
X
ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
يَكُ
X
അതായിരിക്കും
خَيْرًا
X
ഉത്തമം
لَّهُمْۖ
X
അവര്‍ക്ക്
وَإِن يَتَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
يُعَذِّبْهُمُ
X
അവരെ ശിക്ഷിക്കും
اللَّهُ
X
അല്ലാഹു
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۚ
X
പരത്തിലും
وَمَا لَهُمْ
X
അവര്‍ക്ക് ഇല്ല
فِي الْأَرْضِ
X
ഭൂമിയില്‍
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿9:74﴾ وَمَا كَانَ اللَّهُ لِيُضِلَّ
X
അല്ലാഹു പിഴച്ചവരായി കണക്കാക്കുകയില്ല
قَوْمًا
X
ഒരു ജനതയെ
بَعْدَ إِذْ هَدَاهُمْ
X
അവരെ നേര്‍വഴിയിലാക്കിയ ശേഷം
حَتَّىٰ يُبَيِّنَ
X
വ്യക്തമാക്കിക്കൊടുക്കുന്നതുവരെ
لَهُم
X
അവര്‍ക്ക്
مَّا يَتَّقُونَۚ
X
അവര്‍ സൂക്ഷിക്കേണ്ടതെന്താണെന്ന്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെകുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿9:115﴾ فَذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمُ
X
നിങ്ങളുടെ നാഥനായ
الْحَقُّۖ
X
യഥാര്‍ത്ഥ
فَمَاذَا
X
അതിനാല്‍ എന്താണുള്ളത്
بَعْدَ الْحَقِّ
X
സത്യത്തിന് ശേഷം
إِلَّا الضَّلَالُۖ
X
ദുര്‍മാഗ്ഗമല്ലാതെ
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿10:32﴾ وَلَئِنْ أَذَقْنَاهُ
X
നാം അവനെ ആസ്വദിപ്പിച്ചാല്‍
نَعْمَاءَ
X
അനുഗ്രഹം
بَعْدَ ضَرَّاءَ
X
ദുരന്തശേഷം
مَسَّتْهُ
X
അവനെ ബാധിച്ച
لَيَقُولَنَّ
X
അവന്‍ പറയുക തന്നെ ചെയ്യും
ذَهَبَ
X
പോയിമറഞ്ഞിരിക്കുന്നു
السَّيِّئَاتُ
X
കഷ്ടങ്ങള്‍
عَنِّيۚ
X
എന്നില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَفَرِحٌ
X
ആഹ്ലാദഭരിതനാകുന്നു
فَخُورٌ
X
പൊങ്ങച്ചക്കാരനും
﴿11:10﴾ وَقَالَ
X
പറഞ്ഞു
الَّذِي نَجَا
X
രക്ഷപ്പെട്ടവന്‍
مِنْهُمَا
X
അവരിരുവരില്‍നിന്ന്
وَادَّكَرَ
X
അയാള്‍ ഓര്‍മ്മിക്കുകയും ചെയ്തു
بَعْدَ أُمَّةٍ
X
കുറെകാലത്തിന്നുശേഷം
أَنَا
X
ഞാന്‍
أُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരാം
بِتَأْوِيلِهِ
X
അതിന്റെ വ്യാഖ്യാനം
فَأَرْسِلُونِ
X
നിങ്ങള്‍ എന്നെ അയച്ചാലും
﴿12:45﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
حُكْمًا
X
ന്യായപ്രമാണമായി
عَرَبِيًّاۚ
X
അറബിഭാഷയില്‍
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റുകയാണങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَمَا
X
ശേഷം
جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
അറിവില്‍ നിന്ന്
مَا لَكَ
X
നിനക്കില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِن وَلِيٍّ
X
രക്ഷകന്‍
وَلَا وَاقٍ
X
മോചിപ്പിക്കുന്നവനും ഇല്ല
﴿13:37﴾ وَاللَّهُ أَنزَلَ
X
അല്ലാഹു ഇറക്കി
مِنَ السَّمَاءِ
X
ആകാശത്ത് നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ടവന്‍ ജീവത്താക്കി
بِهِ
X
അത് മുഖേന
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
إِنَّ فِي ذَٰلِكَ
X
നിശ്ചയമായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّقَوْمٍ
X
ജനത്തിന്
يَسْمَعُونَ
X
കേള്‍ക്കുന്ന
﴿16:65﴾ وَاللَّهُ خَلَقَكُمْ
X
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു
ثُمَّ
X
പിന്നീട്
يَتَوَفَّاكُمْۚ
X
അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
മടക്കപ്പെടുന്നവര്‍
إِلَىٰ أَرْذَلِ
X
ഏറ്റവും താണ അവസ്ഥയിലേക്ക്
الْعُمُرِ
X
ആയുസ്സിന്റെ
لِكَيْ لَا يَعْلَمَ
X
അവന്‍ അറിയാതിരിക്കാന്‍
بَعْدَ عِلْمٍ
X
അറിവിന്ന് ശേഷം
شَيْئًاۚ
X
ഒന്നും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനും
قَدِيرٌ
X
കഴിവുറ്റവനുമാകുന്നു
﴿16:70﴾ وَأَوْفُوا
X
നിങ്ങള്‍ പാലിക്കുവിന്‍
بِعَهْدِ اللَّهِ
X
അല്ലാഹുവിന്റെ കരാര്‍
إِذَا عَاهَدتُّمْ
X
നിങ്ങള്‍ കരാര്‍ ചെയ്താല്‍
وَلَا تَنقُضُوا
X
നിങ്ങള്‍ ലംഘിക്കുകയും ചെയ്യരുത്
الْأَيْمَانَ
X
ശപഥങ്ങളെ
بَعْدَ
X
ശേഷം
تَوْكِيدِهَا
X
അതിനെ ബലപ്പെടുത്തിയതിന്റെ
وَقَدْ جَعَلْتُمُ
X
നിങ്ങള്‍ ആക്കിയിരിക്കെ
اللَّهَ
X
അല്ലാഹുവിനെ
عَلَيْكُمْ كَفِيلًاۚ
X
നിങ്ങള്‍ക്ക് സാക്ഷിയായി
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا تَفْعَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും
﴿16:91﴾ وَلَا تَتَّخِذُوا
X
നിങ്ങളാക്കരുത്
أَيْمَانَكُمْ
X
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
X
ചതിപ്രയോഗം
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَتَزِلَّ
X
അപ്പോള്‍ ഇടറിപ്പോകും
قَدَمٌ
X
പാദം
بَعْدَ
X
ശേഷം
ثُبُوتِهَا
X
അത് ഉറച്ചതിന്റെ
وَتَذُوقُوا
X
നിങ്ങള്‍ അനുഭവിക്കുകയും ചെയ്തു
السُّوءَ
X
കെടുതി
بِمَا صَدَدتُّمْ
X
നിങ്ങള്‍ (ജനങ്ങളെ) തടഞ്ഞതുനിമിത്തം
عَن سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿16:94﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِن سَأَلْتُكَ
X
(ഇനിയും) ഞാന്‍ താങ്കളോടു ചോദിച്ചാല്‍
عَن شَيْءٍ
X
എന്തിനെയെങ്കിലും കുറിച്ച്
بَعْدَهَا
X
ഇതിന്ന് ശേഷം
فَلَا تُصَاحِبْنِيۖ
X
താങ്കള്‍ എന്നെ കൂടെ കൂട്ടേണ്ടതില്ല
قَدْ بَلَغْتَ
X
താങ്കള്‍ക്ക് എത്തിയിട്ടുണ്ട്
مِن لَّدُنِّي
X
എന്റെ ഭാഗത്തു നിന്ന്
عُذْرًا
X
ഒഴികഴിവിനുള്ള ന്യായം
﴿18:76﴾ وَكَمْ
X
എത്രയെത്ര
قَصَمْنَا
X
നാം ഉന്‍മൂലനം ചെയ്തു
مِن قَرْيَةٍ
X
നാടിനെ
كَانَتْ
X
അവയായിരുന്നു
ظَالِمَةً
X
അക്രമം പ്രവര്‍ത്തിച്ചവ
وَأَنشَأْنَا
X
നാം ഉണ്ടാക്കി
بَعْدَهَا
X
അവക്ക് ശേഷം
قَوْمًا
X
ജനതയെ
آخَرِينَ
X
വേറെ
﴿21:11﴾ وَتَاللَّهِ
X
അല്ലാഹുവാണ് സത്യം
لَأَكِيدَنَّ
X
തീര്‍ച്ചയായും ഞാന്‍ തന്ത്രം പ്രയോഗിക്കും
أَصْنَامَكُم
X
നിങ്ങളുടെ വിഗ്രഹങ്ങളില്‍
بَعْدَ
X
ശേഷം
أَن تُوَلُّوا مُدْبِرِينَ
X
നിങ്ങള്‍ പിന്തിരിഞ്ഞു പോയതിന്
﴿21:57﴾ ثُمَّ
X
പിന്നെ
إِنَّكُم
X
തീര്‍ച്ചയായും നിങ്ങള്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
لَمَيِّتُونَ
X
ഉറപ്പായും മരിക്കുന്നവരാണ്
﴿23:15﴾ وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തു
الَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَيَسْتَخْلِفَنَّهُمْ
X
അവന്‍ അവരെ പ്രതിനിധികളാക്കുകതന്നെ ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
كَمَا اسْتَخْلَفَ
X
അവന്‍ പ്രതിനിധികളാക്കിയ പോലെ
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്ക് മുമ്പുള്ളവരെ
وَلَيُمَكِّنَنَّ لَهُمْ
X
അവര്‍ക്ക് നാം സൗകര്യം ചെയ്തു കൊടുക്കും
دِينَهُمُ
X
അവരുടെ ജീവിത വ്യവസ്ഥ
الَّذِي ارْتَضَىٰ لَهُمْ
X
അവന്‍ അവര്‍ക്ക് തൃപ്തിപ്പെട്ട
وَلَيُبَدِّلَنَّهُم
X
അവര്‍ക്ക് പകരം നല്‍കും
مِّن بَعْدِ خَوْفِهِمْ
X
അവരുടെ ഭയത്തിന് ശേഷം
أَمْنًاۚ
X
സമാധാനം
يَعْبُدُونَنِي
X
അവര്‍ എനിക്ക് വഴിപ്പെടും
لَا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കില്ല
بِي
X
എന്നോട്
شَيْئًاۚ
X
ഒന്നിനേയും
وَمَن كَفَرَ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَاسِقُونَ
X
ധിക്കാരികള്‍
﴿24:55﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لِيَسْتَأْذِنكُمُ
X
നിങ്ങളോട് അനുവാദം ചോദിക്കട്ടെ
الَّذِينَ مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍
وَالَّذِينَ لَمْ يَبْلُغُوا
X
എത്തിയിട്ടില്ലാത്തവരും
الْحُلُمَ
X
പ്രായപൂര്‍ത്തി
مِنكُمْ
X
നിങ്ങളില്‍ നിന്നുള്ള
ثَلَاثَ مَرَّاتٍۚ
X
മൂന്ന് സമയങ്ങളില്‍
مِّن قَبْلِ صَلَاةِ الْفَجْرِ
X
പ്രഭാത നമസ്കാരത്തിന് മുമ്പ്
وَحِينَ تَضَعُونَ ثِيَابَكُم
X
നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന സമയത്തും
مِّنَ الظَّهِيرَةِ
X
ഉച്ച സമയത്ത്
وَمِن بَعْدِ صَلَاةِ الْعِشَاءِۚ
X
ഇശാ നമസ്കാരശേഷവും
ثَلَاثُ عَوْرَاتٍ
X
മൂന്ന് സ്വകാര്യ സമയങ്ങളില്‍
لَّكُمْۚ
X
നിങ്ങളുടെ
لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
وَلَا عَلَيْهِمْ
X
അവരുടെ മേലുമില്ല
جُنَاحٌ
X
കുറ്റം
بَعْدَهُنَّۚ
X
അതിന് ശേഷമുള്ള (സമയങ്ങളില്‍)
طَوَّافُونَ
X
(അവര്‍) ചുറ്റി(പ്പറ്റി) നടക്കുന്നവരാണ്
عَلَيْكُم
X
നിങ്ങളില്‍കൂടി
بَعْضُكُمْ
X
അതായത് നിങ്ങളില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
ചിലരില്‍കൂടി
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِۗ
X
വചനങ്ങള്‍
وَاللَّهُ عَلِيمٌ
X
അല്ലാഹു സര്‍വ്വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿24:58﴾ لَّقَدْ
X
തീര്‍ച്ചയായും
أَضَلَّنِي
X
അവന്‍ എന്നെ തെറ്റിച്ചു
عَنِ الذِّكْرِ
X
ഉല്‍ബോധനത്തില്‍ നിന്ന്
بَعْدَ
X
ശേഷം
إِذْ جَاءَنِيۗ
X
എനിക്ക് വന്നെത്തിയതിന്
وَكَانَ الشَّيْطَانُ
X
പിശാചാകുന്നു
لِلْإِنسَانِ
X
മനുഷ്യന്
خَذُولًا
X
വഞ്ചകന്‍
﴿25:29﴾ إِلَّا مَن ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചവരൊഴികെ
ثُمَّ
X
പിന്നെ
بَدَّلَ
X
പകരം കൊണ്ടു വന്നു
حُسْنًا
X
നന്മ
بَعْدَ سُوءٍ
X
തിന്മക്കു പിറകെ
فَإِنِّي
X
തീര്‍ച്ചയായും ഞാന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവും
﴿27:11﴾ وَلَا يَصُدُّنَّكَ
X
നിന്നെ തെറ്റിക്കാതിരിക്കട്ടെ
عَنْ آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളില്‍നിന്ന്
بَعْدَ
X
ശേഷം
إِذْ أُنزِلَتْ
X
അത് ഇറക്കിക്കിട്ടിയ
إِلَيْكَۖ
X
നിന്നിലേക്ക്
وَادْعُ
X
നീ ക്ഷണിക്കുക
إِلَىٰ رَبِّكَۖ
X
നിന്റെ നാഥനിലേക്ക്
وَلَا تَكُونَنَّ
X
ഒരിക്കലും നീ ആയിപ്പോകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍പെട്ടവന്‍
﴿28:87﴾ يُخْرِجُ
X
അവന്‍ പുറത്തെടുക്കുന്നു
الْحَيَّ
X
ജീവനുള്ളതിനെ
مِنَ الْمَيِّتِ
X
ജീവനില്ലാത്തതില്‍നിന്ന്
وَيُخْرِجُ
X
അവന്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു
الْمَيِّتَ
X
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
X
ജീവനുള്ളതില്‍നിന്ന്
وَيُحْيِي
X
അവന്‍ ജീവനുള്ളതാക്കുന്നു
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ മൃതാവസ്ഥക്കു ശേഷം
وَكَذَٰلِكَ
X
അവ്വിധം
تُخْرَجُونَ
X
നിങ്ങള്‍ പുറത്തു കൊണ്ടുവരപ്പെടും
﴿30:19﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്
يُرِيكُمُ
X
അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നത്
الْبَرْقَ
X
മിന്നല്‍പിണര്‍
خَوْفًا
X
പേടിയുണര്‍ത്തുന്ന
وَطَمَعًا
X
ആശയുണ്ടാക്കുന്നതും
وَيُنَزِّلُ
X
ഇറക്കിത്തരുന്നതും
مِنَ السَّمَاءِ
X
മാനത്തുനിന്ന്
مَاءً
X
വെള്ളം
فَيُحْيِي
X
അങ്ങനെ ജീവിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം
إِنَّ فِي ذَٰلِكَ
X
നിശ്ചയം ഇതിലെല്ലാമുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَعْقِلُونَ
X
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നു
﴿30:24﴾ فَانظُرْ
X
അപ്പോള്‍ നോക്കൂ
إِلَىٰ آثَارِ
X
അടയാളങ്ങളിലേക്ക്
رَحْمَتِ
X
അനുഗ്രഹത്തിന്റെ
اللَّهِ
X
അല്ലാഹുവിന്റെ
كَيْفَ
X
എങ്ങനെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ മൃതാവസ്ഥക്കു ശേഷം
إِنَّ ذَٰلِكَ
X
നിശ്ചയം അത് ചെയ്യുന്നവന്‍
لَمُحْيِي
X
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۖ
X
മരിച്ചവരെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿30:50﴾ قَالَ
X
പറയും
الَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവര്‍
لِلَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവരോട്
أَنَحْنُ
X
ഞങ്ങളാണോ
صَدَدْنَاكُمْ
X
നിങ്ങളെ തടഞ്ഞുനിറുത്തിയത്
عَنِ الْهُدَىٰ
X
നേര്‍വഴിയില്‍ നിന്ന്
بَعْدَ إِذْ جَاءَكُمۖ
X
അത് നിങ്ങള്‍ക്ക് വന്നെത്തിയ ശേഷം
بَلْ
X
അല്ല
كُنتُم
X
നിങ്ങളായിരുന്നു
مُّجْرِمِينَ
X
കുറ്റവാളികള്‍
﴿34:32﴾ وَاللَّهُ
X
അല്ലാഹുവാണ്
الَّذِي أَرْسَلَ
X
അയച്ചുകൊണ്ടിരിക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അത് ഇളക്കിവിടുന്നു
سَحَابًا
X
മേഘത്തെ
فَسُقْنَاهُ
X
പിന്നെ നാമതിനെ നയിക്കുന്നു
إِلَىٰ بَلَدٍ
X
ഒരു നാട്ടിലേക്ക്
مَّيِّتٍ
X
മൃതമായ
فَأَحْيَيْنَا
X
അങ്ങനെ നാം ജീവനുള്ളതാക്കുന്നു
بِهِ
X
അതുവഴി
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
كَذَٰلِكَ
X
അപ്രകാരം തന്നെയാണ്
النُّشُورُ
X
ഉയിര്‍ത്തെഴുന്നേല്‍പും
﴿35:9﴾ وَلَتَعْلَمُنَّ
X
നിങ്ങള്‍ അറിയുക തന്നെ ചെയ്യും
نَبَأَهُ
X
ഇതിന്റെ വൃത്താന്തം
بَعْدَ حِينٍ
X
നിശ്ചിതകാലത്തിന്നു ശേഷം
﴿38:88﴾ وَلَمَنِ انتَصَرَ
X
രക്ഷാ നടപടി സ്വീകരിച്ചവന്‍
بَعْدَ ظُلْمِهِ
X
താന്‍ അക്രമത്തിന്നിരയായ ശേഷം
فَأُولَٰئِكَ
X
അത്തരക്കാര്‍
مَا عَلَيْهِم
X
അവര്‍ക്കെതിരില്‍ ഇല്ല
مِّن سَبِيلٍ
X
(കുറ്റം ചുമത്താന്‍) ഒരു മാര്‍ഗവും
﴿42:41﴾ وَاخْتِلَافِ اللَّيْلِ وَالنَّهَارِ
X
രാപകലുകള്‍ മാറിമാറി വരുന്നതിലുമുണ്ട്
وَمَا أَنزَلَ
X
ഇറക്കിത്തരുന്നതിലും
اللَّهُ
X
അല്ലാഹു
مِنَ السَّمَاءِ
X
മാനത്തുനിന്ന്
مِن رِّزْقٍ
X
ജീവിതവിഭവം
فَأَحْيَا بِهِ
X
അതുവഴി ചൈതന്യവത്താക്കിയതിലും
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَا
X
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
وَتَصْرِيفِ
X
നിയന്ത്രിക്കുന്നതിലും
الرِّيَاحِ
X
കാറ്റുകളുടെ ഗതി
آيَاتٌ
X
ഒട്ടേറെ അടയാളങ്ങള്‍
لِّقَوْمٍ يَعْقِلُونَ
X
ചിന്തിക്കുന്ന ജനത്തിന്
﴿45:5﴾ تِلْكَ
X
അവ
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളാണ്
نَتْلُوهَا
X
നാം അവ ഓതിത്തരുന്നു
عَلَيْكَ
X
നിനക്ക്
بِالْحَقِّۖ
X
സത്യപ്രകാരം
فَبِأَيِّ حَدِيثٍ
X
അപ്പോള്‍ മറ്റേതു വൃത്താന്തത്തിലാണ്
بَعْدَ اللَّهِ
X
അല്ലാഹുവിനുപുറമെ
وَآيَاتِهِ
X
അവന്റെ വചനങ്ങള്‍ക്കും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നത്
﴿45:6﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا يَسْخَرْ
X
പരിഹസിക്കരുത്
قَوْمٌ
X
ഒരു ജനത
مِّن قَوْمٍ
X
മറ്റൊരു ജനതയെ
عَسَىٰ أَن يَكُونُوا
X
ഇവര്‍ ആയേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُمْ
X
അവരേക്കാള്‍
وَلَا نِسَاءٌ
X
സ്ത്രീകളും (പരിഹസിക്കരുത്)
مِّن نِّسَاءٍ
X
സ്ത്രീകളെയും
عَسَىٰ أَن يَكُنَّ
X
ഇവരായേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُنَّۖ
X
അവരേക്കാള്‍
وَلَا تَلْمِزُوا
X
നിങ്ങള്‍ കുത്തുവാക്ക് പറയരുത്
أَنفُسَكُمْ
X
നിങ്ങളോട് തന്നെ (നിങ്ങളന്യോന്യം)
وَلَا تَنَابَزُوا
X
നിങ്ങള്‍ പരസ്പരം അപമാനിക്കരുത്
بِالْأَلْقَابِۖ
X
പരിഹാസപ്പേരുകള്‍ ഉപയോഗിച്ചുകൊണ്ട്
بِئْسَ
X
വളരെ നീചമായിരിക്കുന്നു
الِاسْمُ
X
പേര്
الْفُسُوقُ
X
അധര്‍മത്തിന്റെ
بَعْدَ الْإِيمَانِۚ
X
വിശ്വാസത്തിനു ശേഷം
وَمَن لَّمْ يَتُبْ
X
ആര്‍ പശ്ചാത്തപിക്കുന്നില്ലയോ?
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿49:11﴾ اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْأَرْضَ
X
ഭൂമിയെ
بَعْدَ
X
ശേഷം
مَوْتِهَاۚ
X
അതിന്റെ മൃതാവസ്ഥ
قَدْ بَيَّنَّا
X
നാം വിവരിച്ചുതന്നിട്ടുണ്ട്
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
ദൃഷ്ടാന്തങ്ങള്‍
لَعَلَّكُمْ تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നതിനുവേണ്ടി
﴿57:17﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
النِّسَاءَ
X
സ്ത്രീകളെ
فَطَلِّقُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹമോചനം നടത്തുക
لِعِدَّتِهِنَّ
X
അവരുടെ ഇദ്ദാസമയത്ത്
وَأَحْصُوا
X
നിങ്ങള്‍ കൃത്യമായി കണക്കാക്കുകയും ചെയ്യുക
الْعِدَّةَۖ
X
ഇദ്ദാകാലം
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
رَبَّكُمْۖ
X
നിങ്ങളുടെ നാഥനായ
لَا تُخْرِجُوهُنَّ
X
നിങ്ങള്‍ അവരെ പുറത്താക്കരുത്
مِن بُيُوتِهِنَّ
X
അവരുടെ വീടുകളില്‍നിന്ന്
وَلَا يَخْرُجْنَ
X
അവര്‍ പുറത്തുപോവുകയും അരുത്
إِلَّا أَن يَأْتِينَ
X
അവര്‍ കൊണ്ടുവന്നാലല്ലാതെ
بِفَاحِشَةٍ
X
ഒരു ദുര്‍വൃത്തി
مُّبَيِّنَةٍۚ
X
വ്യക്തമായ
وَتِلْكَ
X
അത്
حُدُودُ اللَّهِۚ
X
അല്ലാഹുവിന്റെ നിയമപരിധികളാകുന്നു
وَمَن
X
ആര്‍
يَتَعَدَّ
X
ലംഘിക്കുന്നു
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ നിയമപരിധികളെ
فَقَدْ ظَلَمَ
X
തീര്‍ച്ചയായും അവന്‍ അക്രമം ചെയ്തു
نَفْسَهُۚ
X
തന്നോടുതന്നെ
لَا تَدْرِي
X
നീ അറിയുന്നില്ല
لَعَلَّ اللَّهَ
X
ഒരു പക്ഷേ അല്ലാഹു
يُحْدِثُ
X
അവന്‍ പുതുതായി ഉണ്ടാക്കും
بَعْدَ ذَٰلِكَ
X
അതിനുശേഷം
أَمْرًا
X
വല്ല കാര്യവും
﴿65:1﴾ لِيُنفِقْ
X
ചെലവ് ചെയ്യട്ടെ
ذُو سَعَةٍ
X
കഴിവുള്ളവന്‍
مِّن سَعَتِهِۖ
X
തന്റെ കഴിവിനനുസരിച്ച്
وَمَن
X
ആര്‍
قُدِرَ
X
ഇടുക്കമുള്ളതാക്കപ്പെട്ടു
عَلَيْهِ
X
അവന്ന്
رِزْقُهُ
X
തന്റെ ഉപജീവനം
فَلْيُنفِقْ
X
അവന്‍ ചെലവിനു നല്‍കട്ടെ
مِمَّا
X
യാതൊന്നില്‍നിന്ന്
آتَاهُ اللَّهُۚ
X
അല്ലാഹു അവന്ന് നല്‍കിയ
لَا يُكَلِّفُ اللَّهُ
X
അല്ലാഹു നിര്‍ബന്ധിക്കുന്നില്ല
نَفْسًا
X
ഒരാത്മാവിനെയും
إِلَّا
X
യാതൊന്നിനല്ലാതെ
مَا آتَاهَاۚ
X
അതിന്ന് അല്ലാഹു നല്‍കിയ
سَيَجْعَلُ اللَّهُ
X
അല്ലാഹു ഉണ്ടാക്കും
بَعْدَ عُسْرٍ
X
പ്രയാസത്തിനുശേഷം
يُسْرًا
X
എളുപ്പം
﴿65:7﴾ إِن تَتُوبَا
X
നിങ്ങള്‍ ഇരുവരും പശ്ചാത്തപിച്ചു മടങ്ങുന്നുവെങ്കില്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
فَقَدْ صَغَتْ
X
നിശ്ചയം വ്യതിചലിച്ചുപോയിട്ടുണ്ട്
قُلُوبُكُمَاۖ
X
നിങ്ങള്‍ ഇരുവരുടെയും മനസ്സുകള്‍
وَإِن تَظَاهَرَا
X
ഇനി നിങ്ങള്‍ ഇരുവരും പരസ്പരം സഹായിക്കുകയാണെങ്കില്‍
عَلَيْهِ
X
അദ്ദേഹത്തിനെതിരെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവനാണ്
مَوْلَاهُ
X
അദ്ദേഹത്തിന്റെ സഹായി
وَجِبْرِيلُ
X
ജിബ്‌രീലും
وَصَالِحُ
X
സച്ചരിതരും
الْمُؤْمِنِينَۖ
X
വിശ്വാസികളിലെ
وَالْمَلَائِكَةُ
X
മലക്കുകളും
بَعْدَ ذَٰلِكَ
X
അതിനുപുറമെ
ظَهِيرٌ
X
സഹായികളാകുന്നു
﴿66:4﴾ عُتُلٍّ
X
ക്രൂരന്‍
بَعْدَ ذَٰلِكَ
X
അതിനുപുറമെ
زَنِيمٍ
X
പിഴച്ചുപെറ്റവനും
﴿68:13﴾ فَبِأَيِّ
X
ഇനി ഏതൊരു
حَدِيثٍ
X
വാര്‍ത്തയാണ്
بَعْدَهُ
X
ഇതിനുശേഷം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുക
﴿77:50﴾ وَالْأَرْضَ
X
ഭൂമിയെ
بَعْدَ ذَٰلِكَ
X
അതിനുശേഷം
دَحَاهَا
X
അതിനെ പരത്തി
﴿79:30﴾