Repeated Words in Quran

< >
Total Found : 27
وَلَتَجِدَنَّهُمْ
X
തീര്‍ച്ചയായും നിനക്ക് അവരെ കാണാം
أَحْرَصَ
X
ഏറെ കൊതിയുള്ളവരായി
النَّاسِ
X
ജനങ്ങളില്‍
عَلَىٰ حَيَاةٍ
X
ജീവിതത്തോട്
وَمِنَ الَّذِينَ أَشْرَكُواۚ
X
ബഹുദൈവവിശ്വാസികളെക്കാളും
يَوَدُّ
X
ആഗ്രഹിക്കുന്നു
أَحَدُهُمْ
X
അവരില്‍ ഒരാള്‍
لَوْ يُعَمَّرُ
X
തനിക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
وَمَا هُوَ
X
എന്നാല്‍ അതല്ല
بِمُزَحْزِحِهِ
X
അവനെ അകറ്റിക്കളയുന്നത്
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
أَن يُعَمَّرَۗ
X
ആയുര്‍ദൈര്‍ഘ്യം നല്‍കപ്പെടല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿2:96﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَۚ
X
സക്കാത്ത്
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങളുടെ സ്വദേഹങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
ഏത് നന്മയും
تَجِدُوهُ
X
അത് നിങ്ങള്‍ കണ്ടത്തും
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
بَصِيرٌ
X
സൂക്ഷ്മമായി വീക്ഷിക്കുന്നവനാകുന്നു
﴿2:110﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ وَإِن طَلَّقْتُمُوهُنَّ
X
നിങ്ങളവരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
مِن قَبْلِ
X
മുമ്പ്
أَن تَمَسُّوهُنَّ
X
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
وَقَدْ فَرَضْتُمْ
X
നിങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു
لَهُنَّ فَرِيضَةً
X
അവര്‍ക്ക് വിവാഹമൂല്യം
فَنِصْفُ
X
അപ്പോള്‍ പകുതി
مَا فَرَضْتُمْ
X
നിങ്ങള്‍ നിശ്ചയിച്ചതിന്റെ
إِلَّا أَن يَعْفُونَ
X
അവര്‍ ഇളവ്ചെയ്താലൊഴികെ
أَوْ يَعْفُوَ
X
അല്ലെങ്കില്‍ ഇളവ് നല്‍കുക
الَّذِي بِيَدِهِ
X
ആരുടെ കയ്യിലാണോ അവന്‍
عُقْدَةُ النِّكَاحِۚ
X
വിവാഹ ഉടമ്പടി അധികാരം
وَأَن تَعْفُوا
X
ഇളവ് ചെയ്യലാണ്
أَقْرَبُ
X
ഏറ്റം സമീപസ്തമായത്
لِلتَّقْوَىٰۚ
X
ദൈവഭക്തിയോട്
وَلَا تَنسَوُا
X
നിങ്ങള്‍ മറക്കരുത്
الْفَضْلَ
X
അനുഗ്രഹത്തെ
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയിലെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:237﴾ وَمَثَلُ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ ഉപമ
أَمْوَالَهُمُ
X
അവരുടെ ധനം
ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ട്
مَرْضَاتِ اللَّهِ
X
ദൈവപ്രീതി
وَتَثْبِيتًا مِّنْ أَنفُسِهِمْ
X
നിശ്ചയദാര്‍ഢ്യത്തോടെയും
كَمَثَلِ جَنَّةٍ
X
ഒരു തോട്ടത്തിന്റെ ഉദാഹരണം പോലെയാണ്
بِرَبْوَةٍ
X
ഒരു ഉയര്‍ന്ന സ്ഥലത്തുള്ള
أَصَابَهَا
X
അതിന് കിട്ടി
وَابِلٌ
X
കനത്ത മഴ
فَآتَتْ
X
അത് നല്‍കി
أُكُلَهَا
X
അതിന്റെ ഫലം
ضِعْفَيْنِ
X
ഇരട്ടിയായി
فَإِن لَّمْ يُصِبْهَا
X
അതിന് കിട്ടിയില്ലെങ്കിലും
وَابِلٌ
X
പെരുമഴ
فَطَلٌّۗ
X
എന്നാല്‍ ചാറല്‍മഴ (കിട്ടി)
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:265﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَكُونُوا
X
നിങ്ങള്‍ ആവരുത്
كَالَّذِينَ كَفَرُوا
X
നിഷേധിച്ചവരെപ്പോലെ
وَقَالُوا
X
അവര്‍ പറഞ്ഞു
لِإِخْوَانِهِمْ
X
തങ്ങളുടെ സഹോദരങ്ങളോട്, തങ്ങളുടെ സഹോദരങ്ങളെകുറിച്ച്
إِذَا ضَرَبُوا
X
അവര്‍ സഞ്ചരിച്ചാല്‍(കച്ചവടത്തിന്)
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ كَانُوا
X
അല്ലെങ്കില്‍ അവര്‍ ആയാല്‍
غُزًّى
X
യോദ്ധാക്കളായി
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
عِندَنَا
X
ഞങ്ങളുടെ അടുത്ത്
مَا مَاتُوا
X
അവര്‍ മരിക്കുകയില്ലായിരുന്നു
وَمَا قُتِلُوا
X
അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു
لِيَجْعَلَ اللَّهُ
X
അല്ലാഹു ആക്കുന്നതിന് വേണ്ടി
ذَٰلِكَ
X
അത്
حَسْرَةً
X
ഖേദം
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹുവാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
وَيُمِيتُۗ
X
മരിപ്പിക്കുന്നതും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿3:156﴾ هُمْ
X
അവര്‍
دَرَجَاتٌ
X
(വ്യത്യസ്ത) പദവികളിലാണ്
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നത്
﴿3:163﴾ وَحَسِبُوا
X
അവര്‍ വിചാരിച്ചു
أَلَّا تَكُونَ
X
ഉണ്ടാവില്ലെന്ന്
فِتْنَةٌ
X
കുഴപ്പം
فَعَمُوا
X
അതിനാല്‍ അവര്‍ അന്ധരായിത്തീര്‍ന്നു
وَصَمُّوا
X
അവര്‍ ബധിരരുമായി
ثُمَّ
X
പിന്നീട്
تَابَ اللَّهُ عَلَيْهِمْ
X
അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു
ثُمَّ
X
എന്നാല്‍ പിന്നെയും
عَمُوا
X
അവര്‍ അന്ധരായി
وَصَمُّوا
X
അവര്‍ ബധിരരുമായി
كَثِيرٌ
X
ഏറെപേരും
مِّنْهُمْۚ
X
അവരിലെ
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത്
﴿5:71﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാവുന്നതുവരെ
فِتْنَةٌ
X
കുഴപ്പം
وَيَكُونَ
X
ആവുന്നതു വരെയും
الدِّينُ
X
വിധേയത്വം
كُلُّهُ
X
അത് മുഴുവനും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿8:39﴾ إِنَّ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനങ്ങള്‍ കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയം നല്‍കിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മ മിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَالَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَلَمْ يُهَاجِرُوا
X
പക്ഷേ അവര്‍ സ്വദേശം വെടിഞ്ഞിട്ടില്ല
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن وَلَايَتِهِم
X
അവരുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന്
مِّن شَيْءٍ
X
യാതൊന്നും
حَتَّىٰ يُهَاجِرُواۚ
X
അവര്‍ സ്വദേശം വെടിയും വരെ
وَإِنِ اسْتَنصَرُوكُمْ
X
അഥവാ നിങ്ങളോട് അവര്‍ സഹായം തേടിയാല്‍
فِي الدِّينِ
X
മതത്തില്‍
فَعَلَيْكُمُ
X
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
النَّصْرُ
X
സഹായിക്കാന്‍
إِلَّا
X
ഒഴികെ
عَلَىٰ قَوْمٍ
X
ഒരു ജനതക്കെതിരെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലും
وَبَيْنَهُم
X
അവര്‍ക്കിടയിലും
مِّيثَاقٌۗ
X
കരാറുണ്ട്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതെല്ലാം
بَصِيرٌ
X
കണ്ടറിയുന്നവനാകുന്നു
﴿8:72﴾ فَاسْتَقِمْ
X
അതിനാല്‍ നീ നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കുക
كَمَا أُمِرْتَ
X
നിന്നോടു കല്‍പിച്ച വിധം
وَمَن تَابَ
X
പശ്ചാത്തപിച്ചു മടങ്ങിയവരും
مَعَكَ
X
നിന്നോടൊപ്പം
وَلَا تَطْغَوْاۚ
X
നിങ്ങള്‍ പരിധി ലംഘിക്കരുത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
﴿11:112﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
അല്ലാഹു ആണെന്നത് കൊണ്ടാണ്
يُولِجُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
اللَّيْلَ
X
രാവിനെ
فِي النَّهَارِ
X
പകലില്‍
وَيُولِجُ
X
അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു
النَّهَارَ
X
പകലിനെ
فِي اللَّيْلِ
X
രാവില്‍
وَأَنَّ اللَّهَ
X
അല്ലാഹു ആകുന്നു എന്നതുകൊണ്ടുമാണ്
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿22:61﴾ اللَّهُ
X
അല്ലാഹു
يَصْطَفِي
X
തെരഞ്ഞെടുക്കുന്നു
مِنَ الْمَلَائِكَةِ
X
മലക്കുകളില്‍ നിന്ന്
رُسُلًا
X
ചില ദൂതന്മാരെ
وَمِنَ النَّاسِۚ
X
മനുഷ്യരില്‍ നിന്നും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
X
കാണുന്നവനും
﴿22:75﴾ مَّا خَلْقُكُمْ
X
നിങ്ങളെ സൃഷ്ടിക്കലല്ല
وَلَا بَعْثُكُمْ
X
നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കലുമല്ല
إِلَّا كَنَفْسٍ
X
ദേഹത്തിന്റേ (ആളുടേ)തു പോലെയല്ലാതെ
وَاحِدَةٍۗ
X
ഒരൊറ്റ, ഒരു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനാണ്
﴿31:28﴾ أَنِ اعْمَلْ
X
ഉണ്ടാക്കുക
سَابِغَاتٍ
X
മികവുറ്റ പടയങ്കികള്‍
وَقَدِّرْ
X
കൃത്യത വരുത്തുകയും ചെയ്യുക
فِي السَّرْدِۖ
X
അതിന്റെ കണ്ണികളില്‍
وَاعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിക്കുക
صَالِحًاۖ
X
സല്‍കര്‍മം
إِنِّي
X
തീര്‍ച്ചയായും ഞാന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും
بَصِيرٌ
X
വീക്ഷിക്കുന്നവനാകുന്നു
﴿34:11﴾ وَالَّذِي أَوْحَيْنَا
X
നാം ബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
مِنَ الْكِتَابِ
X
വേദപുസ്തകത്തില്‍നിന്ന്
هُوَ
X
അതാകുന്നു
الْحَقُّ
X
സത്യം
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِۗ
X
അതിന്നു മുമ്പുള്ള (വേദങ്ങളെ)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِعِبَادِهِ
X
തന്റെ ദാസന്മാരെ സംബന്ധിച്ച്
لَخَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿35:31﴾ فَسَتَذْكُرُونَ
X
പിന്നീട് നിങ്ങള്‍ ഓര്‍ക്കുക തന്നെ ചെയ്യും
مَا أَقُولُ لَكُمْۚ
X
ഞാന്‍ നിങ്ങളോടു പറയുന്നത്
وَأُفَوِّضُ
X
ഞാന്‍ ഏല്‍പ്പിക്കുന്നു
أَمْرِي
X
എന്റെ കാര്യം
إِلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
بِالْعِبَادِ
X
ദാസന്‍മാരെ
﴿40:44﴾ إِنَّ الَّذِينَ يُلْحِدُونَ
X
തീര്‍ച്ചയായും വക്രമായ അര്‍ത്ഥം കല്പിക്കുന്നവര്‍
فِي آيَاتِنَا
X
നമ്മുടെ സൂക്തങ്ങള്‍ക്ക്
لَا يَخْفَوْنَ
X
മറഞ്ഞിരിക്കുന്നില്ല
عَلَيْنَاۗ
X
നമ്മില്‍ നിന്ന്
أَفَمَن يُلْقَىٰ
X
എറിയപ്പെടുന്നവനാണോ
فِي النَّارِ
X
നരകത്തില്‍
خَيْرٌ
X
ഉത്തമന്‍
أَم مَّن يَأْتِي
X
അതോ, വന്നെത്തുന്നവനോ
آمِنًا
X
നിര്‍ഭയനായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
اعْمَلُوا
X
നിങ്ങള്‍ ചെയ്തുകൊള്ളുക
مَا شِئْتُمْۖ
X
നിങ്ങള്‍ ഉദ്ദേശിച്ചത്
إِنَّهُ
X
നിശ്ചയമായും അവന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
﴿41:40﴾ وَلَوْ بَسَطَ
X
വിപുലീകരിച്ചുകൊടുത്തിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
الرِّزْقَ
X
വിഭവം
لِعِبَادِهِ
X
തന്റെ ദാസന്മാര്‍ക്ക്
لَبَغَوْا
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
وَلَٰكِن
X
എന്നാല്‍
يُنَزِّلُ
X
അവന്‍ ഇറക്കിക്കൊടുക്കുന്നു
بِقَدَرٍ
X
ഒരു പരിമാണമനുസരിച്ച്
مَّا يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
بِعِبَادِهِ
X
തന്റെ ദാസന്മാരെ സംബന്ധിച്ച്
خَبِيرٌ
X
സൂക്ഷ്മമായറിയുന്നവനാണ്
بَصِيرٌ
X
സൂക്ഷ്മദൃഷ്ടിയുള്ളവനും
﴿42:27﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അവനറിയുന്നു
غَيْبَ
X
അദൃശ്യം
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ
﴿49:18﴾ هُوَ
X
അവന്‍
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളില്‍
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ ആരോഹണം ചെയ്തു
عَلَى الْعَرْشِۚ
X
സിംഹാസനത്തില്‍
يَعْلَمُ
X
അവന്‍ അറിയുന്നു
مَا يَلِجُ
X
പ്രവേശിക്കുന്നതിനെ
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا يَخْرُجُ
X
പുറത്തുവരുന്നതിനെയും
مِنْهَا
X
അതില്‍നിന്ന്
وَمَا يَنزِلُ
X
ഇറങ്ങുന്നതിനെയും
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
وَمَا يَعْرُجُ
X
കയറിപ്പോകുന്നതിനെയും
فِيهَاۖ
X
അതിലൂടെ
وَهُوَ
X
അവന്‍
مَعَكُمْ
X
നിങ്ങളോടൊപ്പമുണ്ട്
أَيْنَ مَا كُنتُمْۚ
X
നിങ്ങള്‍ എവിടെയായിരുന്നാലും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കാണുന്നവനാണ്
﴿57:4﴾ قَدْ سَمِعَ
X
നിശ്ചയം കേട്ടിട്ടുണ്ട്
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّتِي تُجَادِلُكَ
X
നിന്നോട് തര്‍ക്കിക്കുന്നവളുടെ
فِي زَوْجِهَا
X
തന്റെ ഭര്‍ത്താവിനെക്കുറിച്ച്
وَتَشْتَكِي
X
അവള്‍ ആവലാതിപ്പെടുകയും ചെയ്യുന്നു
إِلَى اللَّهِ
X
അല്ലാഹുവോട്
وَاللَّهُ
X
അല്ലാഹു
يَسْمَعُ
X
അവന്‍ കേട്ടുകൊണ്ടിരിക്കുന്നു
تَحَاوُرَكُمَاۚ
X
നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿58:1﴾ لَن تَنفَعَكُمْ
X
നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല
أَرْحَامُكُمْ
X
നിങ്ങളുടെ കുടുംബബന്ധങ്ങള്‍
وَلَا أَوْلَادُكُمْۚ
X
നിങ്ങളുടെ മക്കളും (ഉപകരിക്കുക)യില്ല
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
يَفْصِلُ
X
അവന്‍ വേര്‍തിരിക്കും
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
കാണുന്നവനാണ്
﴿60:3﴾ هُوَ
X
അവനാണ്
الَّذِي خَلَقَكُمْ
X
നിങ്ങളെ സൃഷ്ടിച്ചവന്‍
فَمِنكُمْ
X
നിങ്ങളിലുണ്ട്
كَافِرٌ
X
സത്യനിഷേധി
وَمِنكُم
X
നിങ്ങളിലുണ്ട്
مُّؤْمِنٌۚ
X
സത്യവിശ്വാസിയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്
بَصِيرٌ
X
കാണുന്നവനാണ്
﴿64:2﴾ أَوَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ?
إِلَى الطَّيْرِ
X
പക്ഷികളെ
فَوْقَهُمْ
X
അവര്‍ക്കു മീതെ
صَافَّاتٍ
X
അണികളായിട്ട്
وَيَقْبِضْنَۚ
X
അവ കൂട്ടിപ്പിടിക്കുകയും ചെയ്യുന്നു
مَا يُمْسِكُهُنَّ
X
അവയെ പിടിച്ചുനിര്‍ത്തുന്നില്ല
إِلَّا الرَّحْمَٰنُۚ
X
പരമകാരുണികനല്ലാതെ
إِنَّهُ
X
നിശ്ചയം അവന്‍
بِكُلِّ شَيْءٍ
X
എല്ലാ വസ്തുക്കളെയും
بَصِيرٌ
X
കാണുന്നവനാണ്
﴿67:19﴾