Repeated Words in Quran

< >
Total Found : 1
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
كُلَّمَا رُزِقُوا
X
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
X
അതിലെ
مِن ثَمَرَةٍ
X
വല്ല കനിയും
رِّزْقًاۙ
X
ആഹാരമായി
قَالُوا
X
അവര്‍ പറയും
هَٰذَا
X
ഇത്
الَّذِي رُزِقْنَا
X
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
X
നേരത്തെ
وَأُتُوا بِهِ
X
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
X
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
വിശുദ്ധരായ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാണ്
﴿2:25﴾ وَلَنَبْلُوَنَّكُم
X
നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും
بِشَيْءٍ
X
ചില കാര്യങ്ങള്‍ കൊണ്ട്
مِّنَ الْخَوْفِ
X
ഭയത്തില്‍ നിന്ന്
وَالْجُوعِ
X
വിശപ്പില്‍ നിന്നും
وَنَقْصٍ مِّنَ الْأَمْوَالِ
X
ധന നഷ്ടം കൊണ്ടും
وَالْأَنفُسِ
X
ജീവന്റെയും
وَالثَّمَرَاتِۗ
X
കായ്കനികളുടെയും
وَبَشِّرِ
X
ശുഭവാര്‍ത്ത അറിയിക്കുക
الصَّابِرِينَ
X
ക്ഷമാലുക്കള്‍ക്ക്
﴿2:155﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ نِسَاؤُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
حَرْثٌ
X
കൃഷിയിടമാണ്
لَّكُمْ
X
നിങ്ങള്‍ക്കുള്ള
فَأْتُوا
X
അതിനാല്‍ നിങ്ങള്‍ സമീപിക്കുക
حَرْثَكُمْ
X
നിങ്ങളുടെ കൃഷിയിടത്തെ
أَنَّىٰ شِئْتُمْۖ
X
നിങ്ങളുദ്ദേശിക്കും പ്രകാരം
وَقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടിചെയ്തുവെക്കുക
لِأَنفُسِكُمْۚ
X
നിങ്ങള്‍ക്ക് വേണ്ടി
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُم
X
നിങ്ങളാണെന്ന്
مُّلَاقُوهُۗ
X
അവനെ കണ്ടുമുട്ടുന്നവര്‍
وَبَشِّرِ
X
ശുഭവാര്‍ത്തയറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:223﴾ بَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الْمُنَافِقِينَ
X
കപടവിശ്വാസികള്‍ക്ക്
بِأَنَّ لَهُمْ
X
തീര്‍ച്ചയായും അവര്‍ക്കുണ്ടെന്ന്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:138﴾ رُّسُلًا
X
പ്രവാചകന്‍മാരെ
مُّبَشِّرِينَ
X
ശുഭവാര്‍ത്തയറിയിക്കുന്നവരായി
وَمُنذِرِينَ
X
മുന്നറിയിപ്പ് നല്‍കുന്നവരായും
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കുന്നതിന് വേണ്ടി
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَى اللَّهِ
X
അല്ലാഹുവിന്നെതിരില്‍
حُجَّةٌ
X
ഒരു ന്യായവും
بَعْدَ الرُّسُلِۚ
X
ദൈവദൂതന്‍മാര്‍ക്ക് ശേഷം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:165﴾ وَمَا نُرْسِلُ
X
നാം അയക്കുന്നില്ല
الْمُرْسَلِينَ
X
ദൂതന്മാരെ
إِلَّا
X
അല്ലാതെ
مُبَشِّرِينَ
X
ശുഭവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَۖ
X
താക്കീത് നല്‍കുന്നവരുമായി
فَمَنْ
X
അതിനാല്‍ ആര്‍
آمَنَ
X
അവന്‍ സത്യവിശ്വാസം സ്വീകരിച്ചു
وَأَصْلَحَ
X
അവന്‍(കര്‍മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവര്‍ അല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿6:48﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ التَّائِبُونَ
X
പശ്ചാത്തപിച്ചു മടങ്ങുന്നവര്‍
الْعَابِدُونَ
X
അല്ലാഹുവെ കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍
الْحَامِدُونَ
X
അവനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
السَّائِحُونَ
X
വ്രതമനുഷ്ടിക്കുന്നവര്‍, രാജ്യസഞ്ചാരത്തിലേര്‍പെട്ടവര്‍
الرَّاكِعُونَ
X
നമിക്കുന്നവര്‍
السَّاجِدُونَ
X
സാഷ്ടാംഗം പ്രണമിക്കുന്നവര്‍
الْآمِرُونَ
X
കല്‍പിക്കുന്നവര്‍
بِالْمَعْرُوفِ
X
നന്മ
وَالنَّاهُونَ
X
നിരോധിക്കുന്നവരും
عَنِ الْمُنكَرِ
X
തിന്മ
وَالْحَافِظُونَ
X
സൂക്ഷിക്കുന്നവര്‍
لِحُدُودِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമപരിധികളെ
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿9:112﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
X
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
X
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
X
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
X
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
X
വ്യക്തമായ
﴿10:2﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
وَأَخِيهِ
X
അദ്ദേഹത്തിന്റെ സഹോദരനും
أَن تَبَوَّآ
X
നിങ്ങള്‍ ഇരുവരും ഒരുക്കുക
لِقَوْمِكُمَا
X
നിങ്ങളുടെ ജനതക്കായി
بِمِصْرَ
X
ഈജിപ്തില്‍
بُيُوتًا
X
ഏതാനും വീടുകള്‍
وَاجْعَلُوا
X
നിങ്ങളാക്കുക
بُيُوتَكُمْ
X
നിങ്ങളുടെ വീടുകളെ
قِبْلَةً
X
ഖിബ്‌ല
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
الصَّلَاةَۗ
X
നമസ്കാരം
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿10:87﴾ وَمَا نُرْسِلُ
X
നാം അയക്കുന്നതല്ല
الْمُرْسَلِينَ
X
ദൂതന്‍മാരെ
إِلَّا مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിട്ടല്ലാതെ
وَمُنذِرِينَۚ
X
താക്കീത് നല്‍കുന്നവരായിട്ടും
وَيُجَادِلُ
X
തര്‍ക്കിക്കുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بِالْبَاطِلِ
X
മിഥ്യാ വാദങ്ങള്‍ കൊണ്ട്
لِيُدْحِضُوا
X
അവര്‍ തകര്‍ത്തു കളയാന്‍
بِهِ
X
അത് കൊണ്ട്
الْحَقَّۖ
X
സത്യത്തെ
وَاتَّخَذُوا
X
അവര്‍ ആക്കുകയും ചെയ്തു
آيَاتِي
X
എന്റെ ദൃഷ്ടാന്തങ്ങളെ
وَمَا أُنذِرُوا
X
അവര്‍ താക്കീത് നല്‍കപ്പെട്ടതിനെയും
هُزُوًا
X
പരിഹാസ്യം
﴿18:56﴾ وَلِكُلِّ أُمَّةٍ
X
എല്ലാ ഓരോ സമുദായത്തിനും
جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുണ്ട്
مَنسَكًا
X
ബലി കര്‍മ്മം
لِّيَذْكُرُوا
X
അവര്‍ ഉച്ചരിക്കാന്‍
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَىٰ مَا رَزَقَهُم
X
അവന്‍ അവര്‍ക്ക് നല്‍കിയതിന്മേല്‍
مِّن بَهِيمَةِ الْأَنْعَامِۗ
X
കന്നുകാലികളില്‍ നിന്ന്
فَإِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌ
X
ഏകനായ ദൈവമാണ്
فَلَهُ
X
അവന്
أَسْلِمُواۗ
X
നിങ്ങള്‍ കീഴ്പെടുക
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُخْبِتِينَ
X
വിനയം കാണിക്കുന്നവരെ
﴿22:34﴾ لَن يَنَالَ
X
എത്തുന്നില്ല
اللَّهَ
X
അല്ലാഹുവിലേക്ക്
لُحُومُهَا
X
അവയുടെ മാംസം
وَلَا دِمَاؤُهَا
X
അവയുടെ രക്തവും
وَلَٰكِن
X
പ്രത്യുത
يَنَالُهُ
X
അവനിലേക്കെത്തുന്നു
التَّقْوَىٰ
X
ഭക്തി
مِنكُمْۚ
X
നിങ്ങളില്‍ നിന്നുള്ള
كَذَٰلِكَ
X
അപ്രകാരം
سَخَّرَهَا
X
അവന്‍ അവയെ കീഴ്പ്പെടുത്തിതന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لِتُكَبِّرُوا
X
നിങ്ങള്‍ പ്രകീര്‍ത്തിക്കാന്‍
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا هَدَاكُمْۗ
X
അവന്‍ നിങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُحْسِنِينَ
X
സുകൃതവാന്‍മാര്‍ക്ക്
﴿22:37﴾ وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
بِأَنَّ لَهُم
X
തീര്‍ച്ചയായും അവര്‍ക്കുണ്ടെന്ന്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
فَضْلًا
X
അനുഗ്രഹം
كَبِيرًا
X
അതിമഹത്തായ
﴿33:47﴾ وَأُخْرَىٰ
X
മറ്റൊന്നും
تُحِبُّونَهَاۖ
X
നിങ്ങളത് ഇഷ്ടപ്പെടുന്നു
نَصْرٌ
X
സഹായമാണത്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَفَتْحٌ
X
വിജയവും
قَرِيبٌۗ
X
ആസന്നമായ
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿61:13﴾