Repeated Words in Quran

< >
Total Found : 1
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ إِذْ
X
സന്ദര്‍ഭം
قَالَتِ
X
പ്രാര്‍ഥിച്ച
امْرَأَتُ
X
ഭാര്യ
عِمْرَانَ
X
ഇംറാന്റെ
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
نَذَرْتُ
X
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لَكَ
X
നിനക്ക് വേണ്ടി
مَا فِي بَطْنِي
X
എന്റെ വയറ്റിലുള്ളത്
مُحَرَّرًا
X
(നിന്റെ) സേവനത്തിന് മാത്രമായി
فَتَقَبَّلْ
X
അതിനാല്‍ നീ സ്വീകരിക്കേണമേ
مِنِّيۖ
X
എന്നില്‍നിന്ന്
إِنَّكَ أَنتَ
X
നിശ്ചയം നീ
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿3:35﴾ قَالَ
X
അദ്ദേഹം (സകരിയ്യ)ചോദിച്ചു
رَبِّ
X
എന്റെ നാഥാ
أَنَّىٰ
X
എങ്ങനെ
يَكُونُ
X
ഉണ്ടാകും
لِي
X
എനിക്ക്
غُلَامٌ
X
ഒരു പുത്രന്‍
وَقَدْ بَلَغَنِيَ
X
എന്നെ പ്രാപിച്ചുകഴിഞ്ഞിരിക്കുന്നു
الْكِبَرُ
X
വാര്‍ദ്ധക്യം
وَامْرَأَتِي
X
എന്റെ ഭാര്യ(യാകട്ടെ)
عَاقِرٌۖ
X
വന്ധ്യ(യും)
قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
كَذَٰلِكَ
X
അപ്രകാരം(സംഭവിക്കും)
اللَّهُ
X
അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يَشَاءُ
X
അവന്‍ ഇഛിക്കുന്നത്
﴿3:40﴾ وَلَكُمْ
X
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
X
പാതി
مَا تَرَكَ
X
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
X
ഇല്ലെങ്കില്‍
لَّهُنَّ
X
അവര്‍ക്ക്
وَلَدٌۚ
X
സന്താനം
فَإِن كَانَ
X
ഇനി ഉണ്ടെങ്കില്‍
لَهُنَّ
X
അവര്‍ക്ക്
وَلَدٌ
X
കുട്ടി (മക്കള്‍)
فَلَكُمُ
X
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
X
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
X
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِينَ بِهَا
X
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
X
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
X
അവര്‍ക്കുള്ളതാണ്
الرُّبُعُ
X
നാലിലൊന്ന്
مِمَّا تَرَكْتُمْ
X
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
X
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
X
മക്കള്‍
فَإِن كَانَ
X
അഥവാ ഉണ്ടെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَلَدٌ
X
മക്കള്‍
فَلَهُنَّ
X
അവര്‍ക്കുണ്ടാവുക
الثُّمُنُ
X
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
X
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
تُوصُونَ بِهَا
X
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
X
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
X
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
X
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
X
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
X
അവനുണ്ട്
أَخٌ
X
ഒരു സഹോദരന്‍
أَوْ أُخْتٌ
X
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
X
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
X
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
X
ആറിലൊന്ന്
فَإِن كَانُوا
X
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
X
അതില്‍ കൂടുതല്‍
فَهُمْ
X
അപ്പോള്‍ അവര്‍
شُرَكَاءُ
X
പങ്കാളികളാകുന്നു
فِي الثُّلُثِۚ
X
മൂന്നിലൊന്നില്‍
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصَىٰ بِهَا
X
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
X
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
X
ദ്രോഹകരമല്ലാത്ത
وَصِيَّةً
X
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَلِيمٌ
X
ഏറെ ക്ഷമിക്കുന്നവന്‍
﴿4:12﴾ وَإِنِ امْرَأَةٌ خَافَتْ
X
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
X
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
X
പിണക്കം
أَوْ إِعْرَاضًا
X
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
X
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
X
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
X
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
X
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
X
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
X
ഉത്തമം
وَأُحْضِرَتِ
X
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
X
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
X
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
X
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:128﴾ فَأَنجَيْنَاهُ
X
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തെയും
إِلَّا
X
ഒഴികെ
امْرَأَتَهُ
X
അദ്ദേഹത്തിന്റെ ഭാര്യയെ
كَانَتْ
X
അവളായിരുന്നു
مِنَ الْغَابِرِينَ
X
പിന്‍മാറിനിന്നവരില്‍
﴿7:83﴾ وَامْرَأَتُهُ
X
അദ്ദേഹത്തിന്റെ(ഇബ്രാഹീമിന്റെ)ഭാര്യ
قَائِمَةٌ
X
(അവിടെ)നില്‍ക്കുന്നുണ്ടായിരുന്നു
فَضَحِكَتْ
X
അവര്‍ ചിരിച്ചു
فَبَشَّرْنَاهَا
X
അപ്പോള്‍ അവരെ നാം ശുഭവാര്‍ത്ത അറിയിച്ചു
بِإِسْحَاقَ
X
ഇസ്ഹാഖിനെപറ്റി
وَمِن وَرَاءِ إِسْحَاقَ
X
ഇസ്ഹാഖിന്റെ പിറകെ
يَعْقُوبَ
X
യഅ്ഖൂബിനെപറ്റിയും
﴿11:71﴾ قَالُوا
X
(മലക്കുകള്‍) പറഞ്ഞു
يَا لُوطُ
X
ലൂത്വേ,
إِنَّا
X
നിശ്ചയം ഞങ്ങള്‍
رُسُلُ
X
ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
لَن يَصِلُوا إِلَيْكَۖ
X
അവര്‍ക്കൊരിക്കലും നിന്റെ അടുത്തെത്താനാവില്ല
فَأَسْرِ
X
അത്കൊണ്ട് നീ പുറപ്പെടുക
بِأَهْلِكَ
X
നിന്റെ കുടുംബത്തെ കൂട്ടി
بِقِطْعٍ مِّنَ اللَّيْلِ
X
രാത്രിയിലെ ഒരു യാമത്തില്‍
وَلَا يَلْتَفِتْ
X
തിരിഞ്ഞുനോക്കരുത്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
أَحَدٌ
X
ആരും
إِلَّا امْرَأَتَكَۖ
X
നിന്റെ ഭാര്യയൊഴികെ
إِنَّهُ
X
നിശ്ചയം
مُصِيبُهَا
X
അവളെ ബാധിക്കും
مَا
X
ഒരു ശിക്ഷ
أَصَابَهُمْۚ
X
അക്കൂട്ടരെ ബാധിക്കുന്ന
إِنَّ مَوْعِدَهُمُ
X
തീര്‍ച്ചയായും അവരുടെ(നാശത്തിന്റെ)നിശ്ചിത സമയം
الصُّبْحُۚ
X
പ്രഭാതമാണ്
أَلَيْسَ الصُّبْحُ
X
പ്രഭാതമല്ലയോ
بِقَرِيبٍ
X
അടുത്തത്
﴿11:81﴾ وَقَالَ
X
പറഞ്ഞു
الَّذِي اشْتَرَاهُ
X
അവനെ വാങ്ങിയവന്‍
مِن مِّصْرَ
X
ഈജിപ്തില്‍
لِامْرَأَتِهِ
X
തന്റെ പത്നിയോട്
أَكْرِمِي
X
നീ മാന്യമാക്കിത്തീര്‍ക്കുക
مَثْوَاهُ
X
ഇവന്റെ വാസസ്ഥലം
عَسَىٰ أَن يَنفَعَنَا
X
ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ സ്വീകരിക്കാം
وَلَدًاۚ
X
ഒരു മകനായി
وَكَذَٰلِكَ
X
അങ്ങനെ
مَكَّنَّا
X
നാം സൗകര്യമൊരുക്കികൊടുത്തു
لِيُوسُفَ
X
യൂസുഫിന്
فِي الْأَرْضِ
X
ആ ഭൂപ്രദേശത്ത്
وَلِنُعَلِّمَهُ
X
നാം അവനെ പഠിപ്പിക്കാനും
مِن تَأْوِيلِ الْأَحَادِيثِۚ
X
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനം
وَاللَّهُ
X
അല്ലാഹു
غَالِبٌ
X
അതിജയിക്കുന്നവനാകുന്നു
عَلَىٰ أَمْرِهِ
X
തന്റെ കാര്യത്തില്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറേപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:21﴾ وَقَالَ
X
പറഞ്ഞു
نِسْوَةٌ
X
പെണ്ണുങ്ങള്‍
فِي الْمَدِينَةِ
X
പട്ടണത്തിലെ
امْرَأَتُ الْعَزِيزِ
X
പ്രഭുവിന്റെ പത്നി
تُرَاوِدُ
X
വശീകരിക്കാന്‍ നോക്കുന്നു
فَتَاهَا
X
അവളുടെ യുവഭൃത്യനെ
عَن نَّفْسِهِۖ
X
അവന്റെ ദേഹത്തിനുവേണ്ടി
قَدْ شَغَفَهَا
X
അവന്‍ അവളുടെമനസ്സില്‍ കുടിയേറിയിരിക്കുന്നു
حُبًّاۖ
X
സ്നേഹത്താല്‍
إِنَّا
X
നിശ്ചയമായും നാം
لَنَرَاهَا
X
നാം അവളെ കാണുന്നു
فِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿12:30﴾ قَالَ
X
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
X
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
X
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
X
യൂസുഫിനെ
عَن نَّفْسِهِۚ
X
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
X
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
X
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
X
മോശമായ ഒന്നും
قَالَتِ
X
പറഞ്ഞു
امْرَأَتُ
X
പത്നി
الْعَزِيزِ
X
പ്രഭുവിന്റെ
الْآنَ
X
ഇപ്പോള്‍
حَصْحَصَ
X
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
X
സത്യം
أَنَا
X
ഞാന്‍
رَاوَدتُّهُ
X
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
X
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
X
സത്യവാന്മാരില്‍പെട്ടവനാണ്
﴿12:51﴾ إِلَّا امْرَأَتَهُ
X
അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ
قَدَّرْنَاۙ
X
നാം തീരുമാനിച്ചിരിക്കുന്നു
إِنَّهَا
X
തീര്‍ച്ചയായും അവള്‍
لَمِنَ الْغَابِرِينَ
X
പിന്തിരിഞ്ഞുനില്‍ക്കുന്നവരിലായിരിക്കുമെന്ന്
﴿15:60﴾ وَإِنِّي
X
നിശ്ചയമായും ഞാന്‍
خِفْتُ
X
ഞാന്‍ ഭയപ്പെട്ടു
الْمَوَالِيَ
X
ബന്ധുക്കളെ
مِن وَرَائِي
X
എന്റെ പിറകില്‍ (പതിയിരിക്കുന്ന)
وَكَانَتِ
X
ആയിരിക്കുന്നു
امْرَأَتِي
X
എന്റെ ഭാര്യ
عَاقِرًا
X
വന്ധ്യ
فَهَبْ
X
അതിനാല്‍ നീ ദാനമായി നല്‍കണേ
لِي
X
എനിക്ക്
مِن لَّدُنكَ
X
നിന്നില്‍നിന്നും
وَلِيًّا
X
ഒരു ബന്ധുവിനെ
﴿19:5﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ
X
ഉണ്ടാവുക
لِي
X
എനിക്ക്
غُلَامٌ
X
ഒരു കുട്ടി
وَكَانَتِ
X
ആയിരിക്കെ
امْرَأَتِي
X
എന്റെ ഭാര്യ
عَاقِرًا
X
വന്ധ്യ
وَقَدْ بَلَغْتُ
X
എനിക്ക് എത്തിയിട്ടുണ്ട്
مِنَ الْكِبَرِ
X
വാര്‍ദ്ധക്യത്താല്‍
عِتِيًّا
X
അവശത
﴿19:8﴾ يَا أُخْتَ
X
ഓ സഹോദരീ
هَارُونَ
X
ഹാറൂനിന്റെ
مَا كَانَ
X
ആയിരുന്നില്ല
أَبُوكِ
X
നിന്റെ പിതാവ്
امْرَأَ
X
മനുഷ്യന്‍
سَوْءٍ
X
ദുഷിച്ച
وَمَا كَانَتْ
X
ആയിരുന്നുമില്ല
أُمُّكِ
X
നിന്റെ മാതാവ്
بَغِيًّا
X
ദുര്‍നടപ്പുകാരി
﴿19:28﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
وَجَدتُّ
X
ഞാന്‍ കണ്ടു
امْرَأَةً
X
ഒരു സ്ത്രീയെ
تَمْلِكُهُمْ
X
അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്
وَأُوتِيَتْ
X
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
مِن كُلِّ شَيْءٍ
X
എല്ലാ സൗകര്യങ്ങളും
وَلَهَا
X
അവര്‍ക്കുണ്ട്
عَرْشٌ
X
ഒരു സിംഹാസനം
عَظِيمٌ
X
ഗംഭീരമായ
﴿27:23﴾ فَأَنجَيْنَاهُ
X
അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَأَهْلَهُ
X
അദ്ദേഹത്തിന്റെ ആള്‍ക്കാരെയും
إِلَّا امْرَأَتَهُ
X
അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ
قَدَّرْنَاهَا
X
അവളെ നാം കണക്കാക്കിയിരുന്നു
مِنَ الْغَابِرِينَ
X
പിന്‍മാറി നിന്നവരിലായിരിക്കുമെന്ന്
﴿27:57﴾ وَقَالَتِ
X
പറഞ്ഞു
امْرَأَتُ فِرْعَوْنَ
X
ഫിര്‍ഔന്റെ പത്നി
قُرَّتُ عَيْنٍ
X
കണ്‍കുളിര്‍മയാണിവന്‍
لِّي
X
എനിക്ക്
وَلَكَۖ
X
അങ്ങേക്കും
لَا تَقْتُلُوهُ
X
അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്
عَسَىٰ أَن يَنفَعَنَا
X
നമുക്കിവന്‍ ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ ആക്കാമല്ലോ
وَلَدًا
X
ഒരു മകന്‍
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍(യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല
﴿28:9﴾ وَلَمَّا وَرَدَ
X
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَاءَ مَدْيَنَ
X
മദ്യനിലെ ജലാശയത്തിങ്കല്‍
وَجَدَ عَلَيْهِ
X
അവിടെ കണ്ടു
أُمَّةً
X
ഒരു കൂട്ടം
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
يَسْقُونَ
X
അവര്‍ (ആടുകളെ)വെള്ളം കുടിപ്പിക്കുന്നവരായി
وَوَجَدَ
X
അദ്ദേഹം കണ്ടു
مِن دُونِهِمُ
X
അവരുടെ പിന്നില്‍
امْرَأَتَيْنِ
X
രണ്ടുസ്ത്രീകളെ
تَذُودَانِۖ
X
അവര്‍ (ആടുകളെ) തടഞ്ഞുനിര്‍ത്തുന്നു
قَالَ
X
അദ്ദേഹം ചോദിച്ചു
مَا خَطْبُكُمَاۖ
X
നിങ്ങള്‍ രണ്ടുപേരുടെയും പ്രശ്നമെന്താണ്
قَالَتَا
X
അവരിരുവരും പറഞ്ഞു
لَا نَسْقِي
X
ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ സാധ്യമല്ല
حَتَّىٰ يُصْدِرَ
X
ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ
الرِّعَاءُۖ
X
ഈ ഇടയന്മാര്‍
وَأَبُونَا
X
ഞങ്ങളുടെ പിതാവാണെങ്കില്‍
شَيْخٌ كَبِيرٌ
X
വലിയൊരു (അവശനായൊരു) വൃദ്ധനാണ്
﴿28:23﴾ قَالَ
X
(ഇബ്റാഹീം) പറഞ്ഞു
إِنَّ
X
തീര്‍ച്ചയായും
فِيهَا
X
അതിലുണ്ട്
لُوطًاۚ
X
ലൂത്വ്
قَالُوا
X
അവര്‍ പറഞ്ഞു
نَحْنُ أَعْلَمُ
X
ഞങ്ങള്‍ നന്നായി അറിയുന്നവരാണ്
بِمَن فِيهَاۖ
X
അതിലുള്ളവരെപ്പറ്റി
لَنُنَجِّيَنَّهُ
X
അദ്ദേഹത്തെ ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തെയും (ആള്‍ക്കാരെയും)
إِلَّا امْرَأَتَهُ
X
അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ
كَانَتْ
X
അവളാകുന്നു
مِنَ الْغَابِرِينَ
X
പിന്‍മാറി നിന്നവരില്‍
﴿29:32﴾ وَلَمَّا أَن جَاءَتْ
X
എത്തിയപ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
لُوطًا
X
ലൂത്വിന്റെ അടുത്ത്
سِيءَ
X
അദ്ദേഹം ദുഃഖിതനായി
بِهِمْ
X
അവര്‍ മൂലം
وَضَاقَ بِهِمْ
X
അവരെ കൊണ്ട് ഇടുങ്ങുകയും ചെയ്തു
ذَرْعًا
X
മനസ്സ്
وَقَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْ
X
താങ്കള്‍ പേടിക്കേണ്ട
وَلَا تَحْزَنْۖ
X
ദുഃഖിക്കുകയും വേണ്ട
إِنَّا مُنَجُّوكَ
X
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ രക്ഷപ്പെടുത്തും
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا امْرَأَتَكَ
X
നിന്റെ ഭാര്യ ഒഴികെ
كَانَتْ
X
അവളാണ്
مِنَ الْغَابِرِينَ
X
പിന്‍മാറിനിന്നവരില്‍ പെട്ടവള്‍
﴿29:33﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَحْلَلْنَا
X
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
X
നിനക്ക്
أَزْوَاجَكَ
X
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
X
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
X
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
X
നിനക്ക്
وَبَنَاتِ عَمِّكَ
X
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
X
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
X
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
X
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
X
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
X
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
X
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
X
സ്വന്തത്തെ
لِلنَّبِيِّ
X
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
X
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
X
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
X
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
X
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
X
നമുക്ക് നന്നായറിയാം
مَا فَرَضْنَا
X
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
X
അവര്‍ക്ക്
فِي أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
X
നിനക്ക്
حَرَجٌۗ
X
ഒരു പ്രയാസവും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:50﴾ فَأَقْبَلَتِ
X
അപ്പോള്‍ മുന്നോട്ടുവന്നു
امْرَأَتُهُ
X
അദ്ദേഹത്തിന്റെ ഭാര്യ
فِي صَرَّةٍ
X
ഒച്ചവെച്ച്
فَصَكَّتْ
X
അവള്‍ അടിച്ചു
وَجْهَهَا
X
അവളുടെ മുഖത്ത്
وَقَالَتْ
X
അവള്‍ പറഞ്ഞു
عَجُوزٌ
X
കിഴവി
عَقِيمٌ
X
വന്ധ്യയായ
﴿51:29﴾ ضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
امْرَأَتَ نُوحٍ
X
നൂഹിന്റെ ഭാര്യയെ
وَامْرَأَتَ لُوطٍۖ
X
ലൂത്വിന്റെ ഭാര്യയെയും
كَانَتَا
X
അവര്‍ ഇരുവരും ആയിരുന്നു
تَحْتَ
X
കീഴില്‍
عَبْدَيْنِ
X
രണ്ട് ദാസന്മാരുടെ
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ട
صَالِحَيْنِ
X
സദ്‌വൃത്തരായ
فَخَانَتَاهُمَا
X
എന്നിട്ട് അവര്‍ രണ്ടുപേരെയും(ഇരുഭാര്യമാരും)വഞ്ചിച്ചു
فَلَمْ يُغْنِيَا
X
അപ്പോള്‍ അവര്‍ രണ്ടുപേരും പ്രയോജനം ചെയ്തില്ല
عَنْهُمَا
X
ഇരുവര്‍ക്കും
مِنَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)കാര്യത്തില്‍
شَيْئًا
X
ഒട്ടും
وَقِيلَ
X
പറയപ്പെട്ടു
ادْخُلَا
X
നിങ്ങള്‍ ഇരുവരും പ്രവേശിക്കുക
النَّارَ
X
നരകത്തില്‍
مَعَ الدَّاخِلِينَ
X
പ്രവേശിക്കുന്നവരോടൊപ്പം
﴿66:10﴾ وَضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവക്ക്
امْرَأَتَ فِرْعَوْنَ
X
ഫറവോന്റെ പത്നിയെ
إِذْ قَالَتْ
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
رَبِّ
X
എന്റെ നാഥാ
ابْنِ لِي
X
എനിക്ക് നീ ഉണ്ടാക്കിത്തരേണമേ
عِندَكَ
X
നിന്റെയടുത്ത്
بَيْتًا
X
ഒരു വീട്
فِي الْجَنَّةِ
X
സ്വര്‍ഗത്തില്‍
وَنَجِّنِي
X
നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ
مِن فِرْعَوْنَ
X
ഫറവോനില്‍നിന്ന്
وَعَمَلِهِ
X
അവന്റെ പ്രവൃത്തിയില്‍നിന്നും
وَنَجِّنِي
X
നീ എന്നെ രക്ഷിക്കേണമേ!
مِنَ الْقَوْمِ
X
ജനത്തില്‍ നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿66:11﴾ وَامْرَأَتُهُ
X
അവന്റെ ഭാര്യയും
حَمَّالَةَ
X
ചുമക്കുന്നവള്‍
الْحَطَبِ
X
വിറക്
﴿111:4﴾