Repeated Words in Quran

< >
Total Found : 23
وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
هَٰذِهِ الْقَرْيَةَ
X
ഈ പട്ടണത്തില്‍
فَكُلُوا
X
എന്നിട്ട് നിങ്ങള്‍ ആഹരിക്കുക
مِنْهَا
X
അതില്‍നിന്ന്
حَيْثُ شِئْتُمْ
X
നിങ്ങള്‍ ഉദ്ദേശിച്ചിടത്തുനിന്ന്
رَغَدًا
X
സുഭിക്ഷമായി
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുക
الْبَابَ
X
കവാടത്തില്‍
سُجَّدًا
X
തലകുനിച്ചുകൊണ്ട്
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
حِطَّةٌ
X
പാപമോചനം
نَّغْفِرْ
X
നാം പൊറുത്തുതരും
لَكُمْ
X
നിങ്ങള്‍ക്ക്
خَطَايَاكُمْۚ
X
നിങ്ങളുടെ പാപങ്ങള്‍
وَسَنَزِيدُ
X
നാം കൂടുതല്‍ നല്‍കുകയും ചെയ്യും
الْمُحْسِنِينَ
X
സുകൃതം ചെയ്യുന്നവര്‍ക്ക്
﴿2:58﴾ وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَلَا تُلْقُوا
X
നിങ്ങളിടരുത്
بِأَيْدِيكُمْ
X
നിങ്ങളുടെ കൈകളെ
إِلَى التَّهْلُكَةِۛ
X
നാശത്തിലേക്ക്
وَأَحْسِنُواۛ
X
നിങ്ങള്‍ നന്മചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿2:195﴾ لَّا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِن طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
النِّسَاءَ
X
സ്ത്രീകളെ
مَا لَمْ تَمَسُّوهُنَّ
X
നിങ്ങള്‍ അവരെ സ്പര്‍ശിച്ചിട്ടില്ലാത്ത
أَوْ تَفْرِضُوا
X
അല്ലെങ്കില്‍ നിശ്ചയിച്ചിട്ടുമില്ല
لَهُنَّ
X
അവര്‍ക്ക്
فَرِيضَةًۚ
X
വിവാഹമൂല്യം
وَمَتِّعُوهُنَّ
X
നിങ്ങളവര്‍ക്ക് ജീവിത വിഭവങ്ങള്‍ നല്‍കുക
عَلَى الْمُوسِعِ
X
കഴിവള്ളവന്
قَدَرُهُ
X
അവന്റെ തോതനുസരിച്ചും
وَعَلَى الْمُقْتِرِ
X
പ്രയാസപ്പെടുന്നവന്
قَدَرُهُ
X
അവന്റെ കഴിവനുസരിച്ചും
مَتَاعًا
X
വിഭവം
بِالْمَعْرُوفِۖ
X
മാന്യമായ
حَقًّا
X
ബാധ്യതയായ
عَلَى الْمُحْسِنِينَ
X
സുകൃതം ചെയ്യുന്നവര്‍ക്ക്
﴿2:236﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
فِي السَّرَّاءِ
X
ധന്യതയില്‍
وَالضَّرَّاءِ
X
ദാരിദ്രത്തിലും
وَالْكَاظِمِينَ
X
കടിച്ചിറക്കുന്നവരും
الْغَيْظَ
X
കോപം
وَالْعَافِينَ
X
വിട്ടുവീഴ്ച കാണിക്കുന്നവരും
عَنِ النَّاسِۗ
X
ജനങ്ങളോട്
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿3:134﴾ فَآتَاهُمُ
X
അതിനാല്‍ അവര്‍ക്ക് നല്‍കി
اللَّهُ
X
അല്ലാഹു
ثَوَابَ الدُّنْيَا
X
ഐഹികമായ പ്രതിഫലം
وَحُسْنَ
X
കൂടുതല്‍ മെച്ചമായ
ثَوَابِ الْآخِرَةِۗ
X
പാരത്രിക പ്രതിഫലവും
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
സല്‍കര്‍മകാരികളെ
﴿3:148﴾ فَبِمَا نَقْضِهِم
X
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
X
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
X
നാമവരെ ശപിച്ചു
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
X
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
X
കഠിനമായത്
يُحَرِّفُونَ
X
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
X
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
X
അവര്‍ മറക്കുകയും ചെയ്തു
حَظًّا
X
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
X
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
X
വഞ്ചന
مِّنْهُمْ
X
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
X
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
X
അവരില്‍നിന്നുള്ള
فَاعْفُ
X
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
X
അവര്‍ക്ക്
وَاصْفَحْۚ
X
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:13﴾ فَأَثَابَهُمُ اللَّهُ
X
അങ്ങനെ അവര്‍ക്ക് പ്രതിഫലമായി അല്ലാഹു നല്‍കി(നല്‍കും)
بِمَا قَالُوا
X
അവര്‍ പറഞ്ഞതിനാല്‍
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയ്ക്ക് താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അത്
جَزَاءُ
X
പ്രതിഫലമാണ്
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿5:85﴾ لَيْسَ
X
ഇല്ല
عَلَى الَّذِينَ
X
ഒരുകൂട്ടരുടെമേല്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
جُنَاحٌ
X
കുറ്റം
فِيمَا طَعِمُوا
X
അവര്‍ ഭക്ഷിച്ചതില്‍
إِذَا مَا اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചിട്ടുണ്ടെങ്കില്‍
وَّآمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയുംചെയ്തു(എങ്കില്‍)
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു (എങ്കില്‍)
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
ثُمَّ
X
പിന്നെയും
اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചു
وَّآمَنُوا
X
അവര്‍ വിശ്വസിക്കുകയും ചെയ്തു
ثُمَّ
X
വീണ്ടും
اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചു
وَّأَحْسَنُواۗ
X
അവര്‍ നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്തു
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:93﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لَهُ
X
അദ്ദേഹത്തിന്
إِسْحَاقَ
X
ഇസ്ഹാഖിനെയും യഅ്ഖൂബിനെയും
وَيَعْقُوبَۚ
X
(അവരെ)എല്ലാവരെയും
كُلًّا هَدَيْنَاۚ
X
നാം നേര്‍വഴിയിലാക്കി
وَنُوحًا
X
നൂഹിനെ
هَدَيْنَا
X
നാം നേര്‍വഴിയിലാക്കി
مِن قَبْلُۖ
X
മുമ്പ്
وَمِن ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന്
دَاوُودَ وَسُلَيْمَانَ وَأَيُّوبَ
X
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും
وَيُوسُفَ وَمُوسَىٰ وَهَارُونَۚ
X
യൂസുഫിനെയും മൂസയെയും ഹാറൂനെയും
وَكَذَٰلِكَ
X
അവ്വിധം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
സല്‍കര്‍മികള്‍ക്ക്
﴿6:84﴾ وَلَا تُفْسِدُوا
X
നിങ്ങള്‍ നാശമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
بَعْدَ
X
ശേഷം
إِصْلَاحِهَا
X
അതില്‍ നന്‍മ വരുത്തിയതിന്
وَادْعُوهُ
X
അവനോട് നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക
خَوْفًا
X
പേടിയോടെ
وَطَمَعًاۚ
X
പ്രതീക്ഷയോടെയും
إِنَّ رَحْمَتَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം
قَرِيبٌ
X
സമീപസ്ഥമാകുന്നു
مِّنَ الْمُحْسِنِينَ
X
നന്മചെയ്യുന്നവരോട്
﴿7:56﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
قِيلَ
X
പറയപ്പെട്ടു (പറയപ്പെട്ട)
لَهُمُ
X
അവരോട്
اسْكُنُوا
X
നിങ്ങള്‍ പാര്‍ക്കുക
هَٰذِهِ الْقَرْيَةَ
X
ഈ ദേശത്ത്
وَكُلُوا
X
നിങ്ങള്‍ തിന്നുകയും ചെയ്യുക
مِنْهَا
X
അവയില്‍ നിന്ന്
حَيْثُ شِئْتُمْ
X
നിങ്ങള്‍ക്കിഷ്ടമുള്ളിടത്തുനിന്ന്
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
حِطَّةٌ
X
ഹിത്വ (ഞങ്ങളെ പാപമുക്തരാക്കണമേ)
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യുക
الْبَابَ
X
(പട്ടണ) കവാടത്തിലൂടെ
سُجَّدًا
X
പ്രണമിക്കുന്നവരായി
نَّغْفِرْ
X
എങ്കില്‍ നാം പൊറുത്തു തരും
لَكُمْ
X
നിങ്ങള്‍ക്ക്
خَطِيئَاتِكُمْۚ
X
നിങ്ങളുടെ പാപങ്ങള്‍
سَنَزِيدُ
X
നാം വര്‍ധിപ്പിക്കും
الْمُحْسِنِينَ
X
നല്ലവര്‍ക്ക്
﴿7:161﴾ لَّيْسَ عَلَى الضُّعَفَاءِ
X
ദുര്‍ബലര്‍ക്കില്ല
وَلَا عَلَى الْمَرْضَىٰ
X
രോഗികള്‍ക്കും
وَلَا عَلَى الَّذِينَ لَا يَجِدُونَ
X
ഒന്നും കണ്ടെത്താത്തവര്‍ക്കും
مَا يُنفِقُونَ
X
ചെലവുചെയ്യാന്‍
حَرَجٌ
X
(മാറിനില്‍ക്കുന്നതില്‍) കുറ്റം
إِذَا نَصَحُوا
X
അവര്‍ ഗുണകാംക്ഷ പുലര്‍ത്തുന്നുവെങ്കില്‍
لِلَّهِ
X
അല്ലാഹുവോട്
وَرَسُولِهِۚ
X
അവന്റെ ദൂതനോടും
مَا عَلَى الْمُحْسِنِينَ
X
(ഇത്തരം) സദ്‌വൃത്തരുടെ കാര്യത്തില്‍ ഇല്ല
مِن سَبِيلٍۚ
X
ഒരു മാര്‍ഗവും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമകാരുണികനുമാണ്
﴿9:91﴾ مَا كَانَ
X
പാടുള്ളതല്ല (അനുവാദമില്ല)
لِأَهْلِ الْمَدِينَةِ
X
മദീനക്കാര്‍ക്ക്
وَمَنْ حَوْلَهُم
X
അവരുടെ പരിസരത്തുള്ളവര്‍ക്കും
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്നുള്ള
أَن يَتَخَلَّفُوا
X
പിന്മാറി നില്‍ക്കാന്‍
عَن رَّسُولِ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെവിട്ട്
وَلَا يَرْغَبُوا بِأَنفُسِهِمْ
X
സ്വന്തം കാര്യത്തില്‍ താല്‍പര്യം കാണിക്കാനും
عَن نَّفْسِهِۚ
X
അദ്ദേഹത്തെ അവഗണിച്ച്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവരാണെന്നത്കൊണ്ടാകുന്നു
لَا يُصِيبُهُمْ
X
അവരെ ബാധിക്കുകയില്ല
ظَمَأٌ
X
ദാഹം
وَلَا نَصَبٌ
X
ക്ഷീണവും
وَلَا مَخْمَصَةٌ
X
വിശപ്പും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَطَئُونَ
X
അവര്‍ കാല്‍വെക്കുന്നുമില്ല
مَوْطِئًا
X
വല്ല സ്ഥാനത്തും
يَغِيظُ الْكُفَّارَ
X
സത്യനിഷേധികളെ കോപിപ്പിക്കുന്ന
وَلَا يَنَالُونَ
X
അവര്‍ ഏല്‍പിക്കുകയുമില്ല
مِنْ عَدُوٍّ
X
ശത്രുവിന്ന്
نَّيْلًا
X
വല്ല നാശവും
إِلَّا كُتِبَ
X
രേഖപ്പെടുത്തിയിട്ടല്ലാതെ
لَهُم
X
അവര്‍ക്ക്
بِهِ
X
അത് കാരണമായി
عَمَلٌ صَالِحٌۚ
X
സല്‍കര്‍മം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُضِيعُ
X
നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മികളുടെ
﴿9:120﴾ وَاصْبِرْ
X
നീ ക്ഷമിക്കുക
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُضِيعُ
X
അവന്‍ പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മങ്ങളുടെ
﴿11:115﴾ وَلَمَّا بَلَغَ
X
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
X
തന്റെ പൂര്‍ണ്ണ യൗവ്വനം
آتَيْنَاهُ
X
നാമവന്നു നല്‍കി
حُكْمًا
X
തീരുമാനശക്തി
وَعِلْمًاۚ
X
അറിവും
وَكَذَٰلِكَ
X
അങ്ങനെ
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവര്‍ക്ക്
﴿12:22﴾ وَدَخَلَ
X
പ്രവേശിച്ചു
مَعَهُ
X
അവനോടൊപ്പം
السِّجْنَ
X
ജയിലില്‍
فَتَيَانِۖ
X
രണ്ടു യുവാക്കള്‍
قَالَ
X
പറഞ്ഞു
أَحَدُهُمَا
X
അവരിലൊരുവന്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَانِي
X
ഞാന്‍ എന്നെ(സ്വപ്നത്തില്‍)കാണുന്നു
أَعْصِرُ
X
ഞാന്‍ പിഴിഞ്ഞെടുക്കുന്നതായി
خَمْرًاۖ
X
മദ്യം
وَقَالَ
X
പറഞ്ഞു
الْآخَرُ
X
മറ്റെയാള്‍
إِنِّي
X
നിശ്ചയമായും ഞാന്‍
أَرَانِي
X
ഞാന്‍ എന്നെ കാണുന്നു
أَحْمِلُ
X
ഞാന്‍ ചുമക്കുന്നതായി
فَوْقَ رَأْسِي
X
എന്റെ തലയില്‍
خُبْزًا
X
റൊട്ടി
تَأْكُلُ
X
തിന്നുന്നതായും
الطَّيْرُ
X
പക്ഷികള്‍
مِنْهُۖ
X
അതില്‍നിന്ന്
نَبِّئْنَا
X
ഞങ്ങള്‍ക്ക് പറഞ്ഞുതരിക
بِتَأْوِيلِهِۖ
X
ഇതിന്റെ വ്യാഖ്യാനം
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَرَاكَ
X
താങ്കളെ ഞങ്ങള്‍ കാണുന്നു
مِنَ الْمُحْسِنِينَ
X
സദ്‌വൃത്തരുടെ കൂട്ടത്തില്‍
﴿12:36﴾ وَكَذَٰلِكَ
X
അപ്രകാരം
مَكَّنَّا
X
നാം അധികാരത്തിന്റെ മാര്‍ഗമൊരുക്കിക്കൊടുത്തു
لِيُوسُفَ
X
യൂസുഫിന്
فِي الْأَرْضِ
X
അന്നാട്ടില്‍
يَتَبَوَّأُ
X
അദ്ദേഹം താമസമുറപ്പിക്കുന്നവിധം
مِنْهَا
X
അതില്‍നിന്ന്
حَيْثُ يَشَاءُۚ
X
ഉദ്ദേശിക്കുന്നിടത്ത്
نُصِيبُ
X
നാം പ്രദാനംചെയ്യുന്നു
بِرَحْمَتِنَا
X
നമ്മുടെ കാരുണ്യം
مَن نَّشَاءُۖ
X
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
وَلَا نُضِيعُ
X
നാം പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സല്‍കര്‍മ്മികളുടെ
﴿12:56﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا أَيُّهَا الْعَزِيزُ
X
പ്രഭോ
إِنَّ لَهُ
X
നിശ്ചയമായും ഇവനുണ്ട്
أَبًا
X
പിതാവ്
شَيْخًا كَبِيرًا
X
പടുവൃദ്ധനായ
فَخُذْ
X
അതിനാല്‍ അങ്ങ് പിടിച്ചുവെച്ചാലും
أَحَدَنَا
X
ഞങ്ങളിലൊരുവനെ
مَكَانَهُۖ
X
അവന്റെ സ്ഥാനത്ത്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَرَاكَ
X
ഞങ്ങള്‍ അങ്ങയെ കാണുന്നു
مِنَ الْمُحْسِنِينَ
X
സദ്‌വൃത്തരില്‍ പെട്ടവനായി
﴿12:78﴾ قَالُوا
X
അവര്‍ ചോദിച്ചു
أَإِنَّكَ
X
നിശ്ചയം താങ്കളാണോ
لَأَنتَ
X
താങ്കള്‍ തന്നെ
يُوسُفُۖ
X
യൂസുഫ്!
قَالَ
X
അദ്ദേഹം പറഞ്ഞു
أَنَا
X
ഞാന്‍ തന്നെയാണ്
يُوسُفُ
X
യൂസുഫ്
وَهَٰذَا
X
ഇത്
أَخِيۖ
X
എന്റെ സഹോദരനുമാണ്
قَدْ مَنَّ اللَّهُ
X
അല്ലാഹു ഔദാര്യംകാണിച്ചിരിക്കുന്നു
عَلَيْنَاۖ
X
ഞങ്ങളോട്
إِنَّهُ
X
തീര്‍ച്ച
مَن يَتَّقِ
X
ആര്‍ സൂക്ഷ്മതപുലര്‍ത്തുന്നുവോ
وَيَصْبِرْ
X
ക്ഷമപാലിക്കുകയുംചെയ്യുന്നു
فَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സദ്‌വൃത്തരുടെ
﴿12:90﴾ لَن يَنَالَ
X
എത്തുന്നില്ല
اللَّهَ
X
അല്ലാഹുവിലേക്ക്
لُحُومُهَا
X
അവയുടെ മാംസം
وَلَا دِمَاؤُهَا
X
അവയുടെ രക്തവും
وَلَٰكِن
X
പ്രത്യുത
يَنَالُهُ
X
അവനിലേക്കെത്തുന്നു
التَّقْوَىٰ
X
ഭക്തി
مِنكُمْۚ
X
നിങ്ങളില്‍ നിന്നുള്ള
كَذَٰلِكَ
X
അപ്രകാരം
سَخَّرَهَا
X
അവന്‍ അവയെ കീഴ്പ്പെടുത്തിതന്നു
لَكُمْ
X
നിങ്ങള്‍ക്ക്
لِتُكَبِّرُوا
X
നിങ്ങള്‍ പ്രകീര്‍ത്തിക്കാന്‍
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا هَدَاكُمْۗ
X
അവന്‍ നിങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُحْسِنِينَ
X
സുകൃതവാന്‍മാര്‍ക്ക്
﴿22:37﴾ وَلَمَّا بَلَغَ
X
അങ്ങനെ അദ്ദേഹം (മൂസ) നേടിയപ്പോള്‍
أَشُدَّهُ
X
തന്റെ കരുത്ത് (പ്രായപൂര്‍ത്തി)
وَاسْتَوَىٰ
X
പക്വത പ്രാപിക്കുകയും ചെയ്തു
آتَيْنَاهُ
X
നാം അവന്ന് നല്‍കി
حُكْمًا
X
തീരുമാനശക്തി
وَعِلْمًاۚ
X
വിജ്ഞാനവും
وَكَذَٰلِكَ
X
അവ്വിധമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿28:14﴾ وَالَّذِينَ جَاهَدُوا
X
സമരം ചെയ്യുന്നവര്‍
فِينَا
X
നമ്മുടെ കാര്യത്തില്‍
لَنَهْدِيَنَّهُمْ
X
നാം അവരെ നയിക്കുക തന്നെ ചെയ്യും
سُبُلَنَاۚ
X
നമ്മുടെ വഴികളിലൂടെ
وَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَمَعَ الْمُحْسِنِينَ
X
സച്ചരിതരോടൊപ്പം തന്നെയാണ്
﴿29:69﴾ إِنَّا
X
തീര്‍ച്ചയായും നാം
كَذَٰلِكَ
X
അവ്വിധമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
الْمُحْسِنِينَ
X
സദ്‌വൃത്തര്‍ക്ക്
﴿37:80﴾ قَدْ صَدَّقْتَ
X
നിശ്ചയം നീ സാക്ഷാല്‍ക്കരിച്ചിരിക്കുന്നു
الرُّؤْيَاۚ
X
സ്വപ്നം
إِنَّا
X
നാം
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
പ്രതിഫലം നല്‍കുന്നത്
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿37:105﴾ كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നത്
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿37:110﴾ إِنَّا
X
തീര്‍ച്ചയായും നാം
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
പ്രതിഫലം നല്‍കുന്നത്
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿37:121﴾ إِنَّا
X
നിശ്ചയം നാം
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
പ്രതിഫലം നല്‍കുന്നത്
الْمُحْسِنِينَ
X
സച്ചരിതര്‍ക്ക്
﴿37:131﴾ لَهُم
X
അവര്‍ക്കുണ്ട്
مَّا يَشَاءُونَ
X
അവരിഛിക്കുന്നത്
عِندَ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ അടുത്ത്
ذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الْمُحْسِنِينَ
X
സുകൃതികള്‍ക്കുള്ള
﴿39:34﴾ أَوْ تَقُولَ
X
അല്ലെങ്കില്‍ പറഞ്ഞേക്കുമെന്നതിനാല്‍
حِينَ تَرَى
X
നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
لَوْ أَنَّ لِي
X
തീര്‍ച്ചയായും എനിക്കുണ്ടായിരുന്നെങ്കില്‍(എന്ന്)
كَرَّةً
X
ഒരു തിരിച്ച് പോക്ക്
فَأَكُونَ
X
അപ്പോള്‍ ഞാന്‍ ആകുമായിരുന്നു
مِنَ الْمُحْسِنِينَ
X
സദ്‌വൃത്തരുടെ കൂട്ടത്തില്‍
﴿39:58﴾ إِنَّا
X
നിശ്ചയമായും നാം
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
സുകര്‍മികള്‍ക്ക്
﴿77:44﴾