Repeated Words in Quran

< >
Total Found : 10
كُتِبَ عَلَيْكُمْ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
إِذَا حَضَرَ
X
ഹാജറായാല്‍
أَحَدَكُمُ
X
നിങ്ങളില്‍ ഒരാള്‍ക്ക്
الْمَوْتُ
X
മരണം
إِن تَرَكَ
X
അവന്‍ ഉപേക്ഷിക്കുന്നുവെങ്കില്‍
خَيْرًا
X
സമ്പത്ത്
الْوَصِيَّةُ
X
ഒസ്യത്ത് ചെയ്യല്‍
لِلْوَالِدَيْنِ
X
മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
بِالْمَعْرُوفِۖ
X
ന്യായമായ നിലയില്‍
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരുടെ മേല്‍
﴿2:180﴾ الشَّهْرُ الْحَرَامُ
X
ആദരണീയമാസം
بِالشَّهْرِ الْحَرَامِ
X
ആദരണീയമാസത്തിന് പകരം
وَالْحُرُمَاتُ
X
ആദരണീയ കാര്യങ്ങള്‍ക്ക്
قِصَاصٌۚ
X
പ്രതിക്രിയയുണ്ട്
فَمَنِ اعْتَدَىٰ
X
ആരെങ്കിലും അതിക്രമം കാണിച്ചാല്‍
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
فَاعْتَدُوا
X
നിങ്ങളും അതിക്രമിക്കുക
عَلَيْهِ
X
അതിനുപകരം
بِمِثْلِ
X
തുല്യമായത് കൊണ്ട്
مَا اعْتَدَىٰ عَلَيْكُمْۚ
X
നിങ്ങളോട് അതിക്രമം കാണിച്ചതിന്
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു ആണെന്ന്
مَعَ الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരോട് കൂടെ
﴿2:194﴾ وَلِلْمُطَلَّقَاتِ
X
വിവാഹമോചിതകള്‍ക്കുണ്ട്
مَتَاعٌ
X
ജീവിത വിഭവം
بِالْمَعْرُوفِۖ
X
മാന്യമായ നിലക്ക്
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
﴿2:241﴾ بَلَىٰ
X
അല്ല
مَنْ أَوْفَىٰ
X
ആരെങ്കിലും പൂര്‍ത്തിയാക്കിയാല്‍
بِعَهْدِهِ
X
തന്റെ പ്രതിജ്ഞ
وَاتَّقَىٰ
X
സൂക്ഷ്മത പുലര്‍ത്തുകയും ചെയ്താല്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿3:76﴾ وَمَا يَفْعَلُوا
X
അവര്‍ ചെയ്യുന്നത് (എന്തും)
مِنْ خَيْرٍ
X
നന്മയായി
فَلَن يُكْفَرُوهُۗ
X
അതിന്റെ (സദ്ഫലം) അവര്‍ക്ക് നിഷേധിക്കപ്പെടുന്നതല്ല,
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِالْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരെ
﴿3:115﴾ وَاتْلُ
X
നീ വിവരിച്ചുകൊടുക്കുക
عَلَيْهِمْ
X
അവര്‍ക്ക്
نَبَأَ
X
വൃത്താന്തം
ابْنَيْ آدَمَ
X
ആദമിന്റെ രണ്ടു പുത്രന്മാരുടെ
بِالْحَقِّ
X
വസ്തുനിഷ്ഠമായി
إِذْ قَرَّبَا
X
അവരിരുവരും ബലിനടത്തിയപ്പോള്‍
قُرْبَانًا
X
ഒരു ബലി
فَتُقُبِّلَ
X
അപ്പോള്‍ സ്വീകരിക്കപ്പെട്ടു
مِنْ أَحَدِهِمَا
X
അവരില്‍ ഒരാളില്‍നിന്ന്
وَلَمْ يُتَقَبَّلْ
X
സ്വീകരിക്കപ്പെട്ടില്ല
مِنَ الْآخَرِ
X
അപരനില്‍നിന്ന്
قَالَ
X
(അപരന്‍)പറഞ്ഞു
لَأَقْتُلَنَّكَۖ
X
ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും
قَالَ
X
അവന്‍ (ഒന്നാമന്‍) പറഞ്ഞു
إِنَّمَا يَتَقَبَّلُ اللَّهُ
X
നിശ്ചയം, അല്ലാഹു സ്വീകരിക്കുന്നു
مِنَ الْمُتَّقِينَ
X
ഭയഭക്തരില്‍നിന്നു മാത്രം
﴿5:27﴾ إِلَّا الَّذِينَ عَاهَدتُّم
X
നിങ്ങള്‍ കരാറിലേര്‍പ്പെട്ടവരൊഴികെ
مِّنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
ثُمَّ لَمْ يَنقُصُوكُمْ
X
പിന്നെ അത് പാലിക്കുന്നതില്‍ നിങ്ങളോട് വീഴ്ച വരുത്താതിരിക്കുകയും ചെയ്തവര്‍
شَيْئًا
X
തീരെ, യാതൊരു
وَلَمْ يُظَاهِرُوا
X
അവര്‍ സഹായിച്ചിട്ടുമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
أَحَدًا
X
ആരെയും
فَأَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
إِلَيْهِمْ
X
അവരോട്
عَهْدَهُمْ
X
അവരുടെ കരാര്‍
إِلَىٰ مُدَّتِهِمْۚ
X
കാലാവധി വരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿9:4﴾ كَيْفَ يَكُونُ
X
എങ്ങനെ ഉണ്ടാവും
لِلْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
عَهْدٌ
X
കരാര്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَعِندَ رَسُولِهِ
X
അവന്റെ ദൂതന്റെയും അടുക്കല്‍
إِلَّا الَّذِينَ عَاهَدتُّمْ
X
നിങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടവരൊഴികെ
عِندَ الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിനടുത്ത് വച്ച്
فَمَا اسْتَقَامُوا
X
അവര്‍ നന്നായി വര്‍ത്തിക്കുന്നിടത്തോളം
لَكُمْ
X
നിങ്ങളോട്
فَاسْتَقِيمُوا
X
നിങ്ങളും നന്നായി വര്‍ത്തിക്കുക
لَهُمْۚ
X
അവരോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷമത പുലര്‍ത്തുന്നവരെ
﴿9:7﴾ إِنَّ عِدَّةَ الشُّهُورِ
X
നിശ്ചയമായും മാസങ്ങളുടെ എണ്ണം
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
اثْنَا عَشَرَ شَهْرًا
X
പന്ത്രണ്ട് മാസമാണ്
فِي كِتَابِ اللَّهِ
X
ദൈവികപ്രമാണമനുസരിച്ച്
يَوْمَ خَلَقَ
X
സൃഷ്ടിച്ച ദിവസം(തൊട്ട്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
مِنْهَا
X
അവയില്‍
أَرْبَعَةٌ
X
നാലെണ്ണം
حُرُمٌۚ
X
യുദ്ധം വിലക്കപ്പെട്ടവയാണ്
ذَٰلِكَ
X
അതാണ് (ഇതാണ്)
الدِّينُ
X
വ്യവസ്ഥ
الْقَيِّمُۚ
X
ശരിയായ
فَلَا تَظْلِمُوا
X
അതിനാല്‍ നിങ്ങള്‍ അതിക്രമം ചെയ്യാതിരിക്കുവിന്‍
فِيهِنَّ
X
അവയില്‍
أَنفُسَكُمْۚ
X
നിങ്ങളോടുതന്നെ
وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളോട്
كَافَّةً
X
ഒന്നായി
كَمَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ
كَافَّةًۚ
X
ഒന്നിച്ച്
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:36﴾ لَا يَسْتَأْذِنُكَ
X
നിന്നോട് അനുവാദം ചോദിക്കുകയില്ല
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أَن يُجَاهِدُوا
X
സമരം ചെയ്യുന്നതില്‍ നിന്ന് (വിട്ടുനില്‍ക്കാന്‍)
بِأَمْوَالِهِمْ
X
തങ്ങളുടെ ധനം കൊണ്ട്
وَأَنفُسِهِمْۗ
X
ദേഹം കൊണ്ടും
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِالْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരെ
﴿9:44﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ يَلُونَكُم
X
നിങ്ങളുടെ അടുത്തള്ളവരോട്
مِّنَ الْكُفَّارِ
X
സത്യനിഷേധികളില്‍
وَلْيَجِدُوا
X
അവര്‍ കാണട്ടെ
فِيكُمْ
X
നിങ്ങളില്‍
غِلْظَةًۚ
X
കാര്‍ക്കശ്യം
وَاعْلَمُوا
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:123﴾ إِنَّ
X
ഉറപ്പായും
الْمُتَّقِينَ
X
സൂക്ഷ്മശാലികള്‍
فِي جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളിലായിരിക്കും
وَعُيُونٍ
X
അരുവികളിലുമായിരിക്കും
﴿15:45﴾ وَقِيلَ
X
ചോദിക്കപ്പെടും
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവരോട്
مَاذَا
X
എന്താണ്
أَنزَلَ
X
ഇറക്കി(യത്)
رَبُّكُمْۚ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
خَيْرًاۗ
X
ഉത്തമമായത്
لِّلَّذِينَ أَحْسَنُوا
X
സുകൃതം ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഇഹലോകത്ത്
حَسَنَةٌۚ
X
നന്മ
وَلَدَارُ
X
ഭവനം തന്നെ
الْآخِرَةِ
X
പരലോകത്തിലെ
خَيْرٌۚ
X
ഉത്തമം
وَلَنِعْمَ
X
എത്ര മഹത്തരം
دَارُ
X
ഭവനം
الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരുടെ
﴿16:30﴾ جَنَّاتُ
X
സ്വര്‍ഗ്ഗീയ ആരാമങ്ങള്‍
عَدْنٍ
X
ശാശ്വതവാസത്തിന്റെ
يَدْخُلُونَهَا
X
അവര്‍ അതില്‍ പ്രവേശിക്കും
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُۖ
X
ആറുകള്‍
لَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അവയില്‍
مَا يَشَاءُونَۚ
X
അവര്‍ ഉദ്ദേശിക്കുന്നത്
كَذَٰلِكَ
X
അപ്രകാരം
يَجْزِي اللَّهُ
X
അല്ലാഹു പ്രതിഫലം നല്‍കുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
﴿16:31﴾ يَوْمَ
X
ദിവസം
نَحْشُرُ
X
നാം ഒരുമിച്ചു കൂട്ടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പാലിച്ചവരെ
إِلَى الرَّحْمَٰنِ
X
കാരുണ്യവാന്റെ അടുത്തേക്ക്
وَفْدًا
X
കൂട്ടമായി
﴿19:85﴾ فَإِنَّمَا يَسَّرْنَاهُ
X
എന്നാല്‍ ഇതിനെ നാം എളുപ്പമാക്കിത്തന്നിരിക്കുന്നു
بِلِسَانِكَ
X
നിന്റെ ഭാഷയിലൂടെ
لِتُبَشِّرَ
X
നീ സന്തോഷവാര്‍ത്ത അറിയിക്കുന്നതിന്ന് വേണ്ടി
بِهِ
X
അത് മുഖേന
الْمُتَّقِينَ
X
സൂക്ഷ്മതപാലിച്ച് ജീവിക്കുന്നവര്‍ക്ക്
وَتُنذِرَ
X
നീ താക്കീത് നല്‍കുന്നതിന്ന് വേണ്ടിയും
بِهِ
X
ഇത് മുഖേന
قَوْمًا
X
ഒരു ജനതക്ക്
لُّدًّا
X
മര്‍ക്കടമുഷ്ടിക്കാരായ
﴿19:97﴾ أَمْ نَجْعَلُ
X
അല്ല, നാം ആക്കുമോ
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
كَالْمُفْسِدِينَ
X
കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ
فِي الْأَرْضِ
X
ഭൂമിയില്‍
أَمْ نَجْعَلُ
X
അതല്ല, നാം ആക്കുമോ
الْمُتَّقِينَ
X
ഭക്തന്‍മാരെ
كَالْفُجَّارِ
X
തെമ്മാടികളെപ്പോലെ
﴿38:28﴾ أَوْ تَقُولَ
X
അല്ലെങ്കില്‍ പറഞ്ഞേക്കുമെന്നതിനാല്‍
لَوْ أَنَّ اللَّهَ هَدَانِي
X
അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
لَكُنتُ
X
ഞാന്‍ ആകുമായിരുന്നു
مِنَ الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ കൂട്ടത്തില്‍
﴿39:57﴾ الْأَخِلَّاءُ
X
മിത്രങ്ങള്‍
يَوْمَئِذٍ
X
അന്നാളില്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
عَدُوٌّ
X
ശത്രുവാകുന്നു
إِلَّا الْمُتَّقِينَ
X
സൂക്ഷ്മത പാലിച്ചവരൊഴികെ
﴿43:67﴾ إِنَّ الْمُتَّقِينَ
X
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍
فِي مَقَامٍ
X
വാസസ്ഥലത്തായിരിക്കും
أَمِينٍ
X
നിര്‍ഭയമായ
﴿44:51﴾ إِنَّهُمْ
X
നിശ്ചയം അവര്‍
لَن يُغْنُوا عَنكَ
X
നിനക്ക് ഉപകാരം ചെയ്യാനവര്‍ക്കാകുകയില്ല
مِنَ اللَّهِ شَيْئًاۚ
X
അല്ലാഹുവിനെതിരില്‍ യാതൊരു
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
بَعْضُهُمْ أَوْلِيَاءُ بَعْضٍۖ
X
പരസ്പരം സഹായികളാണ്
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
وَلِيُّ
X
രക്ഷാധികാരി
الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ
﴿45:19﴾ إِنَّ الْمُتَّقِينَ
X
നിശ്ചയം, സൂക്ഷ്മത പാലിക്കുന്നവര്‍
فِي جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളിലാണ്
وَعُيُونٍ
X
അരുവികളിലും
﴿51:15﴾ إِنَّ الْمُتَّقِينَ
X
നിശ്ചയം, അല്ലാഹുവെ സൂക്ഷിച്ചവര്‍
فِي جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളിലാകുന്നു
وَنَعِيمٍ
X
സൗഭാഗ്യത്തിലും
﴿52:17﴾ إِنَّ الْمُتَّقِينَ
X
ഉറപ്പായും സൂക്ഷ്മതപുലര്‍ത്തുന്നവര്‍
فِي جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളിലാകുന്നു
وَنَهَرٍ
X
അരുവികളിലും
﴿54:54﴾ إِنَّ الْمُتَّقِينَ
X
നിശ്ചയം, ഭയഭക്തിയുള്ളവര്‍
فِي ظِلَالٍ
X
തണലുകളിലായിരിക്കും
وَعُيُونٍ
X
അരുവികളിലും
﴿77:41﴾