Repeated Words in Quran

< >
Total Found : 35
نِسَاؤُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
حَرْثٌ
X
കൃഷിയിടമാണ്
لَّكُمْ
X
നിങ്ങള്‍ക്കുള്ള
فَأْتُوا
X
അതിനാല്‍ നിങ്ങള്‍ സമീപിക്കുക
حَرْثَكُمْ
X
നിങ്ങളുടെ കൃഷിയിടത്തെ
أَنَّىٰ شِئْتُمْۖ
X
നിങ്ങളുദ്ദേശിക്കും പ്രകാരം
وَقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടിചെയ്തുവെക്കുക
لِأَنفُسِكُمْۚ
X
നിങ്ങള്‍ക്ക് വേണ്ടി
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُم
X
നിങ്ങളാണെന്ന്
مُّلَاقُوهُۗ
X
അവനെ കണ്ടുമുട്ടുന്നവര്‍
وَبَشِّرِ
X
ശുഭവാര്‍ത്തയറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:223﴾ لَّا يَتَّخِذِ
X
ആക്കിവെക്കരുത്, സ്വീകരിക്കരുത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
مِن دُونِ
X
കൂടാതെ
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അങ്ങനെ
فَلَيْسَ
X
അവന് ഇല്ല
مِنَ اللَّهِ
X
അല്ലാഹുവുമായി
فِي شَيْءٍ
X
ഒരു ബന്ധവും
إِلَّا أَن تَتَّقُوا
X
നിങ്ങള്‍ കരുതലോടെ വര്‍ത്തിക്കുകയാണെങ്കില്‍
مِنْهُمْ
X
അവരുമായി
تُقَاةًۗ
X
കരുതല്‍ നടപടിയായി
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
അവനെപ്പറ്റി
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿3:28﴾ إِنَّ أَوْلَى النَّاسِ
X
തീര്‍ച്ചയായും ജനങ്ങളില്‍ ഏറ്റവും അടുത്തവര്‍
بِإِبْرَاهِيمَ
X
ഇബ്റാഹീമിനോട്
لَلَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയവരാകുന്നു
وَهَٰذَا النَّبِيُّ
X
ഈ പ്രവാചകനും
وَالَّذِينَ آمَنُواۗ
X
വിശ്വസിച്ചവരും
وَاللَّهُ وَلِيُّ
X
അല്ലാഹു രക്ഷകനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿3:68﴾ وَإِذْ غَدَوْتَ
X
നീ പുലര്‍ച്ചെ ഇറങ്ങിത്തിരിച്ച സന്ദര്‍ഭം (ഓര്‍ക്കുക)
مِنْ أَهْلِكَ
X
നിന്റെ കുടുംബത്തില്‍ നിന്ന്
تُبَوِّئُ
X
ഒരുക്കുന്നു, ഒരുക്കാന്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
مَقَاعِدَ
X
താവളങ്ങള്‍
لِلْقِتَالِۗ
X
യുദ്ധത്തിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
﴿3:121﴾ وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ لَقَدْ
X
തീര്‍ച്ചയായും
مَنَّ
X
അനുഗ്രഹിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
إِذْ بَعَثَ
X
നിയോഗിച്ചതിലൂടെ
فِيهِمْ
X
അവരിലേക്ക്
رَسُولًا
X
ഒരു ദൂതനെ
مِّنْ أَنفُسِهِمْ
X
അവരില്‍ നിന്ന് തന്നെ
يَتْلُو
X
അദ്ദേഹം ഓതിക്കേള്‍പിക്കുന്നു
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِهِ
X
അവന്റെ വചനങ്ങള്‍
وَيُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُهُمُ
X
അവരെ പഠിപ്പിക്കുകയും ചെയ്യുന്നു
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَإِن كَانُوا
X
അവര്‍ ആയിരുന്നെങ്കിലും
مِن قَبْلُ
X
അതിനു മുമ്പ്
لَفِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿3:164﴾ وَمَا أَصَابَكُمْ
X
നിങ്ങളെ ബാധിച്ച (വിപത്ത്)
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടിയ
الْجَمْعَانِ
X
രണ്ടു വിഭാഗങ്ങള്‍
فَبِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച് (ആകുന്നു)
وَلِيَعْلَمَ
X
അവന് തിരിച്ചറിയാന്‍ വേണ്ടി
الْمُؤْمِنِينَ
X
(യഥാര്‍ഥ) വിശ്വാസികളെ
﴿3:166﴾ يَسْتَبْشِرُونَ
X
അവര്‍ ആഹ്ളാദിക്കുന്നു
بِنِعْمَةٍ
X
അനുഗ്രഹം കാരണം
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَفَضْلٍ
X
ഔദാര്യവും
وَأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കുള്ള
﴿3:171﴾ مَّا كَانَ اللَّهُ
X
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
X
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
X
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
X
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
X
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
X
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَجْتَبِي
X
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
X
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
X
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:179﴾ فَقَاتِلْ
X
അതിനാല്‍ നീ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
لَا تُكَلَّفُ
X
നീ ബാധ്യത ഏല്‍പിക്കപ്പെടുന്നില്ല
إِلَّا نَفْسَكَۚ
X
നിന്റെ സ്വന്തത്തെപ്പറ്റിയല്ലാതെ
وَحَرِّضِ
X
നീ പ്രേരിപ്പിക്കുക
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
عَسَى اللَّهُ أَن يَكُفَّ
X
അല്ലാഹു തടഞ്ഞേക്കാം
بَأْسَ
X
ശക്തിയെ (പരാക്രമത്തെ)
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
وَاللَّهُ
X
അല്ലാഹു
أَشَدُّ بَأْسًا
X
അക്രമണത്തില്‍ ഏറ്റം ശക്തിയുള്ളവന്‍
وَأَشَدُّ تَنكِيلًا
X
ശിക്ഷിക്കുന്നതില്‍ ഏറ്റം കഠിനന്‍
﴿4:84﴾ لَّا يَسْتَوِي
X
സമമാവുകയില്ല
الْقَاعِدُونَ
X
ഇരിക്കുന്നവര്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ പെട്ട
غَيْرُ أُولِي الضَّرَرِ
X
വിഷമം ഉള്ളവരൊഴിച്ച്
وَالْمُجَاهِدُونَ
X
സമരം ചെയ്യുന്നവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ സമ്പത്ത് കൊണ്ട്
وَأَنفُسِهِمْۚ
X
ശരീരങ്ങള്‍ കൊണ്ടും
فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
സമരം ചെയ്യുന്നവരെ
بِأَمْوَالِهِمْ
X
അവരുടെ സമ്പത്തുകള്‍ക്കൊണ്ടും
وَأَنفُسِهِمْ
X
അവരുടെ ശരീരങ്ങള്‍(കൊണ്ടും)
عَلَى الْقَاعِدِينَ
X
(വെറുതെ)ഇരിക്കുന്നവരേക്കാള്‍
دَرَجَةًۚ
X
പദവിയില്‍
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
കൂടുതല്‍ നന്മ, സല്‍ഫലം
وَفَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
പോരാളികളെ
عَلَى الْقَاعِدِينَ
X
വെറുതെ ഇരിക്കുന്നവരേക്കാള്‍
أَجْرًا
X
പ്രതിഫലത്താല്‍
عَظِيمًا
X
മഹത്തായ
﴿4:95﴾ فَإِذَا قَضَيْتُمُ
X
അങ്ങനെ നിങ്ങള്‍ നിര്‍വ്വഹിച്ചാല്‍
الصَّلَاةَ
X
നമസ്കാരം
فَاذْكُرُوا
X
നിങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുക
اللَّهَ
X
അല്ലാഹുവിനെ
قِيَامًا
X
നില്‍ക്കുന്നവരായി (നിന്നും)
وَقُعُودًا
X
ഇരിക്കുന്നവരായും (ഇരുന്നും)
وَعَلَىٰ جُنُوبِكُمْۚ
X
നിങ്ങളുടെ പാര്‍ശ്വങ്ങളിലായും (കിടന്നും)
فَإِذَا اطْمَأْنَنتُمْ
X
നിങ്ങള്‍ ശാന്തരായാല്‍ (നിങ്ങള്‍ നിര്‍ഭയരായാല്‍)
فَأَقِيمُوا
X
നിങ്ങള്‍ (മുറപ്രകാരം) നിലനിര്‍ത്തുക, നിര്‍വഹിക്കുക
الصَّلَاةَۚ
X
നമസ്കാരം
إِنَّ الصَّلَاةَ
X
നിശ്ചയമായും നമസ്കാരം
كَانَتْ
X
അതായിരിക്കുന്നു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെമേല്‍
كِتَابًا
X
ചുമത്തപ്പെട്ട ബാധ്യത
مَّوْقُوتًا
X
സമയനിര്‍ണിതമായ (സമയബന്ധിതമായ)
﴿4:103﴾ وَمَن يُشَاقِقِ
X
അരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍
الرَّسُولَ
X
ദൈവദൂതനെ
مِن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
വ്യക്തമായതിന്
لَهُ
X
അവന്
الْهُدَىٰ
X
നേര്‍മാര്‍ഗം
وَيَتَّبِعْ
X
അവന്‍ പിന്തുടരുകയും
غَيْرَ سَبِيلِ الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം
نُوَلِّهِ
X
നാം അവനെ തിരിച്ചുവിടും
مَا تَوَلَّىٰ
X
അവന്‍ തിരിഞ്ഞുപ്രവേശിച്ച വഴിയിലൂടെ
وَنُصْلِهِ
X
നാം അവനെ കരിക്കും
جَهَنَّمَۖ
X
നരകത്തീയില്‍
وَسَاءَتْ
X
അതെത്ര ചീത്ത
مَصِيرًا
X
താവളം
﴿4:115﴾ الَّذِينَ يَتَّخِذُونَ
X
സ്വീകരിക്കുന്നവര്‍
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളായി
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെ കൂടാതെ
أَيَبْتَغُونَ
X
അവര്‍ തേടുന്നുവോ
عِندَهُمُ
X
അവരുടെ അടുക്കല്‍
الْعِزَّةَ
X
അന്തസ്സ്, പ്രതാപം
فَإِنَّ الْعِزَّةَ
X
എന്നാല്‍ തീര്‍ച്ചയായും അന്തസ്സ്
لِلَّهِ
X
അല്ലാഹുവിന്നാകുന്നു
جَمِيعًا
X
മുഴുവന്‍, പൂര്‍ണമായും
﴿4:139﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത്
الْكَافِرِينَ
X
സത്യനിഷേധികളെ
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കള്‍
مِن دُونِ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളെക്കൂടാതെ
أَتُرِيدُونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
أَن تَجْعَلُوا
X
നിങ്ങള്‍ ഉണ്ടാക്കുവാന്‍
لِلَّهِ
X
അല്ലാഹുവിന്
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
سُلْطَانًا
X
ന്യായം
مُّبِينًا
X
വ്യക്തമായ
﴿4:144﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
സ്വയം സംസ്കരിച്ചവരും
وَاعْتَصَمُوا بِاللَّهِ
X
അല്ലാഹുവിനെ മുറുകെപിടിച്ചവരും
وَأَخْلَصُوا
X
നിഷ്കളങ്കമാക്കിയവരും
دِينَهُمْ
X
അവരുടെ അനുസരണം, സമര്‍പ്പണം
لِلَّهِ
X
അല്ലാഹുവിന്
فَأُولَٰئِكَ
X
അവര്‍
مَعَ الْمُؤْمِنِينَۖ
X
സത്യവിശ്വാസികളോടൊപ്പമാണ്
وَسَوْفَ
X
പിന്നീട്
يُؤْتِ
X
നല്‍കും
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:146﴾ وَكَيْفَ
X
എങ്ങനെ
يُحَكِّمُونَكَ
X
നിന്നെ അവര്‍ വിധികര്‍ത്താവാക്കും
وَعِندَهُمُ
X
അവരുടെ അടുത്തുണ്ട്
التَّوْرَاةُ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
حُكْمُ اللَّهِ
X
അല്ലാഹുവിന്റെ വിധി
ثُمَّ
X
എന്നിട്ടും
يَتَوَلَّوْنَ
X
അവര്‍ പിന്തിരിയുന്നു
مِن بَعْدِ ذَٰلِكَۚ
X
അതിനുശേഷം
وَمَا أُولَٰئِكَ
X
അവര്‍ അല്ല
بِالْمُؤْمِنِينَ
X
വിശ്വാസികള്‍
﴿5:43﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَى النَّارِ
X
നരകത്തിന്മേല്‍
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു(പറയും)
يَا لَيْتَنَا
X
ഞങ്ങള്‍ ആയിരുന്നുവെങ്കില്‍ എത്ര നന്നായേനെ
نُرَدُّ
X
ഞങ്ങള്‍ തിരിച്ചയക്കപ്പെടുക
وَلَا نُكَذِّبَ
X
എങ്കില്‍ ഞങ്ങള്‍ തള്ളിക്കളയാതിരിക്കും
بِآيَاتِ
X
തെളിവുകളെ
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
وَنَكُونَ
X
ഞങ്ങള്‍ ആയിത്തീരുകയും ചെയ്യും
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍പെട്ടവര്‍
﴿6:27﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ كَمَا أَخْرَجَكَ
X
നിന്നെ പുറത്തിറക്കി കൊണ്ടുപോയതുപോലെ(യാണിത്)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَيْتِكَ
X
നിന്റെ വീട്ടില്‍ നിന്ന്
بِالْحَقِّ
X
ന്യായമായ കാരണത്താല്‍
وَإِنَّ
X
തീര്‍ച്ചയായും (ആയിരിക്കെ)
فَرِيقًا
X
ഒരു വിഭാഗം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍
لَكَارِهُونَ
X
ഇഷ്ടമില്ലാത്തവര്‍
﴿8:5﴾ فَلَمْ تَقْتُلُوهُمْ
X
എന്നാല്‍ നിങ്ങള്‍ അവരെ വധിച്ചിട്ടില്ല
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹുവാണ്
قَتَلَهُمْۚ
X
അവരെ വധിച്ചത്
وَمَا رَمَيْتَ
X
നീ എറിഞ്ഞിട്ടില്ല
إِذْ رَمَيْتَ
X
നീ എറിഞ്ഞപ്പോള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ, അല്ലാഹുവാണ്
رَمَىٰۚ
X
എറിഞ്ഞത്
وَلِيُبْلِيَ
X
അവന്‍ പരീക്ഷിക്കുന്നതിനു വേണ്ടിയുമാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
مِنْهُ
X
അതുമുഖേന
بَلَاءً
X
ഒരു പരീക്ഷണം
حَسَنًاۚ
X
നല്ലതായ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:17﴾ إِن تَسْتَفْتِحُوا
X
നിങ്ങള്‍ വിജയമാണ് തേടിയിരുന്നതെങ്കില്‍
فَقَدْ جَاءَكُمُ
X
ഇതാ, നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
الْفَتْحُۖ
X
(നിങ്ങള്‍ തേടിയ)വിജയം
وَإِن تَنتَهُوا
X
നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَعُودُوا
X
ഇനി നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍
نَعُدْ
X
നാം ആവര്‍ത്തിക്കും
وَلَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنكُمْ
X
നിങ്ങള്‍ക്ക്
فِئَتُكُمْ
X
നിങ്ങളുടെ സംഘം
شَيْئًا
X
ഒട്ടും
وَلَوْ كَثُرَتْ
X
അത് വലുതായാലും
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ
X
കൂടെയാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿8:19﴾ وَإِن يُرِيدُوا
X
ഇനി അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
أَن يَخْدَعُوكَ
X
നിന്നെ അവര്‍ വഞ്ചിക്കാന്‍
فَإِنَّ حَسْبَكَ اللَّهُۚ
X
തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി
هُوَ
X
അവനാണ്
الَّذِي أَيَّدَكَ
X
നിനക്ക് പിന്‍ബലം നല്‍കിയവന്‍
بِنَصْرِهِ
X
എന്റെ സഹായത്താല്‍
وَبِالْمُؤْمِنِينَ
X
സത്യവിശ്വാസികളാലും
﴿8:62﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَسْبُكَ اللَّهُ
X
നിനക്ക് അല്ലാഹു മതി
وَمَنِ
X
ആളുകള്‍ക്കും
اتَّبَعَكَ
X
അവര്‍ നിന്നെ പിന്‍പറ്റി
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿8:64﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَرِّضِ
X
നീ പ്രേരിപ്പിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَى الْقِتَالِۚ
X
യുദ്ധത്തിന്
إِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍
عِشْرُونَ
X
ഇരുപത് (പേര്‍)
صَابِرُونَ
X
ക്ഷമാശീലരായ
يَغْلِبُوا
X
അവര്‍ ജയിക്കും
مِائَتَيْنِۚ
X
ഇരുനൂറുപേരെ
وَإِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُم
X
നിങ്ങളില്‍
مِّائَةٌ
X
നൂറു (പേര്‍)
يَغْلِبُوا
X
അവര്‍ ജയിക്കും
أَلْفًا
X
ആയിരം പേരെ
مِّنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളിലെ
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാല്‍
قَوْمٌ
X
ജനം
لَّا يَفْقَهُونَ
X
അവര്‍ കാര്യബോധമില്ലാത്തവരാകുന്നു
﴿8:65﴾ أَمْ حَسِبْتُمْ
X
നിങ്ങള്‍ കരുതുന്നുണ്ടോ
أَن تُتْرَكُوا
X
നിങ്ങളെ വെറുതെ വിട്ടയക്കുമെന്ന്
وَلَمَّا يَعْلَمِ اللَّهُ
X
അല്ലാഹു അറിഞ്ഞിട്ടല്ലാതെ
الَّذِينَ جَاهَدُوا
X
സമരം നടത്തിയവരെ
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَلَمْ يَتَّخِذُوا
X
സ്വീകരിക്കാത്തവരെയും
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
وَلَا رَسُولِهِ
X
അവന്റെ ദൂതനും
وَلَا الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَلِيجَةًۚ
X
രഹസ്യക്കൂട്ടാളികളായി
وَاللَّهُ
X
അല്ലാഹു
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെ
﴿9:16﴾ ثُمَّ
X
പിന്നീട്
أَنزَلَ
X
ഇറക്കിതന്നു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
അവന്റെ(പക്കല്‍ നിന്നുള്ള) സമാധാനം
عَلَىٰ رَسُولِهِ
X
തന്റെ ദൂതന്ന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
جُنُودًا
X
കുറെ പോരാളികളെ
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَعَذَّبَ
X
അവന്‍ ശിക്ഷിക്കുകയും ചെയ്തു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
وَذَٰلِكَ
X
അതുതന്നെയാണ്
جَزَاءُ
X
പ്രതിഫലം
الْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿9:26﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാകുന്നു
فِيهَا
X
അവയില്‍
وَمَسَاكِنَ
X
പാര്‍പ്പിടങ്ങളും
طَيِّبَةً
X
ശ്രേഷ്ടമായ
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍۚ
X
നിത്യവാസത്തിനുള്ള
وَرِضْوَانٌ
X
പ്രീതിയാകുന്നു
مِّنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
أَكْبَرُۚ
X
ഏറ്റവും വലുത്
ذَٰلِكَ هُوَ
X
അതു തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:72﴾ الَّذِينَ يَلْمِزُونَ
X
കുത്തുവാക്കു പറയുന്നവര്‍
الْمُطَّوِّعِينَ
X
സ്വമനസ്സാലെ ചെയ്യുന്നവരെ
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
فِي الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَالَّذِينَ لَا يَجِدُونَ
X
കണ്ടെത്താത്തവരേയും
إِلَّا جُهْدَهُمْ
X
സ്വന്തം അധ്വാനമല്ലാതെ
فَيَسْخَرُونَ
X
അങ്ങനെ അവര്‍ പരിഹസിക്കുന്നു
مِنْهُمْۙ
X
ആ സത്യവിശ്വാസികളെ
سَخِرَ اللَّهُ
X
അല്ലാഹു പരിഹസിച്ചിരിക്കുന്നു
مِنْهُمْ
X
അവരെയും
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:79﴾ وَالَّذِينَ اتَّخَذُوا
X
ഉണ്ടാക്കിയവരുമുണ്ട്
مَسْجِدًا
X
പള്ളി
ضِرَارًا
X
ദ്രോഹം വരുത്താന്‍
وَكُفْرًا
X
(സത്യത്തെ) നിഷേധിക്കാനും
وَتَفْرِيقًا
X
ഭിന്നതയുണ്ടാക്കാനും
بَيْنَ الْمُؤْمِنِينَ
X
വിശ്വാസികള്‍ക്കിടയില്‍
وَإِرْصَادًا
X
താവളമൊരുക്കാനും
لِّمَنْ حَارَبَ
X
യുദ്ധം ചെയ്തവന്ന്
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
مِن قَبْلُۚ
X
മുമ്പ്
وَلَيَحْلِفُنَّ
X
അവര്‍ ആണയിട്ടു പറയും
إِنْ أَرَدْنَا
X
ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്
إِلَّا الْحُسْنَىٰۖ
X
നന്മയല്ലാതെ
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَشْهَدُ
X
സാക്ഷ്യം വഹിക്കുന്നു
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണെന്ന്
﴿9:107﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اشْتَرَىٰ
X
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
X
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
X
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
X
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
X
സ്വര്‍ഗം
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
X
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
X
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
X
വാഗ്ദാനമാണിത്
عَلَيْهِ
X
തന്റെമേല്‍ ബാധ്യതയായിട്ടുള്ള
حَقًّا
X
സത്യനിഷ്ഠമായ
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
وَالْقُرْآنِۚ
X
ഖുര്‍ആനിലും
وَمَنْ أَوْفَىٰ
X
പാലിക്കുന്നവന്‍ ആരുണ്ട്
بِعَهْدِهِ
X
തന്റെ കരാര്‍
مِنَ اللَّهِۚ
X
അല്ലാഹുവെക്കാള്‍
فَاسْتَبْشِرُوا
X
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
X
നിങ്ങളുടെ കച്ചവടത്തില്‍
الَّذِي بَايَعْتُم بِهِۚ
X
നിങ്ങള്‍ നടത്തിയ
وَذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:111﴾ التَّائِبُونَ
X
പശ്ചാത്തപിച്ചു മടങ്ങുന്നവര്‍
الْعَابِدُونَ
X
അല്ലാഹുവെ കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍
الْحَامِدُونَ
X
അവനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
السَّائِحُونَ
X
വ്രതമനുഷ്ടിക്കുന്നവര്‍, രാജ്യസഞ്ചാരത്തിലേര്‍പെട്ടവര്‍
الرَّاكِعُونَ
X
നമിക്കുന്നവര്‍
السَّاجِدُونَ
X
സാഷ്ടാംഗം പ്രണമിക്കുന്നവര്‍
الْآمِرُونَ
X
കല്‍പിക്കുന്നവര്‍
بِالْمَعْرُوفِ
X
നന്മ
وَالنَّاهُونَ
X
നിരോധിക്കുന്നവരും
عَنِ الْمُنكَرِ
X
തിന്മ
وَالْحَافِظُونَ
X
സൂക്ഷിക്കുന്നവര്‍
لِحُدُودِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമപരിധികളെ
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿9:112﴾ لَقَدْ جَاءَكُمْ
X
നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു
رَسُولٌ
X
ഒരു ദൂതന്‍
مِّنْ أَنفُسِكُمْ
X
നിങ്ങളില്‍നിന്നുതന്നെയുള്ള
عَزِيزٌ
X
അസഹ്യമാണ്
عَلَيْهِ
X
അദ്ദേഹത്തിന്ന്
مَا عَنِتُّمْ
X
നിങ്ങള്‍ കഷ്ടപ്പെടുന്നത്
حَرِيصٌ
X
അതീവതല്‍പരനാണ്
عَلَيْكُم
X
നിങ്ങളുടെ കാര്യത്തില്‍
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
കാരുണ്യമുള്ളവനും
﴿9:128﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
وَأَخِيهِ
X
അദ്ദേഹത്തിന്റെ സഹോദരനും
أَن تَبَوَّآ
X
നിങ്ങള്‍ ഇരുവരും ഒരുക്കുക
لِقَوْمِكُمَا
X
നിങ്ങളുടെ ജനതക്കായി
بِمِصْرَ
X
ഈജിപ്തില്‍
بُيُوتًا
X
ഏതാനും വീടുകള്‍
وَاجْعَلُوا
X
നിങ്ങളാക്കുക
بُيُوتَكُمْ
X
നിങ്ങളുടെ വീടുകളെ
قِبْلَةً
X
ഖിബ്‌ല
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
الصَّلَاةَۗ
X
നമസ്കാരം
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿10:87﴾ ثُمَّ
X
പിന്നീട്
نُنَجِّي
X
നാം രക്ഷപ്പെടുത്തും
رُسُلَنَا
X
നമ്മുടെ ദൂതന്മാരെ
وَالَّذِينَ آمَنُواۚ
X
വിശ്വാസികളെയും
كَذَٰلِكَ
X
അപ്രകാരം
حَقًّا
X
ബാധ്യതയെന്നോണം
عَلَيْنَا
X
നമ്മുടെ മേലുള്ള
نُنجِ
X
നാം രക്ഷപ്പെടുത്തുന്നു
الْمُؤْمِنِينَ
X
വിശ്വാസികളെ
﴿10:103﴾ قُلْ
X
നീ പറയൂ
يَا أَيُّهَا النَّاسُ
X
ജനങ്ങളേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي شَكٍّ
X
സംശയത്തില്‍
مِّن دِينِي
X
എന്റെ ദീനിനെക്കുറിച്ച്
فَلَا أَعْبُدُ
X
എന്നാല്‍ ഞാന്‍ ആരാധിക്കുന്നില്ല
الَّذِينَ تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
وَلَٰكِنْ
X
എന്നാല്‍
أَعْبُدُ
X
ഞാന്‍ ആരാധിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
الَّذِي يَتَوَفَّاكُمْۖ
X
നിങ്ങളെ മരിപ്പിക്കുന്നവനായ
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആകാന്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿10:104﴾ إِنَّ هَٰذَا الْقُرْآنَ
X
നിശ്ചയമായും ഈ ഖുര്‍ആന്‍
يَهْدِي
X
മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു
لِلَّتِي هِيَ أَقْوَمُ
X
ഏറ്റവും ചൊവ്വായതിലേക്ക്
وَيُبَشِّرُ
X
അത് സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
كَبِيرًا
X
വലിയ
﴿17:9﴾ قَيِّمًا
X
ചൊവ്വായ (വേദഗ്രന്ഥം)
لِّيُنذِرَ
X
താക്കീതു നല്‍കുന്നതിനു വേണ്ടി
بَأْسًا
X
ശിക്ഷയെ കുറിച്ച്
شَدِيدًا
X
കഠിനമായ
مِّن لَّدُنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
وَيُبَشِّرَ
X
സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനും
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
حَسَنًا
X
നല്ലതായ
﴿18:2﴾ فَاسْتَجَبْنَا لَهُ
X
നാം അദ്ദേഹത്തിനുത്തരം നല്‍കി
وَنَجَّيْنَاهُ
X
നാം അദ്ദേഹത്തെ രക്ഷിച്ചു
مِنَ الْغَمِّۚ
X
ദുഃഖത്തില്‍നിന്ന്
وَكَذَٰلِكَ
X
അപ്രകാരം
نُنجِي
X
നാം രക്ഷിക്കുന്നു
الْمُؤْمِنِينَ
X
വിശ്വാസികളെ
﴿21:88﴾ الزَّانِيَةُ
X
വ്യഭിചാരിണി
وَالزَّانِي
X
വ്യഭിചാരിയും
فَاجْلِدُوا
X
നിങ്ങള്‍ അടിക്കുക
كُلَّ وَاحِدٍ
X
എല്ലാ ഓരോരുത്തരേയും
مِّنْهُمَا
X
അവരില്‍പെട്ട
مِائَةَ
X
നൂറ്
جَلْدَةٍۖ
X
അടി
وَلَا تَأْخُذْكُم
X
നിങ്ങളെ പിടികൂടരുത്
بِهِمَا
X
അവരോട്
رَأْفَةٌ
X
ദയ
فِي دِينِ اللَّهِ
X
അല്ലാഹുവിന്റെ നിയമം നടത്തുന്നതില്‍
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
وَلْيَشْهَدْ
X
സാക്ഷ്യം വഹിക്കട്ടെ
عَذَابَهُمَا
X
അവരുടെ രണ്ടുപേരുടെയും ശിക്ഷക്ക്
طَائِفَةٌ
X
ഒരു സംഘം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍നിന്ന്
﴿24:2﴾ الزَّانِي
X
വ്യഭിചാരി
لَا يَنكِحُ
X
വിവാഹം കഴിക്കില്ല
إِلَّا زَانِيَةً
X
വ്യഭിചാരിണിയെയല്ലാതെ
أَوْ مُشْرِكَةً
X
അല്ലെങ്കില്‍ ബഹുദൈവാരാധകയെ
وَالزَّانِيَةُ
X
വ്യഭിചാരിണി
لَا يَنكِحُهَا
X
അവളെ വിവാഹം കഴിക്കില്ല
إِلَّا زَانٍ
X
വ്യഭിചാരിയല്ലാതെ
أَوْ مُشْرِكٌۚ
X
അല്ലെങ്കില്‍ ബഹുദൈവവിശ്വാസി
وَحُرِّمَ
X
വിലക്കപ്പെട്ടിരിക്കുന്നു
ذَٰلِكَ
X
അത്
عَلَى الْمُؤْمِنِينَ
X
വിശ്വാസികളുടെ മേല്‍
﴿24:3﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالرَّسُولِ
X
ദൂതനിലും
وَأَطَعْنَا
X
ഞങ്ങളനുസരിച്ചു
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
പിന്തിരിഞ്ഞു പോകുന്നു
فَرِيقٌ مِّنْهُم
X
അവരിലൊരുവിഭാഗം
مِّن بَعْدِ ذَٰلِكَۚ
X
അതിന് ശേഷം
وَمَا أُولَٰئِكَ
X
അവരല്ല
بِالْمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿24:47﴾ إِنَّمَا كَانَ
X
മാത്രമായിരിക്കും
قَوْلَ الْمُؤْمِنِينَ
X
വിശ്വാസികളുടെ പറച്ചില്‍
إِذَا دُعُوا
X
അവര്‍ വിളിക്കപ്പെട്ടാല്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
لِيَحْكُمَ بَيْنَهُمْ
X
അവര്‍ക്കിടയില്‍ വിധികല്‍പിക്കാന്‍
أَن يَقُولُوا
X
അവര്‍ പറയുക
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നു
وَأَطَعْنَاۚ
X
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയികള്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
نَطْمَعُ
X
ഞങ്ങള്‍ ആഗ്രഹിക്കുന്നു
أَن يَغْفِرَ
X
പൊറുത്തുതരുമെന്ന്
لَنَا
X
ഞങ്ങള്‍ക്ക്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
خَطَايَانَا
X
ഞങ്ങളുടെ പാപങ്ങളെ
أَن كُنَّا
X
ഞങ്ങളായി എന്നതിനാല്‍
أَوَّلَ
X
ആദ്യത്തവര്‍
الْمُؤْمِنِينَ
X
വിശ്വസിച്ചവരില്‍
﴿26:51﴾ فَلَوْ أَنَّ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
X
ഒരു തിരിച്ചുപോക്ക്
فَنَكُونَ
X
അപ്പോള്‍ ഉറപ്പായും ഞങ്ങള്‍ ഉള്‍പ്പെടുമായിരുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿26:102﴾ وَمَا أَنَا
X
ഞാനല്ല
بِطَارِدِ
X
ആട്ടിയകറ്റുന്നവന്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿26:114﴾ فَافْتَحْ
X
അതിനാല്‍ നീ തീരുമാനിക്കുക
بَيْنِي
X
എന്റെ ഇടയില്‍
وَبَيْنَهُمْ
X
അവരുടെ ഇടയിലും
فَتْحًا
X
(നിര്‍ണായകമായ) ഒരു തീരുമാനം
وَنَجِّنِي
X
എന്നെ നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ
وَمَن مَّعِيَ
X
എന്റെ കൂടെയുള്ളവരെയും
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿26:118﴾ وَاخْفِضْ
X
നീ താഴ്ത്തിക്കൊടുക്കുക
جَنَاحَكَ
X
നിന്റെ ചിറക്
لِمَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവര്‍ക്ക്
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿26:215﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കി
دَاوُودَ
X
ദാവൂദിന്ന്
وَسُلَيْمَانَ
X
സുലൈമാന്നും
عِلْمًاۖ
X
വിജ്ഞാനം
وَقَالَا
X
അവര്‍ രണ്ടുപേരും പറഞ്ഞു
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي فَضَّلَنَا
X
ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയവനായ
عَلَىٰ كَثِيرٍ
X
പലരെക്കാളും
مِّنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
الْمُؤْمِنِينَ
X
വിശ്വാസികളായ
﴿27:15﴾ وَأَصْبَحَ
X
ആയി
فُؤَادُ
X
മനസ്സ്
أُمِّ مُوسَىٰ
X
മൂസയുടെ മാതാവിന്റെ
فَارِغًاۖ
X
അന്യചിന്തകളില്‍ നിന്ന് ഒഴിവായത് (അസ്വസ്ഥം)
إِن كَادَتْ لَتُبْدِي بِهِ
X
അത് (അവന്റെ കാര്യം) അവള്‍ വെളിപ്പെടുത്തുമായിരുന്നു
لَوْلَا أَن رَّبَطْنَا
X
നാം ഉറപ്പിച്ചുനിര്‍ത്തിയിരുന്നില്ലെങ്കില്‍
عَلَىٰ قَلْبِهَا
X
അവളുടെ മനസ്സിനെ
لِتَكُونَ
X
(നാം അങ്ങനെ ചെയ്തത്) അവള്‍ ആവാന്‍ വേണ്ടിയാണ്
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍പെട്ടവള്‍
﴿28:10﴾ وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
أَن تُصِيبَهُم
X
അവരെ ബാധിക്കുന്നു എന്നത്
مُّصِيبَةٌ
X
വല്ല വിപത്തും
بِمَا قَدَّمَتْ
X
നേരത്തെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
أَيْدِيهِمْ
X
തങ്ങളുടെതന്നെ കൈകള്‍
فَيَقُولُوا
X
അവര്‍ പറയുകയും ചെയ്യും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَوْلَا أَرْسَلْتَ
X
നിനക്ക് നിയോഗിച്ചുകൂടായിരുന്നോ
إِلَيْنَا
X
ഞങ്ങളിലേക്ക്
رَسُولًا
X
ഒരു ദൂതനെ
فَنَتَّبِعَ
X
എങ്കില്‍ ഞങ്ങള്‍ പിന്‍പറ്റും (പിന്‍പറ്റുമായിരുന്നു)
آيَاتِكَ
X
നിന്റെ കല്‍പനകള്‍
وَنَكُونَ
X
ഞങ്ങള്‍ ആവുകയും ചെയ്യും (ചെയ്യുമായിരുന്നു)
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
وَلَقَدْ أَرْسَلْنَا
X
നിശ്ചയം നാം അയച്ചിട്ടുണ്ട്
مِن قَبْلِكَ
X
നിനക്ക് മുമ്പ്
رُسُلًا
X
(അനവധി) ദൂതന്‍മാരെ
إِلَىٰ قَوْمِهِمْ
X
അവരുടെ ജനതയിലേക്ക്
فَجَاءُوهُم
X
അങ്ങനെ അവര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَانتَقَمْنَا
X
അപ്പോള്‍ നാം പ്രതികാരം ചെയ്തു
مِنَ الَّذِينَ أَجْرَمُواۖ
X
പാപം പ്രവര്‍ത്തിച്ചവരോട്
وَكَانَ
X
ആകുന്നു
حَقًّا
X
ബാധ്യത
عَلَيْنَا
X
നമ്മുടെ മേല്‍
نَصْرُ
X
സഹായിക്കല്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿30:47﴾ النَّبِيُّ
X
പ്രവാചകന്‍
أَوْلَىٰ
X
ഉറ്റവനാണ്
بِالْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
مِنْ أَنفُسِهِمْۖ
X
സ്വന്തത്തേക്കാള്‍
وَأَزْوَاجُهُ
X
അദ്ദേഹത്തിന്റെ പത്നിമാര്‍
أُمَّهَاتُهُمْۗ
X
അവരുടെ മാതാക്കളുമാണ്
وَأُولُو الْأَرْحَامِ
X
രക്തബന്ധുക്കള്‍
بَعْضُهُمْ أَوْلَىٰ بِبَعْضٍ
X
പരസ്പരം കൂടുതല്‍ അടുപ്പമുള്ളവരാണ്
فِي كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച്
مِنَ الْمُؤْمِنِينَ
X
മറ്റുവിശ്വാസികളെക്കാളും
وَالْمُهَاجِرِينَ
X
മുഹാജിറുകളെക്കാളും
إِلَّا أَن تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നതൊഴികെ
إِلَىٰ أَوْلِيَائِكُم
X
നിങ്ങളുടെ മിത്രങ്ങളോട്
مَّعْرُوفًاۚ
X
വല്ല നന്മയും
كَانَ ذَٰلِكَ
X
ഈ വിധിയാണ്
فِي الْكِتَابِ
X
വേദപുസ്തകത്തില്‍
مَسْطُورًا
X
രേഖപ്പെടുത്തപ്പെട്ടത്
﴿33:6﴾ مِّنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളിലുണ്ട്
رِجَالٌ
X
ചിലര്‍
صَدَقُوا
X
അവര്‍ സത്യസന്ധത പുലര്‍ത്തി
مَا عَاهَدُوا اللَّهَ عَلَيْهِۖ
X
തങ്ങള്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍
فَمِنْهُم
X
അങ്ങനെ അവരിലുണ്ട്
مَّن قَضَىٰ
X
പൂര്‍ത്തീകരിച്ചവര്‍
نَحْبَهُ
X
തങ്ങളുടെ പ്രതിജ്ഞ
وَمِنْهُم
X
അവരിലുണ്ട്
مَّن يَنتَظِرُۖ
X
അതിനായി അവസരം പാര്‍ത്തിരിക്കുന്നവരും
وَمَا بَدَّلُوا تَبْدِيلًا
X
അവര്‍ (കരാറില്‍) ഒരു മാറ്റവും വരുത്തിയിട്ടില്ല
﴿33:23﴾ وَرَدَّ
X
തിരിച്ചയച്ചു
اللَّهُ
X
അല്ലാഹു
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِغَيْظِهِمْ
X
അവരുടെ കോപാഗ്നിയോടെത്തന്നെ
لَمْ يَنَالُوا
X
അവര്‍ക്ക് കിട്ടിയിട്ടില്ല
خَيْرًاۚ
X
നേട്ടം
وَكَفَى اللَّهُ
X
അല്ലാഹു തന്നെ മതി
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الْقِتَالَۚ
X
പൊരുതാന്‍
وَكَانَ اللَّهُ
X
അല്ലാഹുവാണ്
قَوِيًّا
X
കരുത്തുള്ളവന്‍
عَزِيزًا
X
പ്രതാപിയും
﴿33:25﴾ إِنَّ الْمُسْلِمِينَ
X
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
X
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
X
വിശ്വാസികളും
وَالْمُؤْمِنَاتِ
X
വിശ്വാസിനികളും
وَالْقَانِتِينَ
X
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
X
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
X
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
X
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
X
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
X
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
X
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
X
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
X
ദാനശീലരും
وَالْمُتَصَدِّقَاتِ
X
ദാനശീലകളും
وَالصَّائِمِينَ
X
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
X
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
X
ധാരാളമായി
وَالذَّاكِرَاتِ
X
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿33:35﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾ هُوَ
X
അവനാണ്
الَّذِي يُصَلِّي
X
കാരുണ്യമേകുന്നവന്‍
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَمَلَائِكَتُهُ
X
അവന്റെ മലക്കുകളും
لِيُخْرِجَكُم
X
നിങ്ങളെ നയിക്കാനാണത്
مِّنَ الظُّلُمَاتِ
X
ഇരുളില്‍ നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَكَانَ
X
അവനായിരിക്കുന്നു
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
رَحِيمًا
X
ഏറെ കരുണയുള്ളവന്‍
﴿33:43﴾ وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
بِأَنَّ لَهُم
X
തീര്‍ച്ചയായും അവര്‍ക്കുണ്ടെന്ന്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
فَضْلًا
X
അനുഗ്രഹം
كَبِيرًا
X
അതിമഹത്തായ
﴿33:47﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَحْلَلْنَا
X
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
X
നിനക്ക്
أَزْوَاجَكَ
X
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
X
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
X
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
X
നിനക്ക്
وَبَنَاتِ عَمِّكَ
X
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
X
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
X
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
X
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
X
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
X
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
X
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
X
സ്വന്തത്തെ
لِلنَّبِيِّ
X
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
X
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
X
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
X
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
X
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
X
നമുക്ക് നന്നായറിയാം
مَا فَرَضْنَا
X
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
X
അവര്‍ക്ക്
فِي أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
X
നിനക്ക്
حَرَجٌۗ
X
ഒരു പ്രയാസവും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:50﴾ وَالَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്നവര്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
വിശ്വാസിനികളെയും
بِغَيْرِ مَا اكْتَسَبُوا
X
അവര്‍ തെറ്റ് ചെയ്യാതിരിക്കെ
فَقَدِ احْتَمَلُوا
X
അവര്‍ ചമച്ചവരത്രെ
بُهْتَانًا
X
കള്ളവാര്‍ത്ത
وَإِثْمًا
X
കുറ്റവും
مُّبِينًا
X
പ്രകടമായ
﴿33:58﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
താങ്കള്‍ നിര്‍ദ്ദേശിക്കുക
لِّأَزْوَاجِكَ
X
താങ്കളുടെ പത്നിമാരോട്
وَبَنَاتِكَ
X
താങ്കളുടെ പുത്രിമാരോടും
وَنِسَاءِ الْمُؤْمِنِينَ
X
വിശ്വാസികളുടെ സ്ത്രീകളോടും
يُدْنِينَ
X
അവര്‍ താഴ്ത്തിയിടാന്‍
عَلَيْهِنَّ
X
തങ്ങളുടെ മേല്‍ (ശരീരത്തിന്‍മേല്‍)
مِن جَلَابِيبِهِنَّۚ
X
തങ്ങളുടെ മൂടുപടങ്ങള്‍
ذَٰلِكَ
X
അതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയ മാര്‍ഗ്ഗം
أَن يُعْرَفْنَ
X
അവരെ തിരിച്ചറിയാന്‍
فَلَا يُؤْذَيْنَۗ
X
അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധി
﴿33:59﴾ لِّيُعَذِّبَ
X
ശിക്ഷിക്കുന്നതിന് വേണ്ടിയാണിത്
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളെയും
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെയും
وَالْمُشْرِكَاتِ
X
ബഹുദൈവവിശ്വാസിനികളെയും
وَيَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാനും
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
വിശ്വാസികളുടെ
وَالْمُؤْمِنَاتِۗ
X
വിശ്വാസിനികളുടെയും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:73﴾ وَلَقَدْ صَدَّقَ
X
ശരിയാണെന്ന് തെളിയിച്ചു
عَلَيْهِمْ
X
അവരെ സംബന്ധിച്ച്
إِبْلِيسُ
X
ഇബ്‌ലീസ്
ظَنَّهُ
X
തന്റെ ധാരണ
فَاتَّبَعُوهُ
X
അങ്ങനെ അവര്‍ അവനെ പിന്തുടര്‍ന്നു
إِلَّا فَرِيقًا
X
ഒരു സംഘമൊഴികെ
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍
﴿34:20﴾ إِنَّهُ
X
സംശയമില്ല, അദ്ദേഹം
مِنْ عِبَادِنَا
X
നമ്മുടെ ദാസരില്‍പെട്ടവനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿37:81﴾ إِنَّهُ
X
സംശയമില്ല, അദ്ദേഹം
مِنْ عِبَادِنَا
X
നമ്മുടെ ദാസരില്‍പെട്ടവനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿37:111﴾ إِنَّهُمَا
X
തീര്‍ച്ചയായും അവരിരുവരും
مِنْ عِبَادِنَا
X
നമ്മുടെ ദാസരില്‍പെട്ടവരാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿37:122﴾ إِنَّهُ
X
നിശ്ചയം അദ്ദേഹം
مِنْ عِبَادِنَا
X
നമ്മുടെ ദാസരില്‍പെട്ടവനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളായ
﴿37:132﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിത്തന്നവനാണ്
السَّكِينَةَ
X
ശാന്തി
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
لِيَزْدَادُوا
X
അവര്‍ വര്‍ധനവ് കൈവരിക്കുന്നതിന്
إِيمَانًا
X
വിശ്വാസത്തില്‍
مَّعَ إِيمَانِهِمْۗ
X
അവരുടെ വിശ്വാസത്തോടൊപ്പം
وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلِيمًا
X
സര്‍വജ്ഞന്‍
حَكِيمًا
X
യുക്തിമാനും
﴿48:4﴾ لِّيُدْخِلَ
X
അവന്‍ പ്രവേശിപ്പിക്കുന്നതിന്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
നിത്യവാസികളായി
فِيهَا
X
അവയില്‍
وَيُكَفِّرَ
X
അവന്‍ മായ്ച്ചുകളയുന്നതിനും
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْۚ
X
അവരുടെ പാപങ്ങള്‍
وَكَانَ
X
ആയിരിക്കുന്നു
ذَٰلِكَ
X
അത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
فَوْزًا
X
വിജയം
عَظِيمًا
X
അതിമഹത്തായ
﴿48:5﴾ لَّقَدْ
X
ഉറപ്പായും
رَضِيَ
X
തൃപ്തിപ്പെട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنِ الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
إِذْ يُبَايِعُونَكَ
X
അവര്‍ നിന്നോട് പ്രതിജ്ഞ ചെയ്യുന്ന വേളയില്‍
تَحْتَ
X
ചുവട്ടില്‍വെച്ച്
الشَّجَرَةِ
X
മരത്തിന്റെ
فَعَلِمَ
X
അപ്പോള്‍ അല്ലാഹു അറിഞ്ഞു
مَا فِي قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളിലുള്ളത്
فَأَنزَلَ
X
അങ്ങനെ അവന്‍ ഇറക്കിക്കൊടുത്തു
السَّكِينَةَ
X
മനസ്സമാധാനം
عَلَيْهِمْ
X
അവര്‍ക്ക്
وَأَثَابَهُمْ
X
അവര്‍ക്ക് അവന്‍ പ്രതിഫലമായി നല്‍കി
فَتْحًا
X
വിജയം
قَرِيبًا
X
ആസന്നമായ
﴿48:18﴾ إِذْ جَعَلَ
X
പുലര്‍ത്തിയപ്പോള്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي قُلُوبِهِمُ
X
തങ്ങളുടെ മനസ്സുകളില്‍
الْحَمِيَّةَ
X
ദുരഭിമാനം
حَمِيَّةَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ ദുരഭിമാനം
فَأَنزَلَ اللَّهُ
X
അപ്പോള്‍ അല്ലാഹു ഇറക്കിക്കൊടുത്തു
سَكِينَتَهُ
X
അവന്റെ പക്കല്‍നിന്നുള്ള ശാന്തി
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
X
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ التَّقْوَىٰ
X
ഭക്തിയുടെ വചനത്തില്‍
وَكَانُوا
X
അവരായിരുന്നു
أَحَقَّ
X
ഏറ്റവും അര്‍ഹര്‍
بِهَا
X
അതിന്
وَأَهْلَهَاۚ
X
അതിന്റെ അവകാശികളും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെപ്പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿48:26﴾ وَإِن
X
എങ്കില്‍, .....യാല്‍
طَائِفَتَانِ
X
രണ്ടുവിഭാഗം
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളിലെ
اقْتَتَلُوا
X
അവര്‍ പരസ്പരം ഏറ്റുമുട്ടി...
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَاۖ
X
അവര്‍ക്കിടയില്‍
فَإِن بَغَتْ
X
പിന്നെ അതിക്രമം കാട്ടിയാല്‍
إِحْدَاهُمَا
X
അവരില്‍ ഒരു വിഭാഗം
عَلَى الْأُخْرَىٰ
X
മറുവിഭാഗത്തിനെതിരെ
فَقَاتِلُوا
X
അപ്പോള്‍ നിങ്ങള്‍ യുദ്ധം ചെയ്യുക
الَّتِي تَبْغِي
X
അതിക്രമം കാണിക്കുന്നവരോട്
حَتَّىٰ تَفِيءَ
X
അവര്‍ മടങ്ങിവരുംവരെ
إِلَىٰ أَمْرِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനയിലേക്ക്
فَإِن فَاءَتْ
X
അവര്‍ മടങ്ങിവന്നാല്‍
﴿49:9﴾