Repeated Words in Quran

< >
Total Found : 1
يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
أَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കൂ
مِمَّا رَزَقْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
مِّن قَبْلِ
X
മുമ്പായി
أَن يَأْتِيَ
X
വരുന്നതിന്
يَوْمٌ
X
ഒരു ദിവസം
لَّا بَيْعٌ
X
കച്ചവടമില്ല
فِيهِ
X
അതില്‍
وَلَا خُلَّةٌ
X
സൗഹൃദവുമില്ല
وَلَا شَفَاعَةٌۗ
X
ശുപാര്‍ശയുമില്ല
وَالْكَافِرُونَ
X
സത്യനിഷേധികള്‍
هُمُ
X
അവര്‍തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿2:254﴾ أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
സത്യനിഷേധികള്‍
حَقًّاۚ
X
യഥാര്‍ത്ഥത്തില്‍
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:151﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
التَّوْرَاةَ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
هُدًى
X
സന്മാര്‍ഗം
وَنُورٌۚ
X
വെളിച്ചവും
يَحْكُمُ
X
വിധിനടത്തുന്നു
بِهَا
X
അതനുസരിച്ച്
النَّبِيُّونَ
X
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
X
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
X
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
X
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
X
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
X
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
X
അതിന്
شُهَدَاءَۚ
X
സാക്ഷികള്‍
فَلَا تَخْشَوُا
X
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
X
ജനങ്ങളെ
وَاخْشَوْنِ
X
എന്നെ പേടിക്കുക
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
X
എന്റെ വചനങ്ങള്‍
ثَمَنًا
X
വിലയ്ക്ക്
قَلِيلًاۚ
X
നിസ്സാരമായ
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
അവിശ്വാസികള്‍
﴿5:44﴾ يُرِيدُونَ
X
അവരുദ്ദേശിക്കുന്നു
أَن يُطْفِئُوا
X
ഊതിക്കെടുത്താന്‍
نُورَ اللَّهِ
X
അല്ലാഹുവിന്റെ പ്രകാശം
بِأَفْوَاهِهِمْ
X
തങ്ങളുടെ വായകളെ കൊണ്ട്
وَيَأْبَى اللَّهُ
X
അല്ലാഹു സമ്മതിക്കുകയില്ല
إِلَّا أَن يُتِمَّ
X
പൂര്‍ണതയിലെത്തിക്കാനല്ലാതെ
نُورَهُ
X
തന്റെ പ്രകാശം
وَلَوْ كَرِهَ
X
അത് വെറുത്താലും
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿9:32﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
X
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
X
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
X
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
X
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
X
വ്യക്തമായ
﴿10:2﴾ يَا بَنِيَّ
X
എന്റെ മക്കളേ
اذْهَبُوا
X
നിങ്ങള്‍ പോകുവിന്‍
فَتَحَسَّسُوا
X
എന്നിട്ട് അന്വേഷിച്ചുനോക്കുവിന്‍
مِن يُوسُفَ
X
യൂസുഫിനെ
وَأَخِيهِ
X
അവന്റെ സഹോദരനെയും
وَلَا تَيْأَسُوا
X
നിങ്ങള്‍ നിരാശരാകരുത്
مِن رَّوْحِ اللَّهِۖ
X
അല്ലാഹുവിന്റെ കാരുണ്യത്തെസംബന്ധിച്ച്
إِنَّهُ
X
നിശ്ചയം
لَا يَيْأَسُ
X
നിരാശനാകുകയില്ല
مِن رَّوْحِ اللَّهِ
X
അല്ലാഹുവിന്റെ കാരുണ്യത്തെസംബന്ധിച്ച്
إِلَّا الْقَوْمُ
X
ജനം ഒഴികെ
الْكَافِرُونَ
X
സത്യനിഷേധികളായ
﴿12:87﴾ يَعْرِفُونَ
X
അവര്‍ക്കറിയാം
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
ثُمَّ
X
എന്നിട്ടും
يُنكِرُونَهَا
X
അവരത് നിഷേധിക്കുന്നു
وَأَكْثَرُهُمُ
X
അവരിലധിക പേരും
الْكَافِرُونَ
X
നന്ദികെട്ടവരാകുന്നു
﴿16:83﴾ وَمَن
X
ആര്
يَدْعُ
X
അവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
مَعَ اللَّهِ
X
അല്ലാഹുവിനോടൊപ്പം
إِلَٰهًا
X
ദൈവത്തെ
آخَرَ
X
മറ്റുള്ള
لَا بُرْهَانَ لَهُ
X
അവന്ന് ഒരു തെളിവുമില്ല
بِهِ
X
അതിന്
فَإِنَّمَا حِسَابُهُ
X
തീര്‍ച്ചയായും അവന്റെ വിചാരണ
عِندَ رَبِّهِۚ
X
അവന്റെ നാഥങ്കല്‍ ആകുന്നു
إِنَّهُ
X
തീര്‍ച്ചയായും
لَا يُفْلِحُ
X
വിജയിക്കില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿23:117﴾ وَيَعْبُدُونَ
X
അവര്‍ പൂജിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا لَا يَنفَعُهُمْ
X
അവര്‍ക്ക് ഗുണംചെയ്യാത്തവയെ
وَلَا يَضُرُّهُمْۗ
X
അവര്‍ക്ക് ദോഷംചെയ്യാത്തവയെയും
وَكَانَ الْكَافِرُ
X
സത്യനിഷേധിയാകുന്നു
عَلَىٰ رَبِّهِ
X
തന്റെ നാഥന്നെതിരെ
ظَهِيرًا
X
സഹായി
﴿25:55﴾ وَأَصْبَحَ
X
ആയി
الَّذِينَ
X
ഒരു കൂട്ടര്‍
تَمَنَّوْا
X
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
X
അവന്റെ സ്ഥാനം
بِالْأَمْسِ
X
ഇന്നലെ
يَقُولُونَ
X
അവര്‍ പറയുന്നു
وَيْكَأَنَّ
X
അഹോ കഷ്ടം!
اللَّهَ
X
അല്ലാഹു
يَبْسُطُ
X
ഉദാരമാക്കും
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
X
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
X
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
X
നമ്മോട്
لَخَسَفَ
X
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
X
നമ്മെയും
وَيْكَأَنَّهُ
X
അഹോ കഷ്ടം!
لَا يُفْلِحُ
X
വിജയം വരിക്കുകയില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿28:82﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَۚ
X
വേദപുസ്തകം
فَالَّذِينَ
X
ഒരു കൂട്ടര്‍
آتَيْنَاهُمُ
X
അവര്‍ക്ക് നാം നല്‍കിയിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۖ
X
ഇതില്‍
وَمِنْ هَٰؤُلَاءِ
X
ഇക്കൂട്ടരിലുമുണ്ട്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِهِۚ
X
ഇതില്‍
وَمَا يَجْحَدُ
X
തള്ളിപ്പറയുകയില്ല
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
إِلَّا الْكَافِرُونَ
X
സത്യനിഷേധികളല്ലാതെ
﴿29:47﴾ وَعَجِبُوا
X
അവര്‍ അത്ഭുതപ്പെട്ടു
أَن جَاءَهُم
X
തങ്ങളിലേക്ക് ആഗതനായതില്‍
مُّنذِرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْۖ
X
തങ്ങളില്‍ നിന്നു തന്നെയുള്ള
وَقَالَ
X
പറഞ്ഞു
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇവന്‍
سَاحِرٌ
X
ഒരു ആഭിചാരകനാകുന്നു
كَذَّابٌ
X
പെരും കള്ളനായ
﴿38:4﴾ فَادْعُوا
X
അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക
اللَّهَ
X
അല്ലാഹുവോട്
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്
الدِّينَ
X
കീഴ്വണക്കം
وَلَوْ كَرِهَ
X
(അത്) വെറുത്താലും
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿40:14﴾ فَلَمْ يَكُ يَنفَعُهُمْ
X
എന്നാല്‍ അവര്‍ക്ക് ഉപകരിച്ചില്ല
إِيمَانُهُمْ
X
അവരുടെ വിശ്വാസം
لَمَّا رَأَوْا
X
അവര്‍ കണ്ടപ്പോള്‍
بَأْسَنَاۖ
X
നമ്മുടെ ശിക്ഷ
سُنَّتَ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമമാണത്
الَّتِي قَدْ خَلَتْ
X
നടപ്പിലാക്കിക്കഴിഞ്ഞിട്ടുള്ള
فِي عِبَادِهِۖ
X
തന്റെ ദാസന്‍മാരുടെ കാര്യത്തില്‍
وَخَسِرَ
X
നഷ്ടത്തിലകപ്പെട്ടു
هُنَالِكَ
X
അവിടെ
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿40:85﴾ وَيَسْتَجِيبُ
X
അവന്‍ ഉത്തരം നല്‍കുന്നു
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَيَزِيدُهُم
X
അവര്‍ക്ക് അവന്‍ കൂടുതലായി നല്‍കുകയും ചെയ്യുന്നു
مِّن فَضْلِهِۚ
X
തന്റെ അനുഗ്രഹത്തില്‍നിന്ന്
وَالْكَافِرُونَ
X
സത്യനിഷേധികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
﴿42:26﴾ بَلْ
X
എന്നാല്‍
عَجِبُوا
X
അവര്‍ അത്ഭുതപ്പെട്ടിരിക്കുന്നു
أَن جَاءَهُم
X
അവരിലേക്ക് വന്നതിനാല്‍
مُّنذِرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْ
X
തങ്ങളില്‍നിന്നു തന്നെയുള്ള
فَقَالَ
X
അങ്ങനെ പറഞ്ഞു
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇത്
شَيْءٌ
X
കാര്യം
عَجِيبٌ
X
വിസ്മയകരമായ
﴿50:2﴾ مُّهْطِعِينَ
X
പാഞ്ഞടുക്കുന്നവരായി
إِلَى الدَّاعِۖ
X
വിളിയാളന്റെ അടുത്തേക്ക്
يَقُولُ
X
പറയും
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇത്
يَوْمٌ
X
ദിവസമാകുന്നു
عَسِرٌ
X
ക്ലേശകരമായ
يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
لِيُطْفِئُوا
X
അവര്‍ ഊതിക്കെടുത്താന്‍
نُورَ اللَّهِ
X
അല്ലാഹുവിന്റെ പ്രകാശത്തെ
بِأَفْوَاهِهِمْ
X
തങ്ങളുടെ വായകള്‍ കൊണ്ട്
وَاللَّهُ
X
അല്ലാഹു
مُتِمُّ
X
പൂര്‍ത്തിയാക്കുന്നവനാണ്
نُورِهِ
X
അവന്റെ പ്രകാശത്തെ
وَلَوْ كَرِهَ
X
വെറുത്താലും
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿61:8﴾ أَمَّنْ هَٰذَا
X
അതല്ല, ആരാണ്?
الَّذِي
X
ഇവന്‍
هُوَ جُندٌ
X
സൈനികനായിട്ടുള്ള
لَّكُمْ
X
നിങ്ങള്‍ക്ക്
يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്ന
مِّن دُونِ
X
കൂടാതെ
الرَّحْمَٰنِۚ
X
പരമകാരുണികനെ
إِنِ الْكَافِرُونَ
X
സത്യനിഷേധികളല്ല
إِلَّا فِي غُرُورٍ
X
വഞ്ചനയിലല്ലാതെ
﴿67:20﴾ وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടില്ല
أَصْحَابَ النَّارِ
X
നരകത്തിന്റെ ചുമതലക്കാരായി
إِلَّا مَلَائِكَةًۙ
X
മലക്കുകളെയല്ലാതെ
وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുമില്ല
عِدَّتَهُمْ
X
അവരുടെ എണ്ണം
إِلَّا فِتْنَةً
X
പരീക്ഷണമായിട്ടല്ലാതെ
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
لِيَسْتَيْقِنَ
X
ദൃഢബോധ്യം വരാന്‍
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍ക്ക്
الْكِتَابَ
X
വേദം
وَيَزْدَادَ
X
വര്‍ധിക്കാനും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
إِيمَانًاۙ
X
വിശ്വാസം
وَلَا يَرْتَابَ
X
സംശയത്തിലകപ്പെടാതിരിക്കാനും
الَّذِينَ
X
നല്‍കപ്പെട്ടവര്‍
أُوتُوا الْكِتَابَ
X
വേദഗ്രന്ഥം
وَالْمُؤْمِنُونَۙ
X
സത്യവിശ്വാസികളും
وَلِيَقُولَ
X
പറയാന്‍ വേണ്ടിയും
الَّذِينَ
X
യാതൊരുത്തര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
وَالْكَافِرُونَ
X
സത്യനിഷേധികളും
مَاذَا
X
എന്ത്?
أَرَادَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചു
بِهَٰذَا
X
ഇതുകൊണ്ട്
مَثَلًاۚ
X
ഒരു ഉപമയായിട്ട്
كَذَٰلِكَ
X
അവ്വിധം
يُضِلُّ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നു
مَن يَشَاءُ
X
താനുദ്ദേശിക്കുന്നവരെ
وَيَهْدِي
X
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن يَشَاءُۚ
X
താനുദ്ദേശിക്കുന്നവരെ
وَمَا يَعْلَمُ
X
അറിയുന്നില്ല
جُنُودَ
X
സൈന്യങ്ങളെ സംബന്ധിച്ച്
رَبِّكَ
X
നിന്റെ നാഥന്റെ
إِلَّا هُوَۚ
X
അവനല്ലാതെ
وَمَا هِيَ
X
ഇതല്ല
إِلَّا ذِكْرَىٰ
X
ഒരുദ്ബോധനമല്ലാതെ
لِلْبَشَرِ
X
മനുഷ്യര്‍ക്ക്
﴿74:31﴾ إِنَّا
X
നിശ്ചയം നാം
أَنذَرْنَاكُمْ
X
നാം നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു
عَذَابًا
X
ശിക്ഷയെ സംബന്ധിച്ച്
قَرِيبًا
X
ആസന്നമായ
يَوْمَ يَنظُرُ
X
നോക്കുന്ന ദിവസം
الْمَرْءُ
X
മനുഷ്യന്‍
مَا قَدَّمَتْ
X
മുന്‍കൂട്ടി ചെയ്തുവെച്ചത്
يَدَاهُ
X
തന്റെ ഇരു കരങ്ങളും
وَيَقُولُ
X
പറയുകയും ചെയ്യുന്ന(ദിവസം)
الْكَافِرُ
X
സത്യനിഷേധി
يَا لَيْتَنِي
X
ഞാനാണെങ്കില്‍ എത്രനന്നായിരുന്നു
كُنتُ
X
ഞാനായിരുന്നു(വെങ്കില്‍)
تُرَابًا
X
മണ്ണ്
﴿78:40﴾ قُلْ
X
നീ പറയുക
يَا أَيُّهَا الْكَافِرُونَ
X
അല്ലയോ സത്യനിഷേധികളേ
﴿109:1﴾