Repeated Words in Quran

< >
Total Found : 1
ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ زُيِّنَ
X
മനോഹരമായി തോന്നിയിരിക്കുന്നു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
الْحَيَاةُ الدُّنْيَا
X
ഐഹികജീവിതം
وَيَسْخَرُونَ
X
അവര്‍ പരിഹസിക്കുന്നു
مِنَ الَّذِينَ آمَنُواۘ
X
സത്യവിശ്വാസികളെ
وَالَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവര്‍
فَوْقَهُمْ
X
അപ്പോള്‍ അവര്‍ക്ക് മീതെയാണ്
يَوْمَ الْقِيَامَةِۗ
X
അന്ത്യനാളില്‍
وَاللَّهُ
X
അല്ലാഹു
يَرْزُقُ
X
വിഭവങ്ങള്‍ നല്‍കുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿2:212﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَىٰ
X
ഈസാ
إِنِّي
X
നിശ്ചയം ഞാന്‍
مُتَوَفِّيكَ
X
നിന്നെ പൂര്‍ണമായി ഏറ്റെടുക്കുന്നവനാകുന്നു
وَرَافِعُكَ
X
നിന്നെ ഉയര്‍ത്തുന്നവനുമാണ്
إِلَيَّ
X
എന്നിലേക്ക്
وَمُطَهِّرُكَ
X
നിന്നെ ശുദ്ധീകരിക്കുന്നവനുമാണ്,(നിന്നെ രക്ഷപ്പെടുത്തുന്നവനാണ്‌)
مِنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളില്‍ നിന്ന്
وَجَاعِلُ
X
ആക്കുന്നവനുമാകുന്നു
الَّذِينَ اتَّبَعُوكَ
X
നിന്നെ പിന്‍പറ്റിയവരെ
فَوْقَ
X
മീതെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
إِلَىٰ يَوْمِ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
ثُمَّ
X
പിന്നെ
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأَحْكُمُ
X
അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فِيمَا
X
ഏതൊന്നില്‍
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿3:55﴾ إِنَّ الَّذِينَ يَشْتَرُونَ
X
നിശ്ചയമായും വാങ്ങുന്നവര്‍
بِعَهْدِ اللَّهِ
X
അല്ലാഹുവോടുള്ള പ്രതിജ്ഞകൊണ്ട്
وَأَيْمَانِهِمْ
X
സ്വന്തം ശപഥങ്ങളും
ثَمَنًا
X
വില
قَلِيلًا
X
തുഛമായ
أُولَٰئِكَ
X
അവര്‍
لَا خَلَاقَ
X
ഒരു വിഹിതവുമില്ല
لَهُمْ
X
അവര്‍ക്ക്
فِي الْآخِرَةِ
X
പരലോകത്ത്
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
وَلَا يَنظُرُ
X
നോക്കുകയുമില്ല
إِلَيْهِمْ
X
അവരിലേക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿3:77﴾ وَمَا كَانَ
X
ഉണ്ടാവില്ല
لِنَبِيٍّ
X
ഒരു പ്രവാചകനില്‍നിന്നും
أَن يَغُلَّۚ
X
വഞ്ചന നടത്തുകയെന്നത്
وَمَن يَغْلُلْ
X
ആരെങ്കിലും വഞ്ചി(ച്ചെടുത്താല്‍)ച്ചാല്‍
يَأْتِ
X
അവന്‍ വരും
بِمَا غَلَّ
X
താന്‍ വഞ്ചിച്ചെടുത്തതുമായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
ثُمَّ
X
പിന്നെ
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ നേടിയതി(ന്റെ ഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതിക്കിരയാവുകയില്ല, അക്രമിക്കപ്പെടുന്നതല്ല
﴿3:161﴾ وَلَا يَحْسَبَنَّ
X
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
X
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
X
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
X
അത് ഗുണമാണെന്ന്
لَّهُمۖ
X
അവര്‍ക്ക്
بَلْ هُوَ
X
മറിച്ച്, അത്
شَرٌّ
X
ദോഷമാണ്
لَّهُمْۖ
X
അവര്‍ക്ക്
سَيُطَوَّقُونَ
X
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
X
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
X
അല്ലാഹുവിനാണ്
مِيرَاثُ
X
(അന്തിമമായ) അവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
X
നന്നായി അറിയുന്നവന്‍(ആകുന്നു)
﴿3:180﴾ كُلُّ نَفْسٍ
X
എല്ലാ ദേഹവും (മനുഷ്യരും)
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണം
وَإِنَّمَا تُوَفَّوْنَ
X
നിശ്ചയം, പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
أُجُورَكُمْ
X
നിങ്ങളുടെ (കര്‍മ) ഫലങ്ങള്‍(മാത്രമാണ്)
يَوْمَ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (മാത്രമാണ്)
فَمَن
X
അപ്പോള്‍ ആര്‍
زُحْزِحَ
X
അകറ്റപ്പെട്ടു
عَنِ النَّارِ
X
നരകത്തില്‍നിന്ന്
وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
الْجَنَّةَ
X
സ്വര്‍ഗത്തില്‍
فَقَدْ فَازَۗ
X
തീര്‍ച്ചയായും അവന്‍ വിജയം വരിച്ചു
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
إِلَّا مَتَاعُ
X
ചരക്കല്ലാതെ
الْغُرُورِ
X
വഞ്ചനയുടെ
﴿3:185﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَآتِنَا
X
നീ ഞങ്ങള്‍ക്ക് നല്‍കേണമേ
مَا وَعَدتَّنَا
X
നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്
عَلَىٰ رُسُلِكَ
X
നിന്റെ ദൂതന്‍മാരിലൂടെ
وَلَا تُخْزِنَا
X
നീ ഞങ്ങളെ നിന്ദിക്കരുതേ
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّكَ
X
നിശ്ചയമായും നീ
لَا تُخْلِفُ
X
നീ ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿3:194﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
لَيَجْمَعَنَّكُمْ
X
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിത്തെഴുന്നേല്‍പ് നാളി(ലേക്ക്)ല്‍
لَا رَيْبَ فِيهِۗ
X
അതില്‍ സംശയമില്ല
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറ്റം സത്യം പറയുന്നവന്‍
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
حَدِيثًا
X
വര്‍ത്തമാനങ്ങളില്‍
﴿4:87﴾ هَا أَنتُمْ هَٰؤُلَاءِ
X
നിങ്ങളിതാ
جَادَلْتُمْ
X
തര്‍ക്കിക്കുന്നു (വാദിക്കുന്നു)
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
فَمَن يُجَادِلُ
X
എന്നാല്‍ ആരാണ് തര്‍ക്കിക്കുക
اللَّهَ
X
അല്ലാഹുവിനോട്
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
أَم مَّن
X
അല്ലെങ്കില്‍ ആരാണ്
يَكُونُ
X
ആവുക
عَلَيْهِمْ
X
അവരുടെമേല്‍
وَكِيلًا
X
വക്കാലത്ത്(ബാധ്യത) ഏറ്റെടുക്കുന്നവന്‍
﴿4:109﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ وَإِن مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ ഇല്ല
إِلَّا لَيُؤْمِنَنَّ
X
തീര്‍ച്ചയായും വിശ്വസിക്കാതെ
بِهِ
X
അദ്ദേഹത്തില്‍
قَبْلَ مَوْتِهِۖ
X
അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
يَكُونُ
X
അദ്ദേഹം ആകും
عَلَيْهِمْ
X
അവര്‍ക്കെതിരെ
شَهِيدًا
X
സാക്ഷി
﴿4:159﴾ وَمِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍നിന്നും
إِنَّا
X
തീര്‍ച്ചയായും നാം
نَصَارَىٰ
X
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
X
നാം വാങ്ങി
مِيثَاقَهُمْ
X
അവരുടെ കരാര്‍
فَنَسُوا
X
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
X
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
X
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
X
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
X
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿5:14﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ قُل
X
നീ പറയുക(ചോദിക്കുക)
لِّمَن
X
ആരുടെതാണ്?
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലുള്ളതും
قُل
X
താങ്കള്‍ പറയുക
لِّلَّهِۚ
X
അല്ലാഹുവിന്റേതാണ്
كَتَبَ عَلَىٰ
X
അവന്‍ നിശ്ചയിച്ചു
نَفْسِهِ
X
സ്വന്തം ബാധ്യതയായി
الرَّحْمَةَۚ
X
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലേക്ക്
لَا رَيْبَ
X
സംശയമേയില്ല
فِيهِۚ
X
അതില്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:12﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ وَإِذْ تَأَذَّنَ
X
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
X
നിന്റെ നാഥന്‍
لَيَبْعَثَنَّ
X
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
X
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
X
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
X
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِۖ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿7:167﴾ وَإِذْ أَخَذَ
X
പുറത്തെടുത്ത സന്ദര്‍ഭവും (ഓര്‍ക്കുക)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَنِي آدَمَ
X
ആദം സന്തതികളില്‍ നിന്ന്
مِن ظُهُورِهِمْ
X
അഥവാ അവരുടെ മുതുകുകളില്‍ നിന്ന്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَأَشْهَدَهُمْ
X
അവരെ അവന്‍ സാക്ഷിയാക്കുകയും ചെയ്തു
عَلَىٰ أَنفُسِهِمْ
X
അവരുടെ മേല്‍
أَلَسْتُ
X
ഞാനല്ലയോ
بِرَبِّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറഞ്ഞു
بَلَىٰۛ
X
അതെ
شَهِدْنَاۛ
X
ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു
أَن تَقُولُوا
X
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങളായിരുന്നു
عَنْ هَٰذَا
X
ഇതേകുറിച്ച്
غَافِلِينَ
X
അശ്രദ്ധര്‍
﴿7:172﴾ وَمَا ظَنُّ
X
വിചാരം എന്തായിരിക്കും
الَّذِينَ يَفْتَرُونَ
X
കള്ളം ചമച്ചുണ്ടാക്കുന്നവരുടെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനത്തോട്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿10:60﴾ وَلَقَدْ بَوَّأْنَا
X
തീര്‍ച്ചയായും നാം ഒരുക്കിക്കൊടുത്തു
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
مُبَوَّأَ صِدْقٍ
X
മെച്ചപ്പെട്ട താവളം
وَرَزَقْنَاهُم
X
നാം അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
X
വിശിഷ്ടവിഭവങ്ങളില്‍ നിന്ന്
فَمَا اخْتَلَفُوا
X
പിന്നെ അവര്‍ ഭിന്നിച്ചിട്ടില്ല
حَتَّىٰ جَاءَهُمُ
X
അവര്‍ക്ക് വന്നുകിട്ടും വരെ
الْعِلْمُۚ
X
വേദവിജ്ഞാനം
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ തീര്‍പ്പ് കല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا
X
ഒന്നില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿10:93﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ الدُّنْيَا
X
ഈ ഐഹിക ജീവിതത്തില്‍
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുനേല്‍പ്പുനാളിലും
أَلَا
X
അറിയുക
إِنَّ عَادًا
X
തീര്‍ച്ചയായും ആദ് ജനത
كَفَرُوا
X
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّعَادٍ
X
ആദിന്ന്
قَوْمِ هُودٍ
X
ഹൂദിന്റെ ജനതയായ
﴿11:60﴾ يَقْدُمُ
X
(ഫറവോന്‍) മുന്നിലുണ്ടാകും
قَوْمَهُ
X
തന്റെ ജനതയുടെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فَأَوْرَدَهُمُ
X
അങ്ങനെ അവനവരെ നയിക്കും
النَّارَۖ
X
നരകത്തീയിലേക്ക്
وَبِئْسَ الْوِرْدُ
X
ഏറ്റവും ചീത്ത ഇടമാണത്
الْمَوْرُودُ
X
ചെന്നെത്താവുന്ന
﴿11:98﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ
X
ഇഹലോകത്ത്
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുനേല്‍പു നാളിലും
بِئْسَ الرِّفْدُ
X
ഏറ്റവും മോശമായ സമ്മാനമാണത്
الْمَرْفُودُ
X
നല്‍കപ്പെട്ട
﴿11:99﴾ لِيَحْمِلُوا
X
അവര്‍ വഹിക്കുന്നതിനായി
أَوْزَارَهُمْ
X
അവരുടെ ഭാരങ്ങളെ
كَامِلَةً
X
പൂര്‍ണ്ണമായും
يَوْمَ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَمِنْ أَوْزَارِ
X
ഭാരങ്ങളില്‍ നിന്ന്(ചിലതും)
الَّذِينَ يُضِلُّونَهُم
X
അവര്‍ വഴിപിഴപ്പിക്കുന്നവരുടെ
بِغَيْرِ عِلْمٍۗ
X
ഒരു വിവരവുമില്ലാതെ
أَلَا
X
അറിയുക
سَاءَ
X
(വളരെ) ചീത്തയായി
مَا يَزِرُونَ
X
അവര്‍ വഹിക്കുന്നത്
﴿16:25﴾ ثُمَّ
X
പിന്നീട്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُخْزِيهِمْ
X
അവന്‍ അവരെ അപമാനിക്കും
وَيَقُولُ
X
അവന്‍ ചോദിക്കുകയും ചെയ്യും
أَيْنَ
X
എവിടെ
شُرَكَائِيَ
X
എന്റെ പങ്കാളികള്‍
الَّذِينَ
X
ഒരുത്തര്‍
كُنتُمْ
X
നിങ്ങളായിരുന്നു
تُشَاقُّونَ
X
നിങ്ങള്‍ ചേരിതിരിഞ്ഞു മല്‍സരിക്കുന്നു
فِيهِمْۚ
X
അവരുടെ കാര്യത്തില്‍
قَالَ
X
പറയുകയായി
الَّذِينَ أُوتُوا الْعِلْمَ
X
വിജ്ഞാനം നല്‍കപ്പെട്ടവര്‍
إِنَّ الْخِزْيَ
X
നിശ്ചയമായും അപമാനം
الْيَوْمَ
X
ഇന്ന്
وَالسُّوءَ
X
ദുസ്ഥിതിയും
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്കാകുന്നു
﴿16:27﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّتِي
X
ഒരുവളെപ്പോലെ
نَقَضَتْ
X
അവള്‍ ഉടച്ചു (പൊട്ടിച്ചു)
غَزْلَهَا
X
അവളുടെ നൂല്‍
مِن بَعْدِ
X
ശേഷം
قُوَّةٍ
X
ശക്തമായതിന്റെ
أَنكَاثًا
X
ഇഴകളായി
تَتَّخِذُونَ
X
നിങ്ങള്‍ സ്വീകരിക്കുന്നു
أَيْمَانَكُمْ
X
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
X
ചതിപ്രയോഗമായി
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
أَن تَكُونَ
X
ആയിത്തീരാന്‍ വേണ്ടി
أُمَّةٌ
X
ഒരു വിഭാഗം
هِيَ أَرْبَىٰ
X
ഏറെ വളര്‍ന്നത്
مِنْ أُمَّةٍۚ
X
(മറ്റൊരു) വിഭാഗത്തേക്കാള്‍
إِنَّمَا يَبْلُوكُمُ
X
നിങ്ങളെ പരീക്ഷിക്കുന്നതിന് മാത്രമാണ്
اللَّهُ
X
അല്ലാഹു
بِهِۚ
X
അത് നിമിത്തം
وَلَيُبَيِّنَنَّ
X
തീര്‍ച്ചയായും അവന്‍ വ്യക്തമാക്കിത്തരിക തന്നെ ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
مَا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെ
فِيهِ
X
അതില്‍
تَخْتَلِفُونَ
X
ഭിന്നിച്ചു കൊണ്ടിരുന്നവര്‍
﴿16:92﴾ إِنَّمَا
X
തീര്‍ച്ചയായും
جُعِلَ
X
നിശ്ചയിക്കപ്പെട്ടു
السَّبْتُ
X
സാബത്ത് ദിനാചരണം
عَلَى
X
ഒരു കൂട്ടര്‍ക്ക് മാത്രമാണ്
الَّذِينَ اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِيهِۚ
X
അതില്‍
وَإِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لَيَحْكُمُ
X
തീര്‍പ്പ് കല്‍പിക്കുക തന്നെ ചെയ്യും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فِيمَا
X
ഒരു കാര്യത്തില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿16:124﴾ وَكُلَّ إِنسَانٍ
X
എല്ലാ മനുഷ്യനും
أَلْزَمْنَاهُ
X
നാം അവനോട് ബന്ധിച്ചിരിക്കുന്നു
طَائِرَهُ
X
അവന്റെ ഭാഗധേയം
فِي عُنُقِهِۖ
X
അവന്റെ കഴുത്തില്‍
وَنُخْرِجُ
X
നാം പുറത്തെടുക്കും
لَهُ
X
അവന്ന്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كِتَابًا
X
ഒരു ഗ്രന്ഥം
يَلْقَاهُ
X
അതവന്‍ കാണും
مَنشُورًا
X
നിവര്‍ത്തപ്പെട്ടതായി
﴿17:13﴾ وَإِن مِّن قَرْيَةٍ
X
ഒരു നാടുമില്ല
إِلَّا نَحْنُ
X
നാം ആയിട്ടല്ലാതെ
مُهْلِكُوهَا
X
അതിനെ നശിപ്പിക്കുന്നവര്‍
قَبْلَ
X
മുമ്പ്
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിന്റെ
أَوْ مُعَذِّبُوهَا
X
അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍
عَذَابًا
X
ശിക്ഷ
شَدِيدًاۚ
X
കഠിനമായ
كَانَ ذَٰلِكَ
X
അതാണ്
فِي الْكِتَابِ
X
(അടിസ്ഥാന)ഗ്രന്ഥത്തില്‍
مَسْطُورًا
X
രേഖപ്പെടുത്തപ്പെട്ടത്
﴿17:58﴾ قَالَ
X
അവന്‍ പറഞ്ഞു
أَرَأَيْتَكَ
X
നീ കണ്ടുവോ
هَٰذَا الَّذِي
X
ഈയൊരുത്തനെ
كَرَّمْتَ
X
നീ ആദരിച്ചു
عَلَيَّ
X
എന്നേക്കാള്‍
لَئِنْ أَخَّرْتَنِ
X
നീ എന്നെ പിന്തിക്കുമെങ്കില്‍
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
لَأَحْتَنِكَنَّ
X
തീര്‍ച്ചയായും ഞാന്‍ കീഴ്പെടുത്തുകതന്നെചെയ്യും
ذُرِّيَّتَهُ
X
അവന്റെ സന്താനങ്ങളെ
إِلَّا قَلِيلًا
X
കുറച്ചുപേര്‍ ഒഴികെ
﴿17:62﴾ وَمَن
X
ആരെ
يَهْدِ اللَّهُ
X
അല്ലാഹു നേര്‍വഴിയിലാക്കുന്നു
فَهُوَ
X
അപ്പോള്‍ അവനാണ്
الْمُهْتَدِۖ
X
നേര്‍മാര്‍ഗം പ്രാപിച്ചവന്‍
وَمَن
X
ആരെ
يُضْلِلْ
X
അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നു
فَلَن تَجِدَ
X
അപ്പോള്‍ നീ കണ്ടെത്തുകയില്ല
لَهُمْ
X
അവര്‍ക്ക്
أَوْلِيَاءَ
X
യാതൊരു രക്ഷകനെയും
مِن دُونِهِۖ
X
അവനെ കൂടാതെ
وَنَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്നതുമാണ്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
عَلَىٰ وُجُوهِهِمْ
X
അവരുടെ മുഖങ്ങളിലായി (മുഖംകുത്തി)
عُمْيًا
X
അന്ധരായിട്ടും
وَبُكْمًا
X
ഊമകളായിട്ടും
وَصُمًّاۖ
X
ബധിരന്മാരായിട്ടും
مَّأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാകുന്നു
كُلَّمَا خَبَتْ
X
അത് അണയുമ്പോഴെല്ലാം
زِدْنَاهُمْ
X
അവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചുകൊടുക്കും
سَعِيرًا
X
ആളിക്കത്തുന്ന തീ
﴿17:97﴾ أُولَٰئِكَ
X
അവരാണ്
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
بِآيَاتِ
X
ദൃഷ്ടാന്തങ്ങളെ
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَلِقَائِهِ
X
അവനെ കണ്ടുമുട്ടുന്നതിനെയും
فَحَبِطَتْ
X
അങ്ങനെ പാഴായി
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فَلَا نُقِيمُ
X
നാം നിലനിര്‍ത്തുന്നതല്ല
لَهُمْ
X
അവര്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَزْنًا
X
ഒരു തൂക്കവും (ഒരു വിലയും)
﴿18:105﴾ وَكُلُّهُمْ
X
അവരെല്ലാവരും
آتِيهِ
X
അവന്റെ അടുക്കല്‍ വരുന്നതാണ്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فَرْدًا
X
ഒറ്റക്കായി
﴿19:95﴾ مَّنْ
X
ആര്‍
أَعْرَضَ
X
അവഗണിച്ചു
عَنْهُ
X
അതിനെ
فَإِنَّهُ
X
നിശ്ചയമായും അവന്‍
يَحْمِلُ
X
വഹിക്കും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍
وِزْرًا
X
(കുറ്റത്തിന്റെ) ഭാരം
﴿20:100﴾ خَالِدِينَ
X
നിത്യവാസികളായിട്ട്
فِيهِۖ
X
അതില്‍
وَسَاءَ
X
വളരെ ദുഷിച്ചതായിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
حِمْلًا
X
ഭാരം
﴿20:101﴾ وَمَنْ
X
ആര്
أَعْرَضَ
X
അവഗണിച്ചു
عَن ذِكْرِي
X
എന്റെ ഉല്‍ബോധനത്തെ
فَإِنَّ
X
അപ്പോള്‍ നിശ്ചയമായും
لَهُ
X
അവനുണ്ട്
مَعِيشَةً
X
ജീവിതം
ضَنكًا
X
ഇടുങ്ങിയ
وَنَحْشُرُهُ
X
അവനെ നാം ഒരുമിച്ചുകൂട്ടും
يَوْمَ الْقِيَامَةِ
X
പുനരുത്ഥാന നാളില്‍
أَعْمَىٰ
X
അന്ധനായി
﴿20:124﴾ وَنَضَعُ
X
നാം സ്ഥാപിക്കും
الْمَوَازِينَ
X
തുലാസുകള്‍
الْقِسْطَ
X
നീതിപൂര്‍ണമായ
لِيَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فَلَا تُظْلَمُ
X
അനീതി കാണിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളോടും
شَيْئًاۖ
X
അല്‍പവും
وَإِن كَانَ
X
ആയിരുന്നാലും
مِثْقَالَ
X
തൂക്കം
حَبَّةٍ مِّنْ خَرْدَلٍ
X
കടുകുമണി
أَتَيْنَا بِهَاۗ
X
നാം അത് കൊണ്ട് വരും
وَكَفَىٰ بِنَا
X
നാം തന്നെ മതി
حَاسِبِينَ
X
കണക്കുനോക്കുന്നവരായി
﴿21:47﴾ ثَانِيَ
X
കോട്ടിക്കൊണ്ട്
عِطْفِهِ
X
തന്റെ ചുമല്
لِيُضِلَّ
X
വഴിപിഴപ്പിക്കാന്‍
عَن سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗ്ഗത്തില്‍ നിന്ന്
لَهُ
X
അവനുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
നിന്ദ്യത
وَنُذِيقُهُ
X
നാമവനെ രുചിപ്പിക്കും
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കരിക്കുന്ന
﴿22:9﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസികള്‍
وَالَّذِينَ هَادُوا
X
യഹൂദമതം സ്വീകരിച്ചവരും
وَالصَّابِئِينَ
X
സാബിഉകളും
وَالنَّصَارَىٰ
X
കൃസ്ത്യാനികളും
وَالْمَجُوسَ
X
മജൂസികളും
وَالَّذِينَ أَشْرَكُوا
X
ബഹുദൈവാരാധകരും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَفْصِلُ
X
തീര്‍പ്പ് കല്‍പ്പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
شَهِيدٌ
X
സാക്ഷിയാണ്
﴿22:17﴾ اللَّهُ يَحْكُمُ
X
അല്ലാഹു തീര്‍പ്പ് കല്‍പിക്കുന്നു
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
പുനരുത്ഥാന നാളില്‍
فِيمَا كُنتُمْ فِيهِ
X
നിങ്ങളായിരിക്കുന്നതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നു
﴿22:69﴾ ثُمَّ
X
പിന്നെ
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
تُبْعَثُونَ
X
നിങ്ങള്‍ എഴുന്നേല്‍പ്പിക്കപ്പെടും
﴿23:16﴾ يُضَاعَفْ
X
ഇരട്ടിക്കപ്പെടും
لَهُ
X
അവന്
الْعَذَابُ
X
ശിക്ഷ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَيَخْلُدْ
X
എന്നെന്നും കഴിയേണ്ടിവരും
فِيهِ
X
അതില്‍
مُهَانًا
X
നിന്ദിതനായി
﴿25:69﴾ وَجَعَلْنَاهُمْ
X
നാം അവരെ ആക്കി
أَئِمَّةً
X
നേതാക്കള്‍
يَدْعُونَ
X
അവര്‍ ക്ഷണിക്കും
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
لَا يُنصَرُونَ
X
അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല
﴿28:41﴾ وَأَتْبَعْنَاهُمْ
X
അവരുടെ പിന്നാലെ നാം അയച്ചു
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
لَعْنَةًۖ
X
ശാപം
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
هُم
X
അവരായിരിക്കും
مِّنَ الْمَقْبُوحِينَ
X
നീചന്‍മാരില്‍പെട്ടവര്‍
﴿28:42﴾ أَفَمَن
X
അപ്പോളൊരുത്തനാണോ
وَعَدْنَاهُ
X
നാം അവന് വാഗ്ദാനം ചെയ്തു
وَعْدًا حَسَنًا
X
നല്ലൊരു വാഗ്ദാനം
فَهُوَ
X
എന്നിട്ടവന്‍
لَاقِيهِ
X
അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ്
كَمَن
X
ഒരുത്തനെപ്പോലെ
مَّتَّعْنَاهُ
X
നാം അവനെ ആസ്വദിപ്പിച്ചു
مَتَاعَ
X
വിഭവങ്ങള്‍
الْحَيَاةِ
X
ജീവിത
الدُّنْيَا
X
ഭൗതിക
ثُمَّ
X
പിന്നെ
هُوَ
X
അവനായിരിക്കും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുദിവസത്തില്‍
مِنَ الْمُحْضَرِينَ
X
(നോവേറിയ ശിക്ഷക്കായി) ഹാജരാക്കപ്പെടുന്നവരില്‍
﴿28:61﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
إِن جَعَلَ اللَّهُ
X
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
X
നിങ്ങളില്‍
اللَّيْلَ
X
രാവിനെ
سَرْمَدًا
X
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
مَنْ إِلَٰهٌ غَيْرُ
X
മറ്റേതു ദൈവമാണുള്ളത്
اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم
X
നിങ്ങള്‍ക്കെത്തിച്ചുതരാന്‍
بِضِيَاءٍۖ
X
വെളിച്ചം
أَفَلَا تَسْمَعُونَ
X
നിങ്ങള്‍ കേള്‍ക്കുന്നില്ലേ
﴿28:71﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
إِن جَعَلَ اللَّهُ
X
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
X
നിങ്ങള്‍ക്ക്
النَّهَارَ
X
പകലിനെ
سَرْمَدًا
X
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
مَنْ إِلَٰهٌ
X
മറ്റേതു ദൈവമാണുള്ളത്
غَيْرُ اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുതരാന്‍
بِلَيْلٍ
X
ഒരു രാവിനെ
تَسْكُنُونَ
X
നിങ്ങള്‍ക്ക് വിശ്രമിക്കാന്‍
فِيهِۖ
X
അതില്‍
أَفَلَا تُبْصِرُونَ
X
നിങ്ങള്‍ കണ്ടറിയുന്നില്ലേ
﴿28:72﴾ وَلَيَحْمِلُنَّ
X
അവര്‍ വഹിക്കുക തന്നെ ചെയ്യും
أَثْقَالَهُمْ
X
തങ്ങളുടെ പാപഭാരങ്ങള്‍
وَأَثْقَالًا
X
വേറെയും പാപഭാരങ്ങള്‍
مَّعَ أَثْقَالِهِمْۖ
X
അവരുടെ പാപഭാരങ്ങളോടൊപ്പം
وَلَيُسْأَلُنَّ
X
അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുനേല്‍പുനാളില്‍
عَمَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതിനെ കുറിച്ച്
﴿29:13﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا اتَّخَذْتُم
X
നിശ്ചയം നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
أَوْثَانًا
X
ചില വിഗ്രഹങ്ങളെ
مَّوَدَّةَ
X
സ്നേഹം കാരണം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയിലുള്ള
فِي الْحَيَاةِ الدُّنْيَاۖ
X
ഇഹലോക ജീവിതത്തില്‍
ثُمَّ
X
പിന്നെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يَكْفُرُ
X
തള്ളിപ്പറയും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بِبَعْضٍ
X
മറ്റു ചിലരെ
وَيَلْعَنُ
X
ശപിക്കുകയും ചെയ്യും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
وَمَأْوَاكُمُ
X
നിങ്ങളുടെ താവളം
النَّارُ
X
നരകത്തീയാണ്
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن نَّاصِرِينَ
X
ഒരു സഹായിയും
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
هُوَ
X
അവന്‍ (തന്നെ)
يَفْصِلُ
X
തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فِيمَا كَانُوا
X
അവരായിരുന്നതില്‍
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿32:25﴾ إِن تَدْعُوهُمْ
X
നിങ്ങളവരോട് പ്രാര്‍ഥിച്ചാല്‍
لَا يَسْمَعُوا
X
അവര്‍ കേള്‍ക്കുകയില്ല
دُعَاءَكُمْ
X
നിങ്ങളുടെ പ്രാര്‍ഥന
وَلَوْ سَمِعُوا
X
അഥവാ അവര്‍ കേട്ടാലും
مَا اسْتَجَابُوا
X
അവര്‍ ഉത്തരം നല്‍കുന്നതല്ല
لَكُمْۖ
X
നിങ്ങള്‍ക്ക്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നെല്‍പുനാളില്‍
يَكْفُرُونَ
X
അവര്‍ നിഷേധിക്കും
بِشِرْكِكُمْۚ
X
നിങ്ങള്‍ പങ്കാളികളാക്കിയതിനെ
وَلَا يُنَبِّئُكَ
X
നിനക്ക് ഇത്തരം വിവരം തരികയില്ല
مِثْلُ
X
പോലെ
خَبِيرٍ
X
സൂക്ഷ്മജ്ഞാനി
﴿35:14﴾ فَاعْبُدُوا
X
എന്നാല്‍ നിങ്ങള്‍ വഴിപ്പെട്ടുകൊള്ളുന്നു
مَا شِئْتُم
X
നിങ്ങള്‍ ഉദ്ദേശിച്ചതിന്ന്
مِّن دُونِهِۗ
X
അവനെക്കൂടാതെ
قُلْ
X
നീ പറയുക
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും തുലഞ്ഞവര്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവരാകുന്നു
أَنفُسَهُمْ
X
സ്വദേഹങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബക്കാരെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
أَلَا
X
അറിയുക
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْخُسْرَانُ
X
നഷ്ടം
الْمُبِينُ
X
വ്യക്തമായ
﴿39:15﴾ أَفَمَن يَتَّقِي
X
എന്നാല്‍ തടുക്കേണ്ടി വരുന്നവനോ
بِوَجْهِهِ
X
സ്വന്തം മുഖംകൊണ്ട്
سُوءَ الْعَذَابِ
X
കഠിനമായ ശിക്ഷയെ
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَقِيلَ
X
പറയപ്പെടും
لِلظَّالِمِينَ
X
അതിക്രമികളോട്
ذُوقُوا
X
നിങ്ങള്‍ ആസ്വദിക്കുക
مَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നത്
﴿39:24﴾ ثُمَّ
X
പിന്നെ
إِنَّكُمْ
X
നിശ്ചയം നിങ്ങള്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
عِندَ رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ സന്നിധിയില്‍
تَخْتَصِمُونَ
X
നിങ്ങള്‍ തര്‍ക്കിക്കും
﴿39:31﴾ وَلَوْ أَنَّ لِلَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
وَمِثْلَهُ
X
അതിനു തുല്യമായതും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
X
അതത്രയും
مِن سُوءِ الْعَذَابِ
X
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
X
വെളിപ്പെടുകയും ചെയ്തു
مِّنَ
X
അവര്‍ക്ക്
اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
X
അവര്‍ കണക്കിലെടുക്കാതിരുന്നത്
﴿39:47﴾ وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുനേല്‍പുനാളില്‍
تَرَى
X
നിനക്കു കാണാം
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവരെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وُجُوهُهُم
X
അവരുടെ മുഖങ്ങള്‍
مُّسْوَدَّةٌۚ
X
കറുത്തിരുണ്ടതായി
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْمُتَكَبِّرِينَ
X
അഹങ്കാരികള്‍ക്ക്
﴿39:60﴾ وَمَا قَدَرُوا
X
അവര്‍ ഗൗനിച്ചില്ല
اللَّهَ
X
അല്ലാഹുവെ
حَقَّ قَدْرِهِ
X
അവനെ ഗൗനിക്കേണ്ട വിധം
وَالْأَرْضُ
X
ഭൂമി
جَمِيعًا
X
മുഴുവന്‍
قَبْضَتُهُ
X
അവന്റെ പിടുത്തത്തിലൊതുങ്ങുന്നതാകുന്നു
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَالسَّمَاوَاتُ
X
ആകാശങ്ങള്‍
مَطْوِيَّاتٌ
X
ചുരുട്ടപ്പെട്ടതാകുന്നു
بِيَمِينِهِۚ
X
അവന്റെ വലം കൈയില്‍
سُبْحَانَهُ
X
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്ന്
﴿39:67﴾ إِنَّ الَّذِينَ يُلْحِدُونَ
X
തീര്‍ച്ചയായും വക്രമായ അര്‍ത്ഥം കല്പിക്കുന്നവര്‍
فِي آيَاتِنَا
X
നമ്മുടെ സൂക്തങ്ങള്‍ക്ക്
لَا يَخْفَوْنَ
X
മറഞ്ഞിരിക്കുന്നില്ല
عَلَيْنَاۗ
X
നമ്മില്‍ നിന്ന്
أَفَمَن يُلْقَىٰ
X
എറിയപ്പെടുന്നവനാണോ
فِي النَّارِ
X
നരകത്തില്‍
خَيْرٌ
X
ഉത്തമന്‍
أَم مَّن يَأْتِي
X
അതോ, വന്നെത്തുന്നവനോ
آمِنًا
X
നിര്‍ഭയനായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
اعْمَلُوا
X
നിങ്ങള്‍ ചെയ്തുകൊള്ളുക
مَا شِئْتُمْۖ
X
നിങ്ങള്‍ ഉദ്ദേശിച്ചത്
إِنَّهُ
X
നിശ്ചയമായും അവന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
﴿41:40﴾ وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതായി
عَلَيْهَا
X
അതിനു(നരകത്തിനു) മുമ്പില്‍
خَاشِعِينَ
X
കീഴൊതുങ്ങിയവരായി
مِنَ الذُّلِّ
X
അപമാനത്താല്‍
يَنظُرُونَ
X
അവര്‍ (നരകത്തെ) നോക്കും
مِن طَرْفٍ خَفِيٍّۗ
X
ഒളിക്കണ്ണിട്ട്
وَقَالَ
X
പറയും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും നഷ്ടം ഭവിച്ചവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബത്തെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
أَلَا
X
അറിയുക
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
فِي عَذَابٍ
X
ശിക്ഷയിലാണ്
مُّقِيمٍ
X
സ്ഥിരമായ
﴿42:45﴾ وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കി
بَيِّنَاتٍ
X
വ്യക്തമായ പ്രമാണങ്ങള്‍
مِّنَ الْأَمْرِۖ
X
(മത)കാര്യത്തില്‍
فَمَا اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരുന്നില്ല
إِلَّا مِن بَعْدِ مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയ ശേഷമല്ലാതെ
الْعِلْمُ
X
വിജ്ഞാനം
بَغْيًا
X
കിടമത്സരം കാരണമാണത്
بَيْنَهُمْۚ
X
അവര്‍ക്കിടയിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ വിധി കല്‍പിക്കുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فِيمَا كَانُوا فِيهِ يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍
﴿45:17﴾ قُلِ
X
പറയുക
اللَّهُ
X
അല്ലാഹുവാണ്
يُحْيِيكُمْ
X
നിങ്ങളെ ജീവിപ്പിക്കുന്നത്
ثُمَّ يُمِيتُكُمْ
X
പിന്നെ നിങ്ങളെയവന്‍ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يَجْمَعُكُمْ
X
നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലേക്ക്
لَا رَيْبَ فِيهِ
X
അതിലൊട്ടും സംശയമില്ല
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരിലേറെപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿45:26﴾ وَمَنْ
X
ആരുണ്ട്
أَضَلُّ
X
വഴിതെറ്റിയവന്‍
مِمَّن
X
ഒരുത്തനേക്കാള്‍
يَدْعُو
X
അവന്‍ പ്രാര്‍ഥിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
مَن
X
ചിലരോട്
لَّا يَسْتَجِيبُ
X
അവര്‍ ഉത്തരം നല്‍കുകയില്ല
لَهُ
X
അവന്
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരേക്കും
وَهُمْ
X
അവര്‍
عَن دُعَائِهِمْ
X
ഇവരുടെ പ്രാര്‍ഥനയെപ്പറ്റി
غَافِلُونَ
X
അശ്രദ്ധരാകുന്നു
﴿46:5﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
مَا يَكُونُ
X
ഉണ്ടാവുകയില്ല
مِن نَّجْوَىٰ
X
ഒരു രഹസ്യഭാഷണവും
ثَلَاثَةٍ
X
മൂന്നാളുടെ
إِلَّا هُوَ
X
അവനായിട്ടല്ലാതെ
رَابِعُهُمْ
X
അവരിലെ നാലാമന്‍
وَلَا خَمْسَةٍ
X
അഞ്ചു പേരുടേതും ഇല്ല
إِلَّا هُوَ
X
അവനായിട്ടല്ലാതെ
سَادِسُهُمْ
X
അവരിലെ ആറാമന്‍
وَلَا أَدْنَىٰ
X
കുറഞ്ഞതും ഇല്ല
مِن ذَٰلِكَ
X
അതിനേക്കാള്‍
وَلَا أَكْثَرَ
X
കൂടുതലും ഇല്ല
إِلَّا هُوَ
X
അവനില്ലാതെ
مَعَهُمْ
X
അവരോടൊപ്പം
أَيْنَ
X
എവിടെ
مَا كَانُواۖ
X
അവര്‍ ആയിരുന്നാലും
ثُمَّ
X
പിന്നെ
يُنَبِّئُهُم
X
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
يَوْمَ الْقِيَامَةِۚ
X
പുനരുത്ഥാന നാളില്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿58:7﴾ لَن تَنفَعَكُمْ
X
നിങ്ങള്‍ക്ക് ഉപകരിക്കുകയില്ല
أَرْحَامُكُمْ
X
നിങ്ങളുടെ കുടുംബബന്ധങ്ങള്‍
وَلَا أَوْلَادُكُمْۚ
X
നിങ്ങളുടെ മക്കളും (ഉപകരിക്കുക)യില്ല
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
يَفْصِلُ
X
അവന്‍ വേര്‍തിരിക്കും
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
കാണുന്നവനാണ്
﴿60:3﴾ أَمْ لَكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടോ?
أَيْمَانٌ
X
വല്ല കരാറുകളും
عَلَيْنَا
X
നമ്മുടെ മേല്‍
بَالِغَةٌ
X
എത്തുന്ന (നിലനില്‍ക്കുന്ന)
إِلَىٰ يَوْمِ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
إِنَّ لَكُمْ
X
നിശ്ചയം നിങ്ങള്‍ക്കുണ്ട്
لَمَا تَحْكُمُونَ
X
നിങ്ങള്‍ വിധിക്കുന്നത്
﴿68:39﴾ لَا
X
അങ്ങനെയല്ല
أُقْسِمُ
X
ഞാന്‍ സത്യം ചെയ്യുന്നു
بِيَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാള്‍കൊണ്ട്
﴿75:1﴾ يَسْأَلُ
X
അവന്‍ ചോദിക്കുന്നു
أَيَّانَ
X
എപ്പോഴാണെന്ന്
يَوْمُ
X
നാള്‍
الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ
﴿75:6﴾