Repeated Words in Quran

< >
Total Found : 6
وَلَمَّا بَرَزُوا
X
അവര്‍ ഏറ്റുമുട്ടിയപ്പോള്‍
لِجَالُوتَ
X
ജാലൂത്തിനോട്
وَجُنُودِهِ
X
അവന്റെ സൈന്യത്തോടും
قَالُوا
X
അവര്‍ പ്രാര്‍ത്ഥിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَفْرِغْ عَلَيْنَا
X
ഞങ്ങളുടെ മേല്‍ ചൊരിയേണമേ
صَبْرًا
X
ക്ഷമ
وَثَبِّتْ
X
നീ ഉറപ്പിച്ചുനിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
ഞങ്ങളെ നീ സഹായിക്കേണമേ
عَلَى الْقَوْمِ
X
ആ ജനതക്കെതിരെ
الْكَافِرِينَ
X
നിഷേധികളായ
﴿2:250﴾ لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ وَمَا كَانَ قَوْلَهُمْ
X
അവരുടെ വാക്ക് (പ്രാര്‍ഥന) ആയിരുന്നില്ല
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
X
ഞങ്ങളുടെ അതിരുകവിച്ചിലുകളും
فِي أَمْرِنَا
X
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
X
നീ ഉറപ്പിച്ച് നിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനത്തിനെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿3:147﴾ أَيْنَمَا تَكُونُوا
X
നിങ്ങള്‍ എവിടെയായിരുന്നാലും
يُدْرِككُّمُ
X
നിങ്ങളെ പിടികൂടും
الْمَوْتُ
X
മരണം
وَلَوْ كُنتُمْ
X
നിങ്ങളായിരുന്നാലും
فِي بُرُوجٍ
X
കോട്ടകളില്‍
مُّشَيَّدَةٍۗ
X
ഭദ്രമായ
وَإِن تُصِبْهُمْ
X
അവരെ ബാധിക്കുന്നുവെങ്കില്‍
حَسَنَةٌ
X
വല്ല നന്മയും
يَقُولُوا
X
അവര്‍ പറയും
هَٰذِهِ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَإِن تُصِبْهُمْ
X
അവരെ ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
വല്ല തിന്മയും
يَقُولُوا
X
അവര്‍ പറയും
هَٰذِهِ
X
ഇത്
مِنْ عِندِكَۚ
X
നിന്റെ പക്കല്‍ നിന്നുള്ളതാണ്
قُلْ
X
പറയുക
كُلٌّ
X
എല്ലാം
مِّنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്ന് തന്നെ
فَمَالِ هَٰؤُلَاءِ الْقَوْمِ
X
അപ്പോള്‍ ഈ ജനത്തിന് എന്തുപറ്റി
لَا يَكَادُونَ يَفْقَهُونَ
X
അവര്‍ മനസ്സിലാക്കുന്നില്ല
حَدِيثًا
X
ഒരു കാര്യവും, ഒരു വൃത്താന്തവും
﴿4:78﴾ وَلَا تَهِنُوا
X
നിങ്ങള്‍ ദുര്‍ബലരാവരുത്
فِي ابْتِغَاءِ
X
തേടുന്നതില്‍ (തേടിപ്പിടിക്കുന്നതില്‍)
الْقَوْمِۖ
X
ശത്രുജനതയെ
إِن تَكُونُوا
X
നിങ്ങളാകുന്നുവെങ്കില്‍
تَأْلَمُونَ
X
നിങ്ങള്‍ വേദനിക്കുന്നു
فَإِنَّهُمْ
X
നിശ്ചയം അവരും
يَأْلَمُونَ
X
വേദനിക്കുന്നു
كَمَا تَأْلَمُونَۖ
X
നിങ്ങള്‍ വേദനിക്കുന്നത് പോലെ
وَتَرْجُونَ
X
നിങ്ങള്‍ പ്രതീക്ഷിക്കുന്നു
مِنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَا يَرْجُونَۗ
X
അവര്‍ പ്രതീക്ഷിക്കാത്തത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാനും
﴿4:104﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
لَا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
إِلَّا
X
അല്ലാതെ
نَفْسِي
X
എന്നെയും
وَأَخِيۖ
X
എന്റെ സഹോദരനെയും
فَافْرُقْ
X
അതിനാല്‍ നീ വേര്‍പെടുത്തേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍ (ഞങ്ങളെയും)
وَبَيْنَ الْقَوْمِ
X
ഈ ജനതക്കിടയിലും (ഈ ജനതയെയും തമ്മില്‍)
الْفَاسِقِينَ
X
ധിക്കാരികളായ
﴿5:25﴾ قَالَ
X
അവന്‍ പറഞ്ഞു
فَإِنَّهَا
X
തീര്‍ച്ചയായും അത്
مُحَرَّمَةٌ
X
വിലക്കപ്പെട്ടതാണ്
عَلَيْهِمْۛ
X
അവര്‍ക്ക്
أَرْبَعِينَ
X
നാല്‍പത്
سَنَةًۛ
X
വര്‍ഷം
يَتِيهُونَ
X
അവര്‍ അലഞ്ഞുതിരിയും
فِي الْأَرْضِۚ
X
ഭൂമിയില്‍
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ഈ ജനത്തിന്റെ പേരില്‍
الْفَاسِقِينَ
X
ധിക്കാരികളായ
﴿5:26﴾ قُلْ
X
നീ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَسْتُمْ
X
നിങ്ങളല്ല
عَلَىٰ شَيْءٍ
X
ഒരു വസ്തുവിന്മേലും
حَتَّىٰ تُقِيمُوا
X
നിങ്ങള്‍ യഥാവിധി നിലനിര്‍ത്തുംവരെ
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَلَيَزِيدَنَّ
X
എന്നാല്‍ വര്‍ധിപ്പിക്കുകതന്നെചെയ്യും
كَثِيرًا
X
ഏറെ പേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۖ
X
സത്യനിഷേധവും
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ജനതയെപ്പറ്റി
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:68﴾ وَمَا لَنَا لَا نُؤْمِنُ
X
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
X
അല്ലാഹുവില്‍
وَمَا جَاءَنَا
X
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَنَطْمَعُ
X
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
X
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
مَعَ
X
കൂടെ
الْقَوْمِ
X
ജനതയുടെ
الصَّالِحِينَ
X
സച്ചരിതരായ
﴿5:84﴾ فَقُطِعَ
X
അങ്ങനെ മുറിക്ക(നശിപ്പിക്ക)പ്പെട്ടു
دَابِرُ
X
അവസാനത്തെ ആള്‍ (വരെ)
الْقَوْمِ
X
ജനതയുടെ
الَّذِينَ ظَلَمُواۚ
X
അക്രമം പ്രവര്‍ത്തിച്ചവരായ
وَالْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
رَبِّ الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും രക്ഷിതാവായ
﴿6:45﴾ وَإِذَا رَأَيْتَ
X
നീ കണ്ടാല്‍
الَّذِينَ يَخُوضُونَ
X
പരിഹസിക്കുന്നതില്‍ മുഴുകിയവരെ
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأَعْرِضْ عَنْهُمْ
X
നീ അവരില്‍നിന്ന് അകന്നുനില്‍ക്കുക
حَتَّىٰ يَخُوضُوا
X
അവര്‍ പ്രവേശിക്കുന്നതുവരെ
فِي حَدِيثٍ
X
സംസാരത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റുവല്ല
وَإِمَّا يُنسِيَنَّكَ
X
ഇനി നിന്നെ മറപ്പിച്ചാല്‍
الشَّيْطَانُ
X
പിശാച്
فَلَا تَقْعُدْ
X
നീ ഇരിക്കരുത്
بَعْدَ الذِّكْرَىٰ
X
ഓര്‍മവന്നതിനുശേഷം
مَعَ
X
കൂടെ
الْقَوْمِ
X
ആ ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿6:68﴾ فَلَمَّا رَأَى
X
പിന്നീട് അദ്ദേഹം കണ്ടപ്പോള്‍
الْقَمَرَ
X
ചന്ദ്രനെ
بَازِغًا
X
ഉദിച്ചുയരുന്നത്
قَالَ
X
അദ്ദേഹം പറഞ്ഞു
هَٰذَا
X
ഇതാണ്
رَبِّيۖ
X
എന്റെ നാഥന്‍
فَلَمَّا أَفَلَ
X
അതസ്തമിച്ചപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
لَئِن
X
എങ്കില്‍
لَّمْ يَهْدِنِي
X
എനിക്ക് നേര്‍വഴികാണിച്ചുതന്നിട്ടില്ല
رَبِّي
X
എന്റെ നാഥന്‍
لَأَكُونَنَّ
X
തീര്‍ച്ചയായും ഞാനായിത്തീരും
مِنَ الْقَوْمِ
X
ജനവിഭാഗത്തില്‍പെട്ടവന്‍
الضَّالِّينَ
X
വഴിപിഴച്ചവരായ
﴿6:77﴾ فَإِن كَذَّبُوكَ
X
അഥവാ, അവര്‍ നിന്നെ തള്ളിപ്പറയുകയാണെങ്കില്‍
فَقُل
X
നീ പറയുക
رَّبُّكُمْ
X
നിങ്ങളുടെ നാഥന്‍
ذُو
X
ഉടമയാകുന്നു
رَحْمَةٍ
X
കാരുണ്യത്തിന്റെ
وَاسِعَةٍ
X
വിശാലമായ
وَلَا يُرَدُّ
X
തട്ടിമാറ്റപ്പെടുന്നതല്ല
بَأْسُهُ
X
അവന്റെ ശിക്ഷ
عَنِ الْقَوْمِ
X
ജനത്തില്‍നിന്ന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿6:147﴾ وَإِذَا صُرِفَتْ
X
തിരിക്കപ്പെട്ടാല്‍
أَبْصَارُهُمْ
X
അവരുടെ കണ്ണുകള്‍
تِلْقَاءَ
X
നേരെ
أَصْحَابِ
X
അവകാശികളുടെ
النَّارِ
X
നരകത്തിന്റെ
قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
مَعَ
X
കൂടെ
الْقَوْمِ
X
ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿7:47﴾ وَلَمَّا رَجَعَ مُوسَىٰ
X
മൂസാ തിരിച്ചു വന്നപ്പോള്‍
إِلَىٰ قَوْمِهِ
X
തന്റെ ജനതയിലേക്ക്
غَضْبَانَ
X
കുപിതനായി
أَسِفًا
X
ദുഃഖിതനുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
بِئْسَمَا
X
വളരെ ചീത്ത തന്നെ
خَلَفْتُمُونِي
X
എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം
مِن بَعْدِيۖ
X
എനിക്ക് പിറകെ
أَعَجِلْتُمْ
X
നിങ്ങള്‍ ധൃതി കാണിച്ചോ
أَمْرَ رَبِّكُمْۖ
X
നിങ്ങളുടെ നാഥന്റെ കല്‍പന
وَأَلْقَى
X
അദ്ദേഹം നിലത്തെറിഞ്ഞു
الْأَلْوَاحَ
X
ഫലകങ്ങളെ
وَأَخَذَ
X
അദ്ദേഹം പിടിക്കുകയും ചെയ്തു
بِرَأْسِ
X
തല
أَخِيهِ
X
തന്റെ സഹോദരന്റെ
يَجُرُّهُ
X
അതിനെ അദ്ദേഹം വലിച്ചുകൊണ്ട്
إِلَيْهِۚ
X
തന്റെ നേരെ
قَالَ
X
അദ്ദേഹം പറഞ്ഞു
ابْنَ أُمَّ
X
എന്റെ മാതാവിന്റെ മകനേ
إِنَّ الْقَوْمَ
X
തീര്‍ച്ചയായും ഈ ജനം
اسْتَضْعَفُونِي
X
എന്നെ കഴിവ് കെട്ടവനായി കണ്ടു
وَكَادُوا يَقْتُلُونَنِي
X
അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി
فَلَا تُشْمِتْ
X
താങ്കള്‍ സന്തോഷിപ്പിക്കരുത്
بِيَ
X
എന്നെക്കൊണ്ട്
الْأَعْدَاءَ
X
ശത്രുക്കളെ
وَلَا تَجْعَلْنِي
X
താങ്കള്‍ എന്നെ പെടുത്താതിരിക്കുക
مَعَ الْقَوْمِ
X
ജനത്തിന്റെ കൂടെ
الظَّالِمِينَ
X
അക്രമികളായ
﴿7:150﴾ وَلَوْ شِئْنَا
X
നാം ഇച്ഛിച്ചിരുന്നെങ്കില്‍
لَرَفَعْنَاهُ
X
നാം അവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു
بِهَا
X
അവയിലൂടെ
وَلَٰكِنَّهُ
X
പക്ഷേ, അയാള്‍
أَخْلَدَ
X
അയാള്‍ പറ്റിക്കൂടി
إِلَى الْأَرْضِ
X
ഭൂമിയില്‍
وَاتَّبَعَ
X
അയാള്‍ പിന്‍പറ്റുകയും ചെയ്തു
هَوَاهُۚ
X
തന്നിഷ്ടത്തെ
فَمَثَلُهُ
X
അതിനാല്‍ അയാളുടെ ഉപമ
كَمَثَلِ
X
പോലെയാണ്
الْكَلْبِ
X
നായയുടെ
إِن تَحْمِلْ
X
നീ ദ്രോഹിച്ചാല്‍
عَلَيْهِ
X
അതിനെ
يَلْهَثْ
X
അത് നാക്ക് തൂക്കിയിടും
أَوْ تَتْرُكْهُ
X
നീ അതിനെ വെറുതെ വിട്ടാലും
يَلْهَثۚ
X
അത് നാവ് നീട്ടും
ذَّٰلِكَ
X
അത്
مَثَلُ الْقَوْمِ
X
ജനതയുടെ ഉദാഹരണമാണ്
الَّذِينَ كَذَّبُوا
X
കള്ളമാക്കിയ
بِآيَاتِنَاۚ
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَاقْصُصِ
X
അതിനാല്‍ നീ കഥ വിവരിക്കുക
الْقَصَصَ
X
ഇക്കഥ
لَعَلَّهُمْ
X
(ഒരു വേള) അവര്‍ ആയേക്കാം
يَتَفَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿7:176﴾ يَحْلِفُونَ
X
അവര്‍ ആണയിടും
لَكُمْ
X
നിങ്ങളോട്
لِتَرْضَوْا
X
നിങ്ങള്‍ സംതൃപ്തരാകാന്‍
عَنْهُمْۖ
X
അവരെപ്പറ്റി
فَإِن تَرْضَوْا
X
ഇനി നിങ്ങള്‍ തൃപ്തിപ്പെടുകയാണെങ്കില്‍
عَنْهُمْ
X
അവരെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَرْضَىٰ
X
തൃപ്തിപ്പെടുകയില്ല
عَنِ الْقَوْمِ الْفَاسِقِينَ
X
അധാര്‍മികരായ ജനത്തെ
﴿9:96﴾ وَنَجِّنَا
X
നീ രക്ഷിക്കേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
مِنَ الْقَوْمِ
X
ജനതയില്‍ നിന്ന്
الْكَافِرِينَ
X
സത്യനിഷേധികളായ
﴿10:86﴾ حَتَّىٰ إِذَا اسْتَيْأَسَ
X
അങ്ങനെ നിരാശരായിത്തീര്‍ന്നപ്പോള്‍
الرُّسُلُ
X
ആ ദൈവദൂതന്മാര്‍
وَظَنُّوا
X
ജനം കരുതുകയും ചെയ്തപ്പോള്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ كُذِبُوا
X
അവരോട് കളവ് പറയപ്പെട്ടുവെന്ന്
جَاءَهُمْ
X
അവര്‍ക്ക് വന്നെത്തി
نَصْرُنَا
X
നമ്മുടെ സഹായം
فَنُجِّيَ
X
അങ്ങനെ രക്ഷപ്പെടുത്തപ്പെട്ടു
مَن نَّشَاءُۖ
X
നാം ഇച്ഛിച്ചവര്‍
وَلَا يُرَدُّ
X
തട്ടിമാറ്റപ്പെടുകയില്ല
بَأْسُنَا
X
നമ്മുടെ ശിക്ഷ
عَنِ الْقَوْمِ
X
ജനത്തില്‍നിന്ന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿12:110﴾ يَتَوَارَىٰ
X
അയാള്‍ ഒളിഞ്ഞുനില്‍ക്കുന്നു
مِنَ الْقَوْمِ
X
ജനങ്ങളില്‍ നിന്ന്
مِن سُوءِ
X
ഹീനതയാല്‍
مَا بُشِّرَ بِهِۚ
X
അവന്‍ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടതിന്റെ
أَيُمْسِكُهُ
X
അയാള്‍ അതിനെ വെച്ച്കൊണ്ടിരിക്കണമോ
عَلَىٰ هُونٍ
X
അപമാനത്തോടെ
أَمْ
X
അതോ
يَدُسُّهُ
X
അതിനെ കുഴിച്ചുമൂടണമോ
فِي التُّرَابِۗ
X
മണ്ണില്‍
أَلَا
X
അറിയുക
سَاءَ مَا يَحْكُمُونَ
X
അവ എടുക്കുന്ന തീരുമാനം വളരെ നീചം
﴿16:59﴾ قَالُوا
X
അവര്‍ പറഞ്ഞു
مَا أَخْلَفْنَا
X
ഞങ്ങള്‍ ലംഘിച്ചില്ല
مَوْعِدَكَ
X
താങ്കളോടുള്ള നിശ്ചയം
بِمَلْكِنَا
X
ഞങ്ങളുടെ ഹിതമനുസരിച്ച്
وَلَٰكِنَّا
X
പക്ഷേ ഞങ്ങള്‍
حُمِّلْنَا
X
ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു
أَوْزَارًا
X
ചുമടുകള്‍
مِّن زِينَةِ
X
ആഭരണങ്ങളില്‍ നിന്ന്
الْقَوْمِ
X
ആ ജനതയുടെ
فَقَذَفْنَاهَا
X
അപ്പോള്‍ ഞങ്ങള്‍ അത് (തീയില്‍)എറിഞ്ഞു
فَكَذَٰلِكَ أَلْقَى
X
എന്നിട്ട് അപ്രകാരം
السَّامِرِيُّ
X
സാമിരിയും ഇട്ടു
﴿20:87﴾ وَنَصَرْنَاهُ
X
നാം അദ്ദേഹത്തെ സഹായിച്ചു
مِنَ الْقَوْمِ
X
ജനതക്കെതിരെ
الَّذِينَ
X
യാതൊരു കൂട്ടര്‍
كَذَّبُوا
X
അവര്‍ കളവാക്കി
بِآيَاتِنَاۚ
X
നമ്മുടെ വചനങ്ങളെ
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവരായിരുന്നു
قَوْمَ سَوْءٍ
X
ദുഷിച്ച ജനത
فَأَغْرَقْنَاهُمْ
X
അതിനാല്‍ നാം അവരെ മുക്കിക്കൊന്നു
أَجْمَعِينَ
X
എല്ലാവരെയും
﴿21:77﴾ وَدَاوُودَ وَسُلَيْمَانَ
X
ദാവൂദിനെയും സുലൈമാനെയും (ഓര്‍ക്കുക)
إِذْ يَحْكُمَانِ
X
അവര്‍ വിധിപുറപ്പെടുവിക്കുന്ന സന്ദര്‍ഭം
فِي الْحَرْثِ
X
ഒരു കൃഷിയിടത്തിന്റെ കാര്യത്തില്‍
إِذْ نَفَشَتْ فِيهِ
X
അതില്‍കടന്നു വിളതിന്നുന്ന അവസരം
غَنَمُ الْقَوْمِ
X
മറ്റൊരു കൂട്ടരുടെ ആടുകള്‍
وَكُنَّا
X
നാമായിരുന്നു
لِحُكْمِهِمْ
X
അവരുടെ വിധിക്ക്
شَاهِدِينَ
X
സാക്ഷ്യം വഹിക്കുന്നവര്‍
﴿21:78﴾ فَإِذَا اسْتَوَيْتَ
X
പിന്നെ നീ കയറിയിരുന്നാല്‍
أَنتَ
X
നീ
وَمَن مَّعَكَ
X
നിന്റെ കൂടെയുള്ളവരും
عَلَى الْفُلْكِ
X
കപ്പലില്‍
فَقُلِ
X
നീ പറയുക
الْحَمْدُ لِلَّهِ
X
സര്‍വസ്തുതിയും അല്ലാഹുവിനാണ്
الَّذِي نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയവന്‍
مِنَ الْقَوْمِ
X
ഈ ജനതയില്‍ നിന്നും
الظَّالِمِينَ
X
അക്രമികളായ
﴿23:28﴾ رَبِّ
X
എന്റെ നാഥാ
فَلَا تَجْعَلْنِي
X
എന്നെ നീ ഉള്‍പെടുത്തരുത്
فِي الْقَوْمِ
X
ജനതയില്‍
الظَّالِمِينَ
X
അക്രമികളായ
﴿23:94﴾ فَقُلْنَا
X
എന്നിട്ട് നാം പറഞ്ഞു
اذْهَبَا
X
നിങ്ങള്‍ രണ്ടുപേരും പോകൂ
إِلَى الْقَوْمِ
X
ജനത്തിലേക്ക്
الَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞ
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَدَمَّرْنَاهُمْ
X
അങ്ങനെ നാമവരെ തകര്‍ത്തു
تَدْمِيرًا
X
ഒരു തകര്‍ക്കല്‍
﴿25:36﴾ فَخَرَجَ
X
അങ്ങനെ അദ്ദേഹം പുറപ്പെട്ടു
مِنْهَا
X
അവിടെനിന്ന്
خَائِفًا
X
പേടിയോടെ
يَتَرَقَّبُۖ
X
കരുതലോടുകൂടെ
قَالَ
X
അദ്ദേഹം പ്രാര്‍ത്ഥിച്ചു
رَبِّ
X
എന്റെ നാഥാ
نَجِّنِي
X
നീയെന്നെ രക്ഷപ്പെടുത്തേണമേ
مِنَ الْقَوْمِ
X
ഈ ജനതയില്‍നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿28:21﴾ فَجَاءَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ സമീപിച്ചു
إِحْدَاهُمَا
X
ആ രണ്ടുസ്ത്രീകളിലൊരാള്‍
تَمْشِي
X
നടന്നുകൊണ്ട്
عَلَى اسْتِحْيَاءٍ
X
ലജ്ജയോടെ
قَالَتْ
X
അവള്‍ പറഞ്ഞു
إِنَّ أَبِي
X
നിശ്ചയം എന്റെ പിതാവ്
يَدْعُوكَ
X
താങ്കളെ വിളിക്കുന്നു
لِيَجْزِيَكَ
X
താങ്കള്‍ക്ക് പ്രതിഫലം തരാന്‍
أَجْرَ
X
പ്രതിഫലം
مَا سَقَيْتَ
X
താങ്കള്‍ കുടിപ്പിച്ചതിന്റെ
لَنَاۚ
X
ഞങ്ങള്‍ക്ക് വേണ്ടി
فَلَمَّا جَاءَهُ
X
അങ്ങനെ മൂസ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍
وَقَصَّ
X
വിവരിച്ചുകൊടുക്കുകയും ചെയ്തു
عَلَيْهِ
X
അദ്ദേഹത്തോട്
الْقَصَصَ
X
തന്റെ കഥകളൊക്കെയും
قَالَ
X
അദ്ദേഹം പറഞ്ഞു
لَا تَخَفْۖ
X
നീ പേടിക്കേണ്ട
نَجَوْتَ
X
നീ രക്ഷപ്പെട്ടിരിക്കുന്നു
مِنَ الْقَوْمِ
X
ജനതയില്‍നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿28:25﴾ قَالَ
X
അദ്ദേഹം പ്രാര്‍ഥിച്ചു
رَبِّ
X
എന്റെ നാഥാ
انصُرْنِي
X
നീ എന്നെ തുണക്കേണമേ
عَلَى الْقَوْمِ
X
ഈ ജനതക്കെതിരെ
الْمُفْسِدِينَ
X
നാശകാരികളായ
﴿29:30﴾ مَثَلُ
X
ഉപമ
الَّذِينَ
X
യാതൊരുത്തരുടെ
حُمِّلُوا
X
അവര്‍ വഹിപ്പിക്കപ്പെട്ടു
التَّوْرَاةَ
X
തൗറാത്ത്
ثُمَّ
X
പിന്നെ
لَمْ يَحْمِلُوهَا
X
അവരത് വഹിച്ചില്ല
كَمَثَلِ
X
ഉപമപോലെയാണ്
الْحِمَارِ
X
കഴുതയുടെ
يَحْمِلُ
X
അത് ചുമക്കുന്നു
أَسْفَارًاۚ
X
ഗ്രന്ഥങ്ങള്‍
بِئْسَ
X
നീചം തന്നെ
مَثَلُ
X
ഉപമ
الْقَوْمِ
X
ജനതയുടെ
الَّذِينَ كَذَّبُوا
X
നിഷേധിച്ചു തള്ളിയ
بِآيَاتِ اللَّهِۚ
X
അല്ലാഹുവിന്റെ സൂക്തങ്ങളെ
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿62:5﴾ وَضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവക്ക്
امْرَأَتَ فِرْعَوْنَ
X
ഫറവോന്റെ പത്നിയെ
إِذْ قَالَتْ
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
رَبِّ
X
എന്റെ നാഥാ
ابْنِ لِي
X
എനിക്ക് നീ ഉണ്ടാക്കിത്തരേണമേ
عِندَكَ
X
നിന്റെയടുത്ത്
بَيْتًا
X
ഒരു വീട്
فِي الْجَنَّةِ
X
സ്വര്‍ഗത്തില്‍
وَنَجِّنِي
X
നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ
مِن فِرْعَوْنَ
X
ഫറവോനില്‍നിന്ന്
وَعَمَلِهِ
X
അവന്റെ പ്രവൃത്തിയില്‍നിന്നും
وَنَجِّنِي
X
നീ എന്നെ രക്ഷിക്കേണമേ!
مِنَ الْقَوْمِ
X
ജനത്തില്‍ നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿66:11﴾