Repeated Words in Quran

< >
Total Found : 15
الَّذِينَ
X
യാതൊരു കൂട്ടര്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِالْغَيْبِ
X
അഭൗതിക യാഥാര്‍ഥ്യങ്ങളില്‍
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَ
X
നമസ്കാരം
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿2:3﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വിവരങ്ങളില്‍പെട്ടതാണ്
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
അത് നാം ബോധനം നല്‍കുന്നു
إِلَيْكَۚ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يُلْقُونَ
X
അവര്‍ എറിയുമ്പോള്‍
أَقْلَامَهُمْ
X
അവരുടെ എഴുത്താണികള്‍(നറുക്കുകള്‍)
أَيُّهُمْ
X
അവരില്‍ ആര്
يَكْفُلُ
X
സംരക്ഷണം ഏറ്റെടുക്കുമെന്ന് (നിശ്ചയിക്കാന്‍)
مَرْيَمَ
X
മര്‍യമിന്റെ
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يَخْتَصِمُونَ
X
അവര്‍ തര്‍ക്കിക്കുമ്പോള്‍
﴿3:44﴾ مَّا كَانَ اللَّهُ
X
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
X
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
X
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
X
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
X
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
X
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَجْتَبِي
X
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
X
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
X
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:179﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَيَبْلُوَنَّكُمُ اللَّهُ
X
അല്ലാഹു നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും
بِشَيْءٍ
X
ചിലതുകൊണ്ട്
مِّنَ الصَّيْدِ
X
വേട്ടജന്തുക്കളില്‍പെട്ട
تَنَالُهُ
X
അതിനെ പിടികൂടും
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَرِمَاحُكُمْ
X
നിങ്ങളുടെ കുന്തങ്ങളും
لِيَعْلَمَ
X
തിരിച്ചറിയാന്‍വേണ്ടി
اللَّهُ
X
അല്ലാഹു
مَن يَخَافُهُ
X
അവനെ ഭയപ്പെടുന്ന ചിലരെ
بِالْغَيْبِۚ
X
കാണാതെതന്നെ
فَمَنِ اعْتَدَىٰ
X
അതിനാല്‍ ആരെങ്കിലും അതിക്രമം കാണിച്ചു (എങ്കില്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
فَلَهُ
X
അയാള്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:94﴾ وَعِندَهُ
X
അവന്റെ വശമാണ്
مَفَاتِحُ
X
താക്കോലുകള്‍
الْغَيْبِ
X
അഭൗതിക കാര്യത്തിന്റെ
لَا يَعْلَمُهَا
X
അതറിയുകയില്ല
إِلَّا هُوَۚ
X
അവന്‍അല്ലാതെ
وَيَعْلَمُ
X
അവനറിയുന്നു
مَا
X
ഒന്ന്(എല്ലാ കാര്യങ്ങളും)
فِي الْبَرِّ
X
കരയിലുള്ള
وَالْبَحْرِۚ
X
കടലിലുമുള്ള
وَمَا تَسْقُطُ
X
പൊഴിയുന്നില്ല
مِن وَرَقَةٍ
X
ഒരിലപോലും
إِلَّا يَعْلَمُهَا
X
അവനറിയാതെ
وَلَا حَبَّةٍ
X
ഒരു ധാന്യമണിയും ഇല്ല
فِي ظُلُمَاتِ
X
ഇരുട്ടുകള്‍ക്കുള്ളില്‍
الْأَرْضِ
X
ഭൂമിയുടെ
وَلَا رَطْبٍ
X
പച്ചയായതുമില്ല
وَلَا يَابِسٍ
X
ഉണങ്ങിയതുമില്ല
إِلَّا فِي كِتَابٍ
X
മൂലപ്രമാണത്തില്‍(ലൗഹുല്‍മഹ്ഫൂളില്‍) രേഖപ്പെടുത്തിയിട്ടല്ലാതെ
مُّبِينٍ
X
വ്യക്തമായ
﴿6:59﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
X
ദിവസം
يَقُولُ
X
അവന്‍ പറയും
كُن
X
നീ ഉണ്ടാവുക എന്ന്
فَيَكُونُۚ
X
അപ്പോള്‍ അതുണ്ടാവും
قَوْلُهُ
X
അവന്റെ വചനം
الْحَقُّۚ
X
സത്യമാകുന്നു
وَلَهُ
X
അവന്നാണ്
الْمُلْكُ
X
സര്‍വാധിപത്യം
يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടും
فِي الصُّورِۚ
X
കാഹളത്തില്‍
عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِۚ
X
തെളിഞ്ഞതും
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿6:73﴾ يَعْتَذِرُونَ
X
അവര്‍ ഒഴികഴിവുകള്‍ ബോധിപ്പിക്കും
إِلَيْكُمْ
X
നിങ്ങളോട്
إِذَا رَجَعْتُمْ
X
നിങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَيْهِمْۚ
X
അവരുടെ അടുത്ത്
قُل
X
നീ പറയുക
لَّا تَعْتَذِرُوا
X
നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട
لَن نُّؤْمِنَ
X
ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല
لَكُمْ
X
നിങ്ങളെ
قَدْ نَبَّأَنَا
X
ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
مِنْ أَخْبَارِكُمْۚ
X
നിങ്ങളുടെ വിവരങ്ങള്‍
وَسَيَرَى
X
കണ്ടറിയുന്നുണ്ട്
اللَّهُ
X
അല്ലാഹു
عَمَلَكُمْ
X
നിങ്ങളുടെ പ്രവര്‍ത്തനം
وَرَسُولُهُ
X
അവന്റെ ദൂതനും
ثُمَّ
X
പിന്നീട്
تُرَدُّونَ
X
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അിറയുന്നവന്റെയടുത്തേക്ക്
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
﴿9:94﴾ وَقُلِ
X
നീ പറയുക
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
فَسَيَرَى اللَّهُ
X
അല്ലാഹു കാണും
عَمَلَكُمْ
X
നിങ്ങളുടെ കര്‍മങ്ങള്‍
وَرَسُولُهُ
X
അവന്റെ ദൂതനും
وَالْمُؤْمِنُونَۖ
X
സത്യവിശ്വാസികളും
وَسَتُرَدُّونَ
X
അനന്തരം നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അറിയുന്നവന്റെ അടുത്തേക്ക്
الْغَيْبِ
X
ഒളിഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
﴿9:105﴾ تِلْكَ
X
അവ
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍പെട്ടതാണ്
الْغَيْبِ
X
അദൃശ്യകാര്യങ്ങളെ സംബന്ധിച്ച
نُوحِيهَا
X
നാം അത് ബോധനം നല്‍കുന്നു
إِلَيْكَۖ
X
നിനക്ക്
مَا كُنتَ تَعْلَمُهَا
X
നീ അവ അറിയുന്നവനായിരുന്നില്ല
أَنتَ
X
നീ
وَلَا قَوْمُكَ
X
നിന്റെ ജനതയും(ഇല്ല)
مِن قَبْلِ هَٰذَاۖ
X
ഇതിന്ന് മുമ്പ്
فَاصْبِرْۖ
X
അതിനാല്‍ ക്ഷമിക്കുക
إِنَّ الْعَاقِبَةَ
X
നിശ്ചയം, അന്തിമഗുണം
لِلْمُتَّقِينَ
X
ഭക്തന്മാര്‍ക്കാകുന്നു
﴿11:49﴾ ذَٰلِكَ
X
അത്
لِيَعْلَمَ
X
അദ്ദേഹം(പ്രഭു)അറിയാനാണ്
أَنِّي
X
നിശ്ചയമായും ഞാന്‍
لَمْ أَخُنْهُ
X
ഞാനദ്ദേഹത്തെ (പ്രഭുവിനെ) വഞ്ചിച്ചിട്ടില്ല
بِالْغَيْبِ
X
അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ ലക്ഷ്യത്തിലെത്തിക്കുകയില്ല
كَيْدَ
X
കുതന്ത്രത്തെ
الْخَائِنِينَ
X
വഞ്ചകന്മാരുടെ
﴿12:52﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍പെട്ടതാകുന്നു
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
നാമത് ബോധനമായിനല്‍കുന്നു
إِلَيْكَۖ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരുടെ അടുത്ത്
إِذْ أَجْمَعُوا
X
അവര്‍ തീരുമാനിച്ചപ്പോള്‍
أَمْرَهُمْ
X
തങ്ങളുടെ കാര്യം
وَهُمْ
X
അവരായിരിക്കെ
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿12:102﴾ عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
അദൃശ്യമായത്
وَالشَّهَادَةِ
X
ദൃശ്യമായതും
الْكَبِيرُ
X
മഹാന്‍
الْمُتَعَالِ
X
മഹോന്നതന്‍
﴿13:9﴾ سَيَقُولُونَ
X
അവര്‍ (ഒരു കൂട്ടര്‍) പറയുന്നു
ثَلَاثَةٌ
X
(അവര്‍) മൂന്ന് പേരാണ്
رَّابِعُهُمْ
X
അവരില്‍ നാലാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
وَيَقُولُونَ
X
അവര്‍ (മറ്റൊരു കൂട്ടര്‍) പറയുന്നു
خَمْسَةٌ
X
(അവര്‍) അഞ്ചാണ്
سَادِسُهُمْ
X
അവരില്‍ ആറാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
رَجْمًا
X
ഊഹിച്ചു കൊണ്ട്
بِالْغَيْبِۖ
X
അദൃശ്യ കാര്യത്തെപ്പറ്റി
وَيَقُولُونَ
X
അവര്‍ (വേറെ ഒരു കൂട്ടര്‍) പറയുന്നു
سَبْعَةٌ
X
(അവര്‍) ഏഴാണ്
وَثَامِنُهُمْ
X
അവരില്‍ എട്ടാമത്തേത്
كَلْبُهُمْۚ
X
അവരുടെ നായയും
قُل
X
നീ പറയുക
رَّبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِعِدَّتِهِم
X
അവരുടെ എണ്ണത്തെപ്പറ്റി
مَّا يَعْلَمُهُمْ
X
അവരെ കുറിച്ച് അറിയുകയില്ല
إِلَّا قَلِيلٌۗ
X
കുറച്ചു പേരൊഴികെ
فَلَا تُمَارِ
X
അതിനാല്‍ നീ തര്‍ക്കിക്കരുത്
فِيهِمْ
X
അവരെപ്പറ്റി, അവരുടെ കാര്യത്തില്‍
إِلَّا مِرَاءً
X
തര്‍ക്കമല്ലാതെ
ظَاهِرًا
X
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള
وَلَا تَسْتَفْتِ
X
നീ അഭിപ്രായമാരായുകയും ചെയ്യരുത്
فِيهِم
X
അവരെപ്പറ്റി
مِّنْهُمْ
X
അവരില്‍ നിന്ന്
أَحَدًا
X
ഒരാളോടും
﴿18:22﴾ جَنَّاتِ
X
സ്വര്‍ഗത്തോപ്പുകളില്‍
عَدْنٍ
X
സ്ഥിരവാസത്തിന്റെ
الَّتِي وَعَدَ
X
വാഗ്ദത്തംചെയ്ത
الرَّحْمَٰنُ
X
കാരുണ്യവാന്‍
عِبَادَهُ
X
തന്റെ ദാസന്മാരോട്
بِالْغَيْبِۚ
X
അദൃശ്യമായ നിലയില്‍
إِنَّهُ
X
നിശ്ചയമായും
كَانَ وَعْدُهُ
X
അവന്റെ വാഗ്ദത്തം
مَأْتِيًّا
X
നടപ്പാകുന്നത് ആകുന്നു
﴿19:61﴾ الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായി
وَهُم
X
അവരാകട്ടെ
مِّنَ السَّاعَةِ
X
അന്ത്യനാളിനെ
مُشْفِقُونَ
X
പേടിക്കുന്നവരാണ്
﴿21:49﴾ عَالِمِ
X
അറിയുന്നവന്‍
الْغَيْبِ
X
അദൃശ്യം
وَالشَّهَادَةِ
X
ദൃശ്യവും
فَتَعَالَىٰ
X
അവന്‍ ഉന്നതനാകുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്
﴿23:92﴾ ذَٰلِكَ
X
അവന്‍
عَالِمُ
X
അറിയുന്നവനാണ്
الْغَيْبِ
X
ഒളിഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
الْعَزِيزُ
X
പ്രതാപശാലിയാണ്
الرَّحِيمُ
X
കരുണാനിധിയാണ്
﴿32:6﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
لَا تَأْتِينَا
X
ഞങ്ങള്‍ക്ക് വന്നെത്തുകയില്ല
السَّاعَةُۖ
X
ആ അന്ത്യസമയം
قُلْ
X
പറയുക
بَلَىٰ
X
അല്ല
وَرَبِّي
X
എന്റെ നാഥനാണ് സത്യം
لَتَأْتِيَنَّكُمْ
X
അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും
عَالِمِ
X
അറിയുന്നവന്‍
الْغَيْبِۖ
X
അഭൗതിക കാര്യങ്ങള്‍
لَا يَعْزُبُ
X
മറഞ്ഞുപോവുകയില്ല
عَنْهُ
X
അവനില്‍നിന്ന്
مِثْقَالُ ذَرَّةٍ
X
ഒരണുവിന്‍ തൂക്കം
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَلَا فِي الْأَرْضِ
X
ഭൂമിയിലും ഇല്ല
وَلَا أَصْغَرُ
X
ചെറുതുമില്ല
مِن ذَٰلِكَ
X
അതിനേക്കാള്‍
وَلَا أَكْبَرُ
X
വലുതുമില്ല
إِلَّا فِي كِتَابٍ
X
ഒരു ഗ്രന്ഥത്തിലില്ലാതെ
مُّبِينٍ
X
സുവ്യക്തമായ
﴿34:3﴾ وَقَدْ كَفَرُوا
X
അവര്‍ തള്ളിപ്പറയുകയുണ്ടായി
بِهِ
X
ഇതിനെ
مِن قَبْلُۖ
X
മുമ്പ്
وَيَقْذِفُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
بِالْغَيْبِ
X
(അവര്‍ക്ക്) അദൃശ്യമായത്
مِن مَّكَانٍ
X
സ്ഥലത്തുനിന്ന്
بَعِيدٍ
X
വിദൂരമായ
﴿34:53﴾ وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
പാപം പേറുന്ന ആരും
وِزْرَ
X
പാപഭാരം
أُخْرَىٰۚ
X
അപരന്റെ
وَإِن تَدْعُ
X
വിളിച്ചാല്‍
مُثْقَلَةٌ
X
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
X
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
X
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
X
അതില്‍നിന്ന്
شَيْءٌ
X
ഒന്നും
وَلَوْ كَانَ
X
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
X
അടുത്ത ബന്ധു
إِنَّمَا تُنذِرُ
X
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
X
നമസ്കാരം
وَمَن تَزَكَّىٰ
X
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
يَتَزَكَّىٰ
X
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
X
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
X
(എല്ലാവരുടേയും) മടക്കം
﴿35:18﴾ إِنَّمَا تُنذِرُ
X
നിന്റെ താക്കീതുപകരിക്കുക
مَنِ اتَّبَعَ
X
പിന്‍പറ്റിയവര്‍ക്കാണ്
الذِّكْرَ
X
ഉല്‍ബോധനം
وَخَشِيَ
X
ഭയപ്പെടുന്നവര്‍ക്കും
الرَّحْمَٰنَ
X
പരമകാരുണികനെ
بِالْغَيْبِۖ
X
കാണാതെത്തന്നെ
فَبَشِّرْهُ
X
അതിനാല്‍ നീ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക
بِمَغْفِرَةٍ
X
പാപമോചനത്തെപ്പറ്റി
وَأَجْرٍ
X
പ്രതിഫലത്തെപ്പറ്റിയും
كَرِيمٍ
X
ഉദാരമായ
﴿36:11﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
فَاطِرَ
X
സ്രഷ്ടാവേ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
عَالِمَ
X
അറിയുന്നവനേ
الْغَيْبِ
X
അദൃശ്യം
وَالشَّهَادَةِ
X
ദൃശ്യവും
أَنتَ تَحْكُمُ
X
നീ വിധി പറയുന്നു
بَيْنَ عِبَادِكَ
X
നിന്റെ ദാസന്‍മാര്‍ക്കിടയില്‍
فِي مَا
X
ഒരു കാര്യത്തില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿39:46﴾ مَّنْ
X
അഥവാ യാതൊരുത്തന്
خَشِيَ
X
അവന്‍ ഭയപ്പെട്ടു
الرَّحْمَٰنَ
X
പരമകാരുണികനെ
بِالْغَيْبِ
X
അദൃശ്യനായിരിക്കെ
وَجَاءَ
X
അവന്‍ വന്നെത്തുകയും ചെയ്തു
بِقَلْبٍ
X
മനസ്സോടെ
مُّنِيبٍ
X
പശ്ചാത്തപിക്കുന്ന
﴿50:33﴾ أَعِندَهُ
X
അവന്റെ അടുത്തുണ്ടോ?
عِلْمُ الْغَيْبِ
X
അഭൗതിക ജ്ഞാനം
فَهُوَ
X
അങ്ങനെ അവന്‍
يَرَىٰ
X
അവന്‍ കണ്ടുകൊണ്ടിരിക്കുന്നു
﴿53:35﴾ لَقَدْ أَرْسَلْنَا
X
നിശ്ചയം, നാം നിയോഗിച്ചിരിക്കുന്നു
رُسُلَنَا
X
നമ്മുടെ ദൂതന്മാരെ
بِالْبَيِّنَاتِ
X
തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി
وَأَنزَلْنَا
X
നാം അവതരിപ്പിക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
وَالْمِيزَانَ
X
തുലാസ്സും
لِيَقُومَ
X
നിലകൊള്ളാന്‍
النَّاسُ
X
ജനങ്ങള്‍
بِالْقِسْطِۖ
X
നീതിപൂര്‍വം
وَأَنزَلْنَا
X
നാം ഇറക്കുകയും ചെയ്തു
الْحَدِيدَ
X
ഇരുമ്പ്
فِيهِ
X
അതിലുണ്ട്
بَأْسٌ
X
ശക്തി
شَدِيدٌ
X
കഠിനമായ
وَمَنَافِعُ
X
പ്രയോജനങ്ങളും
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَلِيَعْلَمَ اللَّهُ
X
അല്ലാഹു അറിയുന്നതിനുവേണ്ടി
مَن يَنصُرُهُ
X
അവനെ സഹായിക്കുന്നതാരെന്ന്
وَرُسُلَهُ
X
അവന്റെ ദൂതന്മാരെയും
بِالْغَيْبِۚ
X
അദൃശ്യമായവിധം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
قَوِيٌّ
X
കരുത്തുറ്റവനാണ്
عَزِيزٌ
X
അജയ്യനും
﴿57:25﴾ هُوَ
X
അവന്‍
اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي
X
യാതൊരുവന്‍
لَا إِلَٰهَ
X
ഒരു ദൈവവും ഇല്ല
إِلَّا هُوَۖ
X
അവനല്ലാതെ
عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
അദൃശ്യമായതിനെ
وَالشَّهَادَةِۖ
X
ദൃശ്യമായതിനെയും
هُوَ
X
അവന്‍
الرَّحْمَٰنُ
X
പരമകാരുണികനാണ്
الرَّحِيمُ
X
ദയാപരനും
﴿59:22﴾ قُلْ
X
നീ പറയുക
إِنَّ الْمَوْتَ
X
നിശ്ചയം മരണം
الَّذِي
X
യാതൊരു
تَفِرُّونَ
X
നിങ്ങള്‍ പേടിച്ചോടുന്നു
مِنْهُ
X
അതില്‍നിന്ന്
فَإِنَّهُ
X
നിശ്ചയം അത്
مُلَاقِيكُمْۖ
X
നിങ്ങളെ കണ്ടുമുട്ടുന്നതാണ്
ثُمَّ
X
പിന്നെ
تُرَدُّونَ
X
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അറിയുന്നവനിലേക്ക്
الْغَيْبِ
X
അദൃശ്യം
وَالشَّهَادَةِ
X
ദൃശ്യവും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി
﴿62:8﴾ عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
ഒളിഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
الْعَزِيزُ
X
അജയ്യന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿64:18﴾ إِنَّ الَّذِينَ يَخْشَوْنَ
X
നിശ്ചയം ഭയപ്പെടുന്നവര്‍
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
കാണാതിരിക്കെ
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَأَجْرٌ
X
പ്രതിഫലവും
كَبِيرٌ
X
വലുതായ
﴿67:12﴾ عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
അഭൗതികകാര്യം
فَلَا يُظْهِرُ
X
അവന്‍ വെളിവാക്കിക്കൊടുക്കുകയില്ല
عَلَىٰ غَيْبِهِ
X
അവന്റെ അഭൗതിക കാര്യങ്ങള്‍
أَحَدًا
X
ആര്‍ക്കും
﴿72:26﴾ وَمَا هُوَ
X
അദ്ദേഹമല്ല
عَلَى الْغَيْبِ
X
അദൃശ്യവാര്‍ത്തകളുടെ കാര്യത്തില്‍
بِضَنِينٍ
X
പിശുക്ക് കാട്ടുന്നവന്‍
﴿81:24﴾