Repeated Words in Quran

< >
Total Found : 6
وَرَبُّكَ
X
നിന്റെ നാഥന്‍
الْغَنِيُّ
X
സ്വയം പര്യാപ്തനാണ്
ذُو الرَّحْمَةِۚ
X
കാരുണ്യമുള്ളവന്‍
إِن يَشَأْ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ നീക്കംചെയ്യും
وَيَسْتَخْلِفْ
X
അവന്‍ പകരം കൊണ്ടുവരികയും ചെയ്യും
مِن بَعْدِكُم
X
നിങ്ങള്‍ക്കുശേഷം
مَّا يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
كَمَا أَنشَأَكُم
X
നിങ്ങളെ അവന്‍ വളര്‍ത്തിയെടുത്തതുപോലെ
مِّن ذُرِّيَّةِ
X
വംശപരമ്പരയില്‍നിന്ന്
قَوْمٍ
X
ജനതയുടെ
آخَرِينَ
X
മറ്റൊരു
﴿6:133﴾ قَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ اللَّهُ
X
അല്ലാഹു സ്വീകരിച്ചിരിക്കുന്നു
وَلَدًاۗ
X
പുത്രനെ
سُبْحَانَهُۖ
X
അവന്‍ എത്ര പരിശുദ്ധന്‍
هُوَ الْغَنِيُّۖ
X
അവന്‍ സ്വയം പര്യാപ്തനാകുന്നു
لَهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളവയും
إِنْ عِندَكُم
X
നിങ്ങളുടെ പക്കലില്ല
مِّن سُلْطَانٍ
X
ഒരു പ്രമാണവും
بِهَٰذَاۚ
X
ഇതിന്ന്(ഈ വാദത്തിന്ന്)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിവില്ലാത്തത്
﴿10:68﴾ لَّهُ
X
അവന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهُوَ
X
അവന്‍ തന്നെയാണ്
الْغَنِيُّ
X
നിരാശ്രയന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿22:64﴾ لِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍
الْغَنِيُّ
X
ധന്യനാണ്
الْحَمِيدُ
X
സ്തുത്യര്‍ഹനാണ്
﴿31:26﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
أَنتُمُ
X
നിങ്ങള്‍
الْفُقَرَاءُ
X
ആശ്രിതരാണ്
إِلَى اللَّهِۖ
X
അല്ലാഹുവിന്റെ
وَاللَّهُ
X
അല്ലാഹുവോ
هُوَ
X
അവനാകുന്നു
الْغَنِيُّ
X
സ്വയംപര്യാപ്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿35:15﴾ هَا أَنتُمْ
X
അല്ലയോ നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍ (കൂട്ടരേ)
تُدْعَوْنَ
X
നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു
لِتُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നതിന്
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَمِنكُم
X
അപ്പോള്‍ നിങ്ങളിലുണ്ട്
مَّن يَبْخَلُۖ
X
പിശുക്കു കാണിക്കുന്നവന്‍
وَمَن يَبْخَلْ
X
ആര്‍ പിശുക്കു കാണിക്കുന്നുവോ
فَإِنَّمَا يَبْخَلُ
X
അവന്‍ പിശുക്കുകാണിക്കുന്നു
عَن نَّفْسِهِۚ
X
തനിക്കെതിരെ തന്നെ
وَاللَّهُ الْغَنِيُّ
X
അല്ലാഹു അന്യാശ്രയം ആവശ്യമില്ലാത്തവനാണ്
وَأَنتُمُ الْفُقَرَاءُۚ
X
നിങ്ങള്‍(അവന്റെ) ആശ്രിതരുമാണ്
وَإِن تَتَوَلَّوْا
X
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
يَسْتَبْدِلْ
X
അവന്‍ പകരം കൊണ്ടുവരും
قَوْمًا
X
ഒരു ജനതയെ
غَيْرَكُمْ
X
നിങ്ങളല്ലാത്ത
ثُمَّ
X
പിന്നെ
لَا يَكُونُوا
X
അവരാവുകയില്ല
أَمْثَالَكُم
X
നിങ്ങളെപ്പോലെ
﴿47:38﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാണിക്കുന്നവര്‍
وَيَأْمُرُونَ
X
കല്‍പിക്കുന്നവരും
النَّاسَ
X
ജനങ്ങളോട്
بِالْبُخْلِۗ
X
പിശുക്ക് കാണിക്കാന്‍
وَمَن يَتَوَلَّ
X
ആരെങ്കിലും പിന്തിരിയുന്നുവെങ്കില്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍ തന്നെയാണ്
الْغَنِيُّ
X
പരാശ്രയമുക്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿57:24﴾ لَقَدْ كَانَ
X
നിശ്ചയം ഉണ്ടായിരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
فِيهِمْ
X
അവരില്‍
أُسْوَةٌ
X
ഒരു മാതൃക
حَسَنَةٌ
X
ഉത്തമമായ
لِّمَن
X
ഒരുത്തന്
كَانَ
X
അവനായിരുന്നു
يَرْجُو
X
അവന്‍ പ്രതീക്ഷിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَالْيَوْمَ الْآخِرَۚ
X
അന്ത്യദിനത്തെയും
وَمَن يَتَوَلَّ
X
ആര്‍ പിന്തിരിയുന്നുവോ?
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
هُوَ
X
അവന്‍ തന്നെ
الْغَنِيُّ
X
പരാശ്രയ മുക്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿60:6﴾