Repeated Words in Quran

< >
Total Found : 16
اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ تِلْكَ
X
ഇത്, ഇവ (ഒക്കെയും)
حُدُودُ اللَّهِۚ
X
അല്ലാഹുവിന്റെ (നിയമ) പരിധികളാണ്
وَمَن يُطِعِ
X
അനുസരിക്കുന്നവന്‍
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
يُدْخِلْهُ
X
അവനെ അവന്‍ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായി
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿4:13﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
هَٰذَا
X
ഇത്
يَوْمُ
X
ദിനം
يَنفَعُ
X
ഉപകരിക്കും
الصَّادِقِينَ
X
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
X
അവരുടെ സത്യം
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
أَبَدًاۚ
X
എപ്പോഴും
رَّضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെപ്പറ്റി
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿5:119﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّهُ
X
തീര്‍ച്ചയായും
مَن يُحَادِدِ
X
ആരെങ്കിലും എതിരിടുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
فَأَنَّ لَهُ
X
നിശ്ചയമായും അവനുണ്ട്
نَارَ جَهَنَّمَ
X
നരകത്തീ
خَالِدًا
X
അവന്‍ നിത്യവാസിയായിരിക്കെ
فِيهَاۚ
X
അതില്‍ (അവിടെ)
ذَٰلِكَ
X
അത്
الْخِزْيُ
X
അപമാനം തന്നെ
الْعَظِيمُ
X
അത്യന്തം
﴿9:63﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാകുന്നു
فِيهَا
X
അവയില്‍
وَمَسَاكِنَ
X
പാര്‍പ്പിടങ്ങളും
طَيِّبَةً
X
ശ്രേഷ്ടമായ
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍۚ
X
നിത്യവാസത്തിനുള്ള
وَرِضْوَانٌ
X
പ്രീതിയാകുന്നു
مِّنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
أَكْبَرُۚ
X
ഏറ്റവും വലുത്
ذَٰلِكَ هُوَ
X
അതു തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:72﴾ أَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَهُمْ
X
അവര്‍ക്ക്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
X
അവയില്‍
ذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:89﴾ وَالسَّابِقُونَ
X
സത്യമാര്‍ഗത്തില്‍ മുന്നോട്ട് വന്നവര്‍
الْأَوَّلُونَ
X
ആദ്യമായി
مِنَ الْمُهَاجِرِينَ
X
മുഹാജിറുകളില്‍നിന്ന്
وَالْأَنصَارِ
X
അന്‍സ്വാറുകളില്‍നിന്നും
وَالَّذِينَ اتَّبَعُوهُم
X
പിന്തുടര്‍ന്നവരിലും
بِإِحْسَانٍ
X
സല്‍കര്‍മങ്ങളിലൂടെ
رَّضِيَ اللَّهُ
X
അല്ലാഹു സംതൃപ്തനായിരിക്കുന്നു
عَنْهُمْ
X
അവരില്‍
وَرَضُوا
X
അവര്‍ സംതൃപ്തരാണ്
عَنْهُ
X
അവനിലും
وَأَعَدَّ
X
അവന്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
تَحْتَهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
നിത്യവാസികളായിരിക്കെ
فِيهَا
X
അവയില്‍
أَبَدًاۚ
X
എന്നും
ذَٰلِكَ
X
അതാകുന്നു
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:100﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اشْتَرَىٰ
X
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
X
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
X
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
X
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
X
സ്വര്‍ഗം
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
X
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
X
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
X
വാഗ്ദാനമാണിത്
عَلَيْهِ
X
തന്റെമേല്‍ ബാധ്യതയായിട്ടുള്ള
حَقًّا
X
സത്യനിഷ്ഠമായ
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
وَالْقُرْآنِۚ
X
ഖുര്‍ആനിലും
وَمَنْ أَوْفَىٰ
X
പാലിക്കുന്നവന്‍ ആരുണ്ട്
بِعَهْدِهِ
X
തന്റെ കരാര്‍
مِنَ اللَّهِۚ
X
അല്ലാഹുവെക്കാള്‍
فَاسْتَبْشِرُوا
X
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
X
നിങ്ങളുടെ കച്ചവടത്തില്‍
الَّذِي بَايَعْتُم بِهِۚ
X
നിങ്ങള്‍ നടത്തിയ
وَذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:111﴾ لَهُمُ
X
അവര്‍ക്കുണ്ട്
الْبُشْرَىٰ
X
ശുഭവാര്‍ത്ത
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകത്ത്
وَفِي الْآخِرَةِۚ
X
പരലോകത്തും
لَا تَبْدِيلَ
X
ഭേദഗതിയില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿10:64﴾ إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَهُوَ
X
ഇത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿37:60﴾ وَقِهِمُ
X
അവരെ നീ കാക്കേണമേ
السَّيِّئَاتِۚ
X
തിന്മകളില്‍ നിന്ന്
وَمَن تَقِ
X
നീ ആരെ കാക്കുന്നുവോ
السَّيِّئَاتِ
X
തിന്‍മകളില്‍ നിന്ന്
يَوْمَئِذٍ
X
അന്നാളില്‍
فَقَدْ رَحِمْتَهُۚ
X
തീര്‍ച്ചയായും നീ അവന്ന് കാരുണ്യം ചെയ്തു
وَذَٰلِكَ هُوَ
X
അതു തന്നെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿40:9﴾ لَهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿42:4﴾ فَضْلًا
X
അനുഗ്രഹമാണത്
مِّن رَّبِّكَۚ
X
നിന്റെ നാഥനില്‍നിന്നുള്ള
ذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿44:57﴾ يَوْمَ
X
ദിനം
تَرَى
X
നീ കാണുന്ന
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
يَسْعَىٰ
X
സഞ്ചരിക്കുന്നതായി
نُورُهُم
X
അവരുടെ പ്രകാശം
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِم
X
അവരുടെ വലതുവശത്തും
بُشْرَاكُمُ
X
നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത
الْيَوْمَ
X
ഇന്ന്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളാണ്
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികള്‍
فِيهَاۚ
X
അതില്‍
ذَٰلِكَ
X
അത്
هُوَ
X
അതുതന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
يَغْفِرْ
X
അവന്‍ പൊറുത്തുതരും
لَكُمْ
X
നിങ്ങള്‍ക്ക്
ذُنُوبَكُمْ
X
നിങ്ങളുടെ പാപങ്ങള്‍
وَيُدْخِلْكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
وَمَسَاكِنَ
X
വാസസ്ഥലങ്ങളിലും
طَيِّبَةً
X
വിശിഷ്ടമായ
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍۚ
X
സ്ഥിരവാസത്തിന്റെ
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿61:12﴾ يَوْمَ يَجْمَعُكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന ദിവസം
لِيَوْمِ
X
ദിവസത്തിനുവേണ്ടി
الْجَمْعِۖ
X
ആ സംഗമത്തിന്റെ
ذَٰلِكَ
X
അതാകുന്നു
يَوْمُ التَّغَابُنِۗ
X
നഷ്ടം വെളിപ്പെടുന്ന ദിവസം
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيَعْمَلْ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
X
സല്‍ക്കര്‍മങ്ങള്‍
يُكَفِّرْ
X
അല്ലാഹു മായ്ച്ചുകളയും
عَنْهُ
X
അവനില്‍നിന്ന്
سَيِّئَاتِهِ
X
അവന്റെ തിന്മകളെ
وَيُدْخِلْهُ
X
അല്ലാഹു അവനെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۚ
X
എന്നെന്നും
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿64:9﴾