Repeated Words in Quran

< >
Total Found : 15
وَمَا جَعَلَهُ اللَّهُ
X
അല്ലാഹു അതിനെ ആക്കിയിട്ടില്ല
إِلَّا بُشْرَىٰ
X
ശുഭവാര്‍ത്തയായിട്ടല്ലാതെ
لَكُمْ
X
നിങ്ങള്‍ക്ക്
وَلِتَطْمَئِنَّ
X
ശാന്തമാകാനും
قُلُوبُكُم
X
നിങ്ങളുടെ ഹൃദയങ്ങള്‍(മനസ്സുകള്‍)
بِهِۗ
X
അത് വഴി
وَمَا النَّصْرُ
X
യഥാര്‍ത്ഥ സഹായം ഇല്ല
إِلَّا مِنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നല്ലാതെ
الْعَزِيزِ
X
പ്രതാപിയായവന്‍
الْحَكِيمِ
X
യുക്തിമാന്‍
﴿3:126﴾ فَالِقُ
X
വിടര്‍ത്തുന്നവനാണ്
الْإِصْبَاحِ
X
പ്രഭാതത്തെ
وَجَعَلَ
X
അവന്‍ ആക്കി
اللَّيْلَ
X
രാവിനെ
سَكَنًا
X
വിശ്രമവേള
وَالشَّمْسَ
X
സൂര്യനെയും
وَالْقَمَرَ
X
ചന്ദ്രനെയും
حُسْبَانًاۚ
X
സമയനിര്‍ണയത്തിനുള്ള അടിസ്ഥാനവും
ذَٰلِكَ
X
അത്
تَقْدِيرُ
X
ക്രമീകരണമാണ്
الْعَزِيزِ
X
പ്രതാപിയായ (അല്ലാഹുവിന്റെ)
الْعَلِيمِ
X
എല്ലാം അറിയുന്നവനുമായ
﴿6:96﴾ وَقَالَ
X
പറഞ്ഞു
نِسْوَةٌ
X
പെണ്ണുങ്ങള്‍
فِي الْمَدِينَةِ
X
പട്ടണത്തിലെ
امْرَأَتُ الْعَزِيزِ
X
പ്രഭുവിന്റെ പത്നി
تُرَاوِدُ
X
വശീകരിക്കാന്‍ നോക്കുന്നു
فَتَاهَا
X
അവളുടെ യുവഭൃത്യനെ
عَن نَّفْسِهِۖ
X
അവന്റെ ദേഹത്തിനുവേണ്ടി
قَدْ شَغَفَهَا
X
അവന്‍ അവളുടെമനസ്സില്‍ കുടിയേറിയിരിക്കുന്നു
حُبًّاۖ
X
സ്നേഹത്താല്‍
إِنَّا
X
നിശ്ചയമായും നാം
لَنَرَاهَا
X
നാം അവളെ കാണുന്നു
فِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿12:30﴾ قَالَ
X
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
X
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
X
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
X
യൂസുഫിനെ
عَن نَّفْسِهِۚ
X
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
X
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
X
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
X
മോശമായ ഒന്നും
قَالَتِ
X
പറഞ്ഞു
امْرَأَتُ
X
പത്നി
الْعَزِيزِ
X
പ്രഭുവിന്റെ
الْآنَ
X
ഇപ്പോള്‍
حَصْحَصَ
X
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
X
സത്യം
أَنَا
X
ഞാന്‍
رَاوَدتُّهُ
X
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
X
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
X
സത്യവാന്മാരില്‍പെട്ടവനാണ്
﴿12:51﴾ الٓر‌ۚ
X
അലിഫ് ലാം റാ
كِتَابٌ
X
ഇത് ഒരു വേദപുസ്തകം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
لِتُخْرِجَ
X
നീ നയിക്കാന്‍ വേണ്ടി
النَّاسَ
X
ജനങ്ങളെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِ
X
അനുവാദത്തോടെ
رَبِّهِمْ
X
അവരുടെ നാഥന്റെ
إِلَىٰ صِرَاطِ
X
മാര്‍ഗ്ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയുടെ
الْحَمِيدِ
X
സ്തുത്യര്‍ഹനായവന്റെ
﴿14:1﴾ وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى الْعَزِيزِ
X
പ്രതാപിയായവനില്‍
الرَّحِيمِ
X
കരുണാനിധിയുമായ
﴿26:217﴾ وَيَرَى
X
കാണുന്നുണ്ട്
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْعِلْمَ
X
ജ്ഞാനം
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
هُوَ الْحَقَّ
X
അതാണ് സത്യം
وَيَهْدِي
X
അത് നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطِ
X
മാര്‍ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയായവന്റെ
الْحَمِيدِ
X
സ്തുത്യര്‍ഹനും
﴿34:6﴾ تَنزِيلَ
X
ഇറക്കിയതാണിത്
الْعَزِيزِ
X
പ്രതാപിയായവന്‍
الرَّحِيمِ
X
പരമകാരുണികനായ
﴿36:5﴾ وَالشَّمْسُ
X
സൂര്യന്‍
تَجْرِي
X
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു
لِمُسْتَقَرٍّ
X
സങ്കേതത്തിലേക്ക്
لَّهَاۚ
X
അതിന്റെ
ذَٰلِكَ
X
അത്
تَقْدِيرُ
X
വ്യവസ്ഥയനുസരിച്ചാണ്
الْعَزِيزِ
X
പ്രതാപിയായ അല്ലാഹുവിന്റെ
الْعَلِيمِ
X
എല്ലാം അറിയുന്നവനും
﴿36:38﴾ أَمْ عِندَهُمْ
X
അതല്ല, ഇവരുടെ വശമാണോ
خَزَائِنُ
X
ഭണ്ഡാരങ്ങള്‍
رَحْمَةِ
X
കാരുണ്യത്തിന്റെ
رَبِّكَ
X
നിന്റെ നാഥന്റെ
الْعَزِيزِ
X
പ്രതാപിയായ
الْوَهَّابِ
X
അത്യുദാരനുമായ
﴿38:9﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ ഗ്രന്ഥത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനുമായ
﴿39:1﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ ഗ്രന്ഥത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْعَلِيمِ
X
എല്ലാം അറിയുന്നവനും
﴿40:2﴾ تَدْعُونَنِي
X
നിങ്ങളെന്നെ ക്ഷണിക്കുന്നു
لِأَكْفُرَ
X
ഞാന്‍ അവിശ്വസിക്കാന്‍
بِاللَّهِ
X
അല്ലാഹുവില്‍
وَأُشْرِكَ بِهِ
X
ഞാനവനില്‍ പങ്കുചേര്‍ക്കാനും
مَا لَيْسَ لِي بِهِ عِلْمٌ
X
എനിക്ക് യാതൊരറിവും ഇല്ലാത്തതിനെ
وَأَنَا
X
ഞാന്‍
أَدْعُوكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു
إِلَى الْعَزِيزِ
X
അജയ്യനിലേക്ക്
الْغَفَّارِ
X
ഏറെ പൊറുക്കുന്നവനായ
﴿40:42﴾ فَقَضَاهُنَّ
X
അവയെ അവന്‍ സംവിധാനിച്ചു
سَبْعَ سَمَاوَاتٍ
X
ഏഴ് ആകാശങ്ങളായി
فِي يَوْمَيْنِ
X
രണ്ടു നാളുകളില്‍
وَأَوْحَىٰ
X
അവന്‍ ബോധനം നല്‍കി
فِي كُلِّ سَمَاءٍ
X
ഓരോ ആകാശത്തിനും
أَمْرَهَاۚ
X
അതിന്റെ കാര്യം
وَزَيَّنَّا
X
നാം അലങ്കരിച്ചു
السَّمَاءَ
X
ആകാശത്തെ
الدُّنْيَا
X
സമീപത്തുള്ള
بِمَصَابِيحَ
X
വിളക്കുകളാല്‍
وَحِفْظًاۚ
X
സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു
ذَٰلِكَ
X
അത്
تَقْدِيرُ
X
ക്രമീകരണമാണ്
الْعَزِيزِ
X
അജയ്യനായവന്റെ
الْعَلِيمِ
X
സര്‍വജ്ഞനും
﴿41:12﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ വേദപുസ്തകത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനും
تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ വേദഗ്രന്ഥത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനുമായ
﴿46:2﴾ يُسَبِّحُ
X
പരിശുദ്ധിയെ വാഴ്ത്തുന്നു
لِلَّهِ
X
അല്ലാഹുവിന്റെ
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
الْمَلِكِ
X
അധിപനായ
الْقُدُّوسِ
X
പരമപരിശുദ്ധനും
الْعَزِيزِ
X
അജയ്യനും
الْحَكِيمِ
X
യുക്തിജ്ഞനും
﴿62:1﴾ وَمَا نَقَمُوا
X
അവര്‍ കുറ്റം ആരോപിച്ചിട്ടില്ല
مِنْهُمْ
X
അവരുടെ മേല്‍
إِلَّا أَن يُؤْمِنُوا
X
അവര്‍ വിശ്വസിച്ചതല്ലാതെ
بِاللَّهِ
X
അല്ലാഹുവില്‍
الْعَزِيزِ
X
അജയ്യനായ
الْحَمِيدِ
X
സ്തുത്യര്‍ഹനുമായ
﴿85:8﴾