Repeated Words in Quran

< >
Total Found : 19
الْحَمْدُ
X
സ്തുതിയൊക്കെയും
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ
X
നാഥനായ, സംരക്ഷകനായ
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿1:2﴾ يَا بَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാന്‍ ചെയ്ത അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
മറ്റു ജനവിഭാഗങ്ങളേക്കാള്‍
﴿2:47﴾ يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാനേകിയ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
സകല ജനത്തേക്കാളും
﴿2:122﴾ إِذْ قَالَ
X
പറഞ്ഞപ്പോള്‍
لَهُ
X
അദ്ദേഹത്തോട്
رَبُّهُ
X
തന്റെ നാഥന്‍
أَسْلِمْۖ
X
നീ കീഴ്പെടുക
قَالَ
X
അദ്ദേഹം പറഞ്ഞു
أَسْلَمْتُ
X
ഞാന്‍ കീഴ്പെട്ടിരിക്കുന്നു
لِرَبِّ الْعَالَمِينَ
X
സര്‍വലോക നാഥന്
﴿2:131﴾ فَهَزَمُوهُم
X
അവര്‍ മറ്റുള്ളവരെ(ശത്രുക്കളെ) തോല്‍പ്പിച്ചു
بِإِذْنِ اللَّهِ
X
ദൈവഹിതത്താല്‍
وَقَتَلَ
X
വധിക്കുകയും ചെയ്തു
دَاوُودُ
X
ദാവൂദ്
جَالُوتَ
X
ജാലൂത്തിനെ
وَآتَاهُ اللَّهُ
X
അല്ലാഹു അദ്ദേഹത്തിന് നല്‍കി
الْمُلْكَ
X
ആധിപത്യം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَعَلَّمَهُ
X
അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِمَّا يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നത്
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിരോധമുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങള്‍ക്ക്
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
الْأَرْضُ
X
ഭൂമി
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْعَالَمِينَ
X
സര്‍വലോകരോടും
﴿2:251﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തിരിക്കുന്നു
آدَمَ
X
ആദമിനെ
وَنُوحًا
X
നൂഹിനെയും
وَآلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തെയും
وَآلَ عِمْرَانَ
X
ഇംറാന്‍ കുടുംബത്തെയും
عَلَى الْعَالَمِينَ
X
ലോകജനതക്ക് മേല്‍
﴿3:33﴾ وَإِذْ قَالَتِ
X
പറഞ്ഞ നേരം
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
മര്‍യമേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَاكِ
X
നിന്നെ തെരഞ്ഞടുത്തിരിക്കുന്നു
وَطَهَّرَكِ
X
നിന്നെ വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു
وَاصْطَفَاكِ
X
(ഉല്‍കൃഷ്ടയായി)നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ نِسَاءِ
X
സ്ത്രീകളേക്കാള്‍ (സ്ത്രീകളില്‍വെച്ച്)
الْعَالَمِينَ
X
ലോകരിലെ (ലോകത്തിലെ)
﴿3:42﴾ فِيهِ
X
അതിലുണ്ട്
آيَاتٌ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٌ
X
വ്യക്തമായ
مَّقَامُ
X
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَۖ
X
ഇബ്റാഹീമിന്റെ
وَمَن دَخَلَهُ
X
ആര്‍ അതില്‍ പ്രവേശിച്ചുവോ
كَانَ آمِنًاۗ
X
അവന്‍ നിര്‍ഭയനായിരിക്കും
وَلِلَّهِ
X
അല്ലാഹുവിനോട് ബാധ്യതയുണ്ട്
عَلَى النَّاسِ
X
മനുഷ്യര്‍ക്ക്
حِجُّ الْبَيْتِ
X
ഹജ്ജ് നിര്‍വഹിക്കല്‍(ആ മന്ദിരത്തിലേക്ക് തീര്‍ഥാടനം ചെയ്യല്‍)
مَنِ اسْتَطَاعَ
X
കഴിവുള്ളവര്‍ക്ക്
إِلَيْهِ
X
അതിലേക്ക്
سَبِيلًاۚ
X
മാര്‍ഗത്താല്‍
وَمَن كَفَرَ
X
ആര്‍ നിഷേധിച്ചുവോ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَنِيٌّ
X
ആശ്രയം വേണ്ടാത്തവനാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ ആരുടെയും
﴿3:97﴾ وَإِذْ قَالَ مُوسَىٰ
X
മൂസ പറഞ്ഞപ്പോള്‍
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനങ്ങളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَعَلَ
X
അവന്‍ നിയോഗിച്ചുകൊണ്ട്
فِيكُمْ
X
നിങ്ങളില്‍
أَنبِيَاءَ
X
പ്രവാചകന്മാരെ
وَجَعَلَكُم
X
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكًا
X
രാജാക്കന്മാര്‍
وَآتَاكُم
X
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا لَمْ يُؤْتِ
X
അവന്‍ നല്‍കിയിട്ടില്ലാത്തത്
أَحَدًا
X
ഒരാള്‍ക്കും (മറ്റാര്‍ക്കും)
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:20﴾ لَئِن بَسَطتَ
X
നീ നീട്ടിയാല്‍തന്നെയും
إِلَيَّ
X
എന്റെനേരെ
يَدَكَ
X
നിന്റെ കൈ
لِتَقْتُلَنِي
X
നീ എന്നെ കൊല്ലാന്‍വേണ്ടി
مَا أَنَا
X
ഞാനല്ല
بِبَاسِطٍ
X
നീട്ടുന്നവന്‍
يَدِيَ
X
എന്റെ കൈ
إِلَيْكَ
X
നിന്റെ നേരെ
لِأَقْتُلَكَۖ
X
നിന്നെ ഞാന്‍ കൊല്ലാന്‍വേണ്ടി
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവെ
رَبَّ الْعَالَمِينَ
X
ലോകനാഥനായ
﴿5:28﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
إِنِّي
X
നിശ്ചയം, ഞാന്‍
مُنَزِّلُهَا
X
അതിറക്കിത്തരുന്ന(വനാണ്)താണ്
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَمَن يَكْفُرْ
X
എന്നാല്‍ ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدُ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنِّي
X
നിശ്ചയമായും ഞാന്‍
أُعَذِّبُهُ
X
അവനെ ഞാന്‍ ശിക്ഷിക്കും
عَذَابًا
X
(ഒരുതരം) ശിക്ഷ
لَّا أُعَذِّبُهُ
X
അതുകൊണ്ട് ഞാന്‍ ശിക്ഷിക്കുകയില്ല
أَحَدًا
X
ഒരാളെയും
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:115﴾ فَقُطِعَ
X
അങ്ങനെ മുറിക്ക(നശിപ്പിക്ക)പ്പെട്ടു
دَابِرُ
X
അവസാനത്തെ ആള്‍ (വരെ)
الْقَوْمِ
X
ജനതയുടെ
الَّذِينَ ظَلَمُواۚ
X
അക്രമം പ്രവര്‍ത്തിച്ചവരായ
وَالْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
رَبِّ الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും രക്ഷിതാവായ
﴿6:45﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَنَدْعُو
X
ഞങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ?
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
مَا
X
ഒന്നിനെ
لَا يَنفَعُنَا
X
അത് ഞങ്ങള്‍ക്ക് ഗുണംവരുത്തുകയില്ല
وَلَا يَضُرُّنَا
X
അത് ദോഷം വരുത്തുകയുമില്ല
وَنُرَدُّ
X
ഞങ്ങള്‍ മടക്കപ്പെടുകയോ
عَلَىٰ أَعْقَابِنَا
X
ഞങ്ങളുടെ പിറകോട്ട്
بَعْدَ
X
ശേഷം
إِذْ هَدَانَا اللَّهُ
X
ഞങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കിയതിന്
كَالَّذِي
X
ഒരുവനെപ്പോലെ
اسْتَهْوَتْهُ
X
അവനെ വശീകരിച്ച് വഴിപിഴപ്പിച്ചു
الشَّيَاطِينُ
X
പിശാചുക്കള്‍
فِي الْأَرْضِ
X
ഭൂമിയില്‍
حَيْرَانَ
X
പരിഭ്രാന്തനായി അലയുന്നവനായിട്ട്
لَهُ
X
അവന്നുണ്ട്
أَصْحَابٌ
X
ചില കൂട്ടുകാര്‍
يَدْعُونَهُ
X
അവര്‍ അവനെ ക്ഷണിക്കുന്നു
إِلَى الْهُدَى
X
നേര്‍വഴിയിലേക്ക്
ائْتِنَاۗ
X
ഞങ്ങളുടെ അടുത്തേക്ക് വരൂ(എന്ന്)
قُلْ
X
പറയുക
إِنَّ هُدَى اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം
هُوَ
X
അതാണ്
الْهُدَىٰۖ
X
(യഥാര്‍ഥ) മാര്‍ഗദര്‍ശനം
وَأُمِرْنَا
X
ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
لِنُسْلِمَ
X
ഞങ്ങള്‍ വഴിപ്പെടാന്‍
لِرَبِّ
X
നാഥന്
الْعَالَمِينَ
X
പ്രപഞ്ചങ്ങളുടെ
﴿6:71﴾ وَإِسْمَاعِيلَ وَالْيَسَعَ
X
ഇസ്മാഈലിനെയും അല്‍യസഇനെയും
وَيُونُسَ وَلُوطًاۚ
X
യൂനുസിനെയും ലൂത്വിനെയും (നാം നേര്‍വഴിയിലാക്കി)
وَكُلًّا
X
(അവരെ)എല്ലാം
فَضَّلْنَا
X
നാം ശ്രേഷ്ഠരാക്കി
عَلَى الْعَالَمِينَ
X
ലോകരില്‍വെച്ച്
﴿6:86﴾ قُلْ
X
നീ പറയുക
إِنَّ صَلَاتِي
X
നിശ്ചയമായും എന്റെ നമസ്കാരം
وَنُسُكِي
X
എന്റെ ആരാധനാ കര്‍മങ്ങളും
وَمَحْيَايَ
X
എന്റെ ജീവിതവും
وَمَمَاتِي
X
എന്റെ മരണവും
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
رَبِّ
X
നാഥനായ
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿6:162﴾ إِنَّ رَبَّكُمُ
X
തീര്‍ച്ചയായും നിങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ ഉപവിഷ്ടനായി
عَلَى الْعَرْشِ
X
സിംഹാസനത്തില്‍
يُغْشِي
X
അവന്‍ പൊതിയുന്നു
اللَّيْلَ
X
രാവിനെ കൊണ്ട്
النَّهَارَ
X
പകലിനെ
يَطْلُبُهُ
X
അത് മറ്റേതിനെ തേടുന്നു
حَثِيثًا
X
ദ്രുത ഗതിയില്‍
وَالشَّمْسَ
X
സൂര്യനെയും
وَالْقَمَرَ
X
ചന്ദ്രനെയും
وَالنُّجُومَ
X
നക്ഷത്രങ്ങളെയും
مُسَخَّرَاتٍ
X
വിധേയമാക്കപ്പെട്ട നിലയില്‍
بِأَمْرِهِۗ
X
തന്റെ കല്‍പനക്ക്
أَلَا
X
അറിയുക
لَهُ
X
അവന്നാണ്
الْخَلْقُ
X
സൃഷ്ടി നടത്തല്‍
وَالْأَمْرُۗ
X
കല്‍പനയും
تَبَارَكَ اللَّهُ
X
അല്ലാഹു മഹത്വമുള്ളവനായിരിക്കുന്നു
رَبُّ
X
നാഥനായ
الْعَالَمِينَ
X
സര്‍വ ലോകങ്ങളുടെയും
﴿7:54﴾ قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَيْسَ
X
ഇല്ല
بِي
X
എന്നില്‍
ضَلَالَةٌ
X
വഴികേട്
وَلَٰكِنِّي
X
പക്ഷേ ഞാന്‍
رَسُولٌ
X
ദൂതനാകുന്നു
مِّن رَّبِّ
X
നാഥനില്‍ നിന്നുള്ള
الْعَالَمِينَ
X
സര്‍വ ലോകരുടെയും
﴿7:61﴾ قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَيْسَ
X
എനിക്ക് ഇല്ല
بِي سَفَاهَةٌ
X
വിഡ്ഢിത്തം
وَلَٰكِنِّي
X
എന്നാല്‍ ഞാന്‍
رَسُولٌ
X
ദൂതനാണ്
مِّن رَّبِّ
X
നാഥനില്‍ നിന്നുള്ള
الْعَالَمِينَ
X
സര്‍വ ലോകങ്ങളുടെയും
﴿7:67﴾ وَلُوطًا
X
ലൂതിനെയും (നാം അയച്ചു)
إِذْ قَالَ
X
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِ
X
തന്റെ ജനതയോട്
أَتَأْتُونَ
X
നിങ്ങള്‍ ചെല്ലുകയോ
الْفَاحِشَةَ
X
നീചവൃത്തിക്ക്
مَا سَبَقَكُم
X
നിങ്ങള്‍ക്ക് മുമ്പ് ചെയ്തിട്ടില്ല
بِهَا
X
അത്
مِنْ أَحَدٍ
X
ഒരാളും
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿7:80﴾ وَقَالَ مُوسَىٰ
X
മൂസാ പറഞ്ഞു
يَا فِرْعَوْنُ
X
അല്ലയോ ഫിര്‍ഔന്‍!
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولٌ
X
ദൂതനാണ്
مِّن رَّبِّ
X
നാഥനില്‍ നിന്നുള്ള
الْعَالَمِينَ
X
പ്രപഞ്ചങ്ങളുടെ
﴿7:104﴾ قَالُوا
X
അവര്‍ പറഞ്ഞു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِرَبِّ
X
നാഥനില്‍
الْعَالَمِينَ
X
പ്രപഞ്ചങ്ങളുടെ
﴿7:121﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَغَيْرَ اللَّهِ
X
അല്ലാഹു അല്ലാത്തവരെയാണോ
أَبْغِيكُمْ
X
ഞാന്‍ നിങ്ങള്‍ക്കായി തേടുന്നു
إِلَٰهًا
X
ദൈവമായി
وَهُوَ
X
അവനായിരിക്കെ
فَضَّلَكُمْ
X
അവന്‍ നിങ്ങളെ ശ്രേഷ്ഠരാക്കി
عَلَى الْعَالَمِينَ
X
ലോകരേക്കാള്‍
﴿7:140﴾ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥന
فِيهَا
X
അവിടെ
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
اللَّهُمَّ
X
അല്ലാഹുവേ
وَتَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌۚ
X
സമാധാനം (എന്നായിരിക്കും)
وَآخِرُ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥനയുടെ സമാപനം
أَنِ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
ലോക നാഥനായ (എന്നായിരിക്കും)
﴿10:10﴾ وَمَا كَانَ
X
ആയിട്ടില്ല
هَٰذَا الْقُرْآنُ
X
ഈ ഖുര്‍ആന്‍
أَن يُفْتَرَىٰ
X
കെട്ടിച്ചമക്കപ്പെടാവുന്നത്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
وَلَٰكِن
X
എന്നാല്‍
تَصْدِيقَ
X
സത്യപ്പെടുത്തുന്നതാണിത്
الَّذِي بَيْنَ يَدَيْهِ
X
അതിന് മുമ്പുള്ളതിനെ
وَتَفْصِيلَ
X
വിശദീകരണവും
الْكِتَابِ
X
ദൈവിക പ്രമാണത്തിന്റെ
لَا رَيْبَ فِيهِ
X
അതിലൊട്ടും സംശയിക്കേണ്ടതില്ല
مِن رَّبِّ الْعَالَمِينَ
X
(ഇത്)ലോകനാഥനില്‍ നിന്നുള്ളത് തന്നെ
﴿10:37﴾ قَالُوا
X
അവര്‍ പറഞ്ഞു
أَوَلَمْ نَنْهَكَ
X
ഞങ്ങള്‍ നിന്നെ വിലക്കിയിരുന്നില്ലേ
عَنِ الْعَالَمِينَ
X
ജനങ്ങളുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍)നിന്ന്
﴿15:70﴾ فَأْتِيَا
X
അങ്ങനെ നിങ്ങള്‍ രണ്ടുപേരും ചെല്ലുക
فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
فَقُولَا
X
നിങ്ങള്‍ പറയുകയും ചെയ്യുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
رَسُولُ
X
ദൂതന്‍(മാരാണ്)
رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥന്റെ
﴿26:16﴾ قَالَ
X
ചോദിച്ചു
فِرْعَوْنُ
X
ഫറവോന്‍
وَمَا
X
എന്താണ്
رَبُّ الْعَالَمِينَ
X
ലോകരക്ഷിതാവെന്നത്
﴿26:23﴾ قَالُوا
X
അവര്‍ പറഞ്ഞു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
بِرَبِّ
X
നാഥനില്‍
الْعَالَمِينَ
X
പ്രപഞ്ചത്തിന്റെ
﴿26:47﴾ فَإِنَّهُمْ
X
തീര്‍ച്ചയായും അവരൊക്കെയും
عَدُوٌّ
X
എതിരാളികളാണ്
لِّي
X
എന്റെ
إِلَّا
X
ഒഴിച്ച്
رَبَّ الْعَالَمِينَ
X
പ്രപഞ്ചനാഥന്‍
﴿26:77﴾ إِذْ نُسَوِّيكُم
X
ഞങ്ങള്‍ നിങ്ങളെ തുല്യരാക്കിയപ്പോള്‍
بِرَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥനോട്
﴿26:98﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥങ്കല്‍ അല്ലാതെ
﴿26:109﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലം അല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവിങ്കലല്ലാതെ
﴿26:127﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എനിക്കുള്ള പ്രതിഫലമല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവിങ്കല്‍ അല്ലാതെ
﴿26:145﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവിങ്കല്‍ അല്ലാതെ
﴿26:164﴾ أَتَأْتُونَ
X
നിങ്ങള്‍ (കാമശമനത്തിന് വേണ്ടി) സമീപിക്കുകയാണോ
الذُّكْرَانَ
X
പുരുഷന്‍മാരെ
مِنَ الْعَالَمِينَ
X
മാലോകരില്‍ നിന്ന്
﴿26:165﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവിങ്കല്‍ അല്ലാതെ
﴿26:180﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍)
لَتَنزِيلُ
X
അവതരണം തന്നെയാണ്
رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവില്‍ നിന്നുള്ള
﴿26:192﴾ فَلَمَّا جَاءَهَا
X
അങ്ങനെ അദ്ദേഹം അതിന്നടുത്തെത്തിയപ്പോള്‍
نُودِيَ
X
വിളിച്ചു പറയപ്പെട്ടു
أَن بُورِكَ
X
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
مَن فِي النَّارِ
X
തീയിലുള്ളവന്‍
وَمَنْ حَوْلَهَا
X
അതിന്റെ ചുറ്റുമുള്ളവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു പരിശുദ്ധന്‍
رَبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനായ
﴿27:8﴾ قِيلَ لَهَا
X
അവളോട് പറയപ്പെട്ടു
ادْخُلِي
X
നീ പ്രവേശിക്കുക
الصَّرْحَۖ
X
കൊട്ടാരത്തില്‍
فَلَمَّا رَأَتْهُ
X
അവളതു കണ്ടപ്പോള്‍
حَسِبَتْهُ
X
അവളതിനെ(കുറിച്ച്) വിചാരിച്ചു
لُجَّةً
X
തെളിനീര്‍ തടാകമെന്ന്
وَكَشَفَتْ
X
അവള്‍ വസ്ത്രം ഒഴിവാക്കി
عَن سَاقَيْهَاۚ
X
തന്റെ കണങ്കാലില്‍ നിന്ന്
قَالَ
X
(സുലൈമാന്‍) പറഞ്ഞു
إِنَّهُ
X
തീര്‍ച്ചയായും ഇത്
صَرْحٌ
X
കൊട്ടാരമാണ്
مُّمَرَّدٌ
X
പതിച്ചുണ്ടാക്കിയ
مِّن قَوَارِيرَۗ
X
സ്ഫടികം
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
ظَلَمْتُ
X
ഞാന്‍ അന്യായം ചെയ്തിരിക്കുന്നു
نَفْسِي
X
എന്നോടു തന്നെ
وَأَسْلَمْتُ
X
ഞാന്‍ വിധേയയായിരിക്കുന്നു
مَعَ سُلَيْمَانَ
X
സുലൈമാനോടൊപ്പം
لِلَّهِ
X
അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿27:44﴾ فَلَمَّا أَتَاهَا
X
അങ്ങനെ അദ്ദേഹം അതിന്റെയടുത്തെത്തിയപ്പോള്‍
نُودِيَ
X
വിളിക്കപ്പെട്ടു
مِن شَاطِئِ
X
ഓരത്തുനിന്ന്
الْوَادِ
X
താഴ്വരയുടെ
الْأَيْمَنِ
X
വലതുവശത്തെ
فِي الْبُقْعَةِ
X
ഭാഗത്ത് (പ്രദേശത്ത്)
الْمُبَارَكَةِ
X
അനുഗൃഹീതമായ
مِنَ الشَّجَرَةِ
X
ആ മരത്തിന്റെ
أَن يَا مُوسَىٰ
X
ഹേ, മൂസാ
إِنِّي أَنَا
X
തീര്‍ച്ചയായും ഞാന്‍
اللَّهُ
X
അല്ലാഹുവാണ്
رَبُّ
X
സംരക്ഷകന്‍
الْعَالَمِينَ
X
സര്‍വലോകത്തിന്റെയും
﴿28:30﴾ وَمَن جَاهَدَ
X
ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നുവെങ്കില്‍
فَإِنَّمَا يُجَاهِدُ
X
നിശ്ചയം അവന്‍ സമരം ചെയ്യുന്നു
لِنَفْسِهِۚ
X
തനിക്ക് വേണ്ടി തന്നെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَغَنِيٌّ
X
ആശ്രയമില്ലാത്തവന്‍ തന്നെയാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ നിന്നെല്ലാം
﴿29:6﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പറയുന്നവര്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَإِذَا أُوذِيَ
X
എന്നാല്‍ അവര്‍ മര്‍ദ്ദിക്കപ്പെട്ടാല്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യ(മാര്‍ഗ)ത്തില്‍
جَعَلَ
X
അവര്‍ കണക്കാക്കും
فِتْنَةَ النَّاسِ
X
ജനങ്ങളുടെ പീഡനത്തെ
كَعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ പോലെ
وَلَئِن جَاءَ
X
വന്നുവെങ്കില്‍
نَصْرٌ
X
വല്ല സഹായവും
مِّن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَيَقُولُنَّ
X
(വിശ്വാസികളോട്) അവര്‍ പറയുക തന്നെ ചെയ്യും
إِنَّا كُنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ ഉണ്ടായിരുന്നല്ലോ
مَعَكُمْۚ
X
നിങ്ങളോടൊപ്പം
أَوَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِأَعْلَمَ
X
നന്നായി അറിയുന്നവന്‍
بِمَا فِي صُدُورِ
X
മനസ്സുകളിലുള്ളത്
الْعَالَمِينَ
X
ലോകരുടെ
﴿29:10﴾ وَلُوطًا
X
ലൂത്വിനെയും (നാം നിയോഗിച്ചു)
إِذْ قَالَ
X
പറഞ്ഞതോര്‍ക്കുക
لِقَوْمِهِ
X
തന്റെ ജനതയോട്
إِنَّكُمْ لَتَأْتُونَ
X
തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു
الْفَاحِشَةَ
X
മ്ലേച്ഛ പ്രവൃത്തി
مَا سَبَقَكُم
X
നിങ്ങളെ മുന്‍കടന്നിട്ടില്ല (നിങ്ങള്‍ക്കു മുമ്പ് ചെയ്തിട്ടില്ല)
بِهَا
X
അതുകൊണ്ട് (ആ പ്രവര്‍ത്തിയാല്‍)
مِنْ أَحَدٍ
X
ആരും
مِّنَ الْعَالَمِينَ
X
ലോകരില്‍നിന്ന്
﴿29:28﴾ تَنزِيلُ
X
അവതരണം, അവതരിപ്പിക്കല്‍
الْكِتَابِ
X
ഈ വേദ ഗ്രന്ഥത്തിന്റെ
لَا رَيْبَ
X
സംശയമില്ല
فِيهِ
X
ഇതില്‍
مِن رَّبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനില്‍നിന്നാണ്
﴿32:2﴾ سَلَامٌ
X
സമാധാനം
عَلَىٰ نُوحٍ
X
നൂഹിന്ന്
فِي الْعَالَمِينَ
X
മുഴുവന്‍ ലോകവാസികളിലും
﴿37:79﴾ فَمَا ظَنُّكُم
X
അപ്പോള്‍ നിങ്ങളുടെ വിചാരമെന്താണ് ?
بِرَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥനെപ്പറ്റി
﴿37:87﴾ وَالْحَمْدُ لِلَّهِ
X
അല്ലാഹുവിന് സ്തുതി
رَبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനായ
﴿37:182﴾ وَتَرَى
X
നിനക്കു കാണാം
الْمَلَائِكَةَ
X
മലക്കുകളെ
حَافِّينَ
X
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
X
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
X
വിധി കല്‍പിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതിപൂര്‍വം
وَقِيلَ
X
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വ ലോക നാഥനായ
﴿39:75﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്കുവേണ്ടി
الْأَرْضَ
X
ഭൂമിയെ
قَرَارًا
X
വാസസ്ഥലം
وَالسَّمَاءَ
X
ആകാശത്തെ
بِنَاءً
X
മേല്‍പ്പുരയും
وَصَوَّرَكُمْ
X
അവന്‍ നിങ്ങളെ രൂപപ്പെടുത്തി
فَأَحْسَنَ
X
അവന്‍ ഭംഗിയാക്കുകയും ചെയ്തു
صُوَرَكُمْ
X
നിങ്ങളുടെ രൂപങ്ങളെ
وَرَزَقَكُم
X
അവന്‍ നിങ്ങള്‍ക്ക് അന്നം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِۚ
X
വിശിഷ്ട വസ്തുക്കളില്‍ നിന്ന്
ذَٰلِكُمُ
X
അവനാകുന്നു
اللَّهُ
X
അല്ലാഹു
رَبُّكُمْۖ
X
നിങ്ങളുടെ നാഥനായ
فَتَبَارَكَ
X
അപ്പോള്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു
اللَّهُ
X
അല്ലാഹു
رَبُّ
X
സര്‍വലോക നാഥനായ
الْعَالَمِينَ
X
അവനാകുന്നു
﴿40:64﴾ هُوَ الْحَيُّ
X
ജീവിച്ചിരിക്കുന്നവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനല്ലാതെ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനോടു പ്രാര്‍ഥിക്കുക
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്ന്
الدِّينَۗ
X
കീഴ്വണക്കം
الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿40:65﴾ قُلْ
X
നീ പറയുക
إِنِّي نُهِيتُ
X
എനിക്ക് വിലക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ ആരാധിക്കുന്നത്
الَّذِينَ تَدْعُونَ
X
നിങ്ങള്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
لَمَّا جَاءَنِيَ
X
എനിക്ക് വന്നുകിട്ടിയിരിക്കെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
مِن رَّبِّي
X
എന്റെ നാഥനില്‍ നിന്ന്
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أُسْلِمَ
X
ഞാന്‍ കീഴ്പെടാന്‍
لِرَبِّ
X
സര്‍വലോകനാഥന്ന്
الْعَالَمِينَ
X
അവനാണ്
﴿40:66﴾ قُلْ
X
നീ പറയുക
أَئِنَّكُمْ لَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുക തന്നെയാണോ
بِالَّذِي خَلَقَ
X
സൃഷ്ടിച്ചവനെ
الْأَرْضَ
X
ഭൂമിയെ
فِي يَوْمَيْنِ
X
രണ്ടു നാളുകളിലായി
وَتَجْعَلُونَ
X
നിങ്ങള്‍ സങ്കല്‍പിക്കുകയുമാണോ
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
ذَٰلِكَ
X
അവനാണ്
رَبُّ الْعَالَمِينَ
X
സര്‍വലോകസംരക്ഷകന്‍
﴿41:9﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചു
مُوسَىٰ
X
മൂസായെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
إِلَىٰ فِرْعَوْنَ
X
ഫറോവന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ
X
ദൂതനാണ്
رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥന്റെ
﴿43:46﴾ وَلَقَدِ
X
തീര്‍ച്ചയായും
اخْتَرْنَاهُمْ
X
നാമവരെ തെരഞ്ഞെടുത്തു
عَلَىٰ عِلْمٍ
X
(അവരുടെ നിജസ്ഥിതി) അറിഞ്ഞുകൊണ്ടുതന്നെ
عَلَى الْعَالَمِينَ
X
ലോകത്താരെക്കാളും
﴿44:32﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കി
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحُكْمَ
X
ആധിപത്യവും
وَالنُّبُوَّةَ
X
പ്രവാചകത്വവും
وَرَزَقْنَاهُم
X
അവര്‍ക്ക് നാം അന്നം നല്‍കി
مِّنَ الطَّيِّبَاتِ
X
ഉത്തമവസ്തുക്കളില്‍ നിന്ന്
وَفَضَّلْنَاهُمْ
X
അവരെ നാം ശ്രേഷ്ഠരാക്കുകയും ചെയ്തു
عَلَى الْعَالَمِينَ
X
ലോകരേക്കാള്‍
﴿45:16﴾ فَلِلَّهِ الْحَمْدُ
X
അതിനാല്‍ അല്ലാഹുവിന് സ്തുതി
رَبِّ السَّمَاوَاتِ
X
ആകാശങ്ങളുടെ പരിപാലകനാണവന്‍
وَرَبِّ الْأَرْضِ
X
ഭൂമിയുടെ പരിപാലകനും
رَبِّ الْعَالَمِينَ
X
സര്‍വലോകരുടെയും സംരക്ഷകനും
﴿45:36﴾ تَنزِيلٌ
X
അവതീര്‍ണമായത്
مِّن رَّبِّ
X
നാഥനില്‍നിന്ന്
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿56:80﴾ كَمَثَلِ
X
പോലെയാണ്
الشَّيْطَانِ
X
പിശാചിനെ
إِذْ قَالَ
X
അവന്‍ പറഞ്ഞപ്പോള്‍
لِلْإِنسَانِ
X
മനുഷ്യനോട്
اكْفُرْ
X
നീ നിഷേധിക്കുക
فَلَمَّا كَفَرَ
X
അങ്ങനെ അവന്‍ നിഷേധിച്ചപ്പോള്‍
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّنكَ
X
നിന്നില്‍നിന്ന്
إِنِّي
X
നിശ്ചയം, ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
اللَّهَ
X
അല്ലാഹുവിനെ
رَبَّ
X
നാഥനായ
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿59:16﴾ تَنزِيلٌ
X
അവതീര്‍ണമായത്
مِّن رَّبِّ
X
നാഥനില്‍നിന്ന്
الْعَالَمِينَ
X
ലോകങ്ങളുടെ
﴿69:43﴾ وَمَا تَشَاءُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുകയില്ല
إِلَّا أَن يَشَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ
رَبُّ
X
നാഥനായ
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿81:29﴾ يَوْمَ يَقُومُ
X
എഴുന്നേറ്റു വരുന്ന ദിവസം
النَّاسُ
X
ജനം
لِرَبِّ
X
നാഥങ്കലേക്ക്
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿83:6﴾