Repeated Words in Quran

< >
Total Found : 5
ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُعْجِبُكَ
X
താങ്കളെ കൗതുകപ്പെടുത്തുന്നവര്‍
قَوْلُهُ
X
അവന്റെ സംസാരം
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതകാര്യത്തില്‍
وَيُشْهِدُ
X
സാക്ഷി നിര്‍ത്തും
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا فِي قَلْبِهِ
X
തന്റെ മനസ്സിലുള്ളതിന്
وَهُوَ
X
അവന്‍
أَلَدُّ
X
കടുത്തവനാണ്
الْخِصَامِ
X
തര്‍ക്കത്തില്‍
﴿2:204﴾ زُيِّنَ
X
ചേതോഹരമാക്കപ്പെട്ടു, അലങ്കാരമാക്കപ്പെട്ടു
لِلنَّاسِ
X
മനുഷ്യര്‍ക്ക്
حُبُّ
X
മോഹം, സ്നേഹം
الشَّهَوَاتِ
X
ഇഷ്ട വസ്തുക്കളോടുള്ള
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്ന്
وَالْبَنِينَ
X
മക്കളില്‍നിന്നും
وَالْقَنَاطِيرِ
X
കൂമ്പാരങ്ങള്‍
الْمُقَنطَرَةِ
X
അട്ടിവെക്കപ്പെട്ട
مِنَ الذَّهَبِ
X
സ്വര്‍ണത്തില്‍ നിന്നും
وَالْفِضَّةِ
X
വെള്ളിയില്‍ നിന്നും
وَالْخَيْلِ
X
കുതിരകളില്‍ നിന്നും
الْمُسَوَّمَةِ
X
മേത്തരം, അടയാളപ്പെടുത്തപ്പെട്ട
وَالْأَنْعَامِ
X
കന്നുകാലികളില്‍ നിന്നും
وَالْحَرْثِۗ
X
കൃഷിയിടങ്ങളില്‍ നിന്നും
ذَٰلِكَ
X
അത്
مَتَاعُ
X
സുഖഭോഗവിഭവം
الْحَيَاةِ
X
ജീവിതത്തിലെ
الدُّنْيَاۖ
X
ഐഹിക
وَاللَّهُ
X
അല്ലാഹു
عِندَهُ
X
അവന്റെ അടുക്കലുണ്ട്
حُسْنُ
X
ഉത്തമ
الْمَآبِ
X
സങ്കേതം
﴿3:14﴾ مَثَلُ
X
ഉദാഹരണം
مَا يُنفِقُونَ
X
അവര്‍ ചിലവഴിക്കുന്നതിന്റെ
فِي هَٰذِهِ الْحَيَاةِ الدُّنْيَا
X
ഈ ഐഹിക ജീവിതത്തില്‍
كَمَثَلِ
X
ഉദാഹരണം പോലെയാണ്
رِيحٍ
X
കാറ്റിന്റെ
فِيهَا
X
അതിലുണ്ട്
صِرٌّ
X
കൊടും ശൈത്യം
أَصَابَتْ
X
അത് ബാധിച്ചു
حَرْثَ
X
കൃഷിയെ, കൃഷിയിടത്തെ
قَوْمٍ
X
ഒരു ജനതയുടെ
ظَلَمُوا
X
അവര്‍ അക്രമം കാണിച്ചു
أَنفُسَهُمْ
X
അവരോട് തന്നെ
فَأَهْلَكَتْهُۚ
X
അങ്ങനെ അത് (കാറ്റ്) അതിനെ നശിപ്പിച്ചു
وَمَا ظَلَمَهُمُ
X
അവരെ ദ്രോഹിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
وَلَٰكِنْ
X
പക്ഷേ
أَنفُسَهُمْ
X
തങ്ങളെത്തന്നെ
يَظْلِمُونَ
X
അവര്‍ ദ്രോഹിക്കുന്നു
﴿3:117﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
إِذَا ضَرَبْتُمْ
X
നിങ്ങള്‍ യാത്രപുറപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَتَبَيَّنُوا
X
നിങ്ങള്‍ വേര്‍തിരിച്ചറിയുക
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَنْ أَلْقَىٰ إِلَيْكُمُ
X
നിങ്ങളിലേക്ക് ഇട്ടുതരുന്നവനോട്
السَّلَامَ
X
സലാം (സമാധാനം)
لَسْتَ
X
നീ അല്ല
مُؤْمِنًا
X
വിശ്വാസി
تَبْتَغُونَ
X
നിങ്ങള്‍ ആഗ്രഹിച്ചുക്കൊണ്ട്
عَرَضَ
X
വിഭവം
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
فَعِندَ اللَّهِ
X
എന്നാല്‍ അല്ലാഹുവിങ്കലുണ്ട്
مَغَانِمُ
X
സമരാര്‍ജ്ജിത സമ്പത്ത്, യുദ്ധമുതലുകള്‍
كَثِيرَةٌۚ
X
ധാരാളം
كَذَٰلِكَ
X
അപ്രകാരം (അവരെപ്പോലെ)
كُنتُم
X
നിങ്ങളായിരുന്നു
مِّن قَبْلُ
X
മുമ്പ്
فَمَنَّ اللَّهُ
X
അങ്ങനെ അല്ലാഹു ഔദാര്യം കാണിച്ചു
عَلَيْكُمْ
X
നിങ്ങളോട്
فَتَبَيَّنُواۚ
X
അതിനാല്‍ നിങ്ങള്‍ വ്യക്തമായി അറിയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:94﴾ هَا أَنتُمْ هَٰؤُلَاءِ
X
നിങ്ങളിതാ
جَادَلْتُمْ
X
തര്‍ക്കിക്കുന്നു (വാദിക്കുന്നു)
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
فَمَن يُجَادِلُ
X
എന്നാല്‍ ആരാണ് തര്‍ക്കിക്കുക
اللَّهَ
X
അല്ലാഹുവിനോട്
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
أَم مَّن
X
അല്ലെങ്കില്‍ ആരാണ്
يَكُونُ
X
ആവുക
عَلَيْهِمْ
X
അവരുടെമേല്‍
وَكِيلًا
X
വക്കാലത്ത്(ബാധ്യത) ഏറ്റെടുക്കുന്നവന്‍
﴿4:109﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ إِنَّ الَّذِينَ اتَّخَذُوا
X
(ദൈവമായി) സ്വീകരിച്ചവര്‍
الْعِجْلَ
X
പശുക്കിടാവിനെ
سَيَنَالُهُمْ
X
അവരെ ബാധിക്കും
غَضَبٌ
X
കോപം
مِّن رَّبِّهِمْ
X
അവരുടെ നാഥന്റെ
وَذِلَّةٌ
X
നിന്ദ്യതയും
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَاۚ
X
ഇഹലോകം
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُفْتَرِينَ
X
കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്ക്
﴿7:152﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَا لَكُمْ
X
നിങ്ങള്‍ക്കെന്തു പറ്റി
إِذَا قِيلَ
X
പറയപ്പെട്ടപ്പോള്‍
لَكُمُ
X
നിങ്ങളോട്
انفِرُوا
X
ഇറങ്ങിത്തിരിക്കുവീന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
اثَّاقَلْتُمْ
X
നിങ്ങള്‍ തൂങ്ങിക്കളയുന്നു (ഒട്ടിപിടിക്കുകയാണല്ലോ)
إِلَى الْأَرْضِۚ
X
ഭൂമിയിലേക്ക്
أَرَضِيتُم
X
നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ
بِالْحَيَاةِ الدُّنْيَا
X
ഐഹികജീവിതം കൊണ്ട്
مِنَ الْآخِرَةِۚ
X
പരലോകത്തേക്കാള്‍
فَمَا مَتَاعُ
X
എന്നാല്‍ വിഭവമല്ല
الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തിലെ
فِي الْآخِرَةِ
X
പരലോകത്തെയപേക്ഷിച്ച്
إِلَّا قَلِيلٌ
X
തുച്ചമല്ലാതെ
﴿9:38﴾ فَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا أَوْلَادُهُمْۚ
X
സന്താനങ്ങളും
إِنَّمَا يُرِيدُ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത്
لِيُعَذِّبَهُم
X
അവരെ ശിക്ഷിക്കണമെന്നാണ്
بِهَا
X
അവയിലൂടെ
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍ തന്നെ
وَتَزْهَقَ أَنفُسُهُمْ
X
അവര്‍ ജീവന്‍ വെടിയണമെന്നും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെ
﴿9:55﴾ إِنَّ الَّذِينَ
X
നിശ്ചയമായും ഒരു വിഭാഗം
لَا يَرْجُونَ
X
അവര്‍ പ്രതീക്ഷിക്കുന്നില്ല
لِقَاءَنَا
X
നമ്മെ കണ്ടുമുട്ടുമെന്ന്
وَرَضُوا
X
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِالْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതം
وَاطْمَأَنُّوا
X
അവര്‍ സമാധാനം കൊള്ളുകയും ചെയ്തു
بِهَا
X
അതില്‍
وَالَّذِينَ
X
ഒരു വിഭാഗവും
هُمْ
X
അവര്‍
عَنْ آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
غَافِلُونَ
X
അശ്രദ്ധരാണ്
﴿10:7﴾ فَلَمَّا أَنجَاهُمْ
X
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍
إِذَا هُمْ
X
അങ്ങനെ അവരതാ
يَبْغُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۗ
X
അന്യായമായി
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنَّمَا بَغْيُكُمْ
X
നിശ്ചയം നിങ്ങളുടെ അതിക്രമം
عَلَىٰ أَنفُسِكُمۖ
X
നിങ്ങള്‍ക്കെതിരെ തന്നെയാകുന്നു
مَّتَاعَ
X
സുഖാസ്വാദനമാണത്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മുടെ അടുക്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَنُنَبِّئُكُم
X
അപ്പോള്‍ നിങ്ങളെ നാം വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿10:23﴾ إِنَّمَا مَثَلُ
X
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളം പോലെയാണ്
أَنزَلْنَاهُ
X
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
X
മാനത്ത് നിന്ന്
فَاخْتَلَطَ
X
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അത് വഴി
نَبَاتُ الْأَرْضِ
X
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
X
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
X
കന്നുകാലികളും
حَتَّىٰ
X
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
X
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
X
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
X
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
X
കരുതി
أَهْلُهَا
X
അതിന്റെ ഉടമകള്‍
أَنَّهُمْ
X
നിശ്ചയമായും തങ്ങള്‍
قَادِرُونَ
X
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
X
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
X
അതിന്ന് വന്നെത്തി
أَمْرُنَا
X
നമ്മുടെ കല്‍പന
لَيْلًا
X
രാത്രിയില്‍
أَوْ نَهَارًا
X
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
X
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
X
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
X
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
X
ഇന്നലെ
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്കുവേണ്ടി
يَتَفَكَّرُونَ
X
ചിന്തിച്ചു മനസ്സിലാക്കുന്ന
﴿10:24﴾ لَهُمُ
X
അവര്‍ക്കുണ്ട്
الْبُشْرَىٰ
X
ശുഭവാര്‍ത്ത
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകത്ത്
وَفِي الْآخِرَةِۚ
X
പരലോകത്തും
لَا تَبْدِيلَ
X
ഭേദഗതിയില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿10:64﴾ وَقَالَ
X
പറഞ്ഞു
مُوسَىٰ
X
മൂസാ
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
آتَيْتَ
X
നീ നല്‍കിയിരിക്കുന്നു
فِرْعَوْنَ
X
ഫറവോന്ന്
وَمَلَأَهُ
X
അവന്റെ പ്രമാണിമാര്‍ക്കും
زِينَةً
X
ആര്‍ഭാടം
وَأَمْوَالًا
X
സമ്പത്തുക്കളും
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُضِلُّوا
X
അവര്‍ വ്യതിചലിപ്പിക്കുന്നതിന്
عَن سَبِيلِكَۖ
X
നിന്റെ മാര്‍ഗത്തില്‍നിന്ന്
رَبَّنَا
X
ഞങ്ങളുടെ നാഥാ
اطْمِسْ
X
നീ തുടച്ചുനീക്കേണമേ
عَلَىٰ أَمْوَالِهِمْ
X
അവരുടെ സമ്പത്ത്
وَاشْدُدْ
X
നീ കടുത്തതാക്കേണമേ
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകള്‍
فَلَا يُؤْمِنُوا
X
തല്‍ഫലമായി അവര്‍ വിശ്വസിക്കുകയില്ല
حَتَّىٰ يَرَوُا
X
അവര്‍ കാണുംവരെ
الْعَذَابَ
X
ശിക്ഷ
الْأَلِيمَ
X
നോവേറിയ
﴿10:88﴾ فَلَوْلَا كَانَتْ
X
എന്തുകൊണ്ടുണ്ടായില്ല
قَرْيَةٌ
X
ഒരു ഗ്രാമം
آمَنَتْ
X
അവര്‍ വിശ്വസിച്ചു
فَنَفَعَهَا
X
അങ്ങനെ അവര്‍ക്ക് ഉപകരിക്കുകയുംചെയ്തു
إِيمَانُهَا
X
അവരുടെ വിശ്വാസം
إِلَّا قَوْمَ يُونُسَ
X
യൂനുസിന്റെ ജനതയല്ലാതെ
لَمَّا آمَنُوا
X
അവര്‍ വിശ്വസിച്ചപ്പോള്‍
كَشَفْنَا
X
നാം നീക്കിക്കളഞ്ഞു
عَنْهُمْ
X
അവരില്‍ നിന്ന്
عَذَابَ
X
ശിക്ഷ
الْخِزْيِ
X
ഹീനതയുടെ
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَتَّعْنَاهُمْ
X
നാമവര്‍ക്ക് ജീവിതസൗകര്യം നല്‍കുകയും ചെയ്തു
إِلَىٰ حِينٍ
X
ഒരു കാലഘട്ടം വരെ
﴿10:98﴾ اللَّهُ
X
അല്ലാഹു
يَبْسُطُ
X
സമൃദ്ധമായി നല്‍കുന്നു
الرِّزْقَ
X
വിഭവം
لِمَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവര്‍ക്ക്
وَيَقْدِرُۚ
X
അവന്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു
وَفَرِحُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
بِالْحَيَاةِ
X
ജീവിതം കൊണ്ട്
الدُّنْيَا
X
ഐഹിക
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
فِي الْآخِرَةِ
X
പരലോകത്തെ അപേക്ഷിച്ച്
إِلَّا مَتَاعٌ
X
തുച്ഛമായ വിഭവമല്ലാതെ
﴿13:26﴾ لَّهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَاۖ
X
ഐഹിക
وَلَعَذَابُ
X
ശിക്ഷയാകട്ടെ
الْآخِرَةِ
X
പരലോകത്തെ
أَشَقُّۖ
X
എറെ ദുരിതപൂര്‍ണം
وَمَا لَهُم
X
അവര്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِن وَاقٍ
X
ഒരു രക്ഷകന്‍
﴿13:34﴾ يُثَبِّتُ
X
ഉറപ്പിച്ചു നിര്‍ത്തുന്നു
اللَّهُ
X
അല്ലാഹു
الَّذِينَ آمَنُوا
X
സത്യവിശ്വാസം കൈകൊണ്ടവരെ
بِالْقَوْلِ
X
വചനത്താല്‍
الثَّابِتِ
X
സുസ്ഥിരമായ
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഐഹിക
وَفِي الْآخِرَةِۖ
X
പരലോകത്തില്‍
وَيُضِلُّ
X
വഴികേടിലാക്കുന്നു
اللَّهُ
X
അല്ലാഹു
الظَّالِمِينَۚ
X
അക്രമികളെ
وَيَفْعَلُ
X
പ്രവര്‍ത്തിക്കുന്നു
اللَّهُ
X
അല്ലാഹു
مَا يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നത്
﴿14:27﴾ إِذًا
X
എങ്കില്‍
لَّأَذَقْنَاكَ
X
നിന്നെ നാം ആസ്വദിപ്പിക്കുമായിരുന്നു
ضِعْفَ
X
ഇരട്ടി (ശിക്ഷ)
الْحَيَاةِ
X
ജീവിതത്തിലെ
وَضِعْفَ
X
ഇരട്ടി (ശിക്ഷ)
الْمَمَاتِ
X
മരണത്തിലെയും
ثُمَّ
X
പിന്നെ
لَا تَجِدُ
X
നീ കണ്ടെത്തുന്നതല്ല
لَكَ
X
നിനക്ക്
عَلَيْنَا
X
നമുക്കെതിരെ
نَصِيرًا
X
സഹായിയെ
﴿17:75﴾ وَاصْبِرْ
X
നീ ഉറപ്പിച്ചു നിര്‍ത്തുക
نَفْسَكَ
X
നിന്റെ മനസ്സിനെ
مَعَ الَّذِينَ
X
ഒരുത്തരുടെ കൂടെ
يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ കാംക്ഷിക്കുന്നു
وَجْهَهُۖ
X
അല്ലാഹുവിന്റെ പ്രീതി
وَلَا تَعْدُ
X
തെറ്റി പോവാതിരിക്കട്ടെ
عَيْنَاكَ
X
നിന്റെ രണ്ടു കണ്ണുകള്‍
عَنْهُمْ
X
അവരില്‍ നിന്ന്
تُرِيدُ
X
നീ ഉദ്ദേശിച്ചു കൊണ്ട്
زِينَةَ
X
അലങ്കാരം
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَاۖ
X
ഇഹലോകത്തെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مَنْ
X
ഒരുത്തനെ
أَغْفَلْنَا
X
നാം അശ്രദ്ധയില്‍ അകപ്പെടുത്തിയിരിക്കുന്നു
قَلْبَهُ
X
അവന്റെ ഹൃദയത്തെ
عَن ذِكْرِنَا
X
നമ്മെ സ്മരിക്കുന്നതില്‍ നിന്ന്
وَاتَّبَعَ
X
അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
هَوَاهُ
X
തന്റെ ഇഛയെ
وَكَانَ
X
ആവുകയും ചെയ്തു
أَمْرُهُ
X
അവന്റെ കാര്യം
فُرُطًا
X
അതിര് കവിഞ്ഞത്
﴿18:28﴾ وَاضْرِبْ
X
നീ വിവരിച്ചു കൊടുക്കുക
لَهُم
X
അവര്‍ക്ക്
مَّثَلَ
X
ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളത്തെപ്പോലെയാണത്
أَنزَلْنَاهُ
X
അതിനെ നാം ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തു നിന്ന്
فَاخْتَلَطَ
X
എന്നിട്ട് ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അതു മൂലം
نَبَاتُ
X
സസ്യങ്ങള്‍
الْأَرْضِ
X
ഭൂമിയിലെ
فَأَصْبَحَ
X
പിന്നെ അതായിത്തീര്‍ന്നു
هَشِيمًا
X
ഉണങ്ങിയ തുരുമ്പ്
تَذْرُوهُ
X
അതിനെ പരത്തുന്നു
الرِّيَاحُۗ
X
കാറ്റുകള്‍
وَكَانَ اللَّهُ
X
അല്ലാഹുവാകുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
مُّقْتَدِرًا
X
കഴിവുള്ളവന്‍
﴿18:45﴾ الْمَالُ
X
സമ്പത്ത്
وَالْبَنُونَ
X
സന്താനങ്ങളും
زِينَةُ
X
അലങ്കാരങ്ങളാണ്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിന്റെ
وَالْبَاقِيَاتُ
X
അവശേഷിക്കുന്ന
الصَّالِحَاتُ
X
നല്ലവയാണ് (സല്‍കര്‍മങ്ങളാണ്)
خَيْرٌ
X
ഉത്തമം
عِندَ رَبِّكَ
X
നിന്റെ നാഥങ്കല്‍
ثَوَابًا
X
പ്രതിഫലത്താല്‍
وَخَيْرٌ
X
ഉത്തമമായതും
أَمَلًا
X
പ്രത്യാശയാലും, പ്രതീക്ഷയാലും
﴿18:46﴾ الَّذِينَ
X
ഒരുത്തര്‍
ضَلَّ
X
പിഴച്ചുപോയിരിക്കുന്നു
سَعْيُهُمْ
X
അവരുടെ പരിശ്രമങ്ങള്‍
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകജീവിതത്തില്‍
وَهُمْ
X
അവരാകട്ടെ
يَحْسَبُونَ
X
അവര്‍ വിചാരിക്കുന്നു
أَنَّهُمْ
X
നിശ്ചയം അവര്‍
يُحْسِنُونَ
X
അവര്‍ നന്നായി ചെയ്യുന്നു
صُنْعًا
X
പ്രവര്‍ത്തി
﴿18:104﴾ قَالَ
X
അദ്ദേഹം പറഞ്ഞു
فَاذْهَبْ
X
നീ പോകൂ
فَإِنَّ
X
നിശ്ചയമായും
لَكَ
X
നിനക്കുണ്ട്
فِي الْحَيَاةِ
X
ജീവിതത്തില്‍
أَن تَقُولَ
X
നീ പറയല്‍
لَا مِسَاسَۖ
X
(എന്നെ) തൊടരുതേ
وَإِنَّ
X
നിശ്ചയമായും
لَكَ
X
നിനക്കുണ്ട്
مَوْعِدًا
X
ഒരു നിശ്ചിത സമയം
لَّن تُخْلَفَهُۖ
X
അത് ഒരിക്കലും അതിലംഘിക്കപ്പെടുന്നതല്ല
وَانظُرْ
X
നീ നോക്കുക
إِلَىٰ إِلَٰهِكَ
X
നിന്റെ ദൈവത്തെ
الَّذِي ظَلْتَ
X
നീ ആയിക്കൊണ്ടിരുന്ന
عَلَيْهِ
X
അതിന്റെ മുമ്പില്‍
عَاكِفًاۖ
X
ഭജനമിരിക്കുന്നവനായി
لَّنُحَرِّقَنَّهُ
X
നിശ്ചയമായും നാം അതിനെ കരിച്ചുകളയുന്നു
ثُمَّ لَنَنسِفَنَّهُ
X
അതിനെ നാം വിതറുകതന്നെ ചെയ്യും
فِي الْيَمِّ
X
കടലില്‍
نَسْفًا
X
ഒരു വിതറല്‍
﴿20:97﴾ وَلَا تَمُدَّنَّ
X
നീ നീട്ടരുത്
عَيْنَيْكَ
X
നിന്റെ ഇരുകണ്ണുകളും
إِلَىٰ مَا
X
യാതൊന്നിന്റെ നേരെ
مَتَّعْنَا بِهِ
X
നാം ജീവിത സുഖം നല്‍കിയിരിക്കുന്നതായ
أَزْوَاجًا
X
വിവിധ വിഭാഗങ്ങള്‍ക്ക്
مِّنْهُمْ
X
അവരിലെ
زَهْرَةَ
X
അലങ്കാരമായി
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
لِنَفْتِنَهُمْ
X
നാം അവരെ പരീക്ഷിക്കാനായി
فِيهِۚ
X
അതിലൂടെ
وَرِزْقُ
X
ഉപജീവനം
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉല്‍കൃഷ്ടമായത്
وَأَبْقَىٰ
X
നിലനില്‍ക്കുന്നതും
﴿20:131﴾ وَقَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയില്‍പെട്ട
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِلِقَاءِ
X
കണ്ടുമുട്ടുന്നതിനെ
الْآخِرَةِ
X
പരലോകത്തെ
وَأَتْرَفْنَاهُمْ
X
നാം അവര്‍ക്ക് ആര്‍ഭാടം നല്‍കി
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
مَا هَٰذَا
X
ഇവനല്ല
إِلَّا بَشَرٌ
X
ഒരു മനുഷ്യനല്ലാതെ
مِّثْلُكُمْ
X
നിങ്ങളെപ്പോലുള്ള
يَأْكُلُ
X
അവന്‍ ഭക്ഷിക്കുന്നു
مِمَّا تَأْكُلُونَ مِنْهُ
X
നിങ്ങള്‍ ഭക്ഷിക്കുന്നതില്‍ നിന്ന്
وَيَشْرَبُ
X
അവന്‍ കുടിക്കുന്നു
مِمَّا تَشْرَبُونَ
X
നിങ്ങള്‍ കുടിക്കുന്നതില്‍ നിന്ന്
وَلْيَسْتَعْفِفِ
X
സദാചാരനിഷ്ഠ പുലര്‍ത്തട്ടെ
الَّذِينَ لَا يَجِدُونَ
X
(കഴിവ്) ലഭിക്കാത്തവര്‍
نِكَاحًا
X
വിവാഹത്തിനുള്ള
حَتَّىٰ يُغْنِيَهُمُ
X
അവരെ സ്വയംപര്യാപ്തരാക്കും വരെ
اللَّهُ
X
അല്ലാഹു
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്താല്‍
وَالَّذِينَ يَبْتَغُونَ
X
ആഗ്രഹിക്കുന്നവര്‍
الْكِتَابَ
X
മോചനക്കരാര്‍
مِمَّا مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ അടിമകളില്‍
فَكَاتِبُوهُمْ
X
അപ്പോള്‍ നിങ്ങള്‍ അവരുമായി മോചന കരാറുണ്ടാക്കുക
إِنْ عَلِمْتُمْ
X
നിങ്ങള്‍ അറിയുന്നുവെങ്കില്‍
فِيهِمْ
X
അവരില്‍
خَيْرًاۖ
X
നന്മയുണ്ടെന്ന്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുക
مِّن مَّالِ اللَّهِ
X
അല്ലാഹുവിന്റെ ധനത്തില്‍ നിന്ന്
الَّذِي آتَاكُمْۚ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയ
وَلَا تُكْرِهُوا
X
നിങ്ങള്‍ നിര്‍ബന്ധിക്കരുത്
فَتَيَاتِكُمْ
X
നിങ്ങളുടെ അടിമസ്ത്രീകളെ
عَلَى الْبِغَاءِ
X
വ്യഭിചാരത്തിന്
إِنْ أَرَدْنَ
X
അവരുദ്ദേശിക്കുന്നുവെങ്കില്‍
تَحَصُّنًا
X
ചാരിത്ര്യ സംരക്ഷണം
لِّتَبْتَغُوا
X
നിങ്ങള്‍ കൊതിച്ചുകൊണ്ട്
عَرَضَ الْحَيَاةِ الدُّنْيَاۚ
X
ഭൗതികനേട്ടം(കരസ്ഥമാക്കാന്‍)
وَمَن يُكْرِههُّنَّ
X
ആരെങ്കിലും അവരെ നിര്‍ബന്ധിച്ചാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مِن بَعْدِ إِكْرَاهِهِنَّ
X
അവര്‍ നിര്‍ബന്ധിക്കപ്പെട്ട ശേഷം
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയും
﴿24:33﴾ وَمَا أُوتِيتُم
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടത്
مِّن شَيْءٍ
X
ഏതൊന്നും
فَمَتَاعُ
X
കേവലം വിഭവങ്ങളാണ്
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَا
X
ഭൗതിക
وَزِينَتُهَاۚ
X
അതിന്റെ അലങ്കാരവും
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലുള്ളതാണ്
خَيْرٌ
X
അത്യുത്തമം
وَأَبْقَىٰۚ
X
അനശ്വരമായിട്ടുള്ളതും
أَفَلَا تَعْقِلُونَ
X
എന്നിട്ടും നിങ്ങളെന്ത് കൊണ്ട് ചിന്തിക്കുന്നില്ല
﴿28:60﴾ أَفَمَن
X
അപ്പോളൊരുത്തനാണോ
وَعَدْنَاهُ
X
നാം അവന് വാഗ്ദാനം ചെയ്തു
وَعْدًا حَسَنًا
X
നല്ലൊരു വാഗ്ദാനം
فَهُوَ
X
എന്നിട്ടവന്‍
لَاقِيهِ
X
അതിനെ കാണുന്നവനാണ്, അനുഭവിക്കുന്നവനാണ്
كَمَن
X
ഒരുത്തനെപ്പോലെ
مَّتَّعْنَاهُ
X
നാം അവനെ ആസ്വദിപ്പിച്ചു
مَتَاعَ
X
വിഭവങ്ങള്‍
الْحَيَاةِ
X
ജീവിത
الدُّنْيَا
X
ഭൗതിക
ثُمَّ
X
പിന്നെ
هُوَ
X
അവനായിരിക്കും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുദിവസത്തില്‍
مِنَ الْمُحْضَرِينَ
X
(നോവേറിയ ശിക്ഷക്കായി) ഹാജരാക്കപ്പെടുന്നവരില്‍
﴿28:61﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا اتَّخَذْتُم
X
നിശ്ചയം നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
أَوْثَانًا
X
ചില വിഗ്രഹങ്ങളെ
مَّوَدَّةَ
X
സ്നേഹം കാരണം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയിലുള്ള
فِي الْحَيَاةِ الدُّنْيَاۖ
X
ഇഹലോക ജീവിതത്തില്‍
ثُمَّ
X
പിന്നെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يَكْفُرُ
X
തള്ളിപ്പറയും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بِبَعْضٍ
X
മറ്റു ചിലരെ
وَيَلْعَنُ
X
ശപിക്കുകയും ചെയ്യും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
وَمَأْوَاكُمُ
X
നിങ്ങളുടെ താവളം
النَّارُ
X
നരകത്തീയാണ്
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن نَّاصِرِينَ
X
ഒരു സഹായിയും
﴿29:25﴾ يَعْلَمُونَ
X
അവര്‍ അറിയുന്നു
ظَاهِرًا
X
ബാഹ്യവശം (മാത്രം)
مِّنَ الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
وَهُمْ
X
അവര്‍
عَنِ الْآخِرَةِ
X
പരലോകത്തെപ്പറ്റി
هُمْ
X
അവര്‍
غَافِلُونَ
X
അശ്രദ്ധരാണ്
﴿30:7﴾ فَأَذَاقَهُمُ
X
അങ്ങനെ അവരെ അനുഭവിപ്പിച്ചു
اللَّهُ
X
അല്ലാഹു
الْخِزْيَ
X
നിന്ദ്യത
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവതത്തില്‍
وَلَعَذَابُ الْآخِرَةِ
X
പരലോക ശിക്ഷ തന്നെയാണ്
أَكْبَرُۚ
X
ഏറ്റവും ഗുരുതരം
لَوْ كَانُوا يَعْلَمُونَ
X
അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍
﴿39:26﴾ إِنَّا
X
തീര്‍ച്ചയായും നാം
لَنَنصُرُ
X
നാം സഹായിക്കും
رُسُلَنَا
X
നമ്മുടെ ദൂതന്‍മാരെ
وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരെയും
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
وَيَوْمَ يَقُومُ
X
എഴുന്നേല്‍ക്കുന്ന നാളിലും
الْأَشْهَادُ
X
സാക്ഷികള്‍
﴿40:51﴾ فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
X
അവരുടെ നേരെ
رِيحًا
X
കാറ്റിനെ
صَرْصَرًا
X
അത്യുഗ്രമായ
فِي أَيَّامٍ
X
നാളുകളില്‍
نَّحِسَاتٍ
X
ദുരിതം നിറഞ്ഞ
لِّنُذِيقَهُمْ
X
അവരെ നാം ആസ്വദിപ്പിക്കുന്നതിന്
عَذَابَ
X
ശിക്ഷ
الْخِزْيِ
X
അപമാനകരമായ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَلَعَذَابُ الْآخِرَةِ
X
പരലോക ശിക്ഷ തന്നെയാകുന്നു
أَخْزَىٰۖ
X
അപമാനകരം
وَهُمْ
X
അവര്‍
لَا يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയില്ല
﴿41:16﴾ نَحْنُ
X
ഞങ്ങള്‍
أَوْلِيَاؤُكُمْ
X
നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
وَفِي الْآخِرَةِۖ
X
പരലോകത്തും
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
مَا تَشْتَهِي أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാം
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
مَا تَدَّعُونَ
X
നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം
﴿41:31﴾ فَمَا أُوتِيتُم مِّن شَيْءٍ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏതൊരു വസ്തുവും
فَمَتَاعُ
X
താല്‍ക്കാലിക വിഭവമാണ്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്തുള്ളതാണ്
خَيْرٌ
X
ഉത്തമം
وَأَبْقَىٰ
X
ഏറെ അവശേഷിക്കുന്നതും
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക്
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿42:36﴾ أَهُمْ
X
അവരാണോ
يَقْسِمُونَ
X
വീതംവെച്ചുകൊടുക്കുന്നത്
رَحْمَتَ
X
കാരുണ്യത്തെ
رَبِّكَۚ
X
നിന്റെ നാഥന്റെ
نَحْنُ
X
നാം
قَسَمْنَا
X
നാം വീതിച്ചിരിക്കുന്നു
بَيْنَهُم
X
അവര്‍ക്കിടയില്‍
مَّعِيشَتَهُمْ
X
അവരുടെ ജീവിതവിഭവം
فِي الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തില്‍
وَرَفَعْنَا بَعْضَهُمْ
X
അവരില്‍ ചിലരെ നാം ഉയര്‍ത്തി
فَوْقَ بَعْضٍ
X
ചിലര്‍ക്കുമീതെ
دَرَجَاتٍ
X
പലപടികള്‍
لِّيَتَّخِذَ
X
ആക്കാന്‍വേണ്ടി
بَعْضُهُم
X
അവരില്‍ചിലര്‍
بَعْضًا
X
ചിലരെ
سُخْرِيًّاۗ
X
വിധേയര്‍
وَرَحْمَتُ
X
കാരുണ്യമാണ്
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉത്തമം
مِّمَّا يَجْمَعُونَ
X
ഇവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാള്‍
﴿43:32﴾ وَزُخْرُفًاۚ
X
സ്വര്‍ണാലങ്കാരവും
وَإِن كُلُّ ذَٰلِكَ
X
എന്നാല്‍ അവയൊന്നുമല്ല
لَمَّا مَتَاعُ
X
വിഭവമല്ലാതെ
الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തിലെ
وَالْآخِرَةُ
X
പരലോകം
عِندَ رَبِّكَ
X
നിന്റെ നാഥന്റെയടുത്ത്
لِلْمُتَّقِينَ
X
ഭക്തന്മാര്‍ക്കുള്ളതാകുന്നു
﴿43:35﴾