Repeated Words in Quran

< >
Total Found : 16
الْحَمْدُ
X
സ്തുതിയൊക്കെയും
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ
X
നാഥനായ, സംരക്ഷകനായ
الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും
﴿1:2﴾ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു (ഉണ്ടാക്കിയവനും)
الظُّلُمَاتِ
X
ഇരുട്ടുകള്‍
وَالنُّورَۖ
X
വെളിച്ചവും
ثُمَّ
X
എന്നിട്ടും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്
يَعْدِلُونَ
X
അവര്‍ തുല്യരെ കല്‍പിക്കുന്നു
﴿6:1﴾ فَقُطِعَ
X
അങ്ങനെ മുറിക്ക(നശിപ്പിക്ക)പ്പെട്ടു
دَابِرُ
X
അവസാനത്തെ ആള്‍ (വരെ)
الْقَوْمِ
X
ജനതയുടെ
الَّذِينَ ظَلَمُواۚ
X
അക്രമം പ്രവര്‍ത്തിച്ചവരായ
وَالْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
رَبِّ الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും രക്ഷിതാവായ
﴿6:45﴾ وَنَزَعْنَا
X
നാം തുടച്ചു മാറ്റും
مَا
X
ഒന്നിനെ
فِي صُدُورِهِم
X
അവരുടെ മനസ്സുകളിലുള്ള
مِّنْ غِلٍّ
X
പകയില്‍ നിന്ന്
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
وَقَالُوا
X
അവര്‍ പറയുകയും ചെയ്യും
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي هَدَانَا
X
ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്ത
لِهَٰذَا
X
ഇതിലേക്ക്
وَمَا كُنَّا
X
ഞങ്ങള്‍ ആകുമായിരുന്നില്ല
لِنَهْتَدِيَ
X
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلَا أَنْ
X
ഇല്ലായിരുന്നുവെങ്കില്‍
هَدَانَا اللَّهُۖ
X
അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കി
لَقَدْ جَاءَتْ
X
തീര്‍ച്ചയായും വന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّۖ
X
സത്യവുമായി
وَنُودُوا أَن
X
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
تِلْكُمُ
X
അതാ
الْجَنَّةُ
X
സ്വര്‍ഗം
أُورِثْتُمُوهَا
X
നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
﴿7:43﴾ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥന
فِيهَا
X
അവിടെ
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
اللَّهُمَّ
X
അല്ലാഹുവേ
وَتَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌۚ
X
സമാധാനം (എന്നായിരിക്കും)
وَآخِرُ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥനയുടെ സമാപനം
أَنِ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
ലോക നാഥനായ (എന്നായിരിക്കും)
﴿10:10﴾ الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي
X
എങ്ങനെയുള്ള
وَهَبَ لِي
X
അവന്‍ പ്രദാനം ചെയ്തു
عَلَى
X
എനിക്ക്
الْكِبَرِ
X
വയസ്സുകാലത്ത്
إِسْمَاعِيلَ
X
ഇസ്മാഈലിനെ
وَإِسْحَاقَۚ
X
ഇസ്ഹാഖിനെയും
إِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
لَسَمِيعُ
X
കേള്‍ക്കുന്നവനാണ്
الدُّعَاءِ
X
പ്രാര്‍ത്ഥന
﴿14:39﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഒരുപമ
عَبْدًا
X
ഒരടിമയെ
مَّمْلُوكًا
X
(മറ്റൊരാളുടെ) ഉടമസ്ഥതയിലുള്ള
لَّا يَقْدِرُ
X
അയാള്‍ക്ക് കഴിയുകയില്ല
عَلَىٰ شَيْءٍ
X
ഒന്നിനും, യാതൊന്നും
وَمَن
X
ഒരുത്തനെയും
رَّزَقْنَاهُ
X
നാം അവന് നല്‍കി
مِنَّا
X
നമ്മില്‍ നിന്നും
رِزْقًا
X
വിഭവം
حَسَنًا
X
നല്ല
فَهُوَ
X
എന്നിട്ടവന്‍
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مِنْهُ
X
അതില്‍ നിന്ന്
سِرًّا
X
രഹസ്യമായും
وَجَهْرًاۖ
X
പരസ്യമായും
هَلْ يَسْتَوُونَۚ
X
അവര്‍ തുല്യരാവുമോ
الْحَمْدُ
X
സര്‍വ സ്തുതിയും അല്ലാഹുവിനാകുന്നു
لِلَّهِۚ
X
എന്നാല്‍
بَلْ أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
മനസിലാക്കുന്നില്ല
﴿16:75﴾ وَقُلِ
X
നീ പറയുക
الْحَمْدُ لِلَّهِ
X
അല്ലാഹുവിന്നു സ്തുതി (എന്ന്)
الَّذِي لَمْ يَتَّخِذْ
X
സ്വീകരിച്ചിട്ടില്ലാത്ത
وَلَدًا
X
പുത്രനെ
وَلَمْ يَكُن لَّهُ
X
അവന്ന് ഇല്ല (താനും)
شَرِيكٌ
X
ഒരു പങ്കാളിയും
فِي الْمُلْكِ
X
ആധിപത്യത്തില്‍
وَلَمْ يَكُن لَّهُ
X
അവന്നില്ല (ആവശ്യമില്ല)
وَلِيٌّ
X
രക്ഷിക്കുന്നവന്‍
مِّنَ الذُّلِّۖ
X
മാനക്കേടില്‍നിന്ന്
وَكَبِّرْهُ
X
നീ അവനെ മഹത്വപ്പെടുത്തുക
تَكْبِيرًا
X
ഒരു മഹത്വപ്പെടുത്തല്‍
﴿17:111﴾ الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിന്നാകുന്നു
الَّذِي أَنزَلَ
X
ഇറക്കിക്കൊടുത്തവനായ
عَلَىٰ عَبْدِهِ
X
തന്റെ ദാസന്
الْكِتَابَ
X
ഈ വേദഗ്രന്ഥം
وَلَمْ يَجْعَل
X
അവന്‍ ഉണ്ടാക്കിയിട്ടില്ല
لَّهُ
X
അതിന്ന്
عِوَجًاۜ
X
ഒരു വക്രതയും
﴿18:1﴾ فَإِذَا اسْتَوَيْتَ
X
പിന്നെ നീ കയറിയിരുന്നാല്‍
أَنتَ
X
നീ
وَمَن مَّعَكَ
X
നിന്റെ കൂടെയുള്ളവരും
عَلَى الْفُلْكِ
X
കപ്പലില്‍
فَقُلِ
X
നീ പറയുക
الْحَمْدُ لِلَّهِ
X
സര്‍വസ്തുതിയും അല്ലാഹുവിനാണ്
الَّذِي نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയവന്‍
مِنَ الْقَوْمِ
X
ഈ ജനതയില്‍ നിന്നും
الظَّالِمِينَ
X
അക്രമികളായ
﴿23:28﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കി
دَاوُودَ
X
ദാവൂദിന്ന്
وَسُلَيْمَانَ
X
സുലൈമാന്നും
عِلْمًاۖ
X
വിജ്ഞാനം
وَقَالَا
X
അവര്‍ രണ്ടുപേരും പറഞ്ഞു
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي فَضَّلَنَا
X
ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയവനായ
عَلَىٰ كَثِيرٍ
X
പലരെക്കാളും
مِّنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍
الْمُؤْمِنِينَ
X
വിശ്വാസികളായ
﴿27:15﴾ قُلِ
X
പറയുക
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാണ്
وَسَلَامٌ
X
സമാധാനം
عَلَىٰ عِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
الَّذِينَ اصْطَفَىٰۗ
X
അവന്‍ പ്രത്യേകം തെരഞ്ഞെടുത്ത
آللَّهُ
X
അല്ലാഹുവാണോ
خَيْرٌ
X
ഉത്തമന്‍
أَمَّا يُشْرِكُونَ
X
അതല്ല അവര്‍ (അവനോട്) പങ്കുചേര്‍ക്കുന്നവയോ
﴿27:59﴾ وَقُلِ
X
നീ പറയുക
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
سَيُرِيكُمْ
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും
آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങള്‍
فَتَعْرِفُونَهَاۚ
X
അപ്പോള്‍ നിങ്ങള്‍ക്കത് ബോധ്യമാകും
وَمَا رَبُّكَ
X
നിന്റെ നാഥന്‍ അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿27:93﴾ وَهُوَ اللَّهُ
X
അവനാണ് അല്ലാഹു
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
لَهُ الْحَمْدُ
X
സ്തുതി അവന്നാണ്
فِي الْأُولَىٰ
X
ഈ ലോകത്ത്
وَالْآخِرَةِۖ
X
പരലോകത്തും
وَلَهُ
X
അവന്ന് മാത്രമാണ്
الْحُكْمُ
X
കല്‍പനാധികാരം
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടുന്നു
﴿28:70﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّن نَّزَّلَ
X
ആരാണ് ഇറക്കിയത്
مِنَ السَّمَاءِ
X
മാനത്തു നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ട് ജീവസ്സുറ്റതാക്കിയതും
بِهِ
X
അതുമൂലം
الْأَرْضَ
X
ഭൂമിയെ
مِن بَعْدِ مَوْتِهَا
X
അതിന്റെ നിര്‍ജീവതക്കു ശേഷം
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹുവാണെന്ന്
قُلِ
X
നീ പറയുക
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِۚ
X
അല്ലാഹുവിന്നാണ്
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿29:63﴾ وَلَهُ
X
അവനുതന്നെയാണ്
الْحَمْدُ
X
സ്തുതി
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
وَعَشِيًّا
X
വൈകുന്നേരവും
وَحِينَ تُظْهِرُونَ
X
ഉച്ചതിരിയുമ്പോഴും
﴿30:18﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
وَلَهُ
X
അവനു തന്നെയാണ്
الْحَمْدُ
X
സ്തുതി
فِي الْآخِرَةِۚ
X
പരലോകത്തും
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മമായി അറിയുന്നവനും
الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
فَاطِرِ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِ
X
ഭൂമിയെയും
جَاعِلِ
X
നിയോഗിച്ചവനും
الْمَلَائِكَةِ
X
മലക്കുകളെ
رُسُلًا
X
ദൂതന്മാരായി
أُولِي أَجْنِحَةٍ
X
ചിറകുകളുള്ള
مَّثْنَىٰ
X
രണ്ടും
وَثُلَاثَ
X
മൂന്നും
وَرُبَاعَۚ
X
നാലും
يَزِيدُ
X
അവന്‍ വര്‍ദ്ധിപ്പിക്കുന്നു
فِي الْخَلْقِ
X
സൃഷ്ടിയില്‍
مَا يَشَاءُۚ
X
താനിഛിക്കുന്നത്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿35:1﴾ وَقَالُوا
X
അവര്‍ പറയും
الْحَمْدُ
X
സകല സ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
الَّذِي أَذْهَبَ
X
അകറ്റിയവനായ
عَنَّا
X
ഞങ്ങളില്‍നിന്ന്
الْحَزَنَۖ
X
ദുഃഖം
إِنَّ رَبَّنَا
X
തീര്‍ച്ചയായും ഞങ്ങളുടെ നാഥന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
شَكُورٌ
X
വളരെ നന്ദിയുള്ളവനും
﴿35:34﴾ وَالْحَمْدُ لِلَّهِ
X
അല്ലാഹുവിന് സ്തുതി
رَبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനായ
﴿37:182﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
رَّجُلًا
X
ഒരു മനുഷ്യനെ
فِيهِ
X
അവനില്‍ (ഉടമസ്ഥാവകാശമുള്ളവരായി) ഉണ്ട്
شُرَكَاءُ
X
പങ്കാളികള്‍
مُتَشَاكِسُونَ
X
പരസ്പരം കലഹിക്കുന്നവരായ
وَرَجُلًا
X
മറ്റൊരു മനുഷ്യനെയും
سَلَمًا
X
കീഴ്പെട്ടു കഴിയുന്ന
لِّرَجُلٍ
X
ഒരാള്‍ക്ക് (ഒരു യജമാനനു) മാത്രം
هَلْ يَسْتَوِيَانِ
X
ഈ രണ്ടു പേരും ഒരു പോലെയാകുമോ
مَثَلًاۚ
X
ഉപമയില്‍
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿39:29﴾ وَقَالُوا
X
അവര്‍ പറയും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
الَّذِي صَدَقَنَا
X
ഞങ്ങള്‍ക്കു സാക്ഷാല്‍ക്കരിച്ചു തന്ന
وَعْدَهُ
X
തന്റെ വാഗ്ദാനം
وَأَوْرَثَنَا
X
അവന്‍ ഞങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്തു
الْأَرْضَ
X
ഭൂമിയെ
نَتَبَوَّأُ
X
നാം താമസിക്കുന്നു
مِنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
حَيْثُ نَشَاءُۖ
X
നാം ഉദ്ദേശിക്കുന്നിടത്ത്
فَنِعْمَ
X
അതിനാല്‍ എത്ര വിശിഷ്ടം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
കര്‍മം ചെയ്തവര്‍ക്കുള്ള
﴿39:74﴾ وَتَرَى
X
നിനക്കു കാണാം
الْمَلَائِكَةَ
X
മലക്കുകളെ
حَافِّينَ
X
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
X
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
X
വിധി കല്‍പിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതിപൂര്‍വം
وَقِيلَ
X
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വ ലോക നാഥനായ
﴿39:75﴾ هُوَ الْحَيُّ
X
ജീവിച്ചിരിക്കുന്നവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനല്ലാതെ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനോടു പ്രാര്‍ഥിക്കുക
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്ന്
الدِّينَۗ
X
കീഴ്വണക്കം
الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿40:65﴾ فَلِلَّهِ الْحَمْدُ
X
അതിനാല്‍ അല്ലാഹുവിന് സ്തുതി
رَبِّ السَّمَاوَاتِ
X
ആകാശങ്ങളുടെ പരിപാലകനാണവന്‍
وَرَبِّ الْأَرْضِ
X
ഭൂമിയുടെ പരിപാലകനും
رَبِّ الْعَالَمِينَ
X
സര്‍വലോകരുടെയും സംരക്ഷകനും
﴿45:36﴾ يُسَبِّحُ
X
വിശുദ്ധിയെ വാഴ്ത്തുന്നു
لِلَّهِ
X
അല്ലാഹുവിന്റെ
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
لَهُ
X
അവന്നാണ്
الْمُلْكُ
X
ആധിപത്യം
وَلَهُ
X
അവന്നാണ്
الْحَمْدُۖ
X
സര്‍വസ്തുതിയും
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿64:1﴾