Repeated Words in Quran

< >
Total Found : 4
وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
നിശ്ചയം അത് ഒരു പശുവായിരിക്കണം
لَّا ذَلُولٌ
X
എളുപ്പം വഴങ്ങുന്നത് അല്ല
تُثِيرُ
X
ഉഴുതുന്ന
الْأَرْضَ
X
നിലം
وَلَا تَسْقِي
X
അത് നനക്കുകയുമില്ല
الْحَرْثَ
X
വിളയെ
مُسَلَّمَةٌ
X
കുറ്റമറ്റത്
لَّا شِيَةَ
X
ഒരു കലയുമില്ല
فِيهَاۚ
X
അതില്‍
قَالُوا
X
അവര്‍ പറഞ്ഞു
الْآنَ
X
ഇപ്പോള്‍
جِئْتَ بِالْحَقِّۚ
X
താങ്കള്‍ യാഥാര്‍ത്ഥ്യം കൊണ്ടുവന്നു
فَذَبَحُوهَا
X
അങ്ങനെ അവരതിനെ അറുത്തു
وَمَا كَادُوا
X
അവര്‍ ആകുമായിരുന്നില്ല
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿2:71﴾ إِنَّا
X
നിശ്ചയം നാം
أَرْسَلْنَاكَ
X
നിന്നെ നാം അയച്ചു
بِالْحَقِّ
X
സത്യവുമായി
بَشِيرًا
X
ശുഭവാര്‍ത്ത അറിയിക്കുന്നവനായിട്ട്
وَنَذِيرًاۖ
X
മുന്നറിയിപ്പ് നല്‍കുന്നവനായിട്ടും
وَلَا تُسْأَلُ
X
നിന്നോട് ചോദിക്കപ്പെടുന്നതല്ല
عَنْ أَصْحَابِ
X
അവകാശികളെക്കുറിച്ച്
الْجَحِيمِ
X
നരകത്തിന്റെ
﴿2:119﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
نَزَّلَ
X
ഇറക്കി എന്നത് കൊണ്ടാണ്
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّۗ
X
സത്യവുമായി
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِي الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍
لَفِي شِقَاقٍ
X
ഭിന്നിപ്പിലാണ്
بَعِيدٍ
X
വളരെ വിദൂരമായ
﴿2:176﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ تِلْكَ
X
അത്
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്
نَتْلُوهَا
X
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
X
നിന്റെ മേല്‍
بِالْحَقِّۚ
X
യാഥാര്‍ഥ്യമായി
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
X
ദൂതരില്‍ പെട്ടവന്‍ തന്നെ
﴿2:252﴾ نَزَّلَ
X
അവന്‍ ഇറക്കി
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദം
بِالْحَقِّ
X
സത്യവുമായി
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِ
X
അതിന് മുമ്പുള്ളതിനെ
وَأَنزَلَ
X
അവന്‍ ഇറക്കിയിട്ടുമുണ്ട്
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
﴿3:3﴾ تِلْكَ
X
അവ
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ സൂക്തങ്ങളാണ്
نَتْلُوهَا
X
നാം അത് ഓതിക്കേള്‍പ്പിക്കുന്നു
عَلَيْكَ
X
താങ്കള്‍ക്ക്
بِالْحَقِّۗ
X
യഥാവിധം
وَمَا اللَّهُ يُرِيدُ
X
അല്ലാഹു ഉദ്ദേശിക്കുന്നില്ല
ظُلْمًا
X
അനീതി, അക്രമം
لِّلْعَالَمِينَ
X
ലോകര്‍ക്ക്
﴿3:108﴾ ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ إِنَّا أَنزَلْنَا
X
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദപുസ്തകം
بِالْحَقِّ
X
സത്യവുമായി
لِتَحْكُمَ
X
നീ വിധികല്‍പിക്കാന്‍ വേണ്ടി
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِمَا أَرَاكَ اللَّهُۚ
X
അല്ലാഹു നിനക്ക് കാണിച്ചുതന്നതനുസരിച്ച്
وَلَا تَكُن
X
നീ ആവരുത്
لِّلْخَائِنِينَ
X
വഞ്ചകര്‍ക്ക് വേണ്ടി
خَصِيمًا
X
വാദിക്കുന്നവന്‍
﴿4:105﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
قَدْ جَاءَكُمُ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
X
ദൈവദൂതന്‍
بِالْحَقِّ
X
സത്യസന്ദേശവുമായി
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
X
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
X
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
X
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:170﴾ وَاتْلُ
X
നീ വിവരിച്ചുകൊടുക്കുക
عَلَيْهِمْ
X
അവര്‍ക്ക്
نَبَأَ
X
വൃത്താന്തം
ابْنَيْ آدَمَ
X
ആദമിന്റെ രണ്ടു പുത്രന്മാരുടെ
بِالْحَقِّ
X
വസ്തുനിഷ്ഠമായി
إِذْ قَرَّبَا
X
അവരിരുവരും ബലിനടത്തിയപ്പോള്‍
قُرْبَانًا
X
ഒരു ബലി
فَتُقُبِّلَ
X
അപ്പോള്‍ സ്വീകരിക്കപ്പെട്ടു
مِنْ أَحَدِهِمَا
X
അവരില്‍ ഒരാളില്‍നിന്ന്
وَلَمْ يُتَقَبَّلْ
X
സ്വീകരിക്കപ്പെട്ടില്ല
مِنَ الْآخَرِ
X
അപരനില്‍നിന്ന്
قَالَ
X
(അപരന്‍)പറഞ്ഞു
لَأَقْتُلَنَّكَۖ
X
ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും
قَالَ
X
അവന്‍ (ഒന്നാമന്‍) പറഞ്ഞു
إِنَّمَا يَتَقَبَّلُ اللَّهُ
X
നിശ്ചയം, അല്ലാഹു സ്വീകരിക്കുന്നു
مِنَ الْمُتَّقِينَ
X
ഭയഭക്തരില്‍നിന്നു മാത്രം
﴿5:27﴾ وَأَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
مُصَدِّقًا
X
ശരിവെക്കുന്നതായിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുന്നിലുള്ളവയെ
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَمُهَيْمِنًا
X
ഭദ്രമായി കാത്തുരക്ഷിക്കുന്നതായിക്കൊണ്ടും
عَلَيْهِۖ
X
അതിനെ
فَاحْكُم
X
അതിനാല്‍ നീ വിധികല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُۖ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
عَمَّا جَاءَكَ
X
നിനക്ക് വന്നെത്തിയതിനെ നിരാകരിച്ച്
مِنَ الْحَقِّۚ
X
സത്യത്തില്‍നിന്ന്
لِكُلٍّ
X
എല്ലാവര്‍ക്കും (ഓരോ വിഭാഗത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചുതന്നിട്ടുണ്ട്
مِنكُمْ
X
നിങ്ങളില്‍നിന്നുള്ള
شِرْعَةً
X
നിയമവ്യവസ്ഥ
وَمِنْهَاجًاۚ
X
കര്‍മരീതിയും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
അവന്‍ നിങ്ങളെ ആക്കുമായിരുന്നു
أُمَّةً
X
സമുദായം
وَاحِدَةً
X
ഒരൊറ്റ
وَلَٰكِن
X
പക്ഷേ
لِّيَبْلُوَكُمْ
X
അവന്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയാണ്
فِي مَا آتَاكُمْۖ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മല്‍സരിച്ചു മുന്നേറുക
الْخَيْرَاتِۚ
X
നല്ല കാര്യങ്ങളില്‍
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًا
X
എല്ലാവരും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿5:48﴾ قُلْ
X
നീ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَا تَغْلُوا
X
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
X
നിങ്ങളുടെ മതത്തില്‍
غَيْرَ الْحَقِّ
X
ന്യായം ഇല്ലാതെ
وَلَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
قَوْمٍ
X
ഒരു ജനതയുടെ
قَدْ ضَلُّوا
X
അവര്‍ പിഴച്ചുപോയിരിക്കുന്നു
مِن قَبْلُ
X
മുമ്പേ
وَأَضَلُّوا
X
അവര്‍ പിഴപ്പിക്കുകയും ചെയ്തിട്ടുണ്ട്
كَثِيرًا
X
വളരെപേരെ
وَضَلُّوا
X
അവര്‍ തെന്നിമാറുകയും ചെയ്തു
عَن سَوَاءِ السَّبِيلِ
X
നേര്‍വഴിയില്‍നിന്ന്
﴿5:77﴾ وَإِذَا سَمِعُوا
X
അവര്‍ കേള്‍ക്കുമ്പോള്‍
مَا أُنزِلَ
X
അവതീര്‍ണമായത്
إِلَى الرَّسُولِ
X
ദൈവദൂതന്
تَرَىٰ
X
നിനക്ക് കാണാം
أَعْيُنَهُمْ
X
അവരുടെ കണ്ണുകളെ
تَفِيضُ
X
ഒഴുകുന്നതായി
مِنَ الدَّمْعِ
X
കണ്ണീരിനാല്‍
مِمَّا عَرَفُوا
X
അവര്‍ മനസ്സിലാക്കിയതിനാല്‍
مِنَ الْحَقِّۖ
X
സത്യം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاكْتُبْنَا
X
അതിനാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തണമേ
مَعَ الشَّاهِدِينَ
X
സാക്ഷികളുടെ കൂടെ
﴿5:83﴾ وَمَا لَنَا لَا نُؤْمِنُ
X
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
X
അല്ലാഹുവില്‍
وَمَا جَاءَنَا
X
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَنَطْمَعُ
X
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
X
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
مَعَ
X
കൂടെ
الْقَوْمِ
X
ജനതയുടെ
الصَّالِحِينَ
X
സച്ചരിതരായ
﴿5:84﴾ فَقَدْ كَذَّبُوا
X
അങ്ങനെ അവര്‍ തള്ളിക്കളഞ്ഞു
بِالْحَقِّ
X
ഈ സത്യത്തെ
لَمَّا جَاءَهُمْۖ
X
അതവര്‍ക്ക് വന്നെത്തിയപ്പോള്‍
فَسَوْفَ يَأْتِيهِمْ
X
എന്നാല്‍ വഴിയെ അവര്‍ക്ക് വന്നെത്തും
أَنبَاءُ
X
വിവരങ്ങള്‍
مَا
X
ഒന്നിന്റെ (ഒരു കാര്യത്തിന്റെ)
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെക്കുറിച്ച്
يَسْتَهْزِئُونَ
X
അവര്‍ പരിഹസിക്കുന്നു
﴿6:5﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
X
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
X
അല്ലേ?
هَٰذَا
X
ഇത്
بِالْحَقِّۚ
X
യഥാര്‍ഥം
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا
X
ഒരു കാരണത്താല്‍
كُنتُمْ
X
നിങ്ങളായിരുന്നു
تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിക്കുന്നു
﴿6:30﴾ ثُمَّ
X
പിന്നെ
رُدُّوا
X
അവര്‍ മടക്കിയയക്കപ്പെട്ടു(മടക്കിയയക്കപ്പെടും)
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
مَوْلَاهُمُ
X
അവരുടെ യജമാനനായ
الْحَقِّۚ
X
സാക്ഷാല്‍
أَلَا
X
അറിയുക
لَهُ
X
അവന്നാണ്
الْحُكْمُ
X
വിധിതീര്‍പ്പിനുള്ള അധികാരം
وَهُوَ
X
അവന്‍
أَسْرَعُ
X
അതിവേഗതയുള്ളവനാണ്
الْحَاسِبِينَ
X
വിചാരണ ചെയ്യുന്നവരില്‍
﴿6:62﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
X
ദിവസം
يَقُولُ
X
അവന്‍ പറയും
كُن
X
നീ ഉണ്ടാവുക എന്ന്
فَيَكُونُۚ
X
അപ്പോള്‍ അതുണ്ടാവും
قَوْلُهُ
X
അവന്റെ വചനം
الْحَقُّۚ
X
സത്യമാകുന്നു
وَلَهُ
X
അവന്നാണ്
الْمُلْكُ
X
സര്‍വാധിപത്യം
يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടും
فِي الصُّورِۚ
X
കാഹളത്തില്‍
عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِۚ
X
തെളിഞ്ഞതും
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿6:73﴾ وَمَنْ
X
ആരുണ്ട്?
أَظْلَمُ
X
വലിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിയുണ്ടാക്കി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
قَالَ
X
അവന്‍ പറഞ്ഞു(വാദിച്ചു)
أُوحِيَ
X
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَيَّ
X
തനിക്ക്
وَلَمْ يُوحَ
X
(യഥാര്‍ഥത്തില്‍) ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടില്ല
إِلَيْهِ
X
അവന്
شَيْءٌ
X
ഒന്നും
وَمَن
X
ഒരാളെക്കാളും
قَالَ
X
അവന്‍ പറഞ്ഞു(വീമ്പ് പറഞ്ഞു)
سَأُنزِلُ
X
ഞാന്‍ അവതരിപ്പിക്കും
مِثْلَ
X
പോലുള്ളത്
مَا أَنزَلَ اللَّهُۗ
X
അല്ലാഹു അവതരിപ്പിച്ചത്
وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذِ
X
സന്ദര്‍ഭം
الظَّالِمُونَ
X
അക്രമികള്‍
فِي غَمَرَاتِ
X
വേദനയില്‍ (വെപ്രാളത്തില്‍)
الْمَوْتِ
X
മരണത്തിന്റെ
وَالْمَلَائِكَةُ
X
മലക്കുകളായിരിക്കെ
بَاسِطُو
X
നീട്ടിയവര്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
أَخْرِجُوا
X
നിങ്ങള്‍ പുറത്ത് തള്ളുക
أَنفُسَكُمُۖ
X
നിങ്ങളുടെ ആത്മാക്കളെ
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
X
ശിക്ഷ
الْهُونِ
X
നിന്ദ്യമായ
بِمَا كُنتُمْ تَقُولُونَ
X
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
غَيْرَ
X
അല്ലാത്തത്
الْحَقِّ
X
സത്യം
وَكُنتُمْ
X
നിങ്ങളായിരുന്നു
عَنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
﴿6:93﴾ أَفَغَيْرَ اللَّهِ
X
അല്ലാഹു അല്ലാത്തവരെയാണോ
أَبْتَغِي
X
ഞാന്‍ തേടുന്നു(തേടേണ്ടത്?)
حَكَمًا
X
വിധികര്‍ത്താവായി
وَهُوَ
X
അവനായിരിക്കെ
الَّذِي أَنزَلَ
X
ഇറക്കിത്തന്നവന്‍
إِلَيْكُمُ
X
നിങ്ങള്‍ക്ക്
الْكِتَابَ
X
വേദപുസ്തകം
مُفَصَّلًاۚ
X
വിശദീകരിക്കപ്പെട്ടനിലയില്‍
وَالَّذِينَ آتَيْنَاهُمُ
X
നാം നല്‍കിയവര്‍
الْكِتَابَ
X
വേദം
يَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ
X
തീര്‍ച്ചയായും അത്
مُنَزَّلٌ
X
അവതീര്‍ണമായതാണെന്ന്
مِّن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
بِالْحَقِّۖ
X
സത്യവുമായി
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿6:114﴾ قُلْ
X
നീ പറയുക
تَعَالَوْا
X
നിങ്ങള്‍ വരുവിന്‍
أَتْلُ
X
ഞാന്‍ പറഞ്ഞുതരാം
مَا حَرَّمَ
X
നിഷിദ്ധമാക്കിയത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
أَلَّا تُشْرِكُوا
X
നിങ്ങള്‍ പങ്കാളികളാക്കരുത്
بِهِ
X
അവനില്‍
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۖ
X
നല്ലനിലയില്‍ വര്‍ത്തിക്കുക
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
أَوْلَادَكُم
X
നിങ്ങളുടെ മക്കളെ
مِّنْ إِمْلَاقٍۖ
X
ദാരിദ്ര്യം കാരണം
نَّحْنُ
X
നാം
نَرْزُقُكُمْ
X
നാം നിങ്ങള്‍ക്ക് അന്നം തരുന്നു
وَإِيَّاهُمْۖ
X
അവര്‍ക്കും
وَلَا تَقْرَبُوا
X
നിങ്ങള്‍ അടുക്കരുത്
الْفَوَاحِشَ
X
നീചവൃത്തികളോട്
مَا ظَهَرَ
X
തെളിഞ്ഞതിനോട്
مِنْهَا
X
അവയില്‍നിന്ന്
وَمَا بَطَنَۖ
X
മറഞ്ഞതിനോടും
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരണീയമാക്കിയ
إِلَّا
X
ഇല്ലാതെ
بِالْحَقِّۚ
X
ന്യായം
ذَٰلِكُمْ
X
അത്
وَصَّاكُم
X
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
X
അതുകൊണ്ട്
لَعَلَّكُمْ
X
നിങ്ങള്‍ ആവാന്‍വേണ്ടി
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിച്ചറിയുന്നു
﴿6:151﴾ قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
حَرَّمَ
X
നിഷിദ്ധമാക്കി
رَبِّيَ
X
എന്റെ നാഥന്‍
الْفَوَاحِشَ
X
നീചവൃത്തികള്‍
مَا ظَهَرَ
X
പരസ്യമായത്
مِنْهَا
X
അവയിലെ
وَمَا بَطَنَ
X
രഹസ്യമായതും
وَالْإِثْمَ
X
കുറ്റകൃത്യവും
وَالْبَغْيَ
X
അതിക്രമവും
بِغَيْرِ
X
ഇല്ലാതെയുള്ള
الْحَقِّ
X
ന്യായം
وَأَن تُشْرِكُوا
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും
بِاللَّهِ
X
അല്ലാഹുവില്‍
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിത്തരാത്തതിനെ
سُلْطَانًا
X
ഒരു തെളിവും
وَأَن تَقُولُوا
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കലും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿7:33﴾ وَنَزَعْنَا
X
നാം തുടച്ചു മാറ്റും
مَا
X
ഒന്നിനെ
فِي صُدُورِهِم
X
അവരുടെ മനസ്സുകളിലുള്ള
مِّنْ غِلٍّ
X
പകയില്‍ നിന്ന്
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
وَقَالُوا
X
അവര്‍ പറയുകയും ചെയ്യും
الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي هَدَانَا
X
ഞങ്ങളെ മാര്‍ഗദര്‍ശനം ചെയ്ത
لِهَٰذَا
X
ഇതിലേക്ക്
وَمَا كُنَّا
X
ഞങ്ങള്‍ ആകുമായിരുന്നില്ല
لِنَهْتَدِيَ
X
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلَا أَنْ
X
ഇല്ലായിരുന്നുവെങ്കില്‍
هَدَانَا اللَّهُۖ
X
അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കി
لَقَدْ جَاءَتْ
X
തീര്‍ച്ചയായും വന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّۖ
X
സത്യവുമായി
وَنُودُوا أَن
X
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
تِلْكُمُ
X
അതാ
الْجَنَّةُ
X
സ്വര്‍ഗം
أُورِثْتُمُوهَا
X
നിങ്ങള്‍ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
﴿7:43﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ سَأَصْرِفُ
X
ഞാന്‍ തെറ്റിച്ചു കളയും
عَنْ آيَاتِيَ
X
എന്റെ തെളിവുകളില്‍ നിന്ന്
الَّذِينَ يَتَكَبَّرُونَ
X
അഹങ്കരിച്ചു നടക്കുന്നവരെ
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ
X
കൂടാതെ
الْحَقِّ
X
ന്യായം
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَا
X
അതില്‍
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الرُّشْدِ
X
നേര്‍വഴി
لَا يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കുകയില്ല
سَبِيلًا
X
മാര്‍ഗമായി
وَإِن يَرَوْا
X
അവര്‍ കണ്ടാല്‍
سَبِيلَ الْغَيِّ
X
ദുര്‍മാര്‍ഗം
يَتَّخِذُوهُ
X
അതിനെ അവര്‍ സ്വീകരിക്കും
سَبِيلًاۚ
X
മാര്‍ഗമായി
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُوا
X
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
X
അവയെ
غَافِلِينَ
X
അവഗണിക്കുന്നവര്‍
﴿7:146﴾ وَمِن قَوْمِ مُوسَىٰ
X
മൂസായുടെ ജനതയില്‍ തന്നെയുണ്ട്
أُمَّةٌ
X
ഒരു സമൂഹം
يَهْدُونَ
X
അവര്‍ നേര്‍വഴി കാട്ടുന്നു
بِالْحَقِّ
X
സത്യമനുസരിച്ച്
وَبِهِ
X
അതനുസരിച്ചു തന്നെ
يَعْدِلُونَ
X
അവര്‍ നീതി നടത്തുന്നു
﴿7:159﴾ وَمِمَّنْ خَلَقْنَا
X
നാം സൃഷ്ടിച്ചവരിലുണ്ട്
أُمَّةٌ
X
ഒരു വിഭാഗം
يَهْدُونَ
X
അവര്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
بِالْحَقِّ
X
സത്യമനുസരിച്ച്
وَبِهِ
X
അതനുസരിച്ചു തന്നെ
يَعْدِلُونَ
X
അവര്‍ നീതി നടത്തുന്നു
﴿7:181﴾ كَمَا أَخْرَجَكَ
X
നിന്നെ പുറത്തിറക്കി കൊണ്ടുപോയതുപോലെ(യാണിത്)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَيْتِكَ
X
നിന്റെ വീട്ടില്‍ നിന്ന്
بِالْحَقِّ
X
ന്യായമായ കാരണത്താല്‍
وَإِنَّ
X
തീര്‍ച്ചയായും (ആയിരിക്കെ)
فَرِيقًا
X
ഒരു വിഭാഗം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍
لَكَارِهُونَ
X
ഇഷ്ടമില്ലാത്തവര്‍
﴿8:5﴾ يُجَادِلُونَكَ
X
അവര്‍ നിന്നോട് തര്‍ക്കിക്കുന്നു
فِي الْحَقِّ
X
ന്യായമായ കാര്യത്തില്‍
بَعْدَمَا
X
ശേഷവും
تَبَيَّنَ
X
അത് വ്യക്തമായതിന്
كَأَنَّمَا يُسَاقُونَ
X
അവര്‍ നയിക്കപ്പെടുന്നതു പോലെ
إِلَى الْمَوْتِ
X
മരണത്തിലേക്ക്
وَهُمْ
X
അവര്‍ ആയിരിക്കെ
يَنظُرُونَ
X
അവര്‍ നോക്കിനില്‍ക്കുന്നു
﴿8:6﴾ قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും ഇല്ല
وَلَا يُحَرِّمُونَ
X
നിഷിദ്ധമായി ഗണിക്കാത്തവരോടും
مَا حَرَّمَ اللَّهُ
X
അല്ലാഹു വിലക്കിയത്
وَرَسُولُهُ
X
അവന്റെ ദൂതനും
وَلَا يَدِينُونَ
X
ജീവിതവ്യവസ്ഥയായി സ്വീകരിക്കാത്തവരോടും
دِينَ الْحَقِّ
X
സത്യമതത്തെ
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദക്കാരില്‍
حَتَّىٰ يُعْطُوا
X
അവര്‍ നല്‍കും വരെ
الْجِزْيَةَ
X
ജിസ്‌യ
عَن يَدٍ
X
കയ്യോടെ
وَهُمْ
X
അവരായിരിക്കെ
صَاغِرُونَ
X
വിധേയര്‍
﴿9:29﴾ هُوَ
X
അവനാണ്
الَّذِي أَرْسَلَ
X
നിയോഗിച്ചത്
رَسُولَهُ
X
തന്റെ ദൂതനെ
بِالْهُدَىٰ
X
സന്മാര്‍ഗവുമായി
وَدِينِ الْحَقِّ
X
സത്യവ്യവസ്ഥയുമായും
لِيُظْهِرَهُ
X
അതിനെ വിജയിപ്പിക്കാന്‍
عَلَى الدِّينِ كُلِّهِ
X
മറ്റെല്ലാ ജീവിതവ്യവസ്ഥകളെക്കാളും
وَلَوْ كَرِهَ
X
അതെത്ര വെറുത്താലും
الْمُشْرِكُونَ
X
ബഹുദൈവവിശ്വാസികള്‍
﴿9:33﴾ هُوَ
X
അവന്‍
الَّذِي
X
ഒരുവനാകുന്നു
جَعَلَ
X
അവന്‍ ആക്കി
الشَّمْسَ
X
സൂര്യനെ
ضِيَاءً
X
പ്രകാശം
وَالْقَمَرَ
X
ചന്ദ്രനെ
نُورًا
X
ശോഭ
وَقَدَّرَهُ
X
അതിനവന്‍ നിശ്ചയിച്ചു
مَنَازِلَ
X
(വൃദ്ധിക്ഷയ) മണ്ഡലങ്ങള്‍
لِتَعْلَمُوا
X
നിങ്ങള്‍ക്കറിയാന്‍
عَدَدَ السِّنِينَ
X
കൊല്ലങ്ങളുടെ എണ്ണം
وَالْحِسَابَۚ
X
കണക്കും
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിട്ടില്ല
ذَٰلِكَ
X
അതൊക്കെ
إِلَّا بِالْحَقِّۚ
X
യാഥാര്‍ത്ഥ്യ നിഷ്ടമായല്ലാതെ
يُفَصِّلُ
X
അവന്‍ വിശദീകരിക്കുകയാണ്
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്ക്
يَعْلَمُونَ
X
അവര്‍ ഗ്രഹിക്കുന്നു (കാര്യം ഗ്രഹിക്കുന്ന)
﴿10:5﴾ فَلَمَّا أَنجَاهُمْ
X
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍
إِذَا هُمْ
X
അങ്ങനെ അവരതാ
يَبْغُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۗ
X
അന്യായമായി
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنَّمَا بَغْيُكُمْ
X
നിശ്ചയം നിങ്ങളുടെ അതിക്രമം
عَلَىٰ أَنفُسِكُمۖ
X
നിങ്ങള്‍ക്കെതിരെ തന്നെയാകുന്നു
مَّتَاعَ
X
സുഖാസ്വാദനമാണത്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മുടെ അടുക്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَنُنَبِّئُكُم
X
അപ്പോള്‍ നിങ്ങളെ നാം വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿10:23﴾ هُنَالِكَ
X
അവിടെ വെച്ച്
تَبْلُو
X
പരീക്ഷിച്ചറിയും
كُلُّ نَفْسٍ
X
ഓരോ മനുഷ്യനും
مَّا أَسْلَفَتْۚ
X
താന്‍ നേരത്തെ ചെയ്തുകൂട്ടിയത്
وَرُدُّوا
X
അവര്‍ മടക്കപ്പെടും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
مَوْلَاهُمُ
X
തങ്ങളുടെ രക്ഷകനായ
الْحَقِّۖ
X
യഥാര്‍ത്ഥ
وَضَلَّ
X
തെറ്റിപ്പോകും
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയവ
﴿10:30﴾ فَذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمُ
X
നിങ്ങളുടെ നാഥനായ
الْحَقُّۖ
X
യഥാര്‍ത്ഥ
فَمَاذَا
X
അതിനാല്‍ എന്താണുള്ളത്
بَعْدَ الْحَقِّ
X
സത്യത്തിന് ശേഷം
إِلَّا الضَّلَالُۖ
X
ദുര്‍മാഗ്ഗമല്ലാതെ
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿10:32﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ وَمَا يَتَّبِعُ
X
പിന്‍പറ്റുന്നില്ല
أَكْثَرُهُمْ
X
അവരിലേറെ പേരും
إِلَّا ظَنًّاۚ
X
ഊഹത്തെയല്ലാതെ
إِنَّ الظَّنَّ
X
നിശ്ചയം ഊഹം
لَا يُغْنِي
X
ഉപകരിക്കുകയില്ല
مِنَ الْحَقِّ
X
സത്യത്തെ സംബന്ധിച്ചിടത്തോളം
شَيْئًاۚ
X
ഒട്ടും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നുവനാണ്
بِمَا يَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿10:36﴾ لَهُ
X
അവനോട് മാത്രമാണ്
دَعْوَةُ الْحَقِّۖ
X
യഥാര്‍ത്ഥ പ്രാര്‍ത്ഥന
وَالَّذِينَ يَدْعُونَ
X
ഇക്കൂട്ടര്‍ പ്രാര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
مِن دُونِهِ
X
അവനെ കൂടാതെ
لَا يَسْتَجِيبُونَ
X
അവര്‍ ഉത്തരം നല്‍കില്ല
لَهُم
X
അവര്‍ക്ക്
بِشَيْءٍ
X
ഒന്നും തന്നെ
إِلَّا كَبَاسِطِ
X
പരത്തി നീട്ടിയവനെപോലെയല്ലാതെ
كَفَّيْهِ
X
തന്റെ രണ്ട് കൈപത്തികളും
إِلَى الْمَاءِ
X
വെള്ളത്തിലേക്ക്
لِيَبْلُغَ
X
എത്താന്‍ വേണ്ടി
فَاهُ
X
തന്റെ വായിലേക്ക്
وَمَا هُوَ بِبَالِغِهِۚ
X
അത് അങ്ങോട്ടെത്തുകയില്ല
وَمَا
X
പ്രാര്‍ത്ഥന അല്ല
دُعَاءُ الْكَافِرِينَ
X
സത്യനിഷേധികളുടെ
إِلَّا فِي ضَلَالٍ
X
പാഴായതല്ലാതെ
﴿13:14﴾ أَلَمْ تَرَ
X
നീ കാണുന്നില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
കൃത്യതയോടെ
إِن يَشَأْ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ പോക്കിക്കളയും
وَيَأْتِ
X
അവന്‍ കൊണ്ട് വരികയും ചെയ്യും
بِخَلْقٍ
X
ഒരു സൃഷ്ടിയെ
جَدِيدٍ
X
പുതിയ
﴿14:19﴾ وَقَالَ
X
പറഞ്ഞു
الشَّيْطَانُ
X
പിശാച്
لَمَّا قُضِيَ
X
തീര്‍പ്പുണ്ടായപ്പോള്‍
الْأَمْرُ
X
വിധി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
وَعَدَكُمْ
X
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ الْحَقِّ
X
സത്യമായ വാഗ്ദാനം
وَوَعَدتُّكُمْ
X
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْۖ
X
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا كَانَ لِيَ
X
എനിക്കില്ലായിരുന്നു
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا أَن دَعَوْتُكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം
فَاسْتَجَبْتُمْ لِيۖ
X
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
فَلَا تَلُومُونِي
X
അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട
وَلُومُوا
X
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمۖ
X
നിങ്ങളെ തന്നെ
مَّا أَنَا بِمُصْرِخِكُمْ
X
ഞാന്‍ നിങ്ങളെ രക്ഷിക്കുന്നവനല്ല
وَمَا أَنتُم
X
നിങ്ങളുമല്ല
بِمُصْرِخِيَّۖ
X
എന്നെ രക്ഷിക്കുന്നവന്‍
إِنِّي كَفَرْتُ
X
തീര്‍ച്ചയായും ഞാന്‍ നിഷേധിക്കുന്നു
بِمَا أَشْرَكْتُمُونِ
X
നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ
مِن قَبْلُۗ
X
നേരത്തെ
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿14:22﴾ مَا نُنَزِّلُ
X
നാം ഇറക്കുകയില്ല
الْمَلَائِكَةَ
X
മലക്കുകളെ
إِلَّا بِالْحَقِّ
X
ന്യായമായല്ലാതെ
وَمَا كَانُوا
X
അവര്‍ അല്ല
إِذًا
X
അന്നേരം
مُّنظَرِينَ
X
സാവകാശം നല്‍കപ്പെടുന്നവര്‍
﴿15:8﴾ قَالُوا
X
അവര്‍ പറഞ്ഞു
بَشَّرْنَاكَ
X
ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു
بِالْحَقِّ
X
യാഥാര്‍ഥ്യത്തെപ്പറ്റി
فَلَا تَكُن
X
അതിനാല്‍ താങ്കള്‍ ആകാതിരിക്കുക
مِّنَ الْقَانِطِينَ
X
നിരാശരില്‍ പെട്ടവന്‍
﴿15:55﴾ وَأَتَيْنَاكَ
X
ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്
بِالْحَقِّ
X
സത്യവുമായാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَصَادِقُونَ
X
സത്യം പറയുന്നവര്‍ തന്നെയാണ്
﴿15:64﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّۗ
X
യാഥാര്‍ഥ്യമായിട്ടല്ലാതെ
وَإِنَّ السَّاعَةَ
X
തീര്‍ച്ചയായും അന്ത്യസമയം
لَآتِيَةٌۖ
X
തീര്‍ച്ചയായും വന്നെത്തും
فَاصْفَحِ
X
അതിനാല്‍ നീ വിട്ടുവീഴ്ചചെയ്യുക
الصَّفْحَ الْجَمِيلَ
X
ഭംഗിയായ വിട്ടുവീഴ്ച
﴿15:85﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
യാഥാര്‍ഥ്യബോധത്തോടെ
تَعَالَىٰ
X
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്ക്ചേര്‍ക്കുന്നതില്‍ നിന്ന്
﴿16:3﴾ قُلْ
X
പറയുക
نَزَّلَهُ
X
അതിനെ ഇറക്കി
رُوحُ الْقُدُسِ
X
പരിശുദ്ധാത്മാവ് (ജിബ്‌രീല്‍)
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
بِالْحَقِّ
X
സത്യപൂര്‍ണമായി, യാഥാര്‍ഥ്യപൂര്‍വം
لِيُثَبِّتَ
X
അത് ഉറപ്പിച്ചു നിര്‍ത്താന്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
وَهُدًى
X
മാര്‍ഗദര്‍ശനമായും
وَبُشْرَىٰ
X
സന്തോഷ വാര്‍ത്തയായും
لِلْمُسْلِمِينَ
X
കീഴ്‌വണങ്ങി ജീവിക്കുന്നവര്‍ക്ക്
﴿16:102﴾ وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കുകയും ചെയ്യരുത്
النَّفْسَ
X
ആളെ
الَّتِي حَرَّمَ
X
നിഷിദ്ധമാക്കിയ (ആദരിച്ച)
اللَّهُ
X
അല്ലാഹു
إِلَّا بِالْحَقِّۗ
X
ന്യായമായിട്ടല്ലാതെ
وَمَن قُتِلَ
X
ആര് കൊല്ലപ്പെട്ടുവോ
مَظْلُومًا
X
മര്‍ദ്ധിതനായ നിലയില്‍
فَقَدْ جَعَلْنَا
X
അപ്പോള്‍ നാം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു
لِوَلِيِّهِ
X
അവന്റെ അവകാശിക്ക്
سُلْطَانًا
X
അധികാരം
فَلَا يُسْرِف
X
അതിനാല്‍ അവന്‍ അതിര് കവിയരുത്
فِّي الْقَتْلِۖ
X
കൊലയില്‍
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
مَنصُورًا
X
സഹായിക്കപ്പെടുന്നവന്‍
﴿17:33﴾ وَبِالْحَقِّ
X
സത്യപൂര്‍ണമായി
أَنزَلْنَاهُ
X
നാം അത് അവതരിപ്പിക്കുന്നു
وَبِالْحَقِّ
X
സത്യപൂര്‍ണമായിത്തന്നെ
نَزَلَۗ
X
അത് അവതരിക്കുകയും ചെയ്തു
وَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
إِلَّا مُبَشِّرًا
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായല്ലാതെ
وَنَذِيرًا
X
മുന്നറിയിപ്പ് നല്‍കുന്നവനും
﴿17:105﴾ نَّحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചു തരാം
عَلَيْكَ
X
നിനക്ക്
نَبَأَهُم
X
അവരുടെ വിവരം
بِالْحَقِّۚ
X
യാഥാര്‍ത്ഥ്യപൂര്‍വം, യഥാര്‍ത്ഥ രൂപത്തില്‍
إِنَّهُمْ
X
നിശ്ചയമായും അവര്‍ ആയിരുന്നു
فِتْيَةٌ
X
ഏതാനും യുവാക്കള്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
بِرَبِّهِمْ
X
അവരുടെ നാഥനില്‍
وَزِدْنَاهُمْ
X
നാം അവര്‍ക്ക് വര്‍ധിപ്പിച്ചു കൊടുക്കുകയും ചെയ്തു
هُدًى
X
നേര്‍മാര്‍ഗം
﴿18:13﴾ هُنَالِكَ
X
അവിടെ
الْوَلَايَةُ
X
രക്ഷാധികാരം
لِلَّهِ
X
അല്ലാഹുവിനാകുന്നു
الْحَقِّۚ
X
യഥാര്‍ഥമായ
هُوَ
X
അവനാകുന്നു
خَيْرٌ
X
ഉത്തമന്‍
ثَوَابًا
X
പ്രതിഫലത്താല്‍
وَخَيْرٌ
X
ഉത്തമനും
عُقْبًا
X
പര്യവസാനത്താല്‍
﴿18:44﴾ ذَٰلِكَ
X
അത്
عِيسَى
X
ഈസ
ابْنُ مَرْيَمَۚ
X
മര്‍യമിന്റെ പുത്രന്‍
قَوْلَ
X
വചനം
الْحَقِّ
X
സത്യത്തിന്റെ
الَّذِي
X
യാതൊന്ന്
فِيهِ
X
അതില്‍
يَمْتَرُونَ
X
അവര്‍ സംശയിക്കുന്നു
﴿19:34﴾ بَلْ
X
എന്നാല്‍
نَقْذِفُ
X
നാം എറിയുന്നു
بِالْحَقِّ
X
സത്യം കൊണ്ട്
عَلَى الْبَاطِلِ
X
അസത്യത്തിന്‍മേല്‍
فَيَدْمَغُهُ
X
അപ്പോഴത് അതിനെ ഉടക്കുന്നു
فَإِذَا هُوَ
X
അപ്പോള്‍ അത്
زَاهِقٌۚ
X
നാശമടഞ്ഞതാകുന്നു
وَلَكُمُ الْوَيْلُ
X
നിങ്ങള്‍ക്ക് നാശം
مِمَّا تَصِفُونَ
X
നിങ്ങള്‍ ജല്പിക്കുന്നതുമൂലം
﴿21:18﴾ قَالُوا
X
അവര്‍ പറഞ്ഞു
أَجِئْتَنَا
X
നീ വന്നിരിക്കുന്നുവോ
بِالْحَقِّ
X
സത്യവുമായി
أَمْ
X
അതോ
أَنتَ
X
നീ(യാണോ?)
مِنَ اللَّاعِبِينَ
X
കളി പറയുന്നവരുടെ കൂട്ടത്തില്‍
﴿21:55﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
احْكُم
X
നീ വിധിക്കുക
بِالْحَقِّۗ
X
സത്യമനുസരിച്ച്
وَرَبُّنَا
X
ഞങ്ങളുടെ നാഥന്‍
الرَّحْمَٰنُ
X
കാരുണ്യവാനാണ്
الْمُسْتَعَانُ
X
സഹായമര്‍ഥിക്കപ്പെടുന്നവനുമാണ്
عَلَىٰ مَا تَصِفُونَ
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍
﴿21:112﴾ فَأَخَذَتْهُمُ
X
അനന്തരം അവരെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
بِالْحَقِّ
X
സത്യമായി
فَجَعَلْنَاهُمْ
X
അങ്ങനെ നാം അവരെ ആക്കി
غُثَاءًۚ
X
ചവറ്
فَبُعْدًا
X
അതിനാല്‍ നാശം
لِّلْقَوْمِ
X
ജനതക്ക്
الظَّالِمِينَ
X
അക്രമകാരികളായ
﴿23:41﴾ وَلَا نُكَلِّفُ
X
നാം (അല്ലാഹു) നിര്‍ബന്ധിക്കുന്നില്ല
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۖ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
وَلَدَيْنَا
X
നമ്മുടെ പക്കലുണ്ട്
كِتَابٌ
X
ഒരു രേഖ
يَنطِقُ
X
അത് സംസാരിക്കും
بِالْحَقِّۚ
X
സത്യം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതി ചെയ്യപ്പെടുകയില്ല
﴿23:62﴾ أَمْ يَقُولُونَ
X
അതോ അവര്‍ പറയുന്നുവോ
بِهِ
X
അദ്ദേഹത്തിനുണ്ടെന്ന്
جِنَّةٌۚ
X
ഭ്രാന്ത്
بَلْ
X
എന്നാല്‍
جَاءَهُم
X
അദ്ദേഹം അവരുടെ അടുത്ത് വന്നിരിക്കുന്നു
بِالْحَقِّ
X
സത്യവുമായി
وَأَكْثَرُهُمْ
X
അവരിലധികപേരും
لِلْحَقِّ
X
സത്യത്തെ
كَارِهُونَ
X
വെറുക്കുന്നവരാണ്
﴿23:70﴾ بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِالْحَقِّ
X
സത്യം
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿23:90﴾ وَلَا يَأْتُونَكَ
X
അവര്‍ താങ്കളെ സമീപിക്കുന്നില്ല
بِمَثَلٍ
X
ഒരുപമയുമായി
إِلَّا جِئْنَاكَ
X
നാം താങ്കള്‍ക്ക് വരാതെ
بِالْحَقِّ
X
ന്യായവുമായി
وَأَحْسَنَ
X
ഏറ്റവും നല്ല
تَفْسِيرًا
X
വിശദീകരണവും
﴿25:33﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
لَا يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കില്ല
مَعَ اللَّهِ
X
അല്ലാഹുവോടൊപ്പം
إِلَٰهًا آخَرَ
X
മറ്റൊരു ദൈവത്തെ
وَلَا يَقْتُلُونَ
X
അവര്‍ ഹനിക്കുകയുമില്ല
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരിച്ച
إِلَّا بِالْحَقِّ
X
ന്യായം ഇല്ലാതെ
وَلَا يَزْنُونَۚ
X
അവര്‍ വ്യഭിചരിക്കുകയുമില്ല
وَمَن
X
വല്ലവനും
يَفْعَلْ
X
ചെയ്താല്‍
ذَٰلِكَ
X
അത്
يَلْقَ
X
അവന്‍ കണ്ടുമുട്ടും(അനുഭവിക്കും)
أَثَامًا
X
പാപഫലം
﴿25:68﴾ فَتَوَكَّلْ
X
അതിനാല്‍ നീ ഭരമേല്‍പിക്കുക
عَلَى اللَّهِۖ
X
അല്ലാഹുവില്‍
إِنَّكَ
X
ഉറപ്പായും നീ
عَلَى الْحَقِّ
X
സത്യത്തില്‍ തന്നെയാണ്
الْمُبِينِ
X
വ്യക്തമായ
﴿27:79﴾ نَتْلُو
X
നാം ഓതികേള്‍പ്പിക്കുന്നു
عَلَيْكَ
X
നിന്നെ
مِن نَّبَإِ
X
ചില വൃത്താന്തങ്ങള്‍
مُوسَىٰ
X
മൂസയുടെ
وَفِرْعَوْنَ
X
ഫറവോന്റെയും
بِالْحَقِّ
X
വസ്തുനിഷ്ഠമായി, സത്യപ്രകാരം
لِقَوْمٍ
X
ജനതക്ക് വേണ്ടിയാണിത്
يُؤْمِنُونَ
X
വിശ്വസിക്കുന്ന
﴿28:3﴾ وَاسْتَكْبَرَ
X
അഹങ്കരിച്ചു
هُوَ
X
അവന്‍
وَجُنُودُهُ
X
അവന്റെ പടയാളികളും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَظَنُّوا
X
അവര്‍ വിചാരിച്ചു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
إِلَيْنَا
X
നമ്മിലേക്ക്
لَا يُرْجَعُونَ
X
അവര്‍ മടങ്ങിവരില്ലെന്ന്
﴿28:39﴾ خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
യാഥാര്‍ഥ്യത്തോടെ
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَآيَةً
X
ഒരു ദൃഷ്ടാന്തം
لِّلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿29:44﴾ وَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരുണ്ട്
مِمَّنِ افْتَرَىٰ
X
കെട്ടിയുണ്ടാക്കിയവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ തള്ളിപ്പറഞ്ഞു, വ്യാജമാക്കി
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُۚ
X
അവന്നത് വന്നെത്തിയപ്പോള്‍
أَلَيْسَ
X
ഇല്ലയോ
فِي جَهَنَّمَ
X
നരകത്തില്‍
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികളുടെ
﴿29:68﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتَ النَّبِيِّ
X
പ്രവാചകന്റെ വീടുകളില്‍
إِلَّا أَن يُؤْذَنَ
X
അനുമതി ലഭിച്ചാലല്ലാതെ
لَكُمْ
X
നിങ്ങള്‍ക്ക്
إِلَىٰ طَعَامٍ
X
ഭക്ഷണത്തിന്
غَيْرَ نَاظِرِينَ
X
നോക്കിയിരിക്കുന്നവരാകാതെ
إِنَاهُ
X
അത് പാകമാകുന്നത്
وَلَٰكِنْ
X
എന്നാല്‍
إِذَا دُعِيتُمْ
X
നിങ്ങള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍
فَادْخُلُوا
X
നിങ്ങള്‍ ചെല്ലുക
فَإِذَا طَعِمْتُمْ
X
നിങ്ങള്‍ ആഹാരം കഴിച്ചാല്‍
فَانتَشِرُوا
X
നിങ്ങള്‍ പിരിഞ്ഞുപോകുക
وَلَا مُسْتَأْنِسِينَ
X
രസിച്ചിരിക്കരുത്
لِحَدِيثٍۚ
X
വര്‍ത്തമാനം പറഞ്ഞുകൊണ്ട്
إِنَّ ذَٰلِكُمْ
X
അത്തരം പ്രവര്‍ത്തികള്‍
كَانَ يُؤْذِي
X
പ്രയാസകരമാകുന്നുണ്ട്
النَّبِيَّ
X
പ്രവാചകന്ന്
فَيَسْتَحْيِي
X
എന്നാല്‍ അദ്ദേഹം ലജ്ജിക്കുകയാണ്
مِنكُمْۖ
X
നിങ്ങളോടത് പറയാന്‍
وَاللَّهُ
X
എന്നാല്‍ അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
مِنَ الْحَقِّۚ
X
സത്യം പറയുന്നതില്‍
﴿33:53﴾