Repeated Words in Quran

< >
Total Found : 30
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ قَدْ
X
തീര്‍ച്ചയായും
نَرَىٰ
X
നാം കാണുന്നു
تَقَلُّبَ
X
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
X
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
X
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
X
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
X
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
X
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
X
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
X
താങ്കളുടെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിടെയായാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
X
അതിന്റെ നേരെ
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
X
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
لَيَعْلَمُونَ
X
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّهِمْۗ
X
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
﴿2:144﴾ الْحَقُّ
X
ഇത് സത്യമാണ്
مِن رَّبِّكَۖ
X
നിന്റെ നാഥന്റെ പക്കല്‍ നിന്നുള്ള
فَلَا تَكُونَنَّ
X
അതിനാല്‍ നീയാകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളുടെ കൂട്ടത്തില്‍
﴿2:147﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ الْحَقُّ
X
(ഇത്) സത്യമാകുന്നു
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്നുള്ള
فَلَا تَكُن
X
അതിനാല്‍ നീ പെടാതിരിക്കുക
مِّنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿3:60﴾ إِنَّ
X
തീര്‍ച്ചയായും
هَٰذَا
X
ഇത്
لَهُوَ
X
ഇത് തന്നെയാണ്
الْقَصَصُ
X
സംഭവ വിവരണം
الْحَقُّۚ
X
സത്യസന്ധമായ
وَمَا مِنْ إِلَٰهٍ
X
ഒരു ഇലാഹുമില്ല, ദൈവവുമില്ല
إِلَّا اللَّهُۚ
X
അല്ലാഹുവല്ലാതെ
وَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَهُوَ
X
അവന്‍ തന്നെയാണ്
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാനും
﴿3:62﴾ وَكَذَّبَ
X
തള്ളിക്കളഞ്ഞു
بِهِ
X
അതിനെ
قَوْمُكَ
X
നിന്റെ ജനത
وَهُوَ
X
അതാകട്ടെ
الْحَقُّۚ
X
സത്യമാണ്
قُل
X
നീ പറയുക
لَّسْتُ
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെമേല്‍ (നിങ്ങളുടെ)
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿6:66﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
X
ദിവസം
يَقُولُ
X
അവന്‍ പറയും
كُن
X
നീ ഉണ്ടാവുക എന്ന്
فَيَكُونُۚ
X
അപ്പോള്‍ അതുണ്ടാവും
قَوْلُهُ
X
അവന്റെ വചനം
الْحَقُّۚ
X
സത്യമാകുന്നു
وَلَهُ
X
അവന്നാണ്
الْمُلْكُ
X
സര്‍വാധിപത്യം
يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടും
فِي الصُّورِۚ
X
കാഹളത്തില്‍
عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِۚ
X
തെളിഞ്ഞതും
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿6:73﴾ وَالْوَزْنُ
X
തൂക്കം
يَوْمَئِذٍ
X
അന്നാളിലെ
الْحَقُّۚ
X
സത്യമായിരിക്കും
فَمَن
X
അപ്പോള്‍ ആര്‍
ثَقُلَتْ
X
കനം തൂങ്ങി
مَوَازِينُهُ
X
അയാളുടെ തുലാസുകള്‍
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെ
الْمُفْلِحُونَ
X
വിജയികള്‍
﴿7:8﴾ فَوَقَعَ
X
അങ്ങനെ സ്ഥാപിതമായി
الْحَقُّ
X
സത്യം
وَبَطَلَ
X
നിഷ്ഫലമാവുകയും ചെയ്തു
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തു കൊണ്ടിരുന്നത്
﴿7:118﴾ لَقَدِ ابْتَغَوُا
X
അവര്‍ ആഗ്രഹിച്ചിട്ടുണ്ട്
الْفِتْنَةَ
X
കുഴപ്പമുണ്ടാക്കാന്‍
مِن قَبْلُ
X
ഇതിനു മുമ്പും
وَقَلَّبُوا
X
അവര്‍ മാറി മാറി പ്രയോഗിക്കുകയും ചെയ്തു
لَكَ
X
നിനക്കായി
الْأُمُورَ
X
കാര്യങ്ങള്‍ (തന്ത്രങ്ങള്‍)
حَتَّىٰ جَاءَ الْحَقُّ
X
അങ്ങനെ സത്യം വന്നെത്തി
وَظَهَرَ
X
പുലരുകയും ചെയ്തു
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ വിധി
وَهُمْ كَارِهُونَ
X
അവര്‍ക്ക് അനിഷ്ടകരമായിരിക്കെതന്നെ
﴿9:48﴾ فَذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمُ
X
നിങ്ങളുടെ നാഥനായ
الْحَقُّۖ
X
യഥാര്‍ത്ഥ
فَمَاذَا
X
അതിനാല്‍ എന്താണുള്ളത്
بَعْدَ الْحَقِّ
X
സത്യത്തിന് ശേഷം
إِلَّا الضَّلَالُۖ
X
ദുര്‍മാഗ്ഗമല്ലാതെ
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُصْرَفُونَ
X
നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿10:32﴾ فَلَمَّا جَاءَهُمُ
X
അങ്ങനെ അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
X
സത്യം
مِنْ عِندِنَا
X
നമ്മുടെ സന്നിധിയില്‍
قَالُوا
X
അവര്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَسِحْرٌ
X
ആഭിചാരം തന്നെയാണ്
مُّبِينٌ
X
വ്യക്തമായ
﴿10:76﴾ فَإِن كُنتَ
X
നീയാണെങ്കില്‍
فِي شَكٍّ
X
സംശയത്തില്‍
مِّمَّا أَنزَلْنَا
X
നാം അവതരിപ്പിച്ചുതന്നതിനെക്കുറിച്ച്
إِلَيْكَ
X
നിനക്ക്
فَاسْأَلِ
X
നീ ചോദിച്ചുനോക്കു
الَّذِينَ يَقْرَءُونَ
X
പാരായണം ചെയ്യുന്നവരോട്
الْكِتَابَ
X
വേദം
مِن قَبْلِكَۚ
X
നിനക്ക് മുമ്പെ
لَقَدْ جَاءَكَ
X
തീര്‍ച്ചയായും നിനക്ക് വന്നെത്തിയിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿10:94﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ أَفَمَن
X
യാതൊരുവനോ
كَانَ
X
അവനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
വ്യക്തമായ തെളിവിന്മേല്‍
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
وَيَتْلُوهُ
X
അതിനെ തുടര്‍ന്നു വരികയും ചെയ്യുന്നു
شَاهِدٌ
X
ഒരു സാക്ഷി
مِّنْهُ
X
അവങ്കല്‍നിന്നുള്ള
وَمِن قَبْلِهِ
X
അതിനു മുമ്പുണ്ട്
كِتَابُ مُوسَىٰ
X
മൂസായുടെ ഗ്രന്ഥം
إِمَامًا
X
മാതൃകയായി
وَرَحْمَةًۚ
X
കാരുണ്യമായും
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ بِهِۚ
X
അതില്‍ വിശ്വസിക്കും
وَمَن يَكْفُرْ بِهِ
X
ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കില്‍
مِنَ الْأَحْزَابِ
X
വിവിധ വിഭാഗങ്ങളില്‍
فَالنَّارُ
X
എങ്കില്‍ നരകമാണ്
مَوْعِدُهُۚ
X
അവരുടെ വാഗ്ദത്ത സ്ഥലം
فَلَا تَكُ
X
അതിനാല്‍ നീ ആകരുത്
فِي مِرْيَةٍ
X
സംശയത്തില്‍
مِّنْهُۚ
X
ഇതിനെ സംബന്ധിച്ച്
إِنَّهُ
X
തീര്‍ച്ചയായും ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
وَلَٰكِنَّ أَكْثَرَ النَّاسِ
X
പക്ഷെ, ജനങ്ങളിലേറെ പേരും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿11:17﴾ وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
رَّبَّهُ
X
തന്റെ നാഥനെ
فَقَالَ
X
എന്നിട്ടു പറഞ്ഞു
رَبِّ
X
നാഥാ
إِنَّ ابْنِي
X
നിശ്ചയം, എന്റെ മകന്‍
مِنْ أَهْلِي
X
എന്റെ കുടുംബത്തില്‍പെട്ടവനാകുന്നു
وَإِنَّ وَعْدَكَ
X
നിശ്ചയം, നിന്റെ വാഗ്ദാനം
الْحَقُّ
X
സത്യമാണ്
وَأَنتَ
X
നീ
أَحْكَمُ
X
ഏറ്റവും നല്ല വിധികര്‍ത്താവാണ്
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿11:45﴾ وَكُلًّا
X
എല്ലാം
نَّقُصُّ
X
നാം വിവരിച്ചു തരുന്നു
عَلَيْكَ
X
നിനക്ക്
مِنْ أَنبَاءِ الرُّسُلِ
X
ദൈവ ദൂതന്‍മാരുടെ വാര്‍ത്തകളില്‍ നിന്ന്
مَا نُثَبِّتُ بِهِ
X
നാം ദൃഢത നല്‍കുന്നത്
فُؤَادَكَۚ
X
നിന്റെ മനസിന്
وَجَاءَكَ
X
നിനക്ക് വന്നെത്തിയിരിക്കുന്നു
فِي
X
ഇതിലൂടെ
هَٰذِهِ الْحَقُّ
X
യഥാര്‍ത്ഥ ജ്ഞാനം
وَمَوْعِظَةٌ
X
സദുപദേശവും
وَذِكْرَىٰ
X
ഉദ്ബോധനവും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കുള്ള
﴿11:120﴾ قَالَ
X
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
X
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
X
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
X
യൂസുഫിനെ
عَن نَّفْسِهِۚ
X
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
X
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
X
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
X
മോശമായ ഒന്നും
قَالَتِ
X
പറഞ്ഞു
امْرَأَتُ
X
പത്നി
الْعَزِيزِ
X
പ്രഭുവിന്റെ
الْآنَ
X
ഇപ്പോള്‍
حَصْحَصَ
X
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
X
സത്യം
أَنَا
X
ഞാന്‍
رَاوَدتُّهُ
X
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
X
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
X
സത്യവാന്മാരില്‍പെട്ടവനാണ്
﴿12:51﴾ الٓمٓر‌ۚ
X
അലിഫ് ലാം മീം റാ
تِلْكَ
X
ഇത്
آيَاتُ
X
വചനങ്ങളാണ്
الْكِتَابِۗ
X
വേദപുസ്തകത്തിലെ
وَالَّذِي أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
പരമസത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَ
X
ഏറെപ്പേരും
النَّاسِ
X
ജനങ്ങളിലെ
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿13:1﴾ أَفَمَن يَعْلَمُ
X
അറിയുന്നവനാണോ
أَنَّمَا أُنزِلَ
X
തീര്‍ച്ചയായും ഇറക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
സത്യം മാത്രമാണെന്ന്
كَمَنْ
X
ഒരാളെപോലെ
هُوَ
X
അവനാകുന്നു
أَعْمَىٰۚ
X
അന്ധന്‍
إِنَّمَا
X
നിശ്ചയം
يَتَذَكَّرُ
X
കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുക
أُولُو الْأَلْبَابِ
X
ബുദ്ധിയുള്ളവര്‍(മാത്രമാണ്)
﴿13:19﴾ وَقُلْ
X
നീ പറയുക
جَاءَ
X
വന്നു
الْحَقُّ
X
സത്യം
وَزَهَقَ
X
തകരുകയും ചെയ്തു
الْبَاطِلُۚ
X
മിഥ്യ
إِنَّ الْبَاطِلَ
X
നിശ്ചയമായും മിഥ്യ
كَانَ زَهُوقًا
X
തകരുന്നതാണ്
﴿17:81﴾ وَقُلِ
X
നീ പറയുക
الْحَقُّ
X
ഈ സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ളതാകുന്നു
فَمَن
X
അതുകൊണ്ട് ആര്
شَاءَ
X
ഉദ്ദേശിക്കുന്നു(വോ)
فَلْيُؤْمِن
X
അവന്‍ വിശ്വസിക്കട്ടെ
وَمَن شَاءَ
X
ആര് ഉദ്ദേശിക്കുന്നുവോ
فَلْيَكْفُرْۚ
X
അവന്‍ നിഷേധിച്ചു കൊള്ളട്ടെ
إِنَّا
X
നിശ്ചയം നാം
أَعْتَدْنَا
X
നാം ഒരുക്കി വെച്ചിരിക്കുന്നു
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
نَارًا
X
നരകാഗ്നിയെ
أَحَاطَ
X
വലയം ചെയ്തിരിക്കുന്നു
بِهِمْ
X
അവരെ
سُرَادِقُهَاۚ
X
അതിന്റെ ജ്വാലകള്‍
وَإِن يَسْتَغِيثُوا
X
അവര്‍ സഹായമഭ്യര്‍ഥിച്ചാല്‍
يُغَاثُوا
X
അവര്‍ സഹായിക്കപ്പെടും
بِمَاءٍ
X
വെള്ളം (നല്‍കി) കൊണ്ട്
كَالْمُهْلِ
X
ഉരുകിയ ലോഹം പോലുള്ള
يَشْوِي
X
അത് ചുട്ടു കരിക്കും
الْوُجُوهَۚ
X
മുഖങ്ങളെ
بِئْسَ
X
എത്ര ചീത്ത
الشَّرَابُ
X
ആ പാനീയം
وَسَاءَتْ
X
അത് (നരകം) ദുഷിച്ചതാണ്
مُرْتَفَقًا
X
വിശ്രമ കേന്ദ്രം (എന്ന നിലയില്‍)
﴿18:29﴾ فَتَعَالَى
X
അപ്പോള്‍ ഉന്നതനായിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمَلِكُ الْحَقُّۗ
X
സാക്ഷാല്‍ രാജാവായ
وَلَا تَعْجَلْ
X
താങ്കള്‍ ധൃതി കാണിക്കരുത്
بِالْقُرْآنِ
X
ഈ ഖുര്‍ആനുമായി
مِن قَبْلِ
X
മുമ്പേ
أَن يُقْضَىٰ
X
നിര്‍വ്വഹിക്കപ്പെടുന്നതിന്ന്
إِلَيْكَ
X
നിന്നിലേക്ക്
وَحْيُهُۖ
X
ഇതിന്റെ ബോധനം
وَقُل
X
നീ പറയുക
رَّبِّ
X
എന്റെ നാഥാ
زِدْنِي
X
എനിക്ക് അധികരിപ്പിച്ചുതരേണമേ
عِلْمًا
X
വിജ്ഞാനം
﴿20:114﴾ وَاقْتَرَبَ
X
അടുക്കുകയും ചെയ്തു
الْوَعْدُ
X
വാഗ്ദാനം
الْحَقُّ
X
സത്യമായ
فَإِذَا هِيَ
X
അപ്പോഴതാ
شَاخِصَةٌ
X
തുറിച്ചുനില്‍ക്കുന്നതാകുന്നു
أَبْصَارُ
X
കണ്ണുകള്‍
الَّذِينَ كَفَرُوا
X
നിഷേധികളുടെ
يَا وَيْلَنَا
X
ഹാ! ഞങ്ങളുടെ കഷ്ടം
قَدْ كُنَّا
X
നിശ്ചയം, ഞങ്ങളായിരുന്നു
فِي غَفْلَةٍ
X
അശ്രദ്ധയില്‍
مِّنْ هَٰذَا
X
ഇക്കാര്യത്തെക്കുറിച്ച്
بَلْ
X
അല്ല
كُنَّا
X
ഞങ്ങളായിരുന്നു
ظَالِمِينَ
X
അക്രമികള്‍
﴿21:97﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നതിനാലാണ്
هُوَ الْحَقُّ
X
പരമസത്യം
وَأَنَّهُ
X
നിശ്ചയം അവന്‍ തന്നെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
നിര്‍ജ്ജീവമായതിനെ
وَأَنَّهُ
X
നിശ്ചയം അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാകാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿22:6﴾ وَلِيَعْلَمَ
X
അറിയുന്നതിനും
الَّذِينَ أُوتُوا الْعِلْمَ
X
ജ്ഞാനം നല്‍കപ്പെട്ടവര്‍
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّكَ
X
താങ്കളുടെ നാഥന്റെ ഭാഗത്ത് നിന്നുള്ള
فَيُؤْمِنُوا
X
അങ്ങനെ അവര്‍ വിശ്വസിക്കാനും
بِهِ
X
അതില്‍
فَتُخْبِتَ لَهُ
X
അങ്ങനെ അതിന് കീഴ്പെടാനും
قُلُوبُهُمْۗ
X
അവരുടെ ഹൃദയങ്ങള്‍
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهَادِ
X
വഴികാണിക്കുന്നവനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
إِلَىٰ صِرَاطٍ
X
ഒരു പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿22:54﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
അല്ലാഹു ആണ് എന്നതിനാലാണ്
هُوَ
X
അവന്‍ തന്നെയാണ്
الْحَقُّ
X
സത്യം
وَأَنَّ مَا يَدْعُونَ
X
നിശ്ചയമായും അവര്‍ വിളിച്ച് പ്രാര്‍ത്തിക്കുന്നവ
مِن دُونِهِ
X
അവനെക്കൂടാതെ
هُوَ الْبَاطِلُ
X
അത് തന്നെയാണ് മിഥ്യ
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ الْعَلِيُّ
X
അവന്‍ തന്നെ ഉന്നതന്‍
الْكَبِيرُ
X
മഹാനും
﴿22:62﴾ وَلَوِ اتَّبَعَ
X
പിന്‍പറ്റിയിരുന്നുവെങ്കില്‍
الْحَقُّ
X
സത്യം
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
لَفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِذِكْرِهِمْ
X
അവര്‍ക്കുള്ള ഉല്‍ബോധനം
فَهُمْ
X
എന്നാല്‍ അവര്‍
عَن ذِكْرِهِم
X
അവരുടെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞു കളയുന്നവരാണ്
﴿23:71﴾ فَتَعَالَى
X
ഉന്നതനായിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمَلِكُ الْحَقُّۖ
X
യഥാര്‍ത്ഥ രാജാവ്
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
رَبُّ الْعَرْشِ
X
സിംഹാസനത്തിന് അധിപന്‍
الْكَرِيمِ
X
മഹത്തായ
﴿23:116﴾ يَوْمَئِذٍ
X
അന്നാളില്‍
يُوَفِّيهِمُ اللَّهُ
X
അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും
دِينَهُمُ
X
അവരുടെ പ്രതിഫലം
الْحَقَّ
X
അര്‍ഹമായ
وَيَعْلَمُونَ
X
അവര്‍ അറിയും
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍തന്നെയാണ്
الْحَقُّ الْمُبِينُ
X
പ്രത്യക്ഷമായ സത്യം
﴿24:25﴾ وَإِن يَكُن لَّهُمُ
X
അവര്‍ക്കുണ്ടെങ്കില്‍
الْحَقُّ
X
അവകാശം
يَأْتُوا إِلَيْهِ
X
അവര്‍ അദ്ദേഹത്തിനടുത്തേക്ക് വരും
مُذْعِنِينَ
X
വിധേയഭാവത്തോടു കൂടി
﴿24:49﴾ الْمُلْكُ
X
ആധിപത്യം
يَوْمَئِذٍ
X
അന്ന്
الْحَقُّ
X
യഥാര്‍ഥ
لِلرَّحْمَٰنِۚ
X
പരമകാരുണികനാണ്
وَكَانَ يَوْمًا
X
അതൊരു ദിവസമായിരിക്കും
عَلَى الْكَافِرِينَ
X
നിഷേധികള്‍ക്ക്
عَسِيرًا
X
ക്ലേശകരമായ
﴿25:26﴾ فَلَمَّا جَاءَهُمُ
X
എന്നാല്‍ അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
X
സത്യം
مِنْ عِندِنَا
X
നമ്മില്‍നിന്നുള്ള
قَالُوا
X
അവര്‍ പറഞ്ഞു
لَوْلَا أُوتِيَ
X
ഇവന്നു കിട്ടാത്തതെന്ത്
مِثْلَ مَا أُوتِيَ
X
നല്‍കപ്പെട്ടതുപോലുള്ള ദൃഷ്ടാന്തം
مُوسَىٰۚ
X
മുസാക്ക്
أَوَلَمْ يَكْفُرُوا
X
അവര്‍ തള്ളിപ്പറയുകയല്ലേ ചെയ്തത്
بِمَا أُوتِيَ مُوسَىٰ
X
മൂസാക്ക് നല്‍കപ്പെട്ടതിനെ
مِن قَبْلُۖ
X
ഇതിന്ന്മുമ്പ്
قَالُوا
X
അവര്‍ പറഞ്ഞു
سِحْرَانِ
X
രണ്ട് ജാലവിദ്യകള്‍
تَظَاهَرَا
X
പരസ്പരം പിന്തുണച്ച
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
إِنَّا
X
നിശ്ചയം ഞങ്ങള്‍
بِكُلٍّ
X
ഇതിനെ ഒക്കെയും
كَافِرُونَ
X
തള്ളിപ്പറയുന്നവരാണ്
﴿28:48﴾ وَإِذَا يُتْلَىٰ
X
(ഇത്) ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
بِهِ
X
ഇതില്‍
إِنَّهُ
X
തീര്‍ച്ചയായും ഇതാകുന്നു
الْحَقُّ
X
സത്യം
مِن رَّبِّنَا
X
ഞങ്ങളുടെ നാഥനില്‍ നിന്നുള്ള
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങളായിട്ടുണ്ട്
مِن قَبْلِهِ
X
ഇതിന് മുമ്പുതന്നെ
مُسْلِمِينَ
X
മുസ്‌ലിംകള്‍
﴿28:53﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നതുകൊണ്ടാണ്
هُوَ
X
അവന്‍ തന്നെ
الْحَقُّ
X
പരമമായ സത്യം, യഥാര്‍ഥത്തിലുള്ളവന്‍
وَأَنَّ مَا يَدْعُونَ
X
നിശ്ചയം അവര്‍ വിളിക്കുന്നവയാണെന്നും
مِن دُونِهِ
X
അവനെക്കൂടാതെ
الْبَاطِلُ
X
മിഥ്യ
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹുവാണെന്നതു കൊണ്ടും
هُوَ
X
അവന്‍ തന്നെ
الْعَلِيُّ
X
ഉന്നതന്‍
الْكَبِيرُ
X
വലിയ, മഹാന്‍
﴿31:30﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۚ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചുവെന്ന്
بَلْ
X
എന്നാല്‍
هُوَ
X
ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്നുള്ള
لِتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
قَوْمًا
X
ഒരു ജനതക്ക്
مَّا أَتَاهُم
X
അവര്‍ക്ക് വന്നിട്ടില്ല
مِّن نَّذِيرٍ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّن قَبْلِكَ
X
നിനക്ക് മുമ്പ്
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَهْتَدُونَ
X
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿32:3﴾ قُلْ
X
നീ പറയുക
جَاءَ
X
വന്നെത്തിയിരിക്കുന്നു
الْحَقُّ
X
സത്യം
وَمَا يُبْدِئُ
X
ഇനി തുടക്കം കുറിക്കുകയില്ല
الْبَاطِلُ
X
അസത്യം
وَمَا يُعِيدُ
X
പുന:സ്ഥാപിക്കുകയുമില്ല
﴿34:49﴾ وَالَّذِي أَوْحَيْنَا
X
നാം ബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
مِنَ الْكِتَابِ
X
വേദപുസ്തകത്തില്‍നിന്ന്
هُوَ
X
അതാകുന്നു
الْحَقُّ
X
സത്യം
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا بَيْنَ يَدَيْهِۗ
X
അതിന്നു മുമ്പുള്ള (വേദങ്ങളെ)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِعِبَادِهِ
X
തന്റെ ദാസന്മാരെ സംബന്ധിച്ച്
لَخَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿35:31﴾ قَالَ
X
(അല്ലാഹു) പറഞ്ഞു
فَالْحَقُّ
X
എങ്കില്‍ സത്യം ഇതാണ്
وَالْحَقَّ
X
സത്യം മാത്രം
أَقُولُ
X
ഞാന്‍ പറയുന്നു
﴿38:84﴾ سَنُرِيهِمْ
X
അടുത്തു തന്നെ നാം അവര്‍ക്ക് കാണിച്ചു കൊടുക്കും
آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
فِي الْآفَاقِ
X
വിവിധ ദിക്കുകളില്‍
وَفِي أَنفُسِهِمْ
X
അവരില്‍ തന്നെയും
حَتَّىٰ يَتَبَيَّنَ
X
വ്യക്തമാകുന്നതു വരെ
لَهُمْ
X
അവര്‍ക്ക്
أَنَّهُ الْحَقُّۗ
X
നിശ്ചയമായും ഇത് സത്യമാണെന്ന്
أَوَلَمْ يَكْفِ
X
(ഇവര്‍ക്ക്) മതിയായതല്ലേ
بِرَبِّكَ
X
നിന്റെ നാഥന്‍
أَنَّهُ
X
നിശ്ചയം അവനാണെന്നത്
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷി
﴿41:53﴾ يَسْتَعْجِلُ
X
ധൃതി കൂട്ടുന്നു
بِهَا
X
അതിനായി
الَّذِينَ لَا يُؤْمِنُونَ بِهَاۖ
X
അതില്‍ വിശ്വസിക്കാത്തവര്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
مُشْفِقُونَ
X
ഭയവിഹ്വലരാകുന്നു
مِنْهَا
X
അതേപ്പറ്റി
وَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهَا
X
തീര്‍ച്ചയായും അതാണെന്ന്
الْحَقُّۗ
X
സത്യം
أَلَا
X
അറിയുക
إِنَّ الَّذِينَ يُمَارُونَ
X
തീര്‍ച്ചയായും തര്‍ക്കിക്കുന്നവര്‍
فِي السَّاعَةِ
X
അന്ത്യസമയത്തെകുറിച്ച്
لَفِي ضَلَالٍ
X
വഴികേടിലാകുന്നു
بَعِيدٍ
X
വിദൂരമായ
﴿42:18﴾ بَلْ
X
എങ്കിലും
مَتَّعْتُ
X
ഞാന്‍ ജീവിതവിഭവം നല്‍കി
هَٰؤُلَاءِ
X
ഇക്കൂട്ടര്‍ക്ക്
وَآبَاءَهُمْ
X
ഇവരുടെ പിതാക്കള്‍ക്കും
حَتَّىٰ جَاءَهُمُ
X
അവര്‍ക്ക് വന്നെത്തുംവരെ
الْحَقُّ
X
സത്യസന്ദേശം
وَرَسُولٌ
X
ദൈവദൂതനും
مُّبِينٌ
X
(അത്) വ്യക്തമായി വിവരിച്ചുകൊടുക്കുന്ന
﴿43:29﴾ وَلَمَّا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
X
സത്യം
قَالُوا
X
അവര്‍ പറഞ്ഞു
هَٰذَا
X
ഇത്
سِحْرٌ
X
ആഭിചാരമാകുന്നു
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِهِ
X
ഇതില്‍
كَافِرُونَ
X
അവിശ്വസിക്കുന്നവരാണ്
﴿43:30﴾ وَالَّذِينَ
X
യാതൊരു കൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَآمَنُوا
X
അവര്‍ വിശ്വസിക്കുകയും ചെയ്തു
بِمَا نُزِّلَ
X
അവതരിപ്പിക്കപ്പെട്ടതില്‍
عَلَىٰ مُحَمَّدٍ
X
മുഹമ്മദിന്
وَهُوَ
X
അത്
الْحَقُّ
X
സത്യമാകുന്നു
مِن رَّبِّهِمْۙ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
كَفَّرَ
X
അവന്‍(അല്ലാഹു) മായ്ച്ചുകളഞ്ഞു
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
وَأَصْلَحَ
X
അവന്‍ മെച്ചപ്പെടുത്തി
بَالَهُمْ
X
അവരുടെ സ്ഥിതി
﴿47:2﴾ ذَٰلِكَ
X
അതത്രെ
الْيَوْمُ
X
ദിനം
الْحَقُّۖ
X
സത്യമായ
فَمَن
X
അതിനാല്‍ ആര്‍
شَاءَ
X
ഉദ്ദേശിച്ചു
اتَّخَذَ
X
അവന്‍ അവലംബിക്കട്ടെ
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
مَآبًا
X
മടങ്ങാനുള്ള മാര്‍ഗം
﴿78:39﴾