Repeated Words in Quran

< >
Total Found : 6
وَالَّذِينَ آمَنُوا
X
സത്യത്തില്‍ വിശ്വസിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചവരും
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ്
الْجَنَّةِۖ
X
സ്വര്‍ഗത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:82﴾ وَلَا تَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിക്കരുത്
الْمُشْرِكَاتِ
X
ബഹുദൈവ വിശ്വാസിനികളെ
حَتَّىٰ يُؤْمِنَّۚ
X
അവര്‍ വിശ്വസിക്കുന്നത് വരെ
وَلَأَمَةٌ
X
ഒരു ദാസി തന്നെയാണ്
مُّؤْمِنَةٌ
X
വിശ്വാസിനിയായ
خَيْرٌ
X
ഉത്തമം
مِّن مُّشْرِكَةٍ
X
ഒരു ബഹുദൈവ വിശ്വാസിനിയേക്കാള്‍
وَلَوْ أَعْجَبَتْكُمْۗ
X
അവള്‍ നിങ്ങളെ കൗതുകപ്പെടുത്തിയാലും
وَلَا تُنكِحُوا
X
നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കരുത്
الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക്
حَتَّىٰ يُؤْمِنُواۚ
X
അവര്‍ വിശ്വസിക്കും വരെ
وَلَعَبْدٌ
X
ഒരു അടിമയാണ്
مُّؤْمِنٌ
X
വിശ്വാസിയായ
خَيْرٌ
X
ഉത്തമന്‍
مِّن مُّشْرِكٍ
X
ഒരു ബഹുദൈവ വിശ്വാസിയേക്കാള്‍
وَلَوْ أَعْجَبَكُمْۗ
X
അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും
أُولَٰئِكَ يَدْعُونَ
X
അവര്‍ വിളിക്കുന്നു
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَاللَّهُ
X
അല്ലാഹു
يَدْعُو
X
വിളിക്കുന്നു
إِلَى الْجَنَّةِ
X
സ്വര്‍ഗത്തിലേക്ക്
وَالْمَغْفِرَةِ
X
പാപമോചനത്തിലേക്കും
بِإِذْنِهِۖ
X
അവന്റെ അനുമതി പ്രകാരം
وَيُبَيِّنُ
X
അവന്‍ വിവരിക്കുന്നു
آيَاتِهِ
X
അവന്റെ തെളിവുകള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَذَكَّرُونَ
X
ശ്രദ്ധിച്ചു മനസ്സിലാക്കുന്നു
﴿2:221﴾ فَدَلَّاهُمَا
X
അങ്ങനെ അവരിരുവരെയും അവന്‍ വശപ്പെടുത്തി
بِغُرُورٍۚ
X
വഞ്ചനയിലൂടെ
فَلَمَّا ذَاقَا
X
അങ്ങനെ അവരിരുവരും രുചിച്ചപ്പോള്‍
الشَّجَرَةَ
X
ആ വൃക്ഷഫലം
بَدَتْ
X
വെളിപ്പെട്ടു
لَهُمَا
X
അവരിരുവര്‍ക്കും
سَوْآتُهُمَا
X
അവരിരുവരുടെയും നഗ്നത
وَطَفِقَا
X
അവരിരുവരും തുടങ്ങി
يَخْصِفَانِ
X
അവരിരുവരും ഒട്ടിക്കുന്നു (ഒട്ടിക്കാന്‍)
عَلَيْهِمَا
X
അവരിരുവരുടെയും മേല്‍
مِن وَرَقِ
X
ഇലകള്‍
الْجَنَّةِۖ
X
ആ തോട്ടത്തിലെ
وَنَادَاهُمَا
X
അവരിരുവരെയും വിളിച്ചു ചോദിച്ചു
رَبُّهُمَا
X
അവരിരുവരുടെയും നാഥന്‍
أَلَمْ أَنْهَكُمَا
X
നിങ്ങളിരുവരെയും ഞാന്‍ വിലക്കിയിട്ടില്ലേ
عَن تِلْكُمَا الشَّجَرَةِ
X
ആ മരത്തില്‍ നിന്ന്
وَأَقُل
X
ഞാന്‍ പറയുകയും (ചെയ്തിട്ടില്ലേ)
لَّكُمَا
X
നിങ്ങളിരുവരോടും
إِنَّ الشَّيْطَانَ
X
തീര്‍ച്ചയായും പിശാച്
لَكُمَا
X
നിങ്ങളിരുവരുടെയും
عَدُوٌّ
X
ശത്രു(വാണെന്ന്)
مُّبِينٌ
X
പ്രത്യക്ഷമായ
﴿7:22﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
لَا يَفْتِنَنَّكُمُ
X
നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ
الشَّيْطَانُ
X
പിശാച്
كَمَا أَخْرَجَ
X
അവന്‍ പുറത്താക്കിയ പോലെ
أَبَوَيْكُم
X
നിങ്ങളുടെ മാതാപിതാക്കളെ
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍ നിന്ന്
يَنزِعُ
X
അവന്‍ അഴിച്ചു മാറ്റുന്നു
عَنْهُمَا
X
അവരിരുവരില്‍ നിന്നും
لِبَاسَهُمَا
X
അവരിരുവരുടെയും വസ്ത്രം
لِيُرِيَهُمَا
X
അവരിരുവര്‍ക്കും കാണിച്ചു കൊടുക്കാനായി
سَوْآتِهِمَاۗ
X
അവരിരുവരുടെയും ഗുഹ്യസ്ഥാനങ്ങള്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَرَاكُمْ
X
അവന്‍ നിങ്ങളെ കാണുന്നു
هُوَ
X
അവന്‍
وَقَبِيلُهُ
X
അവന്റെ കൂട്ടുകാരും
مِنْ حَيْثُ
X
വിധത്തില്‍
لَا تَرَوْنَهُمْۗ
X
നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുന്നില്ല
إِنَّا
X
തീര്‍ച്ചയായും നാം
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
الشَّيَاطِينَ
X
പിശാചുക്കളെ
أَوْلِيَاءَ
X
രക്ഷാധികാരികള്‍
لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെ
﴿7:27﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَا نُكَلِّفُ
X
നാം ബാധ്യത ഏല്‍പിക്കുകയില്ല
نَفْسًا
X
ഒരാളെയും
إِلَّا
X
അല്ലാതെ
وُسْعَهَا
X
അയാളുടെ കഴിവില്‍ പെട്ടത്
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
അവകാശികള്‍
الْجَنَّةِۖ
X
സ്വര്‍ഗത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿7:42﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ وَبَيْنَهُمَا
X
ആ രണ്ടു വിഭാഗത്തിനിടയില്‍ (ഉണ്ടായിരിക്കും)
حِجَابٌۚ
X
ഒരു മറ
وَعَلَى الْأَعْرَافِ
X
ഉയരങ്ങളില്‍ ഉണ്ടായിരിക്കും
رِجَالٌ
X
ചില മനുഷ്യര്‍
يَعْرِفُونَ
X
അവര്‍ തിരിച്ചറിയും
كُلًّا
X
എല്ലാവരെയും
بِسِيمَاهُمْۚ
X
അവരുടെ അടയാളങ്ങളിലൂടെ
وَنَادَوْا
X
അവര്‍ വിളിച്ചു പറയും
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَن سَلَامٌ
X
സമാധാനമുണ്ടാവട്ടെ
عَلَيْكُمْۚ
X
നിങ്ങള്‍ക്ക്
لَمْ يَدْخُلُوهَا
X
അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല
وَهُمْ
X
അവര്‍
يَطْمَعُونَ
X
അവര്‍ ആഗ്രഹിക്കുന്നു
﴿7:46﴾ وَنَادَىٰ
X
വിളിച്ചു കേഴും
أَصْحَابُ النَّارِ
X
നരകത്തിന്റെ അവകാശികള്‍
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَنْ أَفِيضُوا
X
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
مِنَ الْمَاءِ
X
അല്പം വെള്ളം
أَوْ
X
അല്ലെങ്കില്‍
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
حَرَّمَهُمَا
X
അവ രണ്ടും വിലക്കിയിരിക്കുന്നു
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿7:50﴾ لِّلَّذِينَ أَحْسَنُوا
X
നന്മ ചെയ്തവര്‍ക്കുണ്ട്
الْحُسْنَىٰ
X
ഏറ്റവും നല്ല പ്രതിഫലം
وَزِيَادَةٌۖ
X
വര്‍ദ്ധനവും
وَلَا يَرْهَقُ
X
ബാധിക്കുകയില്ല
وُجُوهَهُمْ
X
അവരുടെ മുഖത്തെ
قَتَرٌ
X
ഇരുള്‍
وَلَا ذِلَّةٌۚ
X
നിന്ദ്യതയും
أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَنَّةِۖ
X
സ്വര്‍ഗാവകാശികള്‍
هُمْ
X
അവര്‍
فِيهَا
X
അവിടെ
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿10:26﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
وَأَخْبَتُوا
X
വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തു
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥങ്കലേക്ക്
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
സ്വര്‍ഗാവകാശികള്‍
الْجَنَّةِۖ
X
അവര്‍
هُمْ فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿11:23﴾ وَأَمَّا الَّذِينَ سُعِدُوا
X
എന്നാല്‍ ഭാഗ്യം സിദ്ധിച്ചവര്‍
فَفِي الْجَنَّةِ
X
സ്വര്‍ഗത്തിലാകുന്നു
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാണ്
فِيهَا
X
അവിടെ
مَا دَامَتِ
X
ഉള്ളേടത്തോളം
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
إِلَّا مَا شَاءَ
X
മറിച്ചു വിചാരിച്ചാലല്ലാതെ
رَبُّكَۖ
X
നിന്റെ നാഥന്‍
عَطَاءً
X
അതൊരു സമ്മാനമാണ്
غَيْرَ مَجْذُوذٍ
X
നിലച്ചുപോകാത്ത
﴿11:108﴾ مَّثَلُ
X
ഉപമ
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
الَّتِي وُعِدَ
X
വാഗ്ദാനം ചെയ്യപ്പെട്ട
الْمُتَّقُونَۖ
X
ഭക്തന്മാര്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴെ
الْأَنْهَارُۖ
X
ആറുകള്‍
أُكُلُهَا
X
അതിലെ ഫലങ്ങള്‍
دَائِمٌ
X
ശാശ്വതം
وَظِلُّهَاۚ
X
അതിലെ തണലും
تِلْكَ
X
അതാണ്
عُقْبَى
X
പര്യവസാനം
الَّذِينَ اتَّقَواۖ
X
സൂക്ഷ്മത പാലിച്ചവരുടെ
وَّعُقْبَى
X
പര്യവസാനം
الْكَافِرِينَ
X
സത്യനിഷേധികളുടെ
النَّارُ
X
നരകമാകുന്നു
﴿13:35﴾ فَقُلْنَا
X
നാം പറഞ്ഞു
يَا آدَمُ
X
ഓ ആദം
إِنَّ هَٰذَا
X
നിശ്ചയമായും ഇവന്‍
عَدُوٌّ
X
ശത്രുവാണ്
لَّكَ
X
നിന്റെ
وَلِزَوْجِكَ
X
നിന്റെ ഇണയുടെയും
فَلَا يُخْرِجَنَّكُمَا
X
അതിനാല്‍ അവന്‍ നിങ്ങളിരുവരെയും പുറത്താക്കാതിരിക്കട്ടെ
مِنَ الْجَنَّةِ
X
സ്വര്‍ഗ്ഗത്തില്‍ നിന്ന്
فَتَشْقَىٰ
X
അപ്പോള്‍ നീ നിര്‍ഭാഗ്യവാനായിത്തീരും
﴿20:117﴾ فَأَكَلَا
X
അങ്ങനെ അവരിരുവരും ഭക്ഷിച്ചു
مِنْهَا
X
അതില്‍ നിന്ന്
فَبَدَتْ
X
അപ്പോള്‍ വെളിവായി
لَهُمَا
X
അവര്‍ക്ക് രണ്ടുപേര്‍ക്കും
سَوْآتُهُمَا
X
അവരുടെ നഗ്നത
وَطَفِقَا يَخْصِفَانِ
X
അവരിരുവരും പൊതിയാന്‍ തുടങ്ങി
عَلَيْهِمَا
X
അവരിരുവരുടെയും മേല്‍
مِن وَرَقِ
X
ഇലകൊണ്ട്
الْجَنَّةِۚ
X
സ്വര്‍ഗ്ഗത്തിന്റെ
وَعَصَىٰ
X
ധിക്കരിച്ചു
آدَمُ
X
ആദം
رَبَّهُ
X
തന്റെ നാഥനെ
فَغَوَىٰ
X
അങ്ങനെ പിഴച്ചുപോയി
﴿20:121﴾ أَصْحَابُ الْجَنَّةِ
X
സ്വര്‍ഗാവകാശികള്‍
يَوْمَئِذٍ
X
അന്നാളില്‍
خَيْرٌ
X
ഉത്തമരായിരിക്കും
مُّسْتَقَرًّا
X
വാസസ്ഥലത്താല്‍
وَأَحْسَنُ
X
എറ്റവും നല്ല നിലയിലുമാവും
مَقِيلًا
X
വിശ്രമകേന്ദ്രത്താല്‍
﴿25:24﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُبَوِّئَنَّهُم
X
അവര്‍ക്ക് നാം ഒരുക്കി വയ്ക്കുക തന്നെ ചെയ്യും
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
غُرَفًا
X
സമുന്നത സൗധങ്ങള്‍
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
نِعْمَ
X
എത്ര വിശിഷ്ടം
أَجْرُ الْعَامِلِينَ
X
പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം
﴿29:58﴾ إِنَّ أَصْحَابَ الْجَنَّةِ
X
നിശ്ചയം സ്വര്‍ഗവാസികള്‍
الْيَوْمَ
X
അന്ന്
فِي شُغُلٍ
X
ഓരോ പ്രവൃത്തികളിലായി
فَاكِهُونَ
X
സുഖമനുഭവിക്കുന്നവരായിരിക്കും
﴿36:55﴾ وَسِيقَ
X
നയിക്കപ്പെടും
الَّذِينَ اتَّقَوْا
X
സൂക്ഷിച്ച്ജീവിച്ചവര്‍
رَبَّهُمْ
X
തങ്ങളുടെ രക്ഷിതാവിനെ
إِلَى الْجَنَّةِ
X
സ്വര്‍ഗത്തിലേക്ക്
زُمَرًاۖ
X
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
X
അങ്ങനെ അവരവിടെ ചെന്നാല്‍
وَفُتِحَتْ
X
തുറക്കപ്പെടും
أَبْوَابُهَا
X
അതിന്റെ കവാടങ്ങള്‍
وَقَالَ لَهُمْ
X
അവരോടു പറയും
خَزَنَتُهَا
X
അതിന്റെ കാവല്‍ക്കാര്‍
سَلَامٌ عَلَيْكُمْ
X
നിങ്ങള്‍ക്ക് സമാധാനം
طِبْتُمْ
X
നിങ്ങള്‍ വിശുദ്ധി കൈവരിച്ചിരിക്കുന്നു
فَادْخُلُوهَا
X
അതിനാല്‍ നിങ്ങളതില്‍ പ്രവേശിച്ചു കൊള്ളുക
خَالِدِينَ
X
സ്ഥിരവാസികളായി
﴿39:73﴾ وَقَالُوا
X
അവര്‍ പറയും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
الَّذِي صَدَقَنَا
X
ഞങ്ങള്‍ക്കു സാക്ഷാല്‍ക്കരിച്ചു തന്ന
وَعْدَهُ
X
തന്റെ വാഗ്ദാനം
وَأَوْرَثَنَا
X
അവന്‍ ഞങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്തു
الْأَرْضَ
X
ഭൂമിയെ
نَتَبَوَّأُ
X
നാം താമസിക്കുന്നു
مِنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
حَيْثُ نَشَاءُۖ
X
നാം ഉദ്ദേശിക്കുന്നിടത്ത്
فَنِعْمَ
X
അതിനാല്‍ എത്ര വിശിഷ്ടം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
കര്‍മം ചെയ്തവര്‍ക്കുള്ള
﴿39:74﴾ إِنَّ الَّذِينَ قَالُوا
X
തീര്‍ച്ചയായും പ്രഖ്യാപിച്ചവര്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
ثُمَّ
X
പിന്നെ
اسْتَقَامُوا
X
അവര്‍ നേരാംവണ്ണം നിലകൊണ്ടു
تَتَنَزَّلُ
X
ഇറങ്ങിവരും
عَلَيْهِمُ
X
അവരുടെയടുത്ത്
الْمَلَائِكَةُ
X
മലക്കുകള്‍
أَلَّا تَخَافُوا
X
നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് (പറഞ്ഞുകൊണ്ട്)
وَلَا تَحْزَنُوا
X
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
وَأَبْشِرُوا
X
നിങ്ങള്‍ സന്തുഷ്ടരാകുക
بِالْجَنَّةِ
X
സ്വര്‍ഗം കൊണ്ട്
الَّتِي كُنتُمْ تُوعَدُونَ
X
നിങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന
﴿41:30﴾ وَكَذَٰلِكَ
X
അപ്രകാരം
أَوْحَيْنَا
X
നാം ബോധനം നല്‍കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
قُرْآنًا
X
ഖുര്‍ആനിനെ
عَرَبِيًّا
X
അറബി ഭാഷയിലുള്ള
لِّتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍
أُمَّ الْقُرَىٰ
X
നാടുകളുടെ കേന്ദ്രത്തിന്(മക്കക്ക്)
وَمَنْ حَوْلَهَا
X
അതിനു ചുറ്റുമുള്ളവര്‍ക്കും
وَتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാനും
يَوْمَ الْجَمْعِ
X
സമ്മേളന ദിനത്തെക്കുറിച്ച്
لَا رَيْبَ فِيهِۚ
X
അതില്‍ സംശയമേയില്ല
فَرِيقٌ
X
ഒരു വിഭാഗം
فِي الْجَنَّةِ
X
സ്വര്‍ഗത്തിലാകുന്നു
وَفَرِيقٌ
X
മറ്റൊരു വിഭാഗം
فِي السَّعِيرِ
X
കത്തിജ്വലിക്കുന്ന നരകത്തിലും
﴿42:7﴾ أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَنَّةِ
X
സ്വര്‍ഗാവകാശികള്‍
خَالِدِينَ
X
നിത്യവാസികള്‍
فِيهَا
X
അതില്‍
جَزَاءً
X
പ്രതിഫലം
بِمَا
X
യാതൊന്നിനുള്ള
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿46:14﴾ أُولَٰئِكَ
X
അവര്‍(അത്തരക്കാര്‍)
الَّذِينَ
X
യാതൊരുവരാകുന്നു
نَتَقَبَّلُ
X
നാം സ്വീകരിക്കും
عَنْهُمْ
X
അവരില്‍നിന്ന്
أَحْسَنَ
X
ഏറ്റവും ഉത്തമമായത്
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍
وَنَتَجَاوَزُ
X
നാം വിട്ടുവീഴ്ച ചെയ്യും
عَن سَيِّئَاتِهِمْ
X
അവരുടെ തിന്മകള്‍
فِي أَصْحَابِ الْجَنَّةِۖ
X
സ്വര്‍ഗാവകാശികളില്‍ (ഉള്‍പ്പെട്ടവരാണവര്‍)
وَعْدَ الصِّدْقِ
X
സത്യവാഗ്ദാനം
الَّذِي كَانُوا يُوعَدُونَ
X
അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന
﴿46:16﴾ مَّثَلُ
X
ഉപമ, ഉദാഹരണം
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
الَّتِي وُعِدَ
X
വാഗ്ദാനം ചെയ്യപ്പെട്ട
الْمُتَّقُونَۖ
X
ഭക്തജനത്തിന്
فِيهَا
X
അതിലുണ്ട്
أَنْهَارٌ
X
നദികള്‍
مِّن مَّاءٍ
X
തെളിനീരുള്ള
غَيْرِ آسِنٍ
X
കലര്‍പ്പില്ലാത്ത
وَأَنْهَارٌ
X
നദികളും
مِّن لَّبَنٍ
X
പാലിനാലുള്ള (പാലൊഴുകുന്ന)
لَّمْ يَتَغَيَّرْ
X
മാറ്റം സംഭവിച്ചിട്ടില്ല
طَعْمُهُ
X
അതിന്റെ രുചി
وَأَنْهَارٌ
X
മറ്റു ചില നദികളും
مِّنْ خَمْرٍ
X
മദ്യത്തിന്റെതായ
لَّذَّةٍ
X
ആനന്ദം നല്‍കുന്ന
لِّلشَّارِبِينَ
X
കുടിക്കുന്നവര്‍ക്ക്
وَأَنْهَارٌ
X
വേറെ ചില നദികളും
مِّنْ عَسَلٍ
X
തേനിന്റെ
مُّصَفًّىۖ
X
ശുദ്ധീകരിക്കപ്പെട്ട
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
مِن كُلِّ
X
എല്ലാ തരത്തിലുംപെട്ട
الثَّمَرَاتِ
X
പഴങ്ങള്‍
وَمَغْفِرَةٌ
X
പാപമോചനവും
مِّن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
كَمَنْ
X
ഒരുവനെപ്പോലെ(യാണോ?)
هُوَ
X
അവന്‍
خَالِدٌ
X
നിത്യവാസിയാണ്
فِي النَّارِ
X
നരകത്തില്‍
وَسُقُوا
X
അവര്‍ കുടിപ്പിക്കപ്പെട്ടു
مَاءً
X
വെള്ളം
حَمِيمًا
X
കൊടുംചൂടുള്ള
فَقَطَّعَ
X
അത് കീറിമുറിച്ചു
أَمْعَاءَهُمْ
X
അവരുടെ കുടലുകളെ
﴿47:15﴾ لَا يَسْتَوِي
X
സമമാവുകയില്ല
أَصْحَابُ
X
അവകാശികള്‍ (ആളുകള്‍)
النَّارِ
X
നരകത്തിന്റെ
وَأَصْحَابُ
X
അവകാശികളും (ആളുകള്‍)
الْجَنَّةِۚ
X
സ്വര്‍ഗത്തിന്റെ
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
هُمُ
X
അവര്‍ തന്നെയാണ്
الْفَائِزُونَ
X
വിജയികള്‍
﴿59:20﴾ وَضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവക്ക്
امْرَأَتَ فِرْعَوْنَ
X
ഫറവോന്റെ പത്നിയെ
إِذْ قَالَتْ
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
رَبِّ
X
എന്റെ നാഥാ
ابْنِ لِي
X
എനിക്ക് നീ ഉണ്ടാക്കിത്തരേണമേ
عِندَكَ
X
നിന്റെയടുത്ത്
بَيْتًا
X
ഒരു വീട്
فِي الْجَنَّةِ
X
സ്വര്‍ഗത്തില്‍
وَنَجِّنِي
X
നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ
مِن فِرْعَوْنَ
X
ഫറവോനില്‍നിന്ന്
وَعَمَلِهِ
X
അവന്റെ പ്രവൃത്തിയില്‍നിന്നും
وَنَجِّنِي
X
നീ എന്നെ രക്ഷിക്കേണമേ!
مِنَ الْقَوْمِ
X
ജനത്തില്‍ നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿66:11﴾ إِنَّا بَلَوْنَاهُمْ
X
നിശ്ചയം, നാം ഇവരെ പരീക്ഷിച്ചു
كَمَا بَلَوْنَا
X
നാം പരീക്ഷിച്ചപോലെ
أَصْحَابَ الْجَنَّةِ
X
തോട്ടക്കാരെ
إِذْ أَقْسَمُوا
X
അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം
لَيَصْرِمُنَّهَا
X
ഉറപ്പായും അവരത് പറിച്ചെടുക്കുമെന്ന്
مُصْبِحِينَ
X
പ്രഭാതത്തില്‍
﴿68:17﴾