Repeated Words in Quran

< >
Total Found : 19
وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
الضُّرُّ
X
വിപത്ത്
دَعَانَا
X
അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും
لِجَنبِهِ
X
കിടന്ന് കൊണ്ട്
أَوْ قَاعِدًا
X
അല്ലെങ്കില്‍ ഇരുന്നുകൊണ്ട്
أَوْ قَائِمًا
X
അല്ലെങ്കില്‍ നിന്നുകൊണ്ട്
فَلَمَّا كَشَفْنَا
X
അങ്ങനെ നാം നീക്കിയാല്‍
عَنْهُ
X
അവനില്‍ നിന്ന്
ضُرَّهُ
X
ആ വിപത്തിനെ
مَرَّ
X
അവന്‍ നടന്നു കളയുന്നു
كَأَن لَّمْ يَدْعُنَا
X
നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ലന്ന വിധം
إِلَىٰ ضُرٍّ
X
വിപത്തിന്റെ കാര്യത്തില്‍
مَّسَّهُۚ
X
അവനെ ബാധിച്ചു
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
അലംകൃതമാക്കപ്പെട്ടിരിക്കുന്നു
لِلْمُسْرِفِينَ
X
അതിരുകവിയുന്നവര്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿10:12﴾ وَلَئِنْ أَذَقْنَا
X
നാം ആസ്വദിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മില്‍നിന്ന്
رَحْمَةً
X
വല്ല കാരുണ്യവും
ثُمَّ
X
പിന്നെ
نَزَعْنَاهَا
X
അതെടുത്തുമാറ്റുകയും (ചെയ്താല്‍)
مِنْهُ
X
അവനില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَيَئُوسٌ
X
വല്ലാതെ നിരാശനാകുന്നു
كَفُورٌ
X
നന്ദികെട്ടവനും
﴿11:9﴾ وَآتَاكُم
X
അവന്‍ നിങ്ങള്‍ക്ക് തന്നു
مِّن كُلِّ
X
എല്ലാറ്റില്‍ നിന്നും
مَا سَأَلْتُمُوهُۚ
X
നിങ്ങള്‍ അവനോട് ചോദിച്ച
وَإِن تَعُدُّوا
X
നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന പക്ഷം
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
لَا تُحْصُوهَاۗ
X
നിങ്ങള്‍ക്ക് അതിന്റെ കണക്കെടുക്കാന്‍ കഴിയുകയില്ല
إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لَظَلُومٌ
X
കടുത്ത അക്രമിയാണ്
كَفَّارٌ
X
വളരെ നന്ദികെട്ടവന്‍
﴿14:34﴾ وَلَقَدْ
X
തീര്‍ച്ചയായും
خَلَقْنَا
X
നാം സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
مِن صَلْصَالٍ
X
ചിലപ്പുണ്ടാക്കുന്ന (വരണ്ട)
مِّنْ حَمَإٍ
X
കളി (ചെളി) മണ്ണില്‍നിന്നുള്ള
مَّسْنُونٍ
X
പാകപ്പെടുത്ത (രൂപപ്പെടുത്ത)പ്പെട്ട, പശിമപിടിച്ച് നാറ്റം വന്ന
﴿15:26﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
مِن نُّطْفَةٍ
X
ശുക്ലകണത്തില്‍ നിന്ന്
فَإِذَا هُوَ
X
എന്നിട്ട് അവനിതാ
خَصِيمٌ
X
താര്‍ക്കികന്‍
مُّبِينٌ
X
പ്രത്യക്ഷമായ
﴿16:4﴾ وَهُوَ الَّذِي
X
അവനാണ്
أَحْيَاكُمْ
X
നിങ്ങളെ ജീവിപ്പിച്ചവന്‍
ثُمَّ
X
പിന്നെ
يُمِيتُكُمْ
X
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يُحْيِيكُمْۗ
X
അവന്‍ നിങ്ങളെ ജീവിപ്പിക്കും
إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لَكَفُورٌ
X
നന്ദികെട്ടവന്‍ തന്നെ
﴿22:66﴾ وَلَقَدْ
X
തീര്‍ച്ചയായും
خَلَقْنَا
X
നാം സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
مِن سُلَالَةٍ
X
സത്തില്‍ നിന്ന്
مِّن طِينٍ
X
കളിമണ്ണില്‍നിന്നുള്ള
﴿23:12﴾ وَوَصَّيْنَا
X
നാം ഉപദേശിച്ചിരിക്കുന്നു
الْإِنسَانَ
X
മനുഷ്യനെ
بِوَالِدَيْهِ
X
അവന്റെ മാതാപിതാക്കളെപ്പറ്റി
حُسْنًاۖ
X
നന്മ ചെയ്യണമെന്ന്
وَإِن جَاهَدَاكَ
X
അവര്‍ നിന്നെ നിര്‍ബന്ധിച്ചാല്‍
لِتُشْرِكَ
X
നീ പങ്കാളിയാക്കാന്‍
بِي
X
എനിക്ക്, എന്നോട്
مَا
X
ഒന്നിനെ
لَيْسَ لَكَ
X
നിനക്കില്ല
بِهِ
X
അതിനെ സംബന്ധിച്ച്
عِلْمٌ
X
ഒരറിവും
فَلَا تُطِعْهُمَاۚ
X
അപ്പോള്‍ നീ അവരെ അനുസരിക്കരുത്
إِلَيَّ
X
എന്നിലേക്ക് തന്നെയാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأُنَبِّئُكُم
X
അപ്പോള്‍ നാം നിങ്ങളെ അറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെ കുറിച്ച്
﴿29:8﴾ وَوَصَّيْنَا
X
നാം ഉപദേശിച്ചു
الْإِنسَانَ
X
മനുഷ്യനെ
بِوَالِدَيْهِ
X
മാതാപിതാക്കളുടെ കാര്യത്തില്‍
حَمَلَتْهُ
X
അവനെ (ഗര്‍ഭം) ചുമന്നു
أُمُّهُ
X
അവന്റെ മാതാവ്
وَهْنًا
X
ക്ഷീണത്തോടെ
عَلَىٰ وَهْنٍ
X
ക്ഷീണത്തിനുമേല്‍
وَفِصَالُهُ
X
അവന്റെ വേര്‍പാട് (മുലകുടി മാറ്റല്‍)
فِي عَامَيْنِ
X
രണ്ട് കൊല്ലം കൊണ്ടാണ്
أَنِ اشْكُرْ
X
അതിനാല്‍ നീ നന്ദികാണിക്കണമെന്ന്
لِي
X
എനിക്ക്
وَلِوَالِدَيْكَ
X
നിന്റെ മാതാപിതാക്കള്‍ക്കും
إِلَيَّ
X
എന്നിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿31:14﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യന്
ضُرٌّ
X
വല്ല വിപത്തും
دَعَا
X
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
X
തന്റെ നാഥനോട്
مُنِيبًا
X
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
X
അവങ്കലേക്ക്
ثُمَّ
X
പിന്നീട്
إِذَا خَوَّلَهُ
X
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
X
അനുഗ്രഹം
مِّنْهُ
X
തന്നില്‍ നിന്നുള്ള
نَسِيَ
X
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
X
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
X
അവനോട്
مِن قَبْلُ
X
മുമ്പ്
وَجَعَلَ
X
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്‍മാരെ
لِّيُضِلَّ
X
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
X
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
X
നീ പറയുക
تَمَتَّعْ
X
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
X
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
X
അല്പകാലം
إِنَّكَ
X
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
X
നരകവാസികളില്‍പെട്ടവനാകുന്നു
﴿39:8﴾ فَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
ضُرٌّ
X
വല്ല വിപത്തും
دَعَانَا
X
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
X
പിന്നീട്
إِذَا خَوَّلْنَاهُ
X
അവന് നാം നല്‍കിയാല്‍
نِعْمَةً
X
അനുഗ്രഹം
مِّنَّا
X
നമ്മില്‍ നിന്ന്
قَالَ
X
അവന്‍ പറയും
إِنَّمَا أُوتِيتُهُ
X
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
X
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
X
അല്ല
هِيَ
X
അത്
فِتْنَةٌ
X
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿39:49﴾ فَإِنْ أَعْرَضُوا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
X
അവര്‍ക്ക് മേല്‍
حَفِيظًاۖ
X
കാവല്‍ക്കാരനായി
إِنْ عَلَيْكَ
X
നിന്റെ മേല്‍ ബാധ്യതയില്ല
إِلَّا الْبَلَاغُۗ
X
സന്ദേശമെത്തിക്കലല്ലാതെ
وَإِنَّا
X
തീര്‍ച്ചയായും നാം
إِذَا أَذَقْنَا
X
നാം രുചിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മുടെ പക്കല്‍നിന്ന്
رَحْمَةً
X
ഒരനുഗ്രഹം
فَرِحَ
X
അവന്‍ മതിമറന്നാഹ്ലാദിക്കുന്നു
بِهَاۖ
X
അതില്‍
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിക്കുയാണെങ്കില്‍
سَيِّئَةٌ
X
വല്ല ദോഷവും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചത് കാരണമായി
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
فَإِنَّ الْإِنسَانَ
X
അപ്പോള്‍ മനുഷ്യന്‍
كَفُورٌ
X
കടുത്ത കൃതഘ്നനാകുന്നു
﴿42:48﴾ وَجَعَلُوا
X
അവര്‍ ആക്കിവെച്ചിരിക്കുന്നു
لَهُ
X
അല്ലാഹുവിന്ന്
مِنْ عِبَادِهِ
X
അവന്റെ ദാസന്മാരില്‍ ചിലരെ
جُزْءًاۚ
X
അംശം
إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لَكَفُورٌ
X
നന്ദികെട്ടവനാണ്
مُّبِينٌ
X
തെളിഞ്ഞ
وَوَصَّيْنَا
X
നാം ഉപദേശിച്ചു
الْإِنسَانَ
X
മനുഷ്യനെ
بِوَالِدَيْهِ
X
അവന്റെ മാതാപിതാക്കളോട്
إِحْسَانًاۖ
X
നന്നായി വര്‍ത്തിക്കണമെന്ന്
حَمَلَتْهُ
X
അവനെ (ഗര്‍ഭം)ചുമന്നു
أُمُّهُ
X
അവന്റെ മാതാവ്
كُرْهًا
X
ക്ലേശത്തോടെ
وَوَضَعَتْهُ
X
അവള്‍ അവനെ പ്രസവിക്കുകയും ചെയ്തു
كُرْهًاۖ
X
പ്രയാസത്തോടെ
وَحَمْلُهُ
X
അവനെ ഗര്‍ഭം ചുമക്കലും
وَفِصَالُهُ
X
അവന്റെ മുലകുടി പൂര്‍ത്തിയാക്കലും
ثَلَاثُونَ
X
മുപ്പത്
شَهْرًاۚ
X
മാസം
حَتَّىٰ
X
അങ്ങനെ
إِذَا بَلَغَ
X
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
X
തന്റെ ശക്തി
وَبَلَغَ
X
അവന്‍ പ്രാപിക്കുകയും ചെയ്തു
أَرْبَعِينَ
X
നാല്‍പത്
سَنَةً
X
വര്‍ഷം, വയസ്സ്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് പ്രചോദനം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹത്തിന്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹം ചെയ്ത, നീ അനുഗ്രഹമായി നല്‍കിയ
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
നല്ലത്(സല്‍കര്‍മം)
تَرْضَاهُ
X
നീ അത് തൃപ്തിപ്പെടും (നീ തൃപ്തിപ്പെടുന്ന)
وَأَصْلِحْ
X
നീ നന്മവരുത്തേണമേ
لِي
X
എനിക്ക്
فِي ذُرِّيَّتِيۖ
X
എന്റെ മക്കളില്‍
إِنِّي
X
നിശ്ചയമായും ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَإِنِّي
X
ഉറപ്പായും ഞാന്‍
مِنَ الْمُسْلِمِينَ
X
അനുസരണമുള്ളവരില്‍പെട്ടവനാണ്
﴿46:15﴾ وَلَقَدْ خَلَقْنَا
X
നിശ്ചയം, നാം സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
وَنَعْلَمُ
X
നാം അറിയുന്നു
مَا تُوَسْوِسُ بِهِ
X
മന്ത്രിച്ചുകൊണ്ടിരിക്കുന്നതിനെ
نَفْسُهُۖ
X
അവന്റെ മനസ്സ്
وَنَحْنُ
X
നാം
أَقْرَبُ
X
കൂടുതല്‍ അടുത്തവനാണ്
إِلَيْهِ
X
അവനോട്
مِنْ حَبْلِ الْوَرِيدِ
X
കണ്ഠനാഡിയെക്കാള്‍
﴿50:16﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
﴿55:3﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
مِن صَلْصَالٍ
X
മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍നിന്ന്
كَالْفَخَّارِ
X
കലംപോലെ
﴿55:14﴾ إِنَّ الْإِنسَانَ
X
നിശ്ചയം, മനുഷ്യന്‍
خُلِقَ
X
അവന്‍ സൃഷ്ടിക്കപ്പെട്ടു
هَلُوعًا
X
ക്ഷമ കെട്ടവനായി
﴿70:19﴾ إِنَّا
X
നിശ്ചയം, നാം
خَلَقْنَا
X
നാം സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
مِن نُّطْفَةٍ
X
ഒരു ഇന്ദ്രിയകണത്തില്‍നിന്ന്
أَمْشَاجٍ
X
കൂടിക്കലര്‍ന്ന
نَّبْتَلِيهِ
X
നാം അവനെ പരീക്ഷിക്കാന്‍
فَجَعَلْنَاهُ
X
അങ്ങനെ നാം അവനെ ആക്കി
سَمِيعًا
X
കേള്‍ക്കുന്നവന്‍
بَصِيرًا
X
കാണുന്നവനും
﴿76:2﴾ لَقَدْ خَلَقْنَا
X
നിശ്ചയമായും നാം സൃഷ്ടിച്ചിരിക്കുന്നു
الْإِنسَانَ
X
മനുഷ്യനെ
فِي كَبَدٍ
X
ക്ലേശത്തില്‍
لَقَدْ خَلَقْنَا
X
തീര്‍ച്ചയായും നാം സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
فِي أَحْسَنِ تَقْوِيمٍ
X
ഏറെ മികവുറ്റ ഘടനയില്‍
﴿95:4﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
مِنْ عَلَقٍ
X
ഒട്ടിപ്പിടിക്കുന്നതില്‍നിന്ന്
﴿96:2﴾ عَلَّمَ
X
അവന്‍ പഠിപ്പിച്ചു
الْإِنسَانَ
X
മനുഷ്യനെ
مَا لَمْ يَعْلَمْ
X
അവനറിയാത്തത്
﴿96:5﴾ كَلَّا
X
നിസ്സംശയം
إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لَيَطْغَىٰ
X
അവന്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു
إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لِرَبِّهِ
X
തന്റെ നാഥനോട്
لَكَنُودٌ
X
നന്ദിയില്ലാത്തവനാണ്
﴿100:6﴾ إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لَفِي خُسْرٍ
X
നഷ്ടത്തില്‍ തന്നെയാണ്
﴿103:2﴾