Repeated Words in Quran

< >
Total Found : 2
ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ وَلَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
X
നിങ്ങളുടെ ധനം
بَيْنَكُم
X
നിങ്ങള്‍ പരസ്പരം
بِالْبَاطِلِ
X
അന്യായമായി
وَتُدْلُوا
X
നിങ്ങളിട്ടുകൊടുക്കുകയും അരുത്
بِهَا
X
അതിനെ
إِلَى الْحُكَّامِ
X
വിധികര്‍ത്താക്കളിലേക്ക്
لِتَأْكُلُوا
X
നിങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി
فَرِيقًا
X
ഒരു വിഹിതം
مِّنْ أَمْوَالِ
X
ധനത്തില്‍ നിന്ന്
النَّاسِ
X
ജനങ്ങളുടെ
بِالْإِثْمِ
X
കുറ്റകരമായ മാര്‍ഗത്തില്‍
وَأَنتُمْ
X
നിങ്ങള്‍
تَعْلَمُونَ
X
അറിയുന്നു
﴿2:188﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُ
X
അവനോട്
اتَّقِ اللَّهَ
X
നീ അല്ലാഹുവിനെ സൂക്ഷിക്കുക
أَخَذَتْهُ
X
അവനെ പിടിച്ചുവെക്കും
الْعِزَّةُ
X
ദുരഭിമാനം
بِالْإِثْمِۚ
X
പാപത്തില്‍
فَحَسْبُهُ
X
അവന്ന് മതി
جَهَنَّمُۚ
X
നരകം
وَلَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
കിടപ്പിടം
﴿2:206﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ,
لَا تُحِلُّوا
X
നിങ്ങള്‍ അനാദരിക്കരുത്
شَعَائِرَ اللَّهِ
X
അല്ലാഹുവിന്റെ ചിഹ്നങ്ങളെ
وَلَا الشَّهْرَ
X
മാസത്തെയും അരുത്(അനാദരിക്കരുത്)
الْحَرَامَ
X
പവിത്രമായ
وَلَا الْهَدْيَ
X
(കഅ്ബയിലേക്ക് കൊണ്ടുപോകുന്ന)ബലിമൃഗങ്ങളേയും അരുത്
وَلَا الْقَلَائِدَ
X
(അവയെ തിരിച്ചറിയാനുള്ള) കഴുത്തിലെ വടങ്ങളെയും അരുത്
وَلَا آمِّينَ
X
ഉദ്ദേശിച്ച് പോകുന്നവരെയും അരുത്
الْبَيْتَ الْحَرَامَ
X
പുണ്യഗേഹത്തെ
يَبْتَغُونَ
X
അവര്‍ തേടുന്നു(തേടിക്കൊണ്ട്)
فَضْلًا
X
അനുഗ്രഹം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَرِضْوَانًاۚ
X
പ്രീതിയും
وَإِذَا حَلَلْتُمْ
X
നിങ്ങള്‍ ഇഹ്റാമില്‍നിന്ന് ഒഴിവായാല്‍
فَاصْطَادُواۚ
X
നിങ്ങള്‍ വേട്ടയാടിക്കൊള്ളുക(വേട്ടയാടാവുന്നതാണ്)
وَلَا يَجْرِمَنَّكُمْ
X
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ
شَنَآنُ
X
വിദ്വേഷം
قَوْمٍ
X
ഒരു ജനതയുടെ
أَن صَدُّوكُمْ
X
അവര്‍ നിങ്ങളെ വിലക്കിയതിനാല്‍
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍നിന്ന്
أَن تَعْتَدُواۘ
X
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍
وَتَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കുക
عَلَى الْبِرِّ
X
പുണ്യത്തില്‍
وَالتَّقْوَىٰۖ
X
ദൈവഭക്തിയിലും
وَلَا تَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കരുത്
عَلَى الْإِثْمِ
X
പാപത്തില്‍
وَالْعُدْوَانِۚ
X
അതിക്രമത്തിലും
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِنَّ
X
തീര്‍ച്ചയായും അല്ലാഹു
اللَّهَ شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿5:2﴾ وَتَرَىٰ
X
നീ കാണുന്നു
كَثِيرًا
X
അനേകം പേരെ
مِّنْهُمْ
X
അവരില്‍
يُسَارِعُونَ
X
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِي الْإِثْمِ
X
പാപവൃത്തിയില്‍
وَالْعُدْوَانِ
X
അതിക്രമത്തിലും
وَأَكْلِهِمُ
X
അവര്‍ തിന്നുന്നതിലും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
നന്നെ നീചംതന്നെ
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:62﴾ وَذَرُوا
X
നിങ്ങള്‍ വര്‍ജ്ജിക്കുക
ظَاهِرَ
X
പരസ്യമായത്
الْإِثْمِ
X
കുറ്റത്തില്‍
وَبَاطِنَهُۚ
X
അതില്‍ രഹസ്യമായതും
إِنَّ الَّذِينَ يَكْسِبُونَ
X
തീര്‍ച്ചയായും സമ്പാദിച്ചുവെക്കുന്നവര്‍
الْإِثْمَ
X
കുറ്റം
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
بِمَا كَانُوا يَقْتَرِفُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നതിന്
﴿6:120﴾ إِنَّ الَّذِينَ جَاءُوا
X
തീര്‍ച്ചയായും വന്നവര്‍
بِالْإِفْكِ
X
അപവാദവും കൊണ്ട്
عُصْبَةٌ
X
ഒരു വിഭാഗമാണ്
مِّنكُمْۚ
X
നിങ്ങളില്‍ പെട്ട
لَا تَحْسَبُوهُ
X
നിങ്ങളതിനെ കരുതേണ്ട
شَرًّا لَّكُمۖ
X
നിങ്ങള്‍ക്ക് ദോഷമായി
بَلْ
X
എന്നാല്‍
هُوَ
X
അത്
خَيْرٌ لَّكُمْۚ
X
നിങ്ങള്‍ക്ക് ഗുണമാണ്
لِكُلِّ امْرِئٍ
X
എല്ലാ ഓരോരുത്തര്‍ക്കും ഉണ്ട്
مِّنْهُم
X
അവരിലെ
مَّا اكْتَسَبَ
X
താന്‍ സമ്പാദിച്ചത്
مِنَ الْإِثْمِۚ
X
പാപത്തില്‍ നിന്ന്
وَالَّذِي تَوَلَّىٰ
X
ഏറ്റെടുത്തവന്‍
كِبْرَهُ
X
അതിന്റെ നേതൃത്വം
مِنْهُمْ
X
അവരില്‍നിന്ന്
لَهُ
X
അവനുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿24:11﴾ وَالَّذِينَ يَجْتَنِبُونَ
X
വര്‍ജ്ജിക്കുന്നവര്‍ക്കും
كَبَائِرَ الْإِثْمِ
X
വന്‍ പാപങ്ങള്‍
وَالْفَوَاحِشَ
X
നീചകൃത്യങ്ങളും
وَإِذَا مَا غَضِبُوا
X
അവര്‍ കോപിച്ചാല്‍
هُمْ يَغْفِرُونَ
X
അവര്‍ മാപ്പരുളുന്നു
﴿42:37﴾ الَّذِينَ يَجْتَنِبُونَ
X
വര്‍ജിക്കുന്നവര്‍
كَبَائِرَ
X
വലിയവയെ
الْإِثْمِ
X
പാപത്തില്‍
وَالْفَوَاحِشَ
X
നീചവൃത്തികളും
إِلَّا اللَّمَمَۚ
X
ചെറിയ വീഴ്ചകളൊഴികെ
إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
وَاسِعُ
X
വിശാലമായി നല്‍കുന്നവനാണ്
الْمَغْفِرَةِۚ
X
മാപ്പ്
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവന്‍
بِكُمْ
X
നിങ്ങളെപ്പറ്റി
إِذْ أَنشَأَكُم
X
അവന്‍ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയപ്പോള്‍
مِّنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
وَإِذْ أَنتُمْ
X
നിങ്ങളായിരുന്നപ്പോഴും
أَجِنَّةٌ
X
ഭ്രൂണങ്ങള്‍
فِي بُطُونِ
X
വയറുകളില്‍
أُمَّهَاتِكُمْۖ
X
നിങ്ങളുടെ മാതാക്കളുടെ
فَلَا تُزَكُّوا
X
നിങ്ങള്‍ വിശുദ്ധരാക്കരുത്
أَنفُسَكُمْۖ
X
നിങ്ങളെത്തന്നെ
هُوَ
X
അവനാണ്
أَعْلَمُ
X
ഏറ്റം അറിയുന്നവന്‍
بِمَنِ اتَّقَىٰ
X
ഭക്തി കൈക്കൊണ്ടവനെപ്പറ്റി
﴿53:32﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ
X
യാതൊരുത്തരെ
نُهُوا
X
അവര്‍ വിലക്കപ്പെട്ടു
عَنِ النَّجْوَىٰ
X
രഹസ്യഭാഷണത്തില്‍നിന്ന്
ثُمَّ
X
പിന്നെ
يَعُودُونَ
X
അവര്‍ മടങ്ങുന്നു
لِمَا
X
യാതൊന്നിലേക്ക്
نُهُوا
X
അവര്‍ വിലക്കപ്പെട്ടു
عَنْهُ
X
അതില്‍നിന്ന്
وَيَتَنَاجَوْنَ
X
അവര്‍ രഹസ്യ സംഭാഷണം നടത്തുന്നു
بِالْإِثْمِ
X
പാപത്തെപ്പറ്റി
وَالْعُدْوَانِ
X
അതിക്രമത്തെയും
وَمَعْصِيَتِ
X
ധിക്കാരത്തെയും
الرَّسُولِ
X
ദൈവദൂതനോടുള്ള
وَإِذَا جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നാല്‍
حَيَّوْكَ
X
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു
بِمَا
X
യാതൊന്നുകൊണ്ട്
لَمْ يُحَيِّكَ
X
നിന്നെ അഭിവാദ്യം ചെയ്തിട്ടില്ല
بِهِ
X
അതുകൊണ്ട്
اللَّهُ
X
അല്ലാഹു
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
فِي أَنفُسِهِمْ
X
അവരുടെ മനസുകളില്‍
لَوْلَا يُعَذِّبُنَا
X
നമ്മെ ശിക്ഷിക്കാത്തതെന്ത്?
اللَّهُ
X
അല്ലാഹു
بِمَا نَقُولُۚ
X
നാം പറയുന്നതിന്റെ പേരില്‍
حَسْبُهُمْ
X
അവര്‍ക്കു മതി
جَهَنَّمُ
X
നരകം
يَصْلَوْنَهَاۖ
X
അവരതില്‍ കിടന്നെരിയും
فَبِئْسَ
X
അപ്പോള്‍ എത്ര ചീത്ത
الْمَصِيرُ
X
മടക്ക സ്ഥലം
﴿58:8﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَنَاجَيْتُمْ
X
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുകയാണെങ്കില്‍
فَلَا تَتَنَاجَوْا
X
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തരുത്
بِالْإِثْمِ
X
പാപത്തെപ്പറ്റി
وَالْعُدْوَانِ
X
അതിക്രമത്തെയും
وَمَعْصِيَتِ
X
ധിക്കാരത്തെയും
الرَّسُولِ
X
ദൈവദൂതനോടുള്ള
وَتَنَاجَوْا
X
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുക
بِالْبِرِّ
X
നന്മയുടെ കാര്യത്തില്‍
وَالتَّقْوَىٰۖ
X
സൂക്ഷ്മതയുടെയും
وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
الَّذِي
X
യാതൊരു
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടും
﴿58:9﴾