Repeated Words in Quran

< >
Total Found : 44
الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
الْأَرْضَ
X
ഭൂമിയെ
فِرَاشًا
X
വിരിപ്പ്
وَالسَّمَاءَ
X
ആകാശത്തെ
بِنَاءً
X
കെട്ടിടം, മേലാപ്പ്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
مِنَ السَّمَاءِ
X
മാനത്ത്നിന്ന്
مَاءً
X
വെള്ളം
فَأَخْرَجَ
X
എന്നിട്ടവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
X
അതുവഴി
مِنَ الثَّمَرَاتِ
X
കായ്കനികളാല്‍
رِزْقًا لَّكُمْۖ
X
നിങ്ങള്‍ക്ക് ആഹാരം
فَلَا تَجْعَلُوا
X
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്മാരെ
وَأَنتُمْ
X
നിങ്ങള്‍ ആണെന്നിരിക്കെ
تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നു
﴿2:22﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّهُ يَقُولُ
X
നിശ്ചയം അവന്‍ പറയുന്നു
إِنَّهَا بَقَرَةٌ
X
നിശ്ചയം അത് ഒരു പശുവായിരിക്കണം
لَّا ذَلُولٌ
X
എളുപ്പം വഴങ്ങുന്നത് അല്ല
تُثِيرُ
X
ഉഴുതുന്ന
الْأَرْضَ
X
നിലം
وَلَا تَسْقِي
X
അത് നനക്കുകയുമില്ല
الْحَرْثَ
X
വിളയെ
مُسَلَّمَةٌ
X
കുറ്റമറ്റത്
لَّا شِيَةَ
X
ഒരു കലയുമില്ല
فِيهَاۚ
X
അതില്‍
قَالُوا
X
അവര്‍ പറഞ്ഞു
الْآنَ
X
ഇപ്പോള്‍
جِئْتَ بِالْحَقِّۚ
X
താങ്കള്‍ യാഥാര്‍ത്ഥ്യം കൊണ്ടുവന്നു
فَذَبَحُوهَا
X
അങ്ങനെ അവരതിനെ അറുത്തു
وَمَا كَادُوا
X
അവര്‍ ആകുമായിരുന്നില്ല
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿2:71﴾ إِنَّ
X
തീര്‍ച്ചയായും
فِي خَلْقِ
X
സൃഷ്ടിയില്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَاخْتِلَافِ
X
മാറി മാറി വരുന്നതിലും
اللَّيْلِ
X
രാവിന്റെയും
وَالنَّهَارِ
X
പകലിന്റെയും
وَالْفُلْكِ
X
കപ്പലിലും
الَّتِي تَجْرِي
X
സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِمَا يَنفَعُ
X
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
X
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
X
ആകാശത്ത് നിന്ന്
مِن مَّاءٍ
X
വെള്ളത്തെ
فَأَحْيَا
X
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
X
അത് കൊണ്ട്
الْأَرْضَ
X
ഭൂമിയെ
بَعْدَ
X
ശേഷം
مَوْتِهَا
X
അതിന്റെ മരണത്തിന്റെ
وَبَثَّ
X
അവന്‍ പരത്തി
فِيهَا
X
അതില്‍
مِن كُلِّ دَابَّةٍ
X
എല്ലാ ജീവികളേയും
وَتَصْرِيفِ
X
തിരിച്ചുവിടുന്നതിലും
الرِّيَاحِ
X
കാറ്റുകളെ
وَالسَّحَابِ
X
മേഘത്തിലും
الْمُسَخَّرِ
X
അധീനപ്പെടുത്തപ്പെട്ട
بَيْنَ
X
ഇടയില്‍
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
لَآيَاتٍ
X
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
X
ഒരു ജനതക്ക്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿2:164﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനൊഴികെ
الْحَيُّ
X
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
X
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
X
അവനെ ബാധിക്കുകയില്ല
سِنَةٌ
X
മയക്കം
وَلَا نَوْمٌۚ
X
ഉറക്കവുമില്ല
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
مَن
X
ആരുണ്ട്
ذَا الَّذِي يَشْفَعُ
X
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
X
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
X
അവന്റെ അനുമതി കൂടാതെ
يَعْلَمُ
X
അവനറിയും
مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
X
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
X
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
X
ഒന്നും തന്നെ
مِّنْ عِلْمِهِ
X
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
X
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
X
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
X
അവന്റെ അധികാരപീഠം
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَۖ
X
ഭൂമിയെയും
وَلَا يَئُودُهُ
X
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
X
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
X
അവന്‍
الْعَلِيُّ
X
ഉന്നതനാണ്
الْعَظِيمُ
X
മഹാനും
﴿2:255﴾ يَا قَوْمِ
X
എന്റെ ജനങ്ങളേ
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
الْأَرْضَ
X
ഭൂമിയില്‍
الْمُقَدَّسَةَ
X
പുണ്യമായ
الَّتِي كَتَبَ اللَّهُ
X
അല്ലാഹു വിധിച്ചിട്ടുള്ള
لَكُمْ
X
നിങ്ങള്‍ക്ക്
وَلَا تَرْتَدُّوا
X
നിങ്ങള്‍ തിരിച്ചുപോകരുത്
عَلَىٰ أَدْبَارِكُمْ
X
നിങ്ങളുടെ പിറകോട്ട്
فَتَنقَلِبُوا
X
എങ്കില്‍ നിങ്ങള്‍ ആയിത്തീരും
خَاسِرِينَ
X
നഷ്ടക്കാര്‍
﴿5:21﴾ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു (ഉണ്ടാക്കിയവനും)
الظُّلُمَاتِ
X
ഇരുട്ടുകള്‍
وَالنُّورَۖ
X
വെളിച്ചവും
ثُمَّ
X
എന്നിട്ടും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്
يَعْدِلُونَ
X
അവര്‍ തുല്യരെ കല്‍പിക്കുന്നു
﴿6:1﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
X
ദിവസം
يَقُولُ
X
അവന്‍ പറയും
كُن
X
നീ ഉണ്ടാവുക എന്ന്
فَيَكُونُۚ
X
അപ്പോള്‍ അതുണ്ടാവും
قَوْلُهُ
X
അവന്റെ വചനം
الْحَقُّۚ
X
സത്യമാകുന്നു
وَلَهُ
X
അവന്നാണ്
الْمُلْكُ
X
സര്‍വാധിപത്യം
يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടും
فِي الصُّورِۚ
X
കാഹളത്തില്‍
عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِۚ
X
തെളിഞ്ഞതും
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿6:73﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
وَجَّهْتُ
X
ഞാന്‍ തിരിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّذِي
X
ഒരുവനിലേക്ക്
فَطَرَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
حَنِيفًاۖ
X
നേര്‍വഴിയില്‍ അടിയുറച്ചവനായിക്കൊണ്ട്
وَمَا أَنَا
X
ഞാന്‍ അല്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ടവന്‍
﴿6:79﴾ إِنَّ رَبَّكُمُ
X
തീര്‍ച്ചയായും നിങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ ഉപവിഷ്ടനായി
عَلَى الْعَرْشِ
X
സിംഹാസനത്തില്‍
يُغْشِي
X
അവന്‍ പൊതിയുന്നു
اللَّيْلَ
X
രാവിനെ കൊണ്ട്
النَّهَارَ
X
പകലിനെ
يَطْلُبُهُ
X
അത് മറ്റേതിനെ തേടുന്നു
حَثِيثًا
X
ദ്രുത ഗതിയില്‍
وَالشَّمْسَ
X
സൂര്യനെയും
وَالْقَمَرَ
X
ചന്ദ്രനെയും
وَالنُّجُومَ
X
നക്ഷത്രങ്ങളെയും
مُسَخَّرَاتٍ
X
വിധേയമാക്കപ്പെട്ട നിലയില്‍
بِأَمْرِهِۗ
X
തന്റെ കല്‍പനക്ക്
أَلَا
X
അറിയുക
لَهُ
X
അവന്നാണ്
الْخَلْقُ
X
സൃഷ്ടി നടത്തല്‍
وَالْأَمْرُۗ
X
കല്‍പനയും
تَبَارَكَ اللَّهُ
X
അല്ലാഹു മഹത്വമുള്ളവനായിരിക്കുന്നു
رَبُّ
X
നാഥനായ
الْعَالَمِينَ
X
സര്‍വ ലോകങ്ങളുടെയും
﴿7:54﴾ أَوَلَمْ يَهْدِ
X
(അവരെ) നേര്‍വഴിക്കു നയിക്കുന്നില്ലേ
لِلَّذِينَ يَرِثُونَ
X
അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക്
الْأَرْضَ
X
ഭൂമിയുടെ
مِن بَعْدِ أَهْلِهَا
X
അതിന്റെ അവകാശികള്‍ക്കു ശേഷം
أَن لَّوْ نَشَاءُ
X
നാം ഇച്ഛിക്കുന്നുവെങ്കില്‍
أَصَبْنَاهُم
X
നാം അവരെ ശിക്ഷ ബാധിപ്പിക്കുന്നതാണ് (എന്ന ബോധം)
بِذُنُوبِهِمْۚ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَنَطْبَعُ
X
നാം മുദ്ര വെക്കുകയും ചെയ്യും
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകളില്‍
فَهُمْ
X
അതോടെ അവര്‍
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
﴿7:100﴾ قَالَ مُوسَىٰ
X
മൂസാ പറഞ്ഞു
لِقَوْمِهِ
X
തന്റെ ജനതയോട്
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِاللَّهِ
X
അല്ലാഹുവോട്
وَاصْبِرُواۖ
X
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക
إِنَّ الْأَرْضَ
X
തീര്‍ച്ചയായും ഭൂമി
لِلَّهِ
X
അല്ലാഹുവിന്റെതാണ്
يُورِثُهَا
X
അവന്‍ അതിന്റെ അവകാശിയാക്കും
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
وَالْعَاقِبَةُ
X
അന്തിമ വിജയം
لِلْمُتَّقِينَ
X
ഭക്തന്‍മാര്‍ക്കാണ്
﴿7:128﴾ إِنَّ عِدَّةَ الشُّهُورِ
X
നിശ്ചയമായും മാസങ്ങളുടെ എണ്ണം
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
اثْنَا عَشَرَ شَهْرًا
X
പന്ത്രണ്ട് മാസമാണ്
فِي كِتَابِ اللَّهِ
X
ദൈവികപ്രമാണമനുസരിച്ച്
يَوْمَ خَلَقَ
X
സൃഷ്ടിച്ച ദിവസം(തൊട്ട്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
مِنْهَا
X
അവയില്‍
أَرْبَعَةٌ
X
നാലെണ്ണം
حُرُمٌۚ
X
യുദ്ധം വിലക്കപ്പെട്ടവയാണ്
ذَٰلِكَ
X
അതാണ് (ഇതാണ്)
الدِّينُ
X
വ്യവസ്ഥ
الْقَيِّمُۚ
X
ശരിയായ
فَلَا تَظْلِمُوا
X
അതിനാല്‍ നിങ്ങള്‍ അതിക്രമം ചെയ്യാതിരിക്കുവിന്‍
فِيهِنَّ
X
അവയില്‍
أَنفُسَكُمْۚ
X
നിങ്ങളോടുതന്നെ
وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളോട്
كَافَّةً
X
ഒന്നായി
كَمَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ
كَافَّةًۚ
X
ഒന്നിച്ച്
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:36﴾ إِنَّ رَبَّكُمُ
X
നിശ്ചയം, നിങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ച
السَّمَاوَاتِ
X
ആകാശങ്ങള്‍
وَالْأَرْضَ
X
ഭൂമിയും
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
ثُمَّ
X
പിന്നീട്
اسْتَوَىٰ
X
അവന്‍ ഇരുന്നു
عَلَى الْعَرْشِۖ
X
സിംഹാസനത്തില്‍
يُدَبِّرُ
X
നിയന്ത്രിച്ചുകൊണ്ട്
الْأَمْرَۖ
X
കാര്യം, അധികാരം
مَا مِن شَفِيعٍ
X
ഒരു ശുപാര്‍ശകനുമില്ല
إِلَّا مِن بَعْدِ إِذْنِهِۚ
X
അവന്റെ അനുവാദത്തിനു ശേഷമല്ലാതെ
ذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبُّكُمْ
X
നിങ്ങളുടെ നാഥനായ
فَاعْبُدُوهُۚ
X
അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക
أَفَلَا تَذَكَّرُونَ
X
നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ
﴿10:3﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
وَكَانَ عَرْشُهُ
X
അവന്റെ സിംഹാസനമായിരുന്നു
عَلَى الْمَاءِ
X
ജലപ്പരപ്പില്‍
لِيَبْلُوَكُمْ
X
നിങ്ങളെ പരീക്ഷിക്കാന്‍വേണ്ടി
أَيُّكُمْ
X
നിങ്ങളിലാരെന്ന്
أَحْسَنُ عَمَلًاۗ
X
ഏറ്റവും നന്നായി കര്‍മം ചെയ്യുന്നവര്‍
وَلَئِن قُلْتَ
X
നീ പറഞ്ഞാല്‍
إِنَّكُم
X
നിശ്ചയം നിങ്ങള്‍
مَّبْعُوثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
مِن بَعْدِ الْمَوْتِ
X
മരണശേഷം
لَيَقُولَنَّ
X
തീര്‍ച്ചയായും പറയും
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
إِنْ هَٰذَا
X
തീര്‍ച്ചയായും ഇതല്ല
إِلَّا
X
അല്ലാതെ
سِحْرٌ
X
മാരണം
مُّبِينٌ
X
സ്പഷ്ടമായ
﴿11:7﴾ فَلَمَّا اسْتَيْأَسُوا
X
അവര്‍ നിരാശരായപ്പോള്‍
مِنْهُ
X
അവനെ സംബന്ധിച്ച്
خَلَصُوا
X
അവര്‍ തനിച്ച് മാറിനിന്നു
نَجِيًّاۖ
X
കൂടിയാലോചന നടത്തുന്നവരായി
قَالَ
X
പറഞ്ഞു
كَبِيرُهُمْ
X
അവരില്‍ മുതിര്‍ന്നവന്‍
أَلَمْ تَعْلَمُوا
X
നിങ്ങള്‍ക്കറിഞ്ഞുകൂടേ
أَنَّ أَبَاكُمْ
X
നിശ്ചയമായും നിങ്ങളുടെ പിതാവ്
قَدْ أَخَذَ
X
അദ്ദേഹം വാങ്ങിയിട്ടുണ്ട്
عَلَيْكُم
X
നിങ്ങളോട്
مَّوْثِقًا
X
ഉറപ്പ്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وَمِن قَبْلُ
X
മുമ്പ്
مَا فَرَّطتُمْ
X
നിങ്ങള്‍ വീഴ്ചവരുത്തിയതും
فِي يُوسُفَۖ
X
യൂസുഫിന്റെ കാര്യത്തില്‍
فَلَنْ أَبْرَحَ
X
അതിനാല്‍ ഞാന്‍ വിട്ടുപോവുകയില്ല
الْأَرْضَ
X
ഈ നാട്
حَتَّىٰ يَأْذَنَ
X
അനുവാദം തരുന്നതുവരെ
لِي
X
എനിക്ക്
أَبِي
X
എന്റെ പിതാവ്
أَوْ يَحْكُمَ
X
അല്ലെങ്കില്‍ വിധി തരുന്നതുവരെ
اللَّهُ
X
അല്ലാഹു
لِيۖ
X
എനിക്ക്
وَهُوَ
X
അവന്‍
خَيْرُ
X
ഉത്തമനാകുന്നു
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿12:80﴾ وَهُوَ
X
അവനാണ്
الَّذِي مَدَّ
X
വിശാലമാക്കിയത്
الْأَرْضَ
X
ഭൂമിയെ
وَجَعَلَ
X
ഉണ്ടാക്കിയതും
فِيهَا
X
അതില്‍
رَوَاسِيَ
X
പര്‍വ്വതങ്ങളും
وَأَنْهَارًاۖ
X
നദികളും
وَمِن كُلِّ
X
എല്ലാറ്റില്‍ നിന്നും
الثَّمَرَاتِ
X
പഴങ്ങളിലെ
جَعَلَ
X
അവന്‍ ഉണ്ടാക്കി
فِيهَا
X
അതിലെ (പഴങ്ങളിലെ)
زَوْجَيْنِ
X
ഇണകളെ
اثْنَيْنِۖ
X
ഈരണ്ട്
يُغْشِي
X
അവന്‍ മൂടുന്നു
اللَّيْلَ
X
രാവ്(കൊണ്ട്)
النَّهَارَۚ
X
പകലിനെ
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
അതിലുണ്ട്
لَآيَاتٍ
X
അടയാളങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَتَفَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿13:3﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّا
X
തീര്‍ച്ചയായും നാം
نَأْتِي
X
നാം വരുന്നു
الْأَرْضَ
X
ഭൂമിയില്‍
نَنقُصُهَا
X
നാം അതിനെ (ഭൂമിയെ) ചുരുക്കിക്കൊണ്ട്
مِنْ أَطْرَافِهَاۚ
X
അതിന്റെ ഭാഗങ്ങളില്‍ നിന്ന്
وَاللَّهُ
X
അല്ലാഹു
يَحْكُمُ
X
അവന്‍ വിധിക്കുന്നു
لَا مُعَقِّبَ
X
മാറ്റിമറിക്കുന്നവനില്ല
لِحُكْمِهِۚ
X
അവന്റെ വിധി
وَهُوَ
X
അവന്‍
سَرِيعُ الْحِسَابِ
X
വേഗത്തില്‍ കണക്കുനോക്കുന്നവനാണ്
﴿13:41﴾ وَلَنُسْكِنَنَّكُمُ
X
നാം നിങ്ങളെ താമസിപ്പിക്കുക തന്നെ ചെയ്യും
الْأَرْضَ
X
ഈ നാട്ടില്‍
مِن بَعْدِهِمْۚ
X
അവര്‍ക്കുശേഷം
ذَٰلِكَ
X
അത്
لِمَنْ خَافَ
X
ഭയപ്പെടുന്നവന്നാണ്
مَقَامِي
X
എന്റെ സ്ഥാനത്തെ
وَخَافَ
X
അവന്‍ പേടിക്കുകയും ചെയ്തു
وَعِيدِ
X
എന്റെ താക്കീതിനെ
﴿14:14﴾ أَلَمْ تَرَ
X
നീ കാണുന്നില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
കൃത്യതയോടെ
إِن يَشَأْ
X
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ പോക്കിക്കളയും
وَيَأْتِ
X
അവന്‍ കൊണ്ട് വരികയും ചെയ്യും
بِخَلْقٍ
X
ഒരു സൃഷ്ടിയെ
جَدِيدٍ
X
പുതിയ
﴿14:19﴾ اللَّهُ
X
അല്ലാഹു
الَّذِي
X
യാതൊരുവന്‍
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَأَنزَلَ
X
അവന്‍ ഇറക്കി (വര്‍ഷിപ്പിച്ചു)
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം (മഴ)
فَأَخْرَجَ
X
അങ്ങനെ അവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
X
അതുവഴി
مِنَ الثَّمَرَاتِ
X
ഫലങ്ങള്‍
رِزْقًا
X
ആഹാരമായി
لَّكُمْۖ
X
നിങ്ങള്‍ക്കുവേണ്ടി
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തിത്തരികയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
الْفُلْكَ
X
കപ്പലുകള്‍
لِتَجْرِيَ
X
സഞ്ചരിക്കാന്‍
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِۖ
X
അവന്റെ നിശ്ചയപ്രകാരം
وَسَخَّرَ
X
അവന്‍ വിധേയമാക്കിത്തരികയും ചെയ്തു
لَكُمُ
X
നിങ്ങള്‍ക്ക്
الْأَنْهَارَ
X
നദികള്‍
﴿14:32﴾ وَالْأَرْضَ
X
ഭൂമിയെ
مَدَدْنَاهَا
X
നാം അതിനെ വിശാലമാക്കി
وَأَلْقَيْنَا
X
നാം സ്ഥാപിക്കുകയും ചെയ്തു
فِيهَا
X
അതില്‍
رَوَاسِيَ
X
മലകളെ
وَأَنبَتْنَا
X
നാം മുളപ്പിക്കുകയും ചെയ്തു
فِيهَا
X
അതില്‍
مِن كُلِّ شَيْءٍ
X
എല്ലാ വസ്തുക്കളില്‍നിന്നും
مَّوْزُونٍ
X
കൃത്യമായ അളവോടെ
﴿15:19﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّۗ
X
യാഥാര്‍ഥ്യമായിട്ടല്ലാതെ
وَإِنَّ السَّاعَةَ
X
തീര്‍ച്ചയായും അന്ത്യസമയം
لَآتِيَةٌۖ
X
തീര്‍ച്ചയായും വന്നെത്തും
فَاصْفَحِ
X
അതിനാല്‍ നീ വിട്ടുവീഴ്ചചെയ്യുക
الصَّفْحَ الْجَمِيلَ
X
ഭംഗിയായ വിട്ടുവീഴ്ച
﴿15:85﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
യാഥാര്‍ഥ്യബോധത്തോടെ
تَعَالَىٰ
X
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്ക്ചേര്‍ക്കുന്നതില്‍ നിന്ന്
﴿16:3﴾ أَفَأَمِنَ
X
നിര്‍ഭയമായിരിക്കുകയാണോ
الَّذِينَ مَكَرُوا
X
തന്ത്രം പ്രയോഗിച്ചവര്‍
السَّيِّئَاتِ
X
ദുഷിച്ച
أَن يَخْسِفَ
X
ആഴ്ത്തുന്നതിനെക്കുറിച്ച്
اللَّهُ
X
അല്ലാഹു
بِهِمُ
X
അവരെ
الْأَرْضَ
X
ഭൂമിയില്‍
أَوْ
X
അല്ലെങ്കില്‍
يَأْتِيَهُمُ
X
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
الْعَذَابُ
X
ശിക്ഷ
مِنْ حَيْثُ
X
വിധത്തിലൂടെ, ഭാഗത്തുകൂടെ
لَا يَشْعُرُونَ
X
അവരറിയാത്ത
﴿16:45﴾ وَاللَّهُ أَنزَلَ
X
അല്ലാഹു ഇറക്കി
مِنَ السَّمَاءِ
X
ആകാശത്ത് നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ടവന്‍ ജീവത്താക്കി
بِهِ
X
അത് മുഖേന
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
إِنَّ فِي ذَٰلِكَ
X
നിശ്ചയമായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّقَوْمٍ
X
ജനത്തിന്
يَسْمَعُونَ
X
കേള്‍ക്കുന്ന
﴿16:65﴾ وَلَا تَمْشِ
X
നീ നടക്കുകയും ചെയ്യരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مَرَحًاۖ
X
അഹങ്കരിച്ചുകൊണ്ട്
إِنَّكَ
X
തീര്‍ച്ചയായും നീ
لَن تَخْرِقَ
X
നീ പിളര്‍ക്കുകയില്ലതന്നെ
الْأَرْضَ
X
ഭൂമിയെ
وَلَن تَبْلُغَ
X
നീ ഒരിക്കലും എത്തുകയുമില്ല
الْجِبَالَ
X
പര്‍വതങ്ങളോളം
طُولًا
X
നീളത്താല്‍
﴿17:37﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
الَّذِي خَلَقَ
X
സൃഷ്ടിച്ച
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
قَادِرٌ
X
കഴിവുള്ളവനാണ്
عَلَىٰ أَن يَخْلُقَ
X
സൃഷ്ടിക്കാന്‍
مِثْلَهُمْ
X
ഇവരെപ്പോലെ (വീണ്ടും)
وَجَعَلَ
X
അവന്‍ നിശ്ചയിച്ചു
لَهُمْ
X
അവര്‍ക്ക്
أَجَلًا
X
ഒരവധി
لَّا رَيْبَ
X
ഒരു സംശയവുമില്ല
فِيهِ
X
അതില്‍
فَأَبَى
X
എന്നാല്‍ വിസമ്മതിച്ചു
الظَّالِمُونَ
X
അക്രമികള്‍
إِلَّا كُفُورًا
X
കടുത്ത നിഷേധമല്ലാതെ
﴿17:99﴾ وَقُلْنَا
X
നാം പറഞ്ഞു
مِن بَعْدِهِ
X
അതിന് ശേഷം
لِبَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളോട്
اسْكُنُوا
X
നിങ്ങള്‍ താമസിക്കൂ
الْأَرْضَ
X
ഈ നാട്ടില്‍
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
وَعْدُ الْآخِرَةِ
X
പരലോകത്തിന്റെ വാഗ്ദത്ത സമയം
جِئْنَا بِكُمْ
X
നിങ്ങളെ നാം കൊണ്ടുവരും
لَفِيفًا
X
കൂട്ടമായി
﴿17:104﴾ وَيَوْمَ
X
ദിവസം (ഓര്‍ക്കുക)
نُسَيِّرُ
X
നാം ചലിപ്പിക്കുന്ന
الْجِبَالَ
X
പര്‍വതങ്ങളെ
وَتَرَى
X
നീ കാണുകയും ചെയ്യുന്ന
الْأَرْضَ
X
ഭൂമിയെ
بَارِزَةً
X
തെളിഞ്ഞ് നിരപ്പായതായിട്ട്
وَحَشَرْنَاهُمْ
X
നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യുന്ന
فَلَمْ نُغَادِرْ
X
അപ്പോള്‍ നാം വിട്ടു കളയാതിരിക്കുകയും
مِنْهُمْ
X
അവരില്‍നിന്ന്
أَحَدًا
X
ഒരാളെയും
﴿18:47﴾ إِنَّا
X
നിശ്ചയമായും നാം
نَحْنُ
X
നാം തന്നെ
نَرِثُ
X
അനന്തരമെടുക്കും
الْأَرْضَ
X
ഭൂമിയെ
وَمَنْ عَلَيْهَا
X
അതിന്ന് മുകളിലുള്ളവരെയും
وَإِلَيْنَا
X
നമ്മിലേക്കാകുന്നു
يُرْجَعُونَ
X
അവര്‍ മടക്കപ്പെടുക
﴿19:40﴾ تَنزِيلًا
X
അവതീര്‍ണമായതാകുന്നു(ഇത്)
مِّمَّنْ خَلَقَ
X
സൃഷ്ടിച്ചവനില്‍ നിന്ന്
الْأَرْضَ
X
ഭൂമിയെയും
وَالسَّمَاوَاتِ
X
ആകാശങ്ങളെയും
الْعُلَى
X
അത്യുന്നതമായ
﴿20:4﴾ الَّذِي جَعَلَ
X
ആക്കിത്തന്നവന്‍
لَكُمُ
X
നിങ്ങള്‍ക്കായി
الْأَرْضَ
X
ഭൂമിയെ
مَهْدًا
X
ഒരു തൊട്ടില്‍
وَسَلَكَ
X
ഒരുക്കിത്തരികയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്കായി
فِيهَا
X
അതില്‍
سُبُلًا
X
വഴികള്‍
وَأَنزَلَ
X
അവന്‍ ഇറക്കിത്തരികയും ചെയ്തു
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَأَخْرَجْنَا
X
എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു
بِهِ
X
അത് മുഖേന
أَزْوَاجًا
X
ഇണകളെ
مِّن نَّبَاتٍ
X
സസ്യങ്ങളിലെ
شَتَّىٰ
X
വിവിധങ്ങളായ
﴿20:53﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയേയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയേയും
لَاعِبِينَ
X
വിനോദിക്കുന്നവരായി
﴿21:16﴾ أَوَلَمْ يَرَ
X
കണ്ടില്ലേ
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
أَنَّ السَّمَاوَاتِ
X
നിശ്ചയമായും ആകാശങ്ങള്‍
وَالْأَرْضَ
X
ഭൂമിയും
كَانَتَا
X
അവ ആയിരുന്നു
رَتْقًا
X
ഒട്ടിച്ചേര്‍ന്നത്
فَفَتَقْنَاهُمَاۖ
X
പിന്നെ നാം അവയെ പിളര്‍ത്തി
وَجَعَلْنَا
X
നാം ഉണ്ടാക്കി
مِنَ الْمَاءِ
X
ജലത്തില്‍ നിന്ന്
كُلَّ شَيْءٍ
X
എല്ലാ വസ്തുവിനേയും
حَيٍّۖ
X
ജീവനുള്ള
أَفَلَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ലേ
﴿21:30﴾ بَلْ
X
എന്നാല്‍
مَتَّعْنَا
X
നാം വിഭവം നല്‍കി
هَٰؤُلَاءِ
X
ഇക്കൂട്ടര്‍ക്ക്
وَآبَاءَهُمْ
X
ഇവരുടെ പിതാക്കള്‍ക്കും
حَتَّىٰ طَالَ
X
നീണ്ടുപോകും വരെ
عَلَيْهِمُ
X
അവരുടെമേല്‍
الْعُمُرُۗ
X
പ്രായം, കാലം
أَفَلَا يَرَوْنَ
X
അവര്‍ കാണുന്നില്ലേ
أَنَّا
X
തീര്‍ച്ചയായും നാം
نَأْتِي
X
നാം കൊണ്ടുവരും
الْأَرْضَ
X
ഭൂമിയെ
نَنقُصُهَا
X
നാം അതിനെ ചുരുക്കിക്കൊണ്ട്
مِنْ أَطْرَافِهَاۚ
X
അതിന്റെ അറ്റങ്ങളില്‍ നിന്ന്
أَفَهُمُ
X
എന്നിട്ടും അവരോ
الْغَالِبُونَ
X
വിജയിക്കുന്നവര്‍
﴿21:44﴾ وَلَقَدْ كَتَبْنَا
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തിയിട്ടുണ്ട്
فِي الزَّبُورِ
X
സബൂറില്‍
مِن بَعْدِ
X
ശേഷം
الذِّكْرِ
X
ഉല്‍ബോധനത്തിന്റെ
أَنَّ
X
തീര്‍ച്ചയായും
الْأَرْضَ
X
ഭൂമി
يَرِثُهَا
X
അതിനെ അനന്തരമെടുക്കും
عِبَادِيَ
X
എന്റെ ദാസന്മാര്‍
الصَّالِحُونَ
X
സച്ചരിതരായ
﴿21:105﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّنَ الْبَعْثِ
X
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
X
തീര്‍ച്ചയായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِنْ عَلَقَةٍ
X
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن مُّضْغَةٍ
X
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
X
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
X
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
X
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
X
നിങ്ങള്‍ക്ക്
وَنُقِرُّ
X
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّى
X
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
X
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
X
ശിശുവായി
ثُمَّ
X
പിന്നെ
لِتَبْلُغُوا
X
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
X
നിങ്ങളുടെ യൗവനം
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
X
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
X
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
X
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
X
അറിവിന് ശേഷം
شَيْئًاۚ
X
ഒന്നും തന്നെ
وَتَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
هَامِدَةً
X
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
X
നാം ഇറക്കിയാല്‍
عَلَيْهَا
X
അതിന്മേല്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് തുടിക്കുന്നു
وَرَبَتْ
X
വികസിക്കുന്നു
وَأَنبَتَتْ
X
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
X
എല്ലാതരം
بَهِيجٍ
X
കൗതുകമുണര്‍ത്തുന്ന
﴿22:5﴾ الَّذِي خَلَقَ
X
സൃഷ്ടിച്ചവനായ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
فِي سِتَّةِ أَيَّامٍ
X
ആറുനാളുകളിലായി
ثُمَّ
X
പിന്നെ
اسْتَوَىٰ
X
ഉപവിഷ്ടനായി
عَلَى الْعَرْشِۚ
X
സിംഹാസനത്തില്‍
الرَّحْمَٰنُ
X
പരമകാരുണികനാണവന്‍
فَاسْأَلْ
X
ചോദിക്കുക
بِهِ
X
അവനെപ്പറ്റി
خَبِيرًا
X
സൂക്ഷ്മജ്ഞാനമുള്ളവനോട്
﴿25:59﴾ أَمَّنْ خَلَقَ
X
അഥവാ സൃഷ്ടിച്ചവനോ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَأَنزَلَ
X
അവന്‍ ഇറക്കിത്തരികയും ചെയ്തു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَأَنبَتْنَا
X
നാം മുളപ്പിച്ചുണ്ടാക്കി
بِهِ
X
അത് കൊണ്ട്
حَدَائِقَ
X
തോട്ടങ്ങള്‍
ذَاتَ بَهْجَةٍ
X
കൗതുകമുള്ള
مَّا كَانَ لَكُمْ
X
നിങ്ങള്‍ക്ക് സാധ്യമല്ലല്ലോ
أَن تُنبِتُوا
X
നിങ്ങള്‍ മുളപ്പിക്കാന്‍
شَجَرَهَاۗ
X
അതിലെ മരങ്ങള്‍
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിനോടൊപ്പം
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
قَوْمٌ
X
ഒരു ജനത തന്നെ
يَعْدِلُونَ
X
വഴിതെറ്റിപ്പോയ
﴿27:60﴾ أَمَّن جَعَلَ
X
അഥവാ ആക്കിയവനോ
الْأَرْضَ
X
ഭൂമിയെ
قَرَارًا
X
പാര്‍ക്കാന്‍ പറ്റിയത്
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
خِلَالَهَا
X
അതിന്റെ ഇടയില്‍
أَنْهَارًا
X
നദികളെ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
لَهَا
X
അതിന് (ഭൂമിക്ക്)
رَوَاسِيَ
X
നങ്കൂരങ്ങള്‍ (മലകള്‍)
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَ
X
ഇടയില്‍
الْبَحْرَيْنِ
X
രണ്ട് ജലാശയങ്ങള്‍ക്ക്
حَاجِزًاۗ
X
മറ
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അറിവില്ലാത്തവരാണ്
﴿27:61﴾ فَخَسَفْنَا
X
അങ്ങനെ നാം ആഴ്ത്തി
بِهِ
X
അവനെ
وَبِدَارِهِ
X
അവന്റെ ഭവനത്തെയും
الْأَرْضَ
X
ഭൂമിയില്‍
فَمَا كَانَ
X
അപ്പോള്‍ ഉണ്ടായില്ല
لَهُ
X
അവന്
مِن فِئَةٍ
X
ഒരു കക്ഷിയും
يَنصُرُونَهُ
X
അവനെ സഹായിക്കുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
وَمَا كَانَ
X
അവനായതുമില്ല
مِنَ الْمُنتَصِرِينَ
X
സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തില്‍
﴿28:81﴾ فَكُلًّا
X
അങ്ങനെ അവരെയെല്ലാം
أَخَذْنَا
X
നാം പിടികൂടി
بِذَنبِهِۖ
X
അവരുടെ പാപങ്ങളുടെ പേരില്‍
فَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَرْسَلْنَا
X
നാം അയച്ചു
عَلَيْهِ
X
അവന്റെ(രുടെ) മേല്‍
حَاصِبًا
X
ചരല്‍കാറ്റ്
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَخَذَتْهُ
X
അവനെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
خَسَفْنَا بِهِ
X
അവനെ നാം ആഴ്ത്തി
الْأَرْضَ
X
ഭൂമിയില്‍
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ أَغْرَقْنَاۚ
X
നാം മുക്കിനശിപ്പിച്ചവരും
وَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരെ അക്രമിക്കുക
وَلَٰكِن
X
പക്ഷേ
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
തങ്ങളോടു തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿29:40﴾ خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۚ
X
യാഥാര്‍ഥ്യത്തോടെ
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَآيَةً
X
ഒരു ദൃഷ്ടാന്തം
لِّلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿29:44﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചത്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَسَخَّرَ
X
അധീനപ്പെടുത്തി
الشَّمْسَ
X
സൂര്യനെ
وَالْقَمَرَ
X
ചന്ദ്രനെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۖ
X
അല്ലാഹുവാണെന്ന്
فَأَنَّىٰ
X
എന്നിട്ട് എങ്ങനെയാണ്
يُؤْفَكُونَ
X
അവര്‍ വഴിതെറ്റിക്കപ്പെടുന്നത്
﴿29:61﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّن نَّزَّلَ
X
ആരാണ് ഇറക്കിയത്
مِنَ السَّمَاءِ
X
മാനത്തു നിന്ന്
مَاءً
X
വെള്ളം
فَأَحْيَا
X
എന്നിട്ട് ജീവസ്സുറ്റതാക്കിയതും
بِهِ
X
അതുമൂലം
الْأَرْضَ
X
ഭൂമിയെ
مِن بَعْدِ مَوْتِهَا
X
അതിന്റെ നിര്‍ജീവതക്കു ശേഷം
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹുവാണെന്ന്
قُلِ
X
നീ പറയുക
الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِۚ
X
അല്ലാഹുവിന്നാണ്
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿29:63﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ أَوَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അങ്ങനെ അവര്‍ നോക്കുകയും (ചെയ്യുന്നില്ലേ)
كَيْفَ كَانَ
X
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്കു മുമ്പുള്ളവരുടെ
كَانُوا
X
അവരായിരുന്നു
أَشَدَّ
X
കൂടുതല്‍ ശക്തര്‍
مِنْهُمْ
X
ഇവരെക്കാള്‍
قُوَّةً
X
ശക്തിയാല്‍
وَأَثَارُوا
X
അവര്‍ കിളച്ചു(ഉഴുതു)മറിച്ചിരുന്നു
الْأَرْضَ
X
ഭൂമി
وَعَمَرُوهَا
X
അവരതിനെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു
أَكْثَرَ مِمَّا عَمَرُوهَا
X
ഇവരതിനെ വാസയോഗ്യമാക്കിയതിനേക്കാള്‍
وَجَاءَتْهُمْ
X
അവരുടെ അടുത്തു ചെന്നു
رُسُلُهُم
X
അവര്‍ക്കുള്ള ദൂതന്‍മാര്‍
بِالْبَيِّنَاتِۖ
X
വ്യക്തമായ തെളിവുകളുമായി
فَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരോട് അക്രമം കാണിക്കുന്നവന്‍
وَلَٰكِن
X
മറിച്ച്
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോടു തന്നെ
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿30:9﴾ يُخْرِجُ
X
അവന്‍ പുറത്തെടുക്കുന്നു
الْحَيَّ
X
ജീവനുള്ളതിനെ
مِنَ الْمَيِّتِ
X
ജീവനില്ലാത്തതില്‍നിന്ന്
وَيُخْرِجُ
X
അവന്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു
الْمَيِّتَ
X
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
X
ജീവനുള്ളതില്‍നിന്ന്
وَيُحْيِي
X
അവന്‍ ജീവനുള്ളതാക്കുന്നു
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ മൃതാവസ്ഥക്കു ശേഷം
وَكَذَٰلِكَ
X
അവ്വിധം
تُخْرَجُونَ
X
നിങ്ങള്‍ പുറത്തു കൊണ്ടുവരപ്പെടും
﴿30:19﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്
يُرِيكُمُ
X
അവന്‍ നിങ്ങള്‍ക്കു കാണിച്ചു തരുന്നത്
الْبَرْقَ
X
മിന്നല്‍പിണര്‍
خَوْفًا
X
പേടിയുണര്‍ത്തുന്ന
وَطَمَعًا
X
ആശയുണ്ടാക്കുന്നതും
وَيُنَزِّلُ
X
ഇറക്കിത്തരുന്നതും
مِنَ السَّمَاءِ
X
മാനത്തുനിന്ന്
مَاءً
X
വെള്ളം
فَيُحْيِي
X
അങ്ങനെ ജീവിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം
إِنَّ فِي ذَٰلِكَ
X
നിശ്ചയം ഇതിലെല്ലാമുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَعْقِلُونَ
X
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നു
﴿30:24﴾ فَانظُرْ
X
അപ്പോള്‍ നോക്കൂ
إِلَىٰ آثَارِ
X
അടയാളങ്ങളിലേക്ക്
رَحْمَتِ
X
അനുഗ്രഹത്തിന്റെ
اللَّهِ
X
അല്ലാഹുവിന്റെ
كَيْفَ
X
എങ്ങനെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ മൃതാവസ്ഥക്കു ശേഷം
إِنَّ ذَٰلِكَ
X
നിശ്ചയം അത് ചെയ്യുന്നവന്‍
لَمُحْيِي
X
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۖ
X
മരിച്ചവരെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿30:50﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ اللَّهُ
X
അല്ലാഹു
الَّذِي
X
യാതൊരുവനാണ്
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
فِي سِتَّةِ أَيَّامٍ
X
ആറു ദിവസങ്ങളില്‍
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ അസ്ഥനായി, ഉപവിഷ്ടനായി
عَلَى الْعَرْشِۖ
X
സിംഹാസനത്തില്‍
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِهِ
X
അവനു പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകന്‍
وَلَا شَفِيعٍۚ
X
ഒരു ശുപാര്‍ശകനുമില്ല
أَفَلَا تَتَذَكَّرُونَ
X
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ
﴿32:4﴾ أَفَلَمْ يَرَوْا
X
അവര്‍ നോക്കിക്കണ്ടിട്ടില്ലേ
إِلَىٰ مَا بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നിലുള്ളത്
وَمَا خَلْفَهُم
X
അവരുടെ പിന്നിലുള്ളതും
مِّنَ السَّمَاءِ
X
ആകാശം
وَالْأَرْضِۚ
X
ഭൂമിയും
إِن نَّشَأْ
X
നാം ഇഛിക്കുകയാണെങ്കില്‍
نَخْسِفْ
X
നാം ആഴ്ത്തിക്കളയും
بِهِمُ
X
അവരെ
الْأَرْضَ
X
ഭൂമിയില്‍
أَوْ نُسْقِطْ
X
അല്ലെങ്കില്‍ വീഴ്ത്തും
عَلَيْهِمْ
X
അവര്‍ക്കുമേല്‍
كِسَفًا
X
ഖണ്ഡങ്ങള്‍
مِّنَ السَّمَاءِۚ
X
ആകാശത്തിന്റെ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّكُلِّ عَبْدٍ
X
എല്ലാദാസന്‍മാര്‍ക്കും
مُّنِيبٍ
X
പശ്ചാത്തപിച്ചു മടങ്ങുന്ന
وَاللَّهُ
X
അല്ലാഹുവാണ്
الَّذِي أَرْسَلَ
X
അയച്ചുകൊണ്ടിരിക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അത് ഇളക്കിവിടുന്നു
سَحَابًا
X
മേഘത്തെ
فَسُقْنَاهُ
X
പിന്നെ നാമതിനെ നയിക്കുന്നു
إِلَىٰ بَلَدٍ
X
ഒരു നാട്ടിലേക്ക്
مَّيِّتٍ
X
മൃതമായ
فَأَحْيَيْنَا
X
അങ്ങനെ നാം ജീവനുള്ളതാക്കുന്നു
بِهِ
X
അതുവഴി
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَاۚ
X
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
كَذَٰلِكَ
X
അപ്രകാരം തന്നെയാണ്
النُّشُورُ
X
ഉയിര്‍ത്തെഴുന്നേല്‍പും
﴿35:9﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُمْسِكُ
X
പിടിച്ചുനിര്‍ത്തുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
أَن تَزُولَاۚ
X
നീങ്ങിപ്പോകാതെ
وَلَئِن زَالَتَا
X
അഥവാ, അവ നീങ്ങിപ്പോവുകയാണെങ്കില്‍
إِنْ أَمْسَكَهُمَا
X
അതിനെ പിടിച്ചുനിര്‍ത്തുകയില്ല
مِنْ أَحَدٍ
X
ആരും
مِّن بَعْدِهِۚ
X
അവനെക്കൂടാതെ
إِنَّهُ كَانَ
X
തീര്‍ച്ചയായും അവനായിരിക്കുന്നു
حَلِيمًا
X
സഹനശീലന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവനും
﴿35:41﴾ أَوَلَيْسَ
X
അല്ലയോ
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയേയും
بِقَادِرٍ
X
കഴിവുള്ളവന്‍
عَلَىٰ أَن يَخْلُقَ
X
സൃഷ്ടിക്കാന്‍
مِثْلَهُمۚ
X
അവരെപോലുള്ളവരെ
بَلَىٰ
X
അങ്ങനെയല്ല
وَهُوَ
X
അവന്‍
الْخَلَّاقُ
X
സര്‍വവും സൃഷ്ടിക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿36:81﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
بَاطِلًاۚ
X
മിഥ്യയായി
ذَٰلِكَ
X
അത്
ظَنُّ
X
ഊഹമാണ്
الَّذِينَ كَفَرُواۚ
X
സത്യനിഷേധം കൈകൊണ്ടവരുടെ
فَوَيْلٌ
X
അതിനാല്‍ മഹാ നാശം
لِّلَّذِينَ كَفَرُوا
X
സത്യനിഷേധം കൈകൊണ്ടവര്‍ക്ക്
مِنَ النَّارِ
X
നരക ശിക്ഷയാല്‍
﴿38:27﴾ خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ത്ഥ്യത്തോടെ
يُكَوِّرُ
X
അവന്‍ ചുറ്റിപ്പൊതിയുന്നു
اللَّيْلَ
X
രാവിനെ
عَلَى النَّهَارِ
X
പകലിന്‍മേല്‍
وَيُكَوِّرُ
X
അവന്‍ ചുറ്റിപ്പൊതിയുകയും ചെയ്യുന്നു
النَّهَارَ
X
പകലിനെ
عَلَى اللَّيْلِۖ
X
രാവിന്‍മേല്‍
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു
الشَّمْسَ
X
സൂര്യനെ
وَالْقَمَرَۖ
X
ചന്ദ്രനെയും
كُلٌّ
X
അവയെല്ലാം
يَجْرِي
X
സഞ്ചരിക്കുന്നു
لِأَجَلٍ
X
ഒരവധിവരെ
مُّسَمًّىۗ
X
നിശ്ചിതമായ
أَلَا
X
അറിയുക
هُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الْغَفَّارُ
X
ഏറെ പൊറുക്കുന്നവനും
﴿39:5﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ وَقَالُوا
X
അവര്‍ പറയും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
الَّذِي صَدَقَنَا
X
ഞങ്ങള്‍ക്കു സാക്ഷാല്‍ക്കരിച്ചു തന്ന
وَعْدَهُ
X
തന്റെ വാഗ്ദാനം
وَأَوْرَثَنَا
X
അവന്‍ ഞങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്തു
الْأَرْضَ
X
ഭൂമിയെ
نَتَبَوَّأُ
X
നാം താമസിക്കുന്നു
مِنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
حَيْثُ نَشَاءُۖ
X
നാം ഉദ്ദേശിക്കുന്നിടത്ത്
فَنِعْمَ
X
അതിനാല്‍ എത്ര വിശിഷ്ടം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
കര്‍മം ചെയ്തവര്‍ക്കുള്ള
﴿39:74﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്കുവേണ്ടി
الْأَرْضَ
X
ഭൂമിയെ
قَرَارًا
X
വാസസ്ഥലം
وَالسَّمَاءَ
X
ആകാശത്തെ
بِنَاءً
X
മേല്‍പ്പുരയും
وَصَوَّرَكُمْ
X
അവന്‍ നിങ്ങളെ രൂപപ്പെടുത്തി
فَأَحْسَنَ
X
അവന്‍ ഭംഗിയാക്കുകയും ചെയ്തു
صُوَرَكُمْ
X
നിങ്ങളുടെ രൂപങ്ങളെ
وَرَزَقَكُم
X
അവന്‍ നിങ്ങള്‍ക്ക് അന്നം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِۚ
X
വിശിഷ്ട വസ്തുക്കളില്‍ നിന്ന്
ذَٰلِكُمُ
X
അവനാകുന്നു
اللَّهُ
X
അല്ലാഹു
رَبُّكُمْۖ
X
നിങ്ങളുടെ നാഥനായ
فَتَبَارَكَ
X
അപ്പോള്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു
اللَّهُ
X
അല്ലാഹു
رَبُّ
X
സര്‍വലോക നാഥനായ
الْعَالَمِينَ
X
അവനാകുന്നു
﴿40:64﴾ قُلْ
X
നീ പറയുക
أَئِنَّكُمْ لَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുക തന്നെയാണോ
بِالَّذِي خَلَقَ
X
സൃഷ്ടിച്ചവനെ
الْأَرْضَ
X
ഭൂമിയെ
فِي يَوْمَيْنِ
X
രണ്ടു നാളുകളിലായി
وَتَجْعَلُونَ
X
നിങ്ങള്‍ സങ്കല്‍പിക്കുകയുമാണോ
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
ذَٰلِكَ
X
അവനാണ്
رَبُّ الْعَالَمِينَ
X
സര്‍വലോകസംരക്ഷകന്‍
﴿41:9﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
أَنَّكَ
X
തീര്‍ച്ചയായും നീ
تَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
خَاشِعَةً
X
വരണ്ടതായി
فَإِذَا أَنزَلْنَا
X
പിന്നെ നാം ഇറക്കിയാല്‍
عَلَيْهَا
X
അതില്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് ചലനം (തുടി)കൊള്ളുന്നു
وَرَبَتْۚ
X
അത് വളരുകയും ചെയ്യുന്നു
إِنَّ الَّذِي أَحْيَاهَا
X
തീര്‍ച്ചയായും അതിനു ജീവന്‍ നല്‍കിയവന്‍
لَمُحْيِي
X
ജീവിപ്പിക്കുന്നവന്‍ തന്നെയാണ്
الْمَوْتَىٰۚ
X
മരിച്ചവരെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿41:39﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ خَلَقَ
X
സൃഷ്ടിച്ചതാരെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
ഉറപ്പായും അവര്‍ പറയും
خَلَقَهُنَّ
X
അവയെ സൃഷ്ടിച്ചിരിക്കുന്നു
الْعَزِيزُ
X
അജയ്യനായിട്ടുള്ളവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿43:9﴾ الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
الْأَرْضَ
X
ഭൂമിയെ
مَهْدًا
X
ഒരു തൊട്ടില്‍
وَجَعَلَ
X
അവന്‍ ഒരുക്കിത്തരികയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്ക്
فِيهَا
X
അതില്‍
سُبُلًا
X
പാതകള്‍
لَّعَلَّكُمْ تَهْتَدُونَ
X
നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്തുന്നതിനുവേണ്ടി
﴿43:10﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചതല്ല
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
لَاعِبِينَ
X
കളിയായിക്കൊണ്ട്
﴿44:38﴾ وَاخْتِلَافِ اللَّيْلِ وَالنَّهَارِ
X
രാപകലുകള്‍ മാറിമാറി വരുന്നതിലുമുണ്ട്
وَمَا أَنزَلَ
X
ഇറക്കിത്തരുന്നതിലും
اللَّهُ
X
അല്ലാഹു
مِنَ السَّمَاءِ
X
മാനത്തുനിന്ന്
مِن رِّزْقٍ
X
ജീവിതവിഭവം
فَأَحْيَا بِهِ
X
അതുവഴി ചൈതന്യവത്താക്കിയതിലും
الْأَرْضَ
X
ഭൂമിയെ
بَعْدَ مَوْتِهَا
X
അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം
وَتَصْرِيفِ
X
നിയന്ത്രിക്കുന്നതിലും
الرِّيَاحِ
X
കാറ്റുകളുടെ ഗതി
آيَاتٌ
X
ഒട്ടേറെ അടയാളങ്ങള്‍
لِّقَوْمٍ يَعْقِلُونَ
X
ചിന്തിക്കുന്ന ജനത്തിന്
﴿45:5﴾ وَخَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّ
X
യാഥാര്‍ത്ഥ്യനിഷ്ഠമായി
وَلِتُجْزَىٰ
X
പ്രതിഫലം നല്‍കാനാണിത്
كُلُّ نَفْسٍ
X
ഒരോരുത്തര്‍ക്കും
﴿45:22﴾