Repeated Words in Quran

< >
Total Found : 93
إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
سَوَاءٌ
X
തുല്യമാണ്
عَلَيْهِمْ
X
അവര്‍ക്ക്
أَأَنذَرْتَهُمْ
X
നീ അവര്‍ക്ക് താക്കിത് നല്‍കിയാലും
أَمْ لَمْ تُنذِرْهُمْ
X
നീ താക്കീത് നല്‍കിയിട്ടില്ലെങ്കിലും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿2:6﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
أُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿2:39﴾ وَلَمَّا جَاءَهُمْ
X
അവര്‍ക്ക് വന്നപ്പോള്‍
كِتَابٌ
X
ഗ്രന്ഥം
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
തങ്ങളുടെ വശമുള്ളതിനെ
وَكَانُوا
X
അവരായിരുന്നു
مِن قَبْلُ
X
അതിന് മുമ്പ്
يَسْتَفْتِحُونَ
X
അവര്‍ വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
عَلَى الَّذِينَ كَفَرُوا
X
അവിശ്വാസികള്‍ക്കെതിരെ
فَلَمَّا جَاءَهُم
X
എന്നിട്ട് അവര്‍ക്ക് വന്നെത്തിയപ്പോള്‍
مَّا عَرَفُوا
X
അവര്‍ നന്നായി അറിഞ്ഞത്
كَفَرُوا بِهِۚ
X
അവര്‍ അതിനെ നിഷേധിച്ചു
فَلَعْنَةُ اللَّهِ
X
അതിനാല്‍ ദൈവശാപം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:89﴾ مَّا يَوَدُّ
X
ഇഷ്ടപ്പെടുന്നില്ല
الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
وَلَا الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളിലെയും ഇല്ല
أَن يُنَزَّلَ
X
ഇറക്കപ്പെടുന്നത്
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنْ خَيْرٍ
X
ഒരു നന്മയും
مِّن رَّبِّكُمْۗ
X
നിങ്ങളുടെ നാഥനില്‍നിന്ന്
وَاللَّهُ
X
എന്നാല്‍ അല്ലാഹു
يَخْتَصُّ
X
അവന്‍ പ്രത്യേകമാക്കുന്നു
بِرَحْمَتِهِ
X
തന്റെ കാരുണ്യംകൊണ്ട്
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യമുടയവനാകുന്നു
الْعَظِيمِ
X
അതിമഹത്തായ
﴿2:105﴾ وَمَثَلُ
X
ഉപമ
الَّذِينَ كَفَرُوا
X
നിഷേധികളുടെ
كَمَثَلِ
X
പോലെയാണ്
الَّذِي يَنْعِقُ
X
ഒച്ചയിടുന്നവനെ
بِمَا لَا يَسْمَعُ
X
കേള്‍ക്കാത്തവയോട്
إِلَّا دُعَاءً وَنِدَاءًۚ
X
വിളിയും തെളിയുമല്ലാതെ
صُمٌّ
X
ബധിരരാണ്
بُكْمٌ
X
മൂകരുമാണ്
عُمْيٌ
X
അന്ധരുമാണ്
فَهُمْ
X
അതിനാലവര്‍
لَا يَعْقِلُونَ
X
ചിന്തിച്ചുഗ്രഹിക്കുന്നില്ല
﴿2:171﴾ اللَّهُ
X
അല്ലാഹു
وَلِيُّ
X
രക്ഷകനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
يُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
X
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
X
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
X
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
X
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
X
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
X
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
X
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികളാണ്
﴿2:257﴾ مِن قَبْلُ
X
മുമ്പ്
هُدًى
X
സന്‍മാര്‍ഗമായി, വഴി കാണിക്കാനായി
لِّلنَّاسِ
X
മനുഷ്യര്‍ക്ക്
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
الْفُرْقَانَۗ
X
സത്യാസത്യ വിവേചന പ്രമാണം
إِنَّ
X
നിശ്ചയം
الَّذِينَ كَفَرُوا
X
നിഷേധിക്കുന്നവര്‍
بِآيَاتِ
X
വചനങ്ങളെ
اللَّهِ
X
അല്ലാഹുവിന്റെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۗ
X
കഠിനമായ
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപി
ذُو انتِقَامٍ
X
പ്രതികാരം ചെയ്യുന്നവന്‍
﴿3:4﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
لَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സ്വത്ത്
وَلَا أَوْلَادُهُم
X
അവരുടെ സന്താനങ്ങളുമില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
شَيْئًاۖ
X
തീരെ, ഒന്നും
وَأُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍(തന്നെ)
وَقُودُ
X
വിറക്
النَّارِ
X
നരകത്തിന്റെ
﴿3:10﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَىٰ
X
ഈസാ
إِنِّي
X
നിശ്ചയം ഞാന്‍
مُتَوَفِّيكَ
X
നിന്നെ പൂര്‍ണമായി ഏറ്റെടുക്കുന്നവനാകുന്നു
وَرَافِعُكَ
X
നിന്നെ ഉയര്‍ത്തുന്നവനുമാണ്
إِلَيَّ
X
എന്നിലേക്ക്
وَمُطَهِّرُكَ
X
നിന്നെ ശുദ്ധീകരിക്കുന്നവനുമാണ്,(നിന്നെ രക്ഷപ്പെടുത്തുന്നവനാണ്‌)
مِنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളില്‍ നിന്ന്
وَجَاعِلُ
X
ആക്കുന്നവനുമാകുന്നു
الَّذِينَ اتَّبَعُوكَ
X
നിന്നെ പിന്‍പറ്റിയവരെ
فَوْقَ
X
മീതെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
إِلَىٰ يَوْمِ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
ثُمَّ
X
പിന്നെ
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأَحْكُمُ
X
അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فِيمَا
X
ഏതൊന്നില്‍
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿3:55﴾ فَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَأُعَذِّبُهُمْ
X
ഞാന്‍ അവരെ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
شَدِيدًا
X
കഠിനമായ
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِ
X
പരത്തിലും
وَمَا لَهُم
X
അവര്‍ക്ക് ഉണ്ടായിരിക്കുകയില്ല
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ആരും), ഒരു സഹായിയും
﴿3:56﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
بَعْدَ إِيمَانِهِمْ
X
അവരുടെ വിശ്വാസത്തിന് ശേഷം
ثُمَّ
X
പിന്നീട്
ازْدَادُوا كُفْرًا
X
നിഷേധം വര്‍ധിക്കുകയും ചെയ്തവര്‍
لَّن تُقْبَلَ
X
ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല
تَوْبَتُهُمْ
X
അവരുടെ പശ്ചാത്താപം
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الضَّالُّونَ
X
ദുര്‍മാര്‍ഗികള്‍, വഴിപിഴച്ചവര്‍
﴿3:90﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
وَمَاتُوا
X
അവര്‍ മരിക്കുകയും ചെയ്തു
وَهُمْ كُفَّارٌ
X
അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ
فَلَن يُقْبَلَ
X
സ്വീകരിക്കപ്പെടുകയില്ല
مِنْ أَحَدِهِم
X
അവരില്‍ ഒരാളില്‍നിന്നും
مِّلْءُ الْأَرْضِ
X
ഭൂമി നിറയെ
ذَهَبًا
X
സ്വര്‍ണം
وَلَوِ افْتَدَىٰ
X
പ്രായശ്ചിത്തം നല്‍കിയാലും
بِهِۗ
X
അതിനെ, അതുകൊണ്ട്
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ആരും)
﴿3:91﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
X
ഉപകാരപ്പെടുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا
X
ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
ഒന്നും, ഒട്ടും
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۚ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿3:116﴾ لِيَقْطَعَ
X
മുറിക്കുന്നതിന് (ഉന്‍മൂലനം ചെയ്യുന്നതിന്)
طَرَفًا
X
ഒരു പക്ഷത്തെ
مِّنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളില്‍നിന്ന്
أَوْ يَكْبِتَهُمْ
X
അല്ലെങ്കില്‍ അവരെ ഒതുക്കുന്നതിന്
فَيَنقَلِبُوا
X
അങ്ങനെ അവര്‍ പിന്തിരിയാന്‍
خَائِبِينَ
X
ആശയറ്റവരായി
﴿3:127﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ, വിശ്വസിച്ചവരേ
إِن تُطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
يَرُدُّوكُمْ
X
നിങ്ങളെ അവര്‍ തിരിച്ചുകൊണ്ടുപോകും
عَلَىٰ أَعْقَابِكُمْ
X
നിങ്ങളുടെ മടമ്പുകളിന്‍മേല്‍ (പിറകോട്ട്)
فَتَنقَلِبُوا
X
അങ്ങനെ നിങ്ങള്‍ മാറും
خَاسِرِينَ
X
(എല്ലാം) നഷ്ടപ്പെട്ടവരായി
﴿3:149﴾ سَنُلْقِي
X
നാം ഇട്ടുകൊടുക്കും
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവരുടെ
الرُّعْبَ
X
ഭയം
بِمَا أَشْرَكُوا
X
അവര്‍ പങ്കാളികളാക്കിയതിനാല്‍
بِاللَّهِ
X
അല്ലാഹുവിനോട്
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
سُلْطَانًاۖ
X
ഒരു തെളിവും
وَمَأْوَاهُمُ
X
അവരുടെ താവളം
النَّارُۚ
X
നരകമാകുന്നു
وَبِئْسَ
X
എത്ര ചീത്ത
مَثْوَى
X
വാസസ്ഥലം
الظَّالِمِينَ
X
അക്രമികളുടെ
﴿3:151﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَكُونُوا
X
നിങ്ങള്‍ ആവരുത്
كَالَّذِينَ كَفَرُوا
X
നിഷേധിച്ചവരെപ്പോലെ
وَقَالُوا
X
അവര്‍ പറഞ്ഞു
لِإِخْوَانِهِمْ
X
തങ്ങളുടെ സഹോദരങ്ങളോട്, തങ്ങളുടെ സഹോദരങ്ങളെകുറിച്ച്
إِذَا ضَرَبُوا
X
അവര്‍ സഞ്ചരിച്ചാല്‍(കച്ചവടത്തിന്)
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ كَانُوا
X
അല്ലെങ്കില്‍ അവര്‍ ആയാല്‍
غُزًّى
X
യോദ്ധാക്കളായി
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
عِندَنَا
X
ഞങ്ങളുടെ അടുത്ത്
مَا مَاتُوا
X
അവര്‍ മരിക്കുകയില്ലായിരുന്നു
وَمَا قُتِلُوا
X
അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു
لِيَجْعَلَ اللَّهُ
X
അല്ലാഹു ആക്കുന്നതിന് വേണ്ടി
ذَٰلِكَ
X
അത്
حَسْرَةً
X
ഖേദം
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹുവാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
وَيُمِيتُۗ
X
മരിപ്പിക്കുന്നതും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿3:156﴾ وَلَا يَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) കരുതേണ്ടതില്ല
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَنَّمَا نُمْلِي
X
നാം സമയം നീട്ടിക്കൊടുക്കുന്നത്
لَهُمْ
X
അവര്‍ക്ക്
خَيْرٌ
X
ഗുണകരമാണെന്ന്
لِّأَنفُسِهِمْۚ
X
അവര്‍ക്ക്
إِنَّمَا نُمْلِي لَهُمْ
X
തീര്‍ച്ചയായും നാം അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്‌
لِيَزْدَادُوا
X
അവര്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി(മാത്രമാണ്)
إِثْمًاۚ
X
(തങ്ങളുടെ) കുറ്റം
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿3:178﴾ لَا يَغُرَّنَّكَ
X
താങ്കളെ വഞ്ചിക്കാതിരിക്കട്ടെ
تَقَلُّبُ
X
വിളയാട്ടം
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
فِي الْبِلَادِ
X
നാടുകളില്‍
﴿3:196﴾ يَوْمَئِذٍ
X
അന്ന്
يَوَدُّ الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍ കൊതിക്കും
وَعَصَوُا
X
ധിക്കരിച്ചവരും
الرَّسُولَ
X
ദൈവദൂതനെ
لَوْ تُسَوَّىٰ
X
നിരപ്പാക്കപ്പെട്ടെങ്കില്‍
بِهِمُ
X
അവരെയുംകൊണ്ട്
الْأَرْضُ
X
ഭൂമി
وَلَا يَكْتُمُونَ اللَّهَ
X
അവര്‍ അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുന്നില്ല
حَدِيثًا
X
ഒരു വിവരവും
﴿4:42﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം നിഷേധിച്ചവര്‍
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ, പ്രമാണങ്ങളെ
سَوْفَ نُصْلِيهِمْ
X
വഴിയേ നാം ചുട്ടെരിക്കും
نَارًا
X
നരകത്തീയില്‍
كُلَّمَا نَضِجَتْ
X
പാകമാകു(വെന്തുരുകു)മ്പോഴെല്ലാം
جُلُودُهُم
X
അവരുടെ തൊലികള്‍ (ചര്‍മങ്ങള്‍)
بَدَّلْنَاهُمْ
X
നാം അവര്‍ക്ക് മാറ്റിക്കൊടുക്കും
جُلُودًا
X
ചര്‍മങ്ങളെ
غَيْرَهَا
X
അതല്ലാത്ത (പുതിയ)
لِيَذُوقُوا
X
അവര്‍ രുചി(അനുഭവി)ക്കാന്‍
الْعَذَابَۗ
X
ശിക്ഷ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:56﴾ الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ الطَّاغُوتِ
X
ദൈവേതര ശക്തികളുടെ മാര്‍ഗത്തില്‍
فَقَاتِلُوا
X
അതിനാല്‍ നിങ്ങള്‍ യുദ്ധം ചെയ്യുക
أَوْلِيَاءَ
X
കൂട്ടാളികളോട്, മിത്രങ്ങളോട്
الشَّيْطَانِۖ
X
പിശാചിന്റെ
إِنَّ كَيْدَ
X
തീര്‍ച്ചയായും തന്ത്രം
الشَّيْطَانِ
X
പിശാചിന്റെ
كَانَ
X
ആയിരിക്കുന്നു
ضَعِيفًا
X
ദുര്‍ബലം
﴿4:76﴾ فَقَاتِلْ
X
അതിനാല്‍ നീ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
لَا تُكَلَّفُ
X
നീ ബാധ്യത ഏല്‍പിക്കപ്പെടുന്നില്ല
إِلَّا نَفْسَكَۚ
X
നിന്റെ സ്വന്തത്തെപ്പറ്റിയല്ലാതെ
وَحَرِّضِ
X
നീ പ്രേരിപ്പിക്കുക
الْمُؤْمِنِينَۖ
X
സത്യവിശ്വാസികളെ
عَسَى اللَّهُ أَن يَكُفَّ
X
അല്ലാഹു തടഞ്ഞേക്കാം
بَأْسَ
X
ശക്തിയെ (പരാക്രമത്തെ)
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
وَاللَّهُ
X
അല്ലാഹു
أَشَدُّ بَأْسًا
X
അക്രമണത്തില്‍ ഏറ്റം ശക്തിയുള്ളവന്‍
وَأَشَدُّ تَنكِيلًا
X
ശിക്ഷിക്കുന്നതില്‍ ഏറ്റം കഠിനന്‍
﴿4:84﴾ وَإِذَا ضَرَبْتُمْ
X
നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങളുടെമേല്‍ ഇല്ല
جُنَاحٌ
X
കുറ്റം
أَن تَقْصُرُوا
X
നിങ്ങള്‍ ചുരുക്കുന്നതിന്
مِنَ الصَّلَاةِ
X
നമസ്കാരത്തില്‍ നിന്ന്
إِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
أَن يَفْتِنَكُمُ
X
നിങ്ങളെ ദ്രോഹിക്കുമെന്ന്
الَّذِينَ كَفَرُواۚ
X
സത്യനിഷേധികള്‍
إِنَّ الْكَافِرِينَ
X
നിശ്ചയമായും സത്യനിഷേധികള്‍
كَانُوا
X
അവര്‍ ആയിരിക്കുന്നു
لَكُمْ
X
നിങ്ങളുടെ
عَدُوًّا
X
ശത്രു(ക്കള്‍)
مُّبِينًا
X
പ്രത്യക്ഷമായ
﴿4:101﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും നിഷേധിച്ചവര്‍
وَصَدُّوا
X
തടയുകയും ചെയ്തവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
قَدْ ضَلُّوا
X
തീര്‍ച്ചയായും അവര്‍ വഴികേടിലായിരിക്കുന്നു
ضَلَالًا
X
വഴികേട്
بَعِيدًا
X
വിദൂരമായ
﴿4:167﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
وَظَلَمُوا
X
അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
لَمْ يَكُنِ اللَّهُ
X
അല്ലാഹു ആവുകയില്ല
لِيَغْفِرَ لَهُمْ
X
അവര്‍ക്ക് പൊറുത്തുകൊടുക്കുന്നവന്‍
وَلَا لِيَهْدِيَهُمْ
X
അവരെ മാര്‍ഗദര്‍ശനം ചെയ്യുകയുമില്ല
طَرِيقًا
X
ഒരു വഴിക്കും
﴿4:168﴾ حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةُ
X
ശവം
وَالدَّمُ
X
രക്തവും
وَلَحْمُ الْخِنزِيرِ
X
പന്നിയുടെ മാംസവും
وَمَا أُهِلَّ
X
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
X
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
X
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
X
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
X
വീണുചത്തതും
وَالنَّطِيحَةُ
X
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
X
കടിച്ചുതിന്നതും
السَّبُعُ
X
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
X
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
X
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
X
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
X
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
X
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
X
അതൊക്കെ
فِسْقٌۗ
X
ദൈവധിക്കാരമാണ്
الْيَوْمَ
X
ഇന്ന്
يَئِسَ
X
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن دِينِكُمْ
X
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
X
ഇന്ന്
أَكْمَلْتُ
X
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
دِينَكُمْ
X
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
X
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعْمَتِي
X
എന്റെ അനുഗ്രഹം
وَرَضِيتُ
X
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْإِسْلَامَ
X
ഇസ്‌ലാമിനെ
دِينًاۚ
X
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
X
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
X
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
X
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
X
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമകാരുണികനും
﴿5:3﴾ وَالَّذِينَ كَفَرُوا
X
എന്നാല്‍ സത്യത്തെനിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ തള്ളിക്കളയുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ (ദൃഷ്ടാന്തങ്ങളെ)
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാകുന്നു
الْجَحِيمِ
X
നരകത്തിന്റെ
﴿5:10﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
ثَالِثُ ثَلَاثَةٍۘ
X
മൂവരില്‍ ഒരുവനാണെന്ന്
وَمَا مِنْ
X
എന്നാല്‍ ഇല്ല
إِلَٰهٍ
X
ഒരു ദൈവവും
إِلَّا إِلَٰهٌ
X
ദൈവം അല്ലാതെ
وَاحِدٌۚ
X
ഏകനായ
وَإِن لَّمْ يَنتَهُوا
X
അവര്‍ വിരമിക്കുന്നില്ലെങ്കില്‍
عَمَّا يَقُولُونَ
X
അവര്‍ പറയുന്നതില്‍നിന്ന്
لَيَمَسَّنَّ
X
ബാധിക്കുകതന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:73﴾ لُعِنَ
X
ശപിക്കപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്നുള്ള
عَلَىٰ لِسَانِ
X
നാവിലൂടെ
دَاوُودَ
X
ദാവൂദിന്റെ
وَعِيسَى ابْنِ مَرْيَمَۚ
X
മര്‍യമിന്റെ പുത്രന്‍ ഈസയുടെയും
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ അനുസരണക്കേട് കാണിച്ചതിനാലാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿5:78﴾ تَرَىٰ
X
നിനക്ക് കാണാം
كَثِيرًا
X
ഏറെ പേരെയും
مِّنْهُمْ
X
അവരിലെ
يَتَوَلَّوْنَ
X
അവര്‍ കൈകാര്യകര്‍ത്താക്കളാക്കുന്നു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا قَدَّمَتْ
X
മുന്‍കൂട്ടി ചെയ്തുവെച്ചത്
لَهُمْ
X
തങ്ങള്‍ക്കായി
أَنفُسُهُمْ
X
അവരുടെ ശരീരങ്ങള്‍
أَن سَخِطَ اللَّهُ
X
അതായത് അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَفِي الْعَذَابِ
X
ശിക്ഷയില്‍
هُمْ
X
അവര്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿5:80﴾ وَالَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ തള്ളിപ്പറയുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാകുന്നു
الْجَحِيمِ
X
നരകത്തിന്റെ
﴿5:86﴾ مَا جَعَلَ اللَّهُ
X
അല്ലാഹു നിശ്ചയിച്ചിട്ടില്ല
مِن بَحِيرَةٍ
X
യാതൊരു ബഹീറയും
وَلَا سَائِبَةٍ
X
സാഇബയെയും ഇല്ല
وَلَا وَصِيلَةٍ
X
വസ്വീലയെയും ഇല്ല
وَلَا حَامٍۙ
X
ഹാമിനെയും ഇല്ല
وَلَٰكِنَّ
X
എന്നാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۖ
X
കള്ളം
وَأَكْثَرُهُمْ
X
അവരിലേറെപേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿5:103﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
X
നീ ഓര്‍ക്കുക
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
X
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
X
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
X
ആത്മാവിനാല്‍
الْقُدُسِ
X
പരിശുദ്ധമായ
تُكَلِّمُ
X
നീ സംസാരിക്കുന്നു
النَّاسَ
X
ജനങ്ങളോട്
فِي الْمَهْدِ
X
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
X
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
X
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
X
എഴുത്ത്
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَالتَّوْرَاةَ
X
തൗറാത്തും
وَالْإِنجِيلَۖ
X
ഇഞ്ചീലും
وَإِذْ تَخْلُقُ
X
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
X
കളിമണ്ണുകൊണ്ട്
كَهَيْئَةِ
X
രൂപംപോലുള്ളത്
الطَّيْرِ
X
പക്ഷിയുടെ
بِإِذْنِي
X
എന്റെ അനുമതിയോടെ
فَتَنفُخُ
X
പിന്നെ നീ ഊതുന്നു
فِيهَا
X
അതില്‍
فَتَكُونُ
X
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
X
പക്ഷി
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَتُبْرِئُ
X
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
X
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
X
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
X
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
X
മരണപ്പെട്ടവരെ
بِإِذْنِيۖ
X
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
X
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
عَنكَ
X
നിന്നില്‍നിന്ന്
إِذْ جِئْتَهُم
X
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالَ
X
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِنْهُمْ
X
അവരിലെ
إِنْ هَٰذَا
X
ഇത് അല്ല
إِلَّا سِحْرٌ
X
ആഭിചാരം അല്ലാതെ
مُّبِينٌ
X
തെളിഞ്ഞ
﴿5:110﴾ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാകുന്നു
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു (ഉണ്ടാക്കിയവനും)
الظُّلُمَاتِ
X
ഇരുട്ടുകള്‍
وَالنُّورَۖ
X
വെളിച്ചവും
ثُمَّ
X
എന്നിട്ടും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്
يَعْدِلُونَ
X
അവര്‍ തുല്യരെ കല്‍പിക്കുന്നു
﴿6:1﴾ وَلَوْ نَزَّلْنَا
X
നാം ഇറക്കിത്തന്നാല്‍പോലും
عَلَيْكَ
X
നിനക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
فِي قِرْطَاسٍ
X
കടലാസില്‍
فَلَمَسُوهُ
X
അങ്ങനെ അവരത് തൊട്ടുനോക്കി
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
لَقَالَ
X
പറഞ്ഞു (പറയും)
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
سِحْرٌ
X
മായാജാലം
مُّبِينٌ
X
വ്യക്തമായ
﴿6:7﴾ وَمِنْهُم
X
അവരുടെ കൂട്ടത്തിലുണ്ട്
مَّن
X
ചിലര്‍
يَسْتَمِعُ
X
അവര്‍ ശ്രദ്ധിച്ചുകേള്‍ക്കും
إِلَيْكَۖ
X
നിന്നിലേക്ക് (നീ പറയുന്നത്)
وَجَعَلْنَا
X
നാം ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളിന്മേല്‍
أَكِنَّةً
X
മൂടികള്‍
أَن يَفْقَهُوهُ
X
അവരത് മനസ്സിലാക്കാന്‍(മനസ്സിലാക്കാതിരിക്കാന്‍)
وَفِي آذَانِهِمْ
X
അവരുടെ കാതുകള്‍ക്ക്
وَقْرًاۚ
X
അടപ്പ്
وَإِن يَرَوْا
X
അവര്‍ കണ്ടാലും
كُلَّ آيَةٍ
X
എല്ലാ തെളിവുകളും
لَّا يُؤْمِنُوا
X
അവര്‍ വിശ്വസിക്കുകയില്ല
بِهَاۚ
X
അവയില്‍
حَتَّىٰ
X
എത്രത്തോളമെന്നാല്‍
إِذَا جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വന്നാല്‍
يُجَادِلُونَكَ
X
നിന്നോട് തര്‍ക്കിക്കാന്‍
يَقُولُ
X
പറയും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
أَسَاطِيرُ
X
കെട്ടുകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿6:25﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَنَرَاكَ
X
നിശ്ചയം നിന്നെ ഞങ്ങള്‍ കാണുന്നു
فِي سَفَاهَةٍ
X
വിഡ്ഢിത്തത്തില്‍
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَنَظُنُّكَ
X
നിന്നെ ഞങ്ങള്‍ കരുതുന്നു
مِنَ الْكَاذِبِينَ
X
കള്ളം പറയുന്നവരില്‍
﴿7:66﴾ وَقَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لَئِنِ اتَّبَعْتُمْ
X
നിങ്ങള്‍ പിന്‍പറ്റിയാല്‍
شُعَيْبًا
X
ശുഐബിനെ
إِنَّكُمْ
X
ഉറപ്പായും നിങ്ങള്‍
إِذًا
X
അപ്പോള്‍
لَّخَاسِرُونَ
X
നഷ്ടം പറ്റിയവര്‍ തന്നെ
﴿7:90﴾ إِذْ
X
സന്ദര്‍ഭം
يُوحِي
X
ബോധനം നല്‍കുന്നു (നല്‍കിയ)
رَبُّكَ
X
നിന്റെ നാഥന്‍
إِلَى الْمَلَائِكَةِ
X
മലക്കുകള്‍ക്ക്
أَنِّي
X
നിശ്ചയമായും ഞാന്‍
مَعَكُمْ
X
നിങ്ങളോടൊപ്പമുണ്ട്
فَثَبِّتُوا
X
അതിനാല്‍ നിങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുക
الَّذِينَ آمَنُواۚ
X
സത്യവിശ്വാസികളെ
سَأُلْقِي
X
ഞാന്‍ ഇട്ടുകൊടുക്കും
فِي قُلُوبِ
X
ഹൃദയങ്ങളില്‍ (മനസ്സുകളില്‍)
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
الرُّعْبَ
X
ഭീതി
فَاضْرِبُوا
X
അതിനാല്‍ നിങ്ങള്‍ വെട്ടുക
فَوْقَ
X
മീതെ
الْأَعْنَاقِ
X
കഴുത്തുകള്‍ക്കു
وَاضْرِبُوا
X
നിങ്ങള്‍ വെട്ടുകയും ചെയ്യുക
مِنْهُمْ
X
അവരില്‍ നിന്നുള്ള (അവരുടെ)
كُلَّ
X
എല്ലാം
بَنَانٍ
X
വിരലുകള്‍
﴿8:12﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا لَقِيتُمُ
X
നിങ്ങള്‍ കണ്ടു(ഏറ്റു)മുട്ടിയാല്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
زَحْفًا
X
പടയണിയായി വരുന്ന നിലയില്‍
فَلَا تُوَلُّوهُمُ الْأَدْبَارَ
X
നിങ്ങള്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞോടരുത്
﴿8:15﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
يَمْكُرُ
X
തന്ത്രം മെനയുന്നു
بِكَ
X
നിനക്കെതിരെ
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِيُثْبِتُوكَ
X
നിന്നെ അവര്‍ തടവിലാക്കാന്‍
أَوْ
X
അല്ലെങ്കില്‍
يَقْتُلُوكَ
X
നിന്നെ അവര്‍ കൊല്ലാന്‍
أَوْ
X
അല്ലെങ്കില്‍
يُخْرِجُوكَۚ
X
നിന്നെ അവര്‍ പുറത്താക്കാന്‍
وَيَمْكُرُونَ
X
അവര്‍ തന്ത്രം പ്രയോഗിക്കുന്നു
وَيَمْكُرُ اللَّهُۖ
X
അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു
وَاللَّهُ
X
അല്ലാഹുവാണ്
خَيْرُ
X
മികവുറ്റവന്‍
الْمَاكِرِينَ
X
തന്ത്രം പ്രയോഗിക്കുന്നവരില്‍
﴿8:30﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധികള്‍
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمْ
X
തങ്ങളുടെ ധനം
لِيَصُدُّوا
X
അവര്‍ തടയാന്‍ വേണ്ടി
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
فَسَيُنفِقُونَهَا
X
ഇനിയും അവരത് ചെലവഴിക്കും
ثُمَّ
X
പിന്നീട്
تَكُونُ
X
അതായിത്തീരും
عَلَيْهِمْ
X
അവര്‍ക്ക്
حَسْرَةً
X
ഖേദം
ثُمَّ
X
അങ്ങനെ
يُغْلَبُونَۗ
X
അവര്‍ തോല്‍പിക്കപ്പെടും
وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തില്‍
يُحْشَرُونَ
X
അവര്‍ ഒരുമിച്ച് കൂട്ടപ്പെടും
﴿8:36﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ
X
സന്ദര്‍ഭം
يَتَوَفَّى
X
മരിപ്പിക്കുന്നു
الَّذِينَ كَفَرُواۙ
X
സത്യനിഷേധികളെ
الْمَلَائِكَةُ
X
മലക്കുകള്‍
يَضْرِبُونَ
X
അവര്‍ അടിക്കും
وُجُوهَهُمْ
X
അവരുടെ മുഖങ്ങളെ
وَأَدْبَارَهُمْ
X
ഇവരുടെ പിന്‍ഭാഗങ്ങളിലും
وَذُوقُوا
X
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കരിച്ചുകളയുന്ന നരകാഗ്നിയുടെ
﴿8:50﴾ إِنَّ
X
നിശ്ചയം
شَرَّ
X
ഏറ്റവും നികൃഷ്ടമായത്
الدَّوَابِّ
X
ജന്തുക്കളില്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികളാണ്
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿8:55﴾ وَلَا يَحْسَبَنَّ
X
ധരിക്കരുത്
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
سَبَقُواۚ
X
അവര്‍ ജയിച്ചുമുന്നേറുകയാണെന്ന്
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يُعْجِزُونَ
X
അവര്‍ തോല്‍പ്പിക്കുകയില്ല
﴿8:59﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَرِّضِ
X
നീ പ്രേരിപ്പിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَى الْقِتَالِۚ
X
യുദ്ധത്തിന്
إِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍
عِشْرُونَ
X
ഇരുപത് (പേര്‍)
صَابِرُونَ
X
ക്ഷമാശീലരായ
يَغْلِبُوا
X
അവര്‍ ജയിക്കും
مِائَتَيْنِۚ
X
ഇരുനൂറുപേരെ
وَإِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُم
X
നിങ്ങളില്‍
مِّائَةٌ
X
നൂറു (പേര്‍)
يَغْلِبُوا
X
അവര്‍ ജയിക്കും
أَلْفًا
X
ആയിരം പേരെ
مِّنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളിലെ
بِأَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയതിനാല്‍
قَوْمٌ
X
ജനം
لَّا يَفْقَهُونَ
X
അവര്‍ കാര്യബോധമില്ലാത്തവരാകുന്നു
﴿8:65﴾ وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മമിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
إِلَّا
X
ഇല്ലെങ്കില്‍
تَفْعَلُوهُ
X
നിങ്ങളങ്ങനെ ചെയ്യുന്നു
تَكُن
X
ഉണ്ടാകും
فِتْنَةٌ
X
കുഴപ്പം
فِي الْأَرْضِ
X
ഭൂമിയില്‍
وَفَسَادٌ
X
നാശവും
كَبِيرٌ
X
വമ്പിച്ച
﴿8:73﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ ثُمَّ
X
പിന്നീട്
أَنزَلَ
X
ഇറക്കിതന്നു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
അവന്റെ(പക്കല്‍ നിന്നുള്ള) സമാധാനം
عَلَىٰ رَسُولِهِ
X
തന്റെ ദൂതന്ന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَنزَلَ
X
അവന്‍ ഇറക്കുകയും ചെയ്തു
جُنُودًا
X
കുറെ പോരാളികളെ
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَعَذَّبَ
X
അവന്‍ ശിക്ഷിക്കുകയും ചെയ്തു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
وَذَٰلِكَ
X
അതുതന്നെയാണ്
جَزَاءُ
X
പ്രതിഫലം
الْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿9:26﴾ وَقَالَتِ
X
പറയുന്നു
الْيَهُودُ
X
യഹൂദര്‍
عُزَيْرٌ
X
ഉസൈര്‍
ابْنُ اللَّهِ
X
ദൈവ പുത്രനാണ്
وَقَالَتِ
X
പറയുന്നു
النَّصَارَى
X
ക്രൈസ്തവര്‍
الْمَسِيحُ
X
മിശിഹാ
ابْنُ اللَّهِۖ
X
ദൈവപുത്രനാണ്
ذَٰلِكَ
X
അത്(ഇതെല്ലാം)
قَوْلُهُم
X
അവരുടെ ജല്‍പനം മാത്രമാണ്
بِأَفْوَاهِهِمْۖ
X
അവരുടെ വായകൊണ്ടുള്ള
يُضَاهِئُونَ
X
അവര്‍ സാദൃശ്യം വഹിക്കുന്നു
قَوْلَ الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവരുടെ വാക്കിനോട് (വാദത്തോട്)
مِن قَبْلُۚ
X
മുമ്പ് (നേരത്തെ)
قَاتَلَهُمُ
X
അവരെ ശപിക്കട്ടെ
اللَّهُۚ
X
അല്ലാഹു
أَنَّىٰ
X
എങ്ങോട്ടാണ്
يُؤْفَكُونَ
X
അവര്‍ വഴി തെറ്റിക്കപ്പെടുന്നത്
﴿9:30﴾ إِنَّمَا النَّسِيءُ
X
(വിലക്കിയമാസങ്ങള്‍) പുറകോട്ട് മാറ്റുന്നത്
زِيَادَةٌ
X
വര്‍ദ്ധനവ് തന്നെയാകുന്നു
فِي الْكُفْرِۖ
X
സത്യനിഷേധത്തില്‍
يُضَلُّ بِهِ
X
അതുവഴി കൂടുതല്‍ തെറ്റിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
يُحِلُّونَهُ
X
അവര്‍ അത്(യുദ്ധം)അനുവദനീയമാക്കുന്നു
عَامًا
X
ഒരു വര്‍ഷം
وَيُحَرِّمُونَهُ
X
അവരത് നിഷിദ്ധമാക്കുന്നു
عَامًا
X
മറ്റൊരു വര്‍ഷം
لِّيُوَاطِئُوا
X
അവര്‍ യോജിക്കുന്നതിന്
عِدَّةَ
X
എണ്ണവുമായി
مَا حَرَّمَ اللَّهُ
X
അല്ലാഹു നിഷിദ്ധമാക്കിയ (മാസങ്ങളുമായി)
فَيُحِلُّوا
X
അങ്ങനെ അവര്‍ അനുവദനീയമാക്കുന്നു
مَا حَرَّمَ اللَّهُۚ
X
അല്ലാഹു വിലക്കിയത്
زُيِّنَ لَهُمْ
X
അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു
سُوءُ أَعْمَالِهِمْۗ
X
അവരുടെ ദുഷ്ചെയ്തികള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْكَافِرِينَ
X
സത്യനിഷേധികളായ ജനത്തെ
﴿9:37﴾ إِلَّا تَنصُرُوهُ
X
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍
فَقَدْ نَصَرَهُ
X
തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
إِذْ أَخْرَجَهُ
X
അദ്ദേഹത്തെ പുറത്താക്കിയ സന്ദര്‍ഭത്തില്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
ثَانِيَ اثْنَيْنِ
X
അദ്ദേഹം രണ്ടാളുകളില്‍ ഒരുവനായിരിക്കെ
إِذْ هُمَا فِي الْغَارِ
X
ഇരുവരും ഗുഹയിലായിരുന്നപ്പോള്‍
إِذْ يَقُولُ
X
അദ്ദേഹം പറഞ്ഞപ്പോള്‍
لِصَاحِبِهِ
X
തന്റെ കൂട്ടുകാരനോട്
لَا تَحْزَنْ
X
ദുഃഖിക്കാതിരിക്കുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
مَعَنَاۖ
X
നമ്മോടൊപ്പമുണ്ട്
فَأَنزَلَ
X
അന്നേരം ഇറക്കിക്കൊടുത്തു
اللَّهُ
X
അല്ലാഹു
سَكِينَتَهُ
X
തന്റെ സമാധാനം
عَلَيْهِ
X
അദ്ദേഹത്തില്‍
وَأَيَّدَهُ
X
അദ്ദേഹത്തിന്ന് കരുത്തേകുകയും ചെയ്തു
بِجُنُودٍ
X
പോരാളികളാല്‍
لَّمْ تَرَوْهَا
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَجَعَلَ
X
അവന്‍ ആക്കുകയും ചെയ്തു
كَلِمَةَ
X
വചനത്തെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
السُّفْلَىٰۗ
X
പറ്റെ താഴെ
وَكَلِمَةُ
X
വചനം
اللَّهِ
X
അല്ലാഹുവിന്റെ
هِيَ الْعُلْيَاۗ
X
അത് തന്നെ അത്യുന്നതം
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿9:40﴾ وَجَاءَ
X
വന്നു
الْمُعَذِّرُونَ
X
ഒഴികഴിവ് ബോധിപ്പിക്കുന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
لِيُؤْذَنَ
X
അനുമതി ലഭിക്കാന്‍
لَهُمْ
X
അവര്‍ക്ക്
وَقَعَدَ
X
വീട്ടിലിരിക്കുകയും ചെയ്തു
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവര്‍
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُۚ
X
അവന്റെ ദുതനോടും
سَيُصِيبُ
X
അടുത്ത്തന്നെ ബാധിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:90﴾ إِلَيْهِ
X
അവനിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًاۖ
X
എല്ലാം
وَعْدَ اللَّهِ
X
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
X
സത്യമായ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ يُعِيدُهُ
X
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
പാനീയം
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
﴿10:4﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
وَكَانَ عَرْشُهُ
X
അവന്റെ സിംഹാസനമായിരുന്നു
عَلَى الْمَاءِ
X
ജലപ്പരപ്പില്‍
لِيَبْلُوَكُمْ
X
നിങ്ങളെ പരീക്ഷിക്കാന്‍വേണ്ടി
أَيُّكُمْ
X
നിങ്ങളിലാരെന്ന്
أَحْسَنُ عَمَلًاۗ
X
ഏറ്റവും നന്നായി കര്‍മം ചെയ്യുന്നവര്‍
وَلَئِن قُلْتَ
X
നീ പറഞ്ഞാല്‍
إِنَّكُم
X
നിശ്ചയം നിങ്ങള്‍
مَّبْعُوثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
مِن بَعْدِ الْمَوْتِ
X
മരണശേഷം
لَيَقُولَنَّ
X
തീര്‍ച്ചയായും പറയും
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
إِنْ هَٰذَا
X
തീര്‍ച്ചയായും ഇതല്ല
إِلَّا
X
അല്ലാതെ
سِحْرٌ
X
മാരണം
مُّبِينٌ
X
സ്പഷ്ടമായ
﴿11:7﴾ فَقَالَ الْمَلَأُ
X
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
X
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
X
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
X
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
X
ഒരു വിഭാഗമല്ലാതെ
هُمْ
X
അവര്‍
أَرَاذِلُنَا
X
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
X
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
X
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാളേറെ
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
بَلْ
X
എന്നല്ല
نَظُنُّكُمْ
X
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
X
കള്ളവാദികളാണെന്ന്
﴿11:27﴾ وَإِن تَعْجَبْ
X
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
X
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
X
അവരുടെ വാക്കാണ്
أَإِذَا كُنَّا
X
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
X
മണ്ണ്
أَإِنَّا لَفِي خَلْقٍ
X
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
X
പുതിയ
أُولَٰئِكَ
X
അവരാണ്
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
X
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
X
അവര്‍
الْأَغْلَالُ
X
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
X
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿13:5﴾ وَيَقُولُ
X
ചോദിക്കുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
ഇറക്കിക്കിട്ടാത്തതെന്ത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
ദൃഷ്ടാന്തം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
إِنَّمَا
X
മാത്രമാണ്
أَنتَ
X
നീ
مُنذِرٌۖ
X
മുന്നറിയിപ്പുകാരന്‍
وَلِكُلِّ قَوْمٍ
X
എല്ലാ ജനതക്കുമുണ്ട്
هَادٍ
X
ഓരോ വഴികാട്ടി
﴿13:7﴾ وَيَقُولُ
X
പറയുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
എന്തുകൊണ്ടാണ് ഇറക്കപ്പെടാത്തത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
അടയാളം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَنْ أَنَابَ
X
പശ്ചാത്തപിച്ചുമടങ്ങുന്നവരെ
﴿13:27﴾ وَلَوْ
X
എങ്കില്‍ പോലും
أَنَّ قُرْآنًا
X
നിശ്ചയം ഖുര്‍ആന്‍
سُيِّرَتْ
X
ചലിപ്പിക്കപ്പെട്ടു
بِهِ
X
അത്(ഖുര്‍ആന്‍)കൊണ്ട്
الْجِبَالُ
X
പര്‍വതങ്ങള്‍
أَوْ
X
അല്ലെങ്കില്‍
قُطِّعَتْ
X
മുറിക്കപ്പെട്ടു (പിളര്‍ത്തപ്പെട്ടു)
بِهِ
X
അത്(ഖുര്‍ആന്‍) കൊണ്ട്
الْأَرْضُ
X
ഭൂമി
أَوْ
X
അല്ലെങ്കില്‍
كُلِّمَ
X
സംസാരിക്കപ്പെട്ടു
بِهِ
X
അത്(ഖുര്‍ആന്‍)കൊണ്ട്
الْمَوْتَىٰۗ
X
മരിച്ചവര്‍
بَل
X
എന്നാല്‍
لِّلَّهِ
X
അല്ലാഹുവിന്നാണ്
الْأَمْرُ
X
അധികാരം
جَمِيعًاۗ
X
മുഴുവനായും
أَفَلَمْ يَيْأَسِ
X
അപ്പോള്‍ നിരാശപ്പെട്ടില്ലേ (വ്യക്തമായിമനസ്സിലാക്കുന്നില്ലേ)
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
أَن لَّوْ يَشَاءُ
X
ഇച്ഛിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَى
X
തീര്‍ച്ചയായും അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
النَّاسَ
X
ജനങ്ങളെ
جَمِيعًاۗ
X
മുഴുവന്‍
وَلَا يَزَالُ
X
ആയിക്കൊണ്ടേയിരിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
تُصِيبُهُم
X
അവരെ ബാധിക്കും
بِمَا صَنَعُوا
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
قَارِعَةٌ
X
ഭയങ്കര സംഭവം
أَوْ
X
അല്ലെങ്കില്‍
تَحُلُّ
X
അത് വന്നു പതിക്കും
قَرِيبًا
X
അടുത്തുതന്നെ
مِّن دَارِهِمْ
X
അവരുടെ വീടിന്റെ
حَتَّىٰ يَأْتِيَ
X
വരുന്നത് വരെ
وَعْدُ اللَّهِۚ
X
അല്ലാഹുവിന്റെ വാഗ്ദാനം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُخْلِفُ
X
അവന്‍ ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿13:31﴾ وَيَقُولُ
X
പറയും
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
لَسْتَ
X
നീ അല്ല
مُرْسَلًاۚ
X
ദൂതന്‍
قُلْ
X
നീ പറയുക
كَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു
شَهِيدًا
X
സാക്ഷിയായി
بَيْنِي
X
എനിക്കും
وَبَيْنَكُمْ
X
നിങ്ങള്‍ക്കുമിടയില്‍
وَمَنْ
X
ഒരാളും
عِندَهُ
X
അവന്റെയടുക്കലുണ്ട്
عِلْمُ
X
ജ്ഞാനം
الْكِتَابِ
X
വേദഗ്രന്ഥത്തിലെ
﴿13:43﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِرُسُلِهِمْ
X
അവരുടെ ദൂതന്‍മാരോട്
لَنُخْرِجَنَّكُم
X
ഞങ്ങള്‍ നിങ്ങളെ പുറത്താക്കുകതന്നെ ചെയ്യും
مِّنْ أَرْضِنَا
X
ഞങ്ങളുടെ നാട്ടില്‍ നിന്ന്
أَوْ
X
അല്ലെങ്കില്‍
لَتَعُودُنَّ
X
നിങ്ങള്‍ തിരിച്ചുവരികതന്നെ വേണം
فِي مِلَّتِنَاۖ
X
ഞങ്ങളുടെ മതത്തില്‍
فَأَوْحَىٰ
X
അപ്പോള്‍ അവന്‍ ബോധനം നല്‍കി
إِلَيْهِمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
لَنُهْلِكَنَّ
X
നാം നശിപ്പിക്കുക തന്നെ ചെയ്യും
الظَّالِمِينَ
X
അക്രമികളെ
﴿14:13﴾ مَّثَلُ
X
ഉദാഹരണം
الَّذِينَ كَفَرُوا
X
നിഷേധിച്ചവരുടെ
بِرَبِّهِمْۖ
X
തങ്ങളുടെ രക്ഷിതാവിനെ
﴿14:18﴾