Repeated Words in Quran

< >
Total Found : 8
الَّذِينَ قَالُوا
X
പറഞ്ഞവര്‍
لِإِخْوَانِهِمْ
X
തങ്ങളുടെ സഹോദരങ്ങളെപ്പറ്റി
وَقَعَدُوا
X
അവര്‍ (വെറുതെ) ഇരിക്കുകയും ചെയ്തു
لَوْ أَطَاعُونَا
X
അവര്‍ ഞങ്ങളെ അനുസരിച്ചിരുന്നെങ്കില്‍
مَا قُتِلُواۗ
X
അവര്‍ വധിക്കപ്പെടുമായിരുന്നില്ല
قُلْ
X
പറയുക
فَادْرَءُوا
X
എങ്കില്‍ നിങ്ങള്‍ തടയുക
عَنْ أَنفُسِكُمُ
X
നിങ്ങളില്‍ നിന്ന്
الْمَوْتَ
X
മരണത്തെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿3:168﴾ لَّقَدْ سَمِعَ
X
തീര്‍ച്ചയായും കേട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّذِينَ قَالُوا
X
പറഞ്ഞവരുടെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
فَقِيرٌ
X
ദരിദ്രന്‍(ആകുന്നു)
وَنَحْنُ
X
ഞങ്ങള്‍
أَغْنِيَاءُۘ
X
ധനികര്‍
سَنَكْتُبُ
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തുന്നുണ്ട്
مَا قَالُوا
X
അവര്‍ പറഞ്ഞത്
وَقَتْلَهُمُ
X
അവരുടെ കൊലയും (അവര്‍ കൊന്നതും)
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّ
X
അന്യായമായി
وَنَقُولُ
X
നാം(അവരോട്) പറയും
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക (അനുഭവിച്ചു കൊള്ളുക)
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കത്തിയെരിയുന്ന
﴿3:181﴾ الَّذِينَ قَالُوا
X
പറഞ്ഞവര്‍ (വാദിച്ചവര്‍)
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَهِدَ
X
കരാര്‍ ചെയ്തിരിക്കുന്നു
إِلَيْنَا
X
ഞങ്ങളോട്
أَلَّا نُؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കരുതെന്ന്
لِرَسُولٍ
X
ഒരു ദൈവദൂതനിലും
حَتَّىٰ يَأْتِيَنَا
X
അദ്ദേഹം ഞങ്ങളുടെയടുക്കല്‍ വരുന്നത് വരെ
بِقُرْبَانٍ
X
ഒരു ബലിയുമായി
تَأْكُلُهُ
X
അതിനെ തിന്നും
النَّارُۗ
X
തീ
قُلْ
X
നീ പറയുക
قَدْ جَاءَكُمْ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
رُسُلٌ
X
ദൈവദൂതന്‍മാര്‍
مِّن قَبْلِي
X
എനിക്ക് മുമ്പ്
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
وَبِالَّذِي قُلْتُمْ
X
നിങ്ങള്‍ പറഞ്ഞത് (ചെയ്തു കാണിച്ച്)കൊണ്ടും
فَلِمَ
X
എന്നിട്ടും എന്തിന്
قَتَلْتُمُوهُمْ
X
നിങ്ങള്‍ അവരെ കൊന്നു
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാദികള്‍
﴿3:183﴾ وَمِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍നിന്നും
إِنَّا
X
തീര്‍ച്ചയായും നാം
نَصَارَىٰ
X
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
X
നാം വാങ്ങി
مِيثَاقَهُمْ
X
അവരുടെ കരാര്‍
فَنَسُوا
X
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
X
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
X
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
X
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
X
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿5:14﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ لَقَدْ كَفَرَ
X
ഉറപ്പായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۖ
X
മര്‍യമിന്റെ മകന്‍ മസീഹ് ആണെന്ന്
وَقَالَ
X
എന്നാല്‍ പറഞ്ഞു
الْمَسِيحُ
X
മസീഹ്
يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
رَبِّي
X
എന്റെ നാഥനായ
وَرَبَّكُمْۖ
X
നിങ്ങളുടെയും നാഥനായ
إِنَّهُ
X
നിശ്ചയം ആരെങ്കിലും
مَن يُشْرِكْ
X
അവന്‍ പങ്ക്ചേര്‍ക്കുന്നു(വെങ്കില്‍)
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ حَرَّمَ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു
عَلَيْهِ
X
അവന്
الْجَنَّةَ
X
സ്വര്‍ഗം
وَمَأْوَاهُ
X
അവന്റെ വാസസ്ഥലം
النَّارُۖ
X
നരകമാണ്
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്ക് ഇല്ല
مِنْ أَنصَارٍ
X
സഹായികളാരും
﴿5:72﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
ثَالِثُ ثَلَاثَةٍۘ
X
മൂവരില്‍ ഒരുവനാണെന്ന്
وَمَا مِنْ
X
എന്നാല്‍ ഇല്ല
إِلَٰهٍ
X
ഒരു ദൈവവും
إِلَّا إِلَٰهٌ
X
ദൈവം അല്ലാതെ
وَاحِدٌۚ
X
ഏകനായ
وَإِن لَّمْ يَنتَهُوا
X
അവര്‍ വിരമിക്കുന്നില്ലെങ്കില്‍
عَمَّا يَقُولُونَ
X
അവര്‍ പറയുന്നതില്‍നിന്ന്
لَيَمَسَّنَّ
X
ബാധിക്കുകതന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:73﴾ لَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَشَدَّ
X
ഏറ്റവും കടുത്തവര്‍
النَّاسِ
X
മനുഷ്യരില്‍
عَدَاوَةً
X
ശത്രുതയില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الْيَهُودَ
X
യഹൂദരാണെന്ന്
وَالَّذِينَ أَشْرَكُواۖ
X
ബഹുദൈവാരാധകരുമാണെന്ന്
وَلَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُم
X
അവരില്‍ ഏറ്റവും അടുത്തവര്‍
مَّوَدَّةً
X
സ്നേഹത്തില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الَّذِينَ قَالُوا
X
പറഞ്ഞവരാണെന്ന്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰۚ
X
ക്രിസ്ത്യാനിളാണെന്ന്
ذَٰلِكَ
X
അത്
بِأَنَّ مِنْهُمْ
X
തീര്‍ച്ചയായും അവരില്‍ ഉള്ളതുകൊണ്ടാണ്
قِسِّيسِينَ
X
പണ്ഡിതന്മാര്‍
وَرُهْبَانًا
X
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يَسْتَكْبِرُونَ
X
അവര്‍ അഹന്ത നടിക്കുന്നില്ല(എന്നതുകൊണ്ടുമാണ്)
﴿5:82﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّذِينَ قَالُوا
X
പറഞ്ഞവരെപ്പോലെ
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്
وَهُمْ
X
അവരാകട്ടെ
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നില്ല
﴿8:21﴾ وَيُنذِرَ
X
താക്കീതു ചെയ്യാനും
الَّذِينَ قَالُوا
X
പറഞ്ഞവരെ
اتَّخَذَ
X
സ്വീകരിച്ചു(വെന്ന്)
اللَّهُ
X
അല്ലാഹു
وَلَدًا
X
സന്താനത്തെ
﴿18:4﴾ إِنَّ الَّذِينَ قَالُوا
X
തീര്‍ച്ചയായും പ്രഖ്യാപിച്ചവര്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
ثُمَّ
X
പിന്നെ
اسْتَقَامُوا
X
അവര്‍ നേരാംവണ്ണം നിലകൊണ്ടു
تَتَنَزَّلُ
X
ഇറങ്ങിവരും
عَلَيْهِمُ
X
അവരുടെയടുത്ത്
الْمَلَائِكَةُ
X
മലക്കുകള്‍
أَلَّا تَخَافُوا
X
നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് (പറഞ്ഞുകൊണ്ട്)
وَلَا تَحْزَنُوا
X
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
وَأَبْشِرُوا
X
നിങ്ങള്‍ സന്തുഷ്ടരാകുക
بِالْجَنَّةِ
X
സ്വര്‍ഗം കൊണ്ട്
الَّتِي كُنتُمْ تُوعَدُونَ
X
നിങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന
﴿41:30﴾ إِنَّ الَّذِينَ قَالُوا
X
നിശ്ചയം, പ്രഖ്യാപിച്ചവര്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
ثُمَّ
X
പിന്നെ
اسْتَقَامُوا
X
അവര്‍ നേരെച്ചൊവ്വെ നിലകൊണ്ടു
فَلَا خَوْفٌ
X
ഒന്നും പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല
﴿46:13﴾