Repeated Words in Quran

< >
Total Found : 18
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَقُولُ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَمَا هُم
X
അവരല്ല
بِمُؤْمِنِينَ
X
യഥാര്‍ത്ഥ വിശ്വാസികള്‍
﴿2:8﴾ قُلْ
X
നീ പറയുക
إِن كَانَتْ
X
ആണെങ്കില്‍
لَكُمُ
X
നിങ്ങള്‍ക്ക്
الدَّارُ الْآخِرَةُ
X
പരലോക ഭവനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
خَالِصَةً
X
മാത്രമായി
مِّن دُونِ النَّاسِ
X
ജനങ്ങളെ കൂടാതെ
فَتَمَنَّوُا
X
നിങ്ങള്‍ കൊതിക്കുക
الْمَوْتَ
X
മരണത്തെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:94﴾ وَلَتَجِدَنَّهُمْ
X
തീര്‍ച്ചയായും നിനക്ക് അവരെ കാണാം
أَحْرَصَ
X
ഏറെ കൊതിയുള്ളവരായി
النَّاسِ
X
ജനങ്ങളില്‍
عَلَىٰ حَيَاةٍ
X
ജീവിതത്തോട്
وَمِنَ الَّذِينَ أَشْرَكُواۚ
X
ബഹുദൈവവിശ്വാസികളെക്കാളും
يَوَدُّ
X
ആഗ്രഹിക്കുന്നു
أَحَدُهُمْ
X
അവരില്‍ ഒരാള്‍
لَوْ يُعَمَّرُ
X
തനിക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
وَمَا هُوَ
X
എന്നാല്‍ അതല്ല
بِمُزَحْزِحِهِ
X
അവനെ അകറ്റിക്കളയുന്നത്
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
أَن يُعَمَّرَۗ
X
ആയുര്‍ദൈര്‍ഘ്യം നല്‍കപ്പെടല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿2:96﴾ سَيَقُولُ
X
പറയുന്നു
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَ النَّاسِ
X
ജനങ്ങളില്‍പെട്ട
مَا
X
എന്താണ്
وَلَّاهُمْ
X
അവരെ തിരിച്ചത്
عَن قِبْلَتِهِمُ
X
അവരുടെ ഖിബ്‌ലയില്‍ നിന്ന്
الَّتِي كَانُوا عَلَيْهَاۚ
X
അവര്‍ തിരിഞ്ഞുനിന്നിരുന്ന
قُل
X
പറയുക
لِّلَّهِ
X
അല്ലാഹുവിനാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
يَهْدِي
X
അവന്‍ വഴി കാട്ടുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവരെ
إِلَىٰ صِرَاطٍ
X
മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:142﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
كَفَرُوا
X
അവര്‍ സത്യത്തെ നിഷേധിച്ചു
وَمَاتُوا
X
അവര്‍ മരണപ്പെടുകയും ചെയ്തു
وَهُمْ
X
അവരായിരിക്കെ
كُفَّارٌ
X
നിഷേധികള്‍
أُولَٰئِكَ
X
അവര്‍
عَلَيْهِمْ
X
അവരുടെ മേലുണ്ട്
لَعْنَةُ اللَّهِ
X
ദൈവത്തിന്റെ ശാപം
وَالْمَلَائِكَةِ
X
മലക്കുകളുടെയും
وَالنَّاسِ
X
ജനങ്ങളുടെയും
أَجْمَعِينَ
X
മുഴുവന്‍
﴿2:161﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ وَلَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
X
നിങ്ങളുടെ ധനം
بَيْنَكُم
X
നിങ്ങള്‍ പരസ്പരം
بِالْبَاطِلِ
X
അന്യായമായി
وَتُدْلُوا
X
നിങ്ങളിട്ടുകൊടുക്കുകയും അരുത്
بِهَا
X
അതിനെ
إِلَى الْحُكَّامِ
X
വിധികര്‍ത്താക്കളിലേക്ക്
لِتَأْكُلُوا
X
നിങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി
فَرِيقًا
X
ഒരു വിഹിതം
مِّنْ أَمْوَالِ
X
ധനത്തില്‍ നിന്ന്
النَّاسِ
X
ജനങ്ങളുടെ
بِالْإِثْمِ
X
കുറ്റകരമായ മാര്‍ഗത്തില്‍
وَأَنتُمْ
X
നിങ്ങള്‍
تَعْلَمُونَ
X
അറിയുന്നു
﴿2:188﴾ فَإِذَا قَضَيْتُم
X
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
X
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
X
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
X
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
X
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
وَمَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്ത്
مِنْ خَلَاقٍ
X
ഒരംശവും
﴿2:200﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُعْجِبُكَ
X
താങ്കളെ കൗതുകപ്പെടുത്തുന്നവര്‍
قَوْلُهُ
X
അവന്റെ സംസാരം
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതകാര്യത്തില്‍
وَيُشْهِدُ
X
സാക്ഷി നിര്‍ത്തും
اللَّهَ
X
അല്ലാഹുവിനെ
عَلَىٰ مَا فِي قَلْبِهِ
X
തന്റെ മനസ്സിലുള്ളതിന്
وَهُوَ
X
അവന്‍
أَلَدُّ
X
കടുത്തവനാണ്
الْخِصَامِ
X
തര്‍ക്കത്തില്‍
﴿2:204﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَشْرِي
X
വില്‍ക്കുന്നവന്‍
نَفْسَهُ
X
തന്നെതന്നെ
ابْتِغَاءَ
X
കൊതിച്ചുകൊണ്ട്
مَرْضَاتِ
X
അല്ലാഹുവിന്റെ തൃപ്തി
اللَّهِۗ
X
അല്ലാഹു
وَاللَّهُ رَءُوفٌ
X
ഏറ്റം കൃപയുള്ളവനാണ്
بِالْعِبَادِ
X
തന്റെ ദാസന്മാരോട്
﴿2:207﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ وَلَا تَجْعَلُوا
X
നിങ്ങളാക്കരുത്
اللَّهَ
X
അല്ലാഹുവിനെ
عُرْضَةً
X
വിലങ്ങ്, തടസ്സം
لِّأَيْمَانِكُمْ
X
നിങ്ങളുടെ ശപഥത്തിന്
أَن تَبَرُّوا
X
നന്മചെയ്യാതിരിക്കാന്‍
وَتَتَّقُوا
X
ഭക്തി പുലര്‍ത്താതിരിക്കാനും
وَتُصْلِحُوا
X
നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കാതിരിക്കാനും
بَيْنَ النَّاسِۗ
X
ജനങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:224﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ خَرَجُوا
X
പുറത്ത് പോയവരുടെ സ്ഥിതി
مِن دِيَارِهِمْ
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَهُمْ
X
അവര്‍
أُلُوفٌ
X
ആയിരങ്ങളുണ്ട്
حَذَرَ الْمَوْتِ
X
മരണഭയത്താല്‍
فَقَالَ لَهُمُ
X
അപ്പോള്‍ അവരോട് പറഞ്ഞു
اللَّهُ
X
അല്ലാഹു
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
X
പിന്നെ
أَحْيَاهُمْۚ
X
അവരെ ജീവിപ്പിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനങ്ങളോട്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿2:243﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لَا تُبْطِلُوا
X
നിങ്ങള്‍ നിഷ്ഫലമാക്കരുത്
صَدَقَاتِكُم
X
നിങ്ങളുടെ ദാനധര്‍മങ്ങളെ
بِالْمَنِّ
X
എടുത്ത് പറഞ്ഞുകൊണ്ട്
وَالْأَذَىٰ
X
ദ്രോഹിച്ചുകൊണ്ടും
كَالَّذِي
X
ഒരുത്തനെ പോലെ
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مَالَهُ
X
അവന്റെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍
وَلَا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യനാളിലും
فَمَثَلُهُ
X
അവന്റെ ഉപമ
كَمَثَلِ صَفْوَانٍ
X
ഉറച്ച പാറ പോലെയാണ്
عَلَيْهِ تُرَابٌ
X
അതിന്മേല്‍ അല്‍പം മണ്ണുണ്ട്
فَأَصَابَهُ
X
അതിന്മേല്‍ പെയ്തു
وَابِلٌ
X
പേമാരി
فَتَرَكَهُ
X
അതിനെ അവശേഷിപ്പിച്ചു
صَلْدًاۖ
X
ഉറച്ച പാറയായി
لَّا يَقْدِرُونَ
X
അവര്‍ക്ക് സാധിക്കില്ല
عَلَىٰ شَيْءٍ
X
ഒന്നിനും
مِّمَّا كَسَبُواۗ
X
അവര്‍ നേടിയത്
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
വഴികാണിക്കില്ല
الْقَوْمَ
X
ആ ജനതയെ
الْكَافِرِينَ
X
നിഷേധികളായ
﴿2:264﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
جَامِعُ
X
ഒരുമിച്ച് കൂട്ടുന്നവന്‍ (ആകുന്നു)
النَّاسِ
X
ജനങ്ങളെ
لِيَوْمٍ
X
ഒരു നാളില്‍
لَّا رَيْبَ
X
സംശയമില്ല
فِيهِۚ
X
അതില്‍
إِنَّ
X
നിശ്ചയം
اللَّهَ
X
അല്ലാഹു
لَا يُخْلِفُ
X
ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿3:9﴾ إِنَّ
X
നിശ്ചയം
الَّذِينَ يَكْفُرُونَ
X
നിഷേധിക്കുന്നവര്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
بِغَيْرِ
X
കൂടാതെ
حَقٍّ
X
ന്യായം
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الَّذِينَ يَأْمُرُونَ
X
കല്‍പിക്കുന്നവരെ
بِالْقِسْطِ
X
നീതി(പാലിക്കാന്‍)
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
فَبَشِّرْهُم
X
അവരെ സുവാര്‍ത്ത അറിയിക്കുക
بِعَذَابٍ
X
ശിക്ഷയെക്കുറിച്ച്
أَلِيمٍ
X
വേദനാജനകമായ
﴿3:21﴾ إِنَّ أَوْلَى النَّاسِ
X
തീര്‍ച്ചയായും ജനങ്ങളില്‍ ഏറ്റവും അടുത്തവര്‍
بِإِبْرَاهِيمَ
X
ഇബ്റാഹീമിനോട്
لَلَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയവരാകുന്നു
وَهَٰذَا النَّبِيُّ
X
ഈ പ്രവാചകനും
وَالَّذِينَ آمَنُواۗ
X
വിശ്വസിച്ചവരും
وَاللَّهُ وَلِيُّ
X
അല്ലാഹു രക്ഷകനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿3:68﴾ أُولَٰئِكَ
X
അവര്‍
جَزَاؤُهُمْ
X
അവരുടെ പ്രതിഫലം
أَنَّ عَلَيْهِمْ
X
ഉറപ്പായും അവരുടെമേല്‍ ഉണ്ടായിരിക്കും
لَعْنَةَ اللَّهِ
X
അല്ലാഹുവിന്റെ ശാപം
وَالْمَلَائِكَةِ
X
മലക്കുകളുടെയും
وَالنَّاسِ
X
മനുഷ്യരുടെയും
أَجْمَعِينَ
X
മുഴുവന്‍
﴿3:87﴾ فِيهِ
X
അതിലുണ്ട്
آيَاتٌ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٌ
X
വ്യക്തമായ
مَّقَامُ
X
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَۖ
X
ഇബ്റാഹീമിന്റെ
وَمَن دَخَلَهُ
X
ആര്‍ അതില്‍ പ്രവേശിച്ചുവോ
كَانَ آمِنًاۗ
X
അവന്‍ നിര്‍ഭയനായിരിക്കും
وَلِلَّهِ
X
അല്ലാഹുവിനോട് ബാധ്യതയുണ്ട്
عَلَى النَّاسِ
X
മനുഷ്യര്‍ക്ക്
حِجُّ الْبَيْتِ
X
ഹജ്ജ് നിര്‍വഹിക്കല്‍(ആ മന്ദിരത്തിലേക്ക് തീര്‍ഥാടനം ചെയ്യല്‍)
مَنِ اسْتَطَاعَ
X
കഴിവുള്ളവര്‍ക്ക്
إِلَيْهِ
X
അതിലേക്ക്
سَبِيلًاۚ
X
മാര്‍ഗത്താല്‍
وَمَن كَفَرَ
X
ആര്‍ നിഷേധിച്ചുവോ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَنِيٌّ
X
ആശ്രയം വേണ്ടാത്തവനാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ ആരുടെയും
﴿3:97﴾ ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
فِي السَّرَّاءِ
X
ധന്യതയില്‍
وَالضَّرَّاءِ
X
ദാരിദ്രത്തിലും
وَالْكَاظِمِينَ
X
കടിച്ചിറക്കുന്നവരും
الْغَيْظَ
X
കോപം
وَالْعَافِينَ
X
വിട്ടുവീഴ്ച കാണിക്കുന്നവരും
عَنِ النَّاسِۗ
X
ജനങ്ങളോട്
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿3:134﴾ إِن يَمْسَسْكُمْ
X
നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍
قَرْحٌ
X
ക്ഷതം
فَقَدْ مَسَّ
X
(മുമ്പ്) പറ്റിയിട്ടുണ്ട്
الْقَوْمَ
X
ആ ജനത്തിനും
قَرْحٌ
X
ക്ഷതം
مِّثْلُهُۚ
X
അത് പോലെ
وَتِلْكَ الْأَيَّامُ
X
ആ ദിനങ്ങള്‍
نُدَاوِلُهَا
X
നാം അതിനെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
وَلِيَعْلَمَ اللَّهُ
X
അല്ലാഹുവിന് വേര്‍തിരിച്ചറിയാന്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
وَيَتَّخِذَ
X
ഉണ്ടാക്കുവാനും
مِنكُمْ
X
നിങ്ങളില്‍ നിന്ന്
شُهَدَاءَۗ
X
രക്തസാക്ഷികളെ, സത്യസാക്ഷികളെ
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമികളെ
﴿3:140﴾ وَالَّذِينَ يُنفِقُونَ
X
ചിലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
അവരുടെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍ വേണ്ടി
وَلَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِۗ
X
അന്ത്യദിനത്തിലും
وَمَن
X
ആര്, വല്ലവനും
يَكُنِ الشَّيْطَانُ
X
പിശാച് ആകുന്നുവെങ്കില്‍
لَهُ
X
അവന്റെ
قَرِينًا
X
കൂട്ടാളി
فَسَاءَ
X
അവന്‍(എത്ര)ചീത്തയായിരിക്കുന്നു
قَرِينًا
X
കൂട്ടാളിയാല്‍
﴿4:38﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَأْمُرُكُمْ
X
നിങ്ങളോട് കല്‍പിക്കുന്നു
أَن تُؤَدُّوا
X
നിങ്ങള്‍ വീട്ടണമെന്ന്, തിരിച്ചേല്‍പ്പിക്കണമെന്ന്
الْأَمَانَاتِ
X
വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍
إِلَىٰ أَهْلِهَا
X
അവയുടെ അവകാശികള്‍ക്ക്
وَإِذَا حَكَمْتُم
X
നിങ്ങള്‍ വിധി(തീര്‍പ്പ്)കല്‍പിച്ചാല്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
أَن تَحْكُمُوا
X
നിങ്ങള്‍ വിധി കല്‍പിക്കണമെന്ന്
بِالْعَدْلِۚ
X
നീതിപൂര്‍വ്വം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
نِعِمَّا
X
എത്ര നല്ല
يَعِظُكُم
X
ഉപദേശമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്
بِهِۗ
X
അത് മുഖേന
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവനും
بَصِيرًا
X
എല്ലാം കാണുന്നവനും
﴿4:58﴾ إِنَّا أَنزَلْنَا
X
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ വേദപുസ്തകം
بِالْحَقِّ
X
സത്യവുമായി
لِتَحْكُمَ
X
നീ വിധികല്‍പിക്കാന്‍ വേണ്ടി
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِمَا أَرَاكَ اللَّهُۚ
X
അല്ലാഹു നിനക്ക് കാണിച്ചുതന്നതനുസരിച്ച്
وَلَا تَكُن
X
നീ ആവരുത്
لِّلْخَائِنِينَ
X
വഞ്ചകര്‍ക്ക് വേണ്ടി
خَصِيمًا
X
വാദിക്കുന്നവന്‍
﴿4:105﴾ يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുന്നു
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
وَلَا يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുകയില്ല, അവര്‍ക്ക് മറക്കാനാവില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
وَهُوَ مَعَهُمْ
X
അവന്‍ അവരോടൊപ്പമുണ്ട്
إِذْ يُبَيِّتُونَ
X
അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തുമ്പോള്‍
مَا لَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടാത്തത്
مِنَ الْقَوْلِۚ
X
വാക്കുകളില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതൊക്കെ
مُحِيطًا
X
വലയം ചെയ്തവന്‍, സൂക്ഷ്മമായ അറിയുന്നവന്‍
﴿4:108﴾ لَّا خَيْرَ
X
ഒരു നന്മയുമില്ല
فِي كَثِيرٍ
X
അധികത്തിലും
مِّن نَّجْوَاهُمْ
X
അവരുടെ ഗൂഢാലോചനയില്‍ നിന്ന്
إِلَّا مَنْ
X
ഒരുവന്റെതൊഴികെ
أَمَرَ
X
അവന്‍ കല്പിച്ചു
بِصَدَقَةٍ
X
ദാനധര്‍മത്തിന്, ദാനധര്‍മം കൊണ്ട്
أَوْ مَعْرُوفٍ
X
അല്ലെങ്കില്‍ സല്‍കാര്യത്തിന്
أَوْ إِصْلَاحٍ
X
അല്ലെങ്കില്‍ ഒത്തുതീര്‍പ്പിന്, സംസ്കരണത്തിന്
بَيْنَ النَّاسِۚ
X
ജനങ്ങള്‍ക്കിടയില്‍
وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നു(വെങ്കില്‍)
ذَٰلِكَ
X
അത്
ابْتِغَاءَ
X
കാംക്ഷിച്ച്
مَرْضَاتِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَسَوْفَ
X
പിന്നീട്, വഴിയെ
نُؤْتِيهِ
X
നാം അവന് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:114﴾ وَأَخْذِهِمُ
X
അവര്‍ വാങ്ങിയത് കൊണ്ടും
الرِّبَا
X
പലിശ
وَقَدْ نُهُوا عَنْهُ
X
തീര്‍ച്ചയായും അവര്‍ക്ക് അത് നിരോധിക്കപ്പെട്ടിരുന്നു
وَأَكْلِهِمْ
X
അവര്‍ തിന്നത് കൊണ്ടും
أَمْوَالَ النَّاسِ
X
ജനങ്ങളുടെ സ്വത്ത്
بِالْبَاطِلِۚ
X
നിഷിദ്ധമായി
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ مِنْهُمْ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿4:161﴾ وَأَنِ احْكُم
X
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
X
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
X
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
X
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
X
നിനക്ക്
فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
X
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
X
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
X
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
X
ചിലതുകാരണമായി
ذُنُوبِهِمْۗ
X
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
X
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
X
ധിക്കാരികളാണ്
﴿5:49﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
بَلِّغْ
X
നീ എത്തിച്ചുകൊടുക്കുക
مَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്ന്
وَإِن لَّمْ تَفْعَلْ
X
അങ്ങനെ നീ ചെയ്യുന്നില്ലെങ്കില്‍
فَمَا بَلَّغْتَ
X
നീ നിറവേറ്റിയിട്ടില്ല
رِسَالَتَهُۚ
X
അവന്റെ ദൗത്യം
وَاللَّهُ يَعْصِمُكَ
X
അല്ലാഹു നിന്നെ രക്ഷിക്കും
مِنَ النَّاسِۗ
X
ജനങ്ങളില്‍നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:67﴾ لَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَشَدَّ
X
ഏറ്റവും കടുത്തവര്‍
النَّاسِ
X
മനുഷ്യരില്‍
عَدَاوَةً
X
ശത്രുതയില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الْيَهُودَ
X
യഹൂദരാണെന്ന്
وَالَّذِينَ أَشْرَكُواۖ
X
ബഹുദൈവാരാധകരുമാണെന്ന്
وَلَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُم
X
അവരില്‍ ഏറ്റവും അടുത്തവര്‍
مَّوَدَّةً
X
സ്നേഹത്തില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الَّذِينَ قَالُوا
X
പറഞ്ഞവരാണെന്ന്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰۚ
X
ക്രിസ്ത്യാനിളാണെന്ന്
ذَٰلِكَ
X
അത്
بِأَنَّ مِنْهُمْ
X
തീര്‍ച്ചയായും അവരില്‍ ഉള്ളതുകൊണ്ടാണ്
قِسِّيسِينَ
X
പണ്ഡിതന്മാര്‍
وَرُهْبَانًا
X
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يَسْتَكْبِرُونَ
X
അവര്‍ അഹന്ത നടിക്കുന്നില്ല(എന്നതുകൊണ്ടുമാണ്)
﴿5:82﴾ أَوَمَن
X
ഒരുവനാണോ?
كَانَ
X
അവന്‍ ആയിരുന്നു
مَيْتًا
X
ജീവനില്ലാത്തവന്‍
فَأَحْيَيْنَاهُ
X
എന്നിട്ട് അവന് നാം ജീവന്‍നല്‍കി
وَجَعَلْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അവന്
نُورًا
X
ഒരു വെളിച്ചം
يَمْشِي
X
അവന്‍ നടക്കുന്നു
بِهِ
X
അതുമായി
فِي النَّاسِ
X
ജനങ്ങള്‍ക്കിടയിലൂടെ
كَمَن
X
ഒരാളെപ്പോലെയാണോ
مَّثَلُهُ
X
അവന്റെ അവസ്ഥ
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍(പെട്ടിരിക്കുന്നു)
لَيْسَ
X
അവനല്ല
بِخَارِجٍ
X
പുറത്ത്കടക്കുന്നവന്‍
مِّنْهَاۚ
X
അതില്‍നിന്ന്
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
ചേതോഹരമായി തോന്നിപ്പിക്കപ്പെട്ടു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿6:122﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَلْقُواۖ
X
നിങ്ങള്‍ ഇട്ടു കൊള്ളുക
فَلَمَّا أَلْقَوْا
X
അങ്ങനെ അവര്‍ ഇട്ടപ്പോള്‍
سَحَرُوا
X
അവര്‍ മാരണം ചെയ്തു
أَعْيُنَ
X
കണ്ണുകളെ
النَّاسِ
X
ആളുകളുടെ
وَاسْتَرْهَبُوهُمْ
X
അവരില്‍ അവര്‍ ഭീതിയുണര്‍ത്തുകയും ചെയ്തു
وَجَاءُوا
X
അവര്‍ വരികയും ചെയ്തു
بِسِحْرٍ
X
മായാജാലം കൊണ്ട്
عَظِيمٍ
X
ഗംഭീരമായ
﴿7:116﴾ قَالَ
X
അവന്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
اصْطَفَيْتُكَ
X
ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു
عَلَى النَّاسِ
X
മറ്റെല്ലാ മനുഷ്യരേക്കാളും
بِرِسَالَاتِي
X
എന്റെ സന്ദേശങ്ങള്‍ കൊണ്ട്
وَبِكَلَامِي
X
എന്റെ സംഭാഷണത്താലും
فَخُذْ
X
അതിനാല്‍ നീ മുറുകെ പിടിക്കുക
مَا آتَيْتُكَ
X
ഞാന്‍ നിനക്ക് നല്‍കിയതെല്ലാം
وَكُن
X
നീ ആയിത്തീരുകയും ചെയ്യുക
مِّنَ الشَّاكِرِينَ
X
നന്ദിയുള്ളവരില്‍
﴿7:144﴾ يَسْأَلُونَكَ
X
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ السَّاعَةِ
X
ആ അന്ത്യ നിമിഷത്തെപ്പറ്റി
أَيَّانَ مُرْسَاهَاۖ
X
എപ്പോഴാണ് അത് വന്നെത്തുന്നതെന്ന്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ച അറിവ്
عِندَ رَبِّيۖ
X
എന്റെ നാഥന്റെ അടുത്ത്
لَا يُجَلِّيهَا
X
അത് വെളിപ്പെടുത്തുകയില്ല
لِوَقْتِهَا
X
അതിന്റെ സമയത്ത്
إِلَّا هُوَۚ
X
അവനല്ലാതെ
ثَقُلَتْ
X
അത് ഭാരിച്ചതായിരിക്കുന്നു
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِۚ
X
ഭൂമിയിലും
لَا تَأْتِيكُمْ
X
അത് നിങ്ങളില്‍ വന്നെത്തുകയില്ല
إِلَّا بَغْتَةًۗ
X
യാദൃശ്ചികമായിട്ടല്ലാതെ
يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
X
നീ ആണെന്ന പോലെ
حَفِيٌّ
X
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَاۖ
X
അതേക്കുറിച്ച്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ചുള്ള അറിവ്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളില്‍ അധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:187﴾ وَلَا تَكُونُوا
X
നിങ്ങളാകരുത്
كَالَّذِينَ خَرَجُوا
X
ഇറങ്ങിപ്പോന്നവരെപ്പോലെ
مِن دِيَارِهِم
X
തങ്ങളുടെ വീടുകളില്‍ നിന്ന്
بَطَرًا
X
അഹങ്കാരത്തോടെ
وَرِئَاءَ
X
കാണിക്കാനും
النَّاسِ
X
ജനങ്ങളെ
وَيَصُدُّونَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَاللَّهُ
X
അല്ലാഹു
بِمَا يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതൊക്കെ
مُحِيطٌ
X
നന്നായി നിരീക്ഷിക്കുന്നവനാണ്
﴿8:47﴾ وَإِذْ
X
സന്ദര്‍ഭവും
زَيَّنَ
X
ചേതോഹരമായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
أَعْمَالَهُمْ
X
അവരുടെ ചെയ്തികള്‍
وَقَالَ
X
അവന്‍ പറയുകയും ചെയ്തു
لَا
X
ഇല്ല
غَالِبَ
X
ജയിക്കുന്നവരായി
لَكُمُ
X
നിങ്ങളെ
الْيَوْمَ
X
ഇന്ന്
مِنَ النَّاسِ
X
ജനങ്ങളില്‍
وَإِنِّي
X
ഉറപ്പായും ഞാന്‍
جَارٌ
X
രക്ഷകന്‍
لَّكُمْۖ
X
നിങ്ങളുടെ
فَلَمَّا تَرَاءَتِ
X
അങ്ങനെ കണ്ടുമുട്ടിയപ്പോള്‍
الْفِئَتَانِ
X
ഇരുപക്ഷവും
نَكَصَ عَلَىٰ عَقِبَيْهِ
X
അവന്‍ പിന്‍മാറി
وَقَالَ
X
പറയുകയും ചെയ്തു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
X
ഒരു ബന്ധവുമില്ലാത്തവനാണ്
مِّنكُمْ
X
നിങ്ങളുമായി
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
ഞാന്‍ കാണുന്നു
مَا لَا تَرَوْنَ
X
നിങ്ങള്‍ കാണാത്തത്
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ اللَّهَۚ
X
ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു
وَاللَّهُ
X
അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿8:48﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّ كَثِيرًا
X
ഏറെപ്പേരും
مِّنَ الْأَحْبَارِ
X
മതപണ്ഡിതന്മാരില്‍
وَالرُّهْبَانِ
X
പുരോഹിതരിലും
لَيَأْكُلُونَ
X
അവര്‍ ഭുജിച്ചുകൊണ്ടിരിക്കുന്നു
أَمْوَالَ
X
ധനം
النَّاسِ
X
ജനങ്ങളുടെ
بِالْبَاطِلِ
X
അവിഹിതമായി
وَيَصُدُّونَ
X
അവര്‍ ജനങ്ങളെ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِۗ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَالَّذِينَ يَكْنِزُونَ
X
ശേഖരിച്ചുവെക്കുന്നവര്‍
الذَّهَبَ
X
സ്വര്‍ണ്ണം
وَالْفِضَّةَ
X
വെള്ളിയും
وَلَا يُنفِقُونَهَا
X
അത് അവര്‍ ചെലവഴിക്കുന്നില്ല
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَبَشِّرْهُم
X
അവരോട് സുവാര്‍ത്തയറിയിക്കുക
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:34﴾ وَمَا ظَنُّ
X
വിചാരം എന്തായിരിക്കും
الَّذِينَ يَفْتَرُونَ
X
കള്ളം ചമച്ചുണ്ടാക്കുന്നവരുടെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനത്തോട്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿10:60﴾ فَالْيَوْمَ
X
ഇന്ന്
نُنَجِّيكَ
X
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
X
നിന്റെ ജഡം
لِتَكُونَ
X
നീ ആകാന്‍ വേണ്ടി
لِمَنْ خَلْفَكَ
X
നിന്റെ ശേഷക്കാര്‍ക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
وَإِنَّ كَثِيرًا
X
നിശ്ചയം, അധികപേരും
مِّنَ النَّاسِ
X
മനുഷ്യരില്‍
عَنْ آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
لَغَافِلُونَ
X
അശ്രദ്ധരാണ്
﴿10:92﴾ أَفَمَن
X
യാതൊരുവനോ
كَانَ
X
അവനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
വ്യക്തമായ തെളിവിന്മേല്‍
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
وَيَتْلُوهُ
X
അതിനെ തുടര്‍ന്നു വരികയും ചെയ്യുന്നു
شَاهِدٌ
X
ഒരു സാക്ഷി
مِّنْهُ
X
അവങ്കല്‍നിന്നുള്ള
وَمِن قَبْلِهِ
X
അതിനു മുമ്പുണ്ട്
كِتَابُ مُوسَىٰ
X
മൂസായുടെ ഗ്രന്ഥം
إِمَامًا
X
മാതൃകയായി
وَرَحْمَةًۚ
X
കാരുണ്യമായും
أُولَٰئِكَ
X
അവര്‍
يُؤْمِنُونَ بِهِۚ
X
അതില്‍ വിശ്വസിക്കും
وَمَن يَكْفُرْ بِهِ
X
ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കില്‍
مِنَ الْأَحْزَابِ
X
വിവിധ വിഭാഗങ്ങളില്‍
فَالنَّارُ
X
എങ്കില്‍ നരകമാണ്
مَوْعِدُهُۚ
X
അവരുടെ വാഗ്ദത്ത സ്ഥലം
فَلَا تَكُ
X
അതിനാല്‍ നീ ആകരുത്
فِي مِرْيَةٍ
X
സംശയത്തില്‍
مِّنْهُۚ
X
ഇതിനെ സംബന്ധിച്ച്
إِنَّهُ
X
തീര്‍ച്ചയായും ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്നുള്ള
وَلَٰكِنَّ أَكْثَرَ النَّاسِ
X
പക്ഷെ, ജനങ്ങളിലേറെ പേരും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿11:17﴾ إِلَّا مَن رَّحِمَ
X
അനുഗ്രഹിച്ചവരൊഴികെ
رَبُّكَۚ
X
നിന്റെ നാഥന്‍
وَلِذَٰلِكَ
X
അതിനുവേണ്ടി
خَلَقَهُمْۗ
X
അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നു
وَتَمَّتْ
X
പൂര്‍ത്തിയായിരിക്കുന്നു
كَلِمَةُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
لَأَمْلَأَنَّ
X
നാം നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنَ الْجِنَّةِ
X
ജിന്നു വര്‍ഗത്താല്‍
وَالنَّاسِ
X
മനുഷ്യ വര്‍ഗത്താലും
أَجْمَعِينَ
X
എല്ലാം
﴿11:119﴾ وَقَالَ
X
പറഞ്ഞു
الَّذِي اشْتَرَاهُ
X
അവനെ വാങ്ങിയവന്‍
مِن مِّصْرَ
X
ഈജിപ്തില്‍
لِامْرَأَتِهِ
X
തന്റെ പത്നിയോട്
أَكْرِمِي
X
നീ മാന്യമാക്കിത്തീര്‍ക്കുക
مَثْوَاهُ
X
ഇവന്റെ വാസസ്ഥലം
عَسَىٰ أَن يَنفَعَنَا
X
ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ സ്വീകരിക്കാം
وَلَدًاۚ
X
ഒരു മകനായി
وَكَذَٰلِكَ
X
അങ്ങനെ
مَكَّنَّا
X
നാം സൗകര്യമൊരുക്കികൊടുത്തു
لِيُوسُفَ
X
യൂസുഫിന്
فِي الْأَرْضِ
X
ആ ഭൂപ്രദേശത്ത്
وَلِنُعَلِّمَهُ
X
നാം അവനെ പഠിപ്പിക്കാനും
مِن تَأْوِيلِ الْأَحَادِيثِۚ
X
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനം
وَاللَّهُ
X
അല്ലാഹു
غَالِبٌ
X
അതിജയിക്കുന്നവനാകുന്നു
عَلَىٰ أَمْرِهِ
X
തന്റെ കാര്യത്തില്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറേപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:21﴾ وَاتَّبَعْتُ
X
ഞാന്‍ പിന്തുടര്‍ന്നു
مِلَّةَ
X
മാര്‍ഗം
آبَائِي
X
എന്റെ പിതാക്കളുടെ
إِبْرَاهِيمَ
X
(അതായത്) ഇബ്റാഹിമിന്റെ
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
وَيَعْقُوبَۚ
X
യഅ്ഖൂബിന്റെയും
مَا كَانَ لَنَا
X
നമുക്ക് അനുവാദമില്ല
أَن نُّشْرِكَ
X
നാം പങ്കുചേര്‍ക്കാന്‍
بِاللَّهِ
X
അല്ലാഹുവില്‍
مِن شَيْءٍۚ
X
ഒന്നിനെയും
ذَٰلِكَ
X
അത്
مِن فَضْلِ
X
അനുഗ്രഹത്തില്‍പെട്ടതാണ്
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْنَا
X
നമ്മോടുള്ള
وَعَلَى النَّاسِ
X
അഖിലമനുഷ്യരോടുമുള്ള
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറെപ്പേരും
لَا يَشْكُرُونَ
X
അവര്‍ നന്ദികാണിക്കുന്നില്ല
﴿12:38﴾ مَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
X
അവനെക്കുടാതെ
إِلَّا أَسْمَاءً
X
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
X
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
X
നിങ്ങള്‍
وَآبَاؤُكُم
X
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
X
അവതരിപ്പിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
بِهَا
X
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
X
ഒരു പ്രമാണവും
إِنِ الْحُكْمُ
X
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
X
അല്ലാഹുവിനല്ലാതെ
أَمَرَ
X
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
X
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
X
അവന്നല്ലാതെ
ذَٰلِكَ
X
അതാണ്
الدِّينُ
X
ജീവിതക്രമം
الْقَيِّمُ
X
ഏറ്റം ശരിയായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികജനവും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:40﴾ يُوسُفُ
X
യൂസുഫേ,
أَيُّهَا الصِّدِّيقُ
X
തികഞ്ഞ സത്യസന്ധാ
أَفْتِنَا
X
താങ്കള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും
فِي سَبْعِ بَقَرَاتٍ
X
ഏഴുപശുക്കളുടെ കാര്യത്തില്‍
سِمَانٍ
X
തടിച്ചുകൊഴുത്ത
يَأْكُلُهُنَّ
X
അവയെ തിന്നുന്നു
سَبْعٌ
X
ഏഴ്(പശുക്കള്‍)
عِجَافٌ
X
മെലിഞ്ഞ
وَسَبْعِ سُنبُلَاتٍ
X
ഏഴ് കതിരുകളുടെ കാര്യത്തിലും
خُضْرٍ
X
പച്ചയായ
وَأُخَرَ
X
വേറെയും(ഏഴ് കതിരുകളില്‍)
يَابِسَاتٍ
X
ഉണങ്ങിയ
لَّعَلِّي أَرْجِعُ
X
എനിക്ക് മടങ്ങാമല്ലോ
إِلَى النَّاسِ
X
ജനങ്ങളുടെ അടുത്തേക്ക്
لَعَلَّهُمْ يَعْلَمُونَ
X
അവര്‍ കാര്യം ഗ്രഹിക്കുന്നതിന്
﴿12:46﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
X
അവരോട് കല്‍പിച്ചവിധം
أَبُوهُم
X
തങ്ങളുടെ പിതാവ്
مَّا كَانَ
X
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
X
അവരില്‍നിന്ന്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
X
യാതൊന്നും
إِلَّا حَاجَةً
X
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
X
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
X
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
X
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:68﴾ وَمَا
X
അല്ല
أَكْثَرُ
X
ഏറെപ്പേരും
النَّاسِ
X
ജനങ്ങളില്‍
وَلَوْ حَرَصْتَ
X
നീ അതിയായി ആഗ്രഹിച്ചാലും
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿12:103﴾ الٓمٓر‌ۚ
X
അലിഫ് ലാം മീം റാ
تِلْكَ
X
ഇത്
آيَاتُ
X
വചനങ്ങളാണ്
الْكِتَابِۗ
X
വേദപുസ്തകത്തിലെ
وَالَّذِي أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
പരമസത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَ
X
ഏറെപ്പേരും
النَّاسِ
X
ജനങ്ങളിലെ
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿13:1﴾ رَبِّ
X
എന്റെ നാഥാ
إِنَّهُنَّ
X
തീര്‍ച്ചയായും അവ
أَضْلَلْنَ
X
വഴികേടിലാക്കിയിരിക്കുന്നു
كَثِيرًا
X
ഏറെപ്പേരെ
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
فَمَن تَبِعَنِي
X
അതിനാല്‍ എന്നെ പിന്തുടരുന്നവന്‍
فَإِنَّهُ مِنِّيۖ
X
എന്നില്‍ പെട്ടവനാണ്
وَمَنْ عَصَانِي
X
എന്നെ ആരെങ്കലും ധിക്കരിക്കുന്നുവെങ്കില്‍
فَإِنَّكَ
X
തീര്‍ച്ചയായും നീ
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
കരുണാനിധി
﴿14:36﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
إِنِّي أَسْكَنتُ
X
തീര്‍ച്ചയായും ഞാന്‍ താമസിപ്പിച്ചു
مِن ذُرِّيَّتِي
X
എന്റെ മക്കളില്‍ ചിലരെ
بِوَادٍ
X
ഒരു താഴ്വരയില്‍
غَيْرِ ذِي زَرْعٍ
X
കൃഷിയില്ലാത്ത
عِندَ بَيْتِكَ
X
നിന്റെ ഭവനത്തിനുസമീപം
الْمُحَرَّمِ
X
പവിത്രമായ
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُقِيمُوا
X
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കാന്‍
الصَّلَاةَ
X
നമസ്കാരം
فَاجْعَلْ
X
അതിനാല്‍ നീ ആക്കേണമേ
أَفْئِدَةً
X
മനസ്സുകളെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
تَهْوِي
X
ചായ്‌വുള്ളവരായി
إِلَيْهِمْ
X
അവരിലേക്ക്
وَارْزُقْهُم
X
നീ അവര്‍ക്ക് നല്‍കേണമേ
مِّنَ الثَّمَرَاتِ
X
കായ്കനികളില്‍ നിന്ന്
لَعَلَّهُمْ يَشْكُرُونَ
X
അവര്‍ നന്ദികാണിച്ചേക്കാം
﴿14:37﴾ وَأَقْسَمُوا
X
അവര്‍ ആണയിട്ടു(പറഞ്ഞു)
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْۙ
X
ശക്തമായ സത്യം
لَا يَبْعَثُ اللَّهُ
X
അല്ലാഹു പുനര്‍ജീവിപ്പിക്കുകയില്ല
مَن يَمُوتُۚ
X
മരണപ്പെടുന്നവരെ
بَلَىٰ
X
അതെ
وَعْدًا
X
ഒരു വാഗ്ദാനമാണത്
عَلَيْهِ
X
അവന്റെ മേല്‍(ബാധ്യതയുള്ള)
حَقًّا
X
സത്യമായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ
X
അധിക പേരും
النَّاسِ
X
ജനങ്ങളിലെ
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿16:38﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക
لَكَ
X
നിന്നോട്
إِنَّ رَبَّكَ
X
നിശ്ചയമായും നിന്റെ നാഥന്‍
أَحَاطَ
X
വലയം ചെയ്തിരിക്കുകയാണ്
بِالنَّاسِۚ
X
ജനങ്ങളെ
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الرُّؤْيَا
X
ആ കാഴ്ചയെ
الَّتِي أَرَيْنَاكَ
X
നിനക്ക് നാം കാണിച്ചുതന്ന
إِلَّا فِتْنَةً
X
ഒരു പരീക്ഷണമായിട്ടല്ലാതെ
لِّلنَّاسِ
X
ജനത്തിന്
وَالشَّجَرَةَ
X
മരത്തെയും
الْمَلْعُونَةَ
X
ശപിക്കപ്പെട്ട
فِي الْقُرْآنِۚ
X
ഖുര്‍ആനില്‍
وَنُخَوِّفُهُمْ
X
നാം അവരെ ഭയപ്പെടുത്തുകയാണ്
فَمَا يَزِيدُهُمْ
X
എന്നാല്‍ അത് അവര്‍ക്ക് വര്‍ദ്ധിപ്പിക്കുന്നില്ല
إِلَّا طُغْيَانًا
X
അതിക്രമമല്ലാതെ
كَبِيرًا
X
വലിയ
﴿17:60﴾ وَلَقَدْ صَرَّفْنَا
X
നാം വിവിധ രൂപേണ വിവരിച്ചിട്ടുണ്ട്
لِلنَّاسِ
X
ജനങ്ങള്‍ക്ക് വേണ്ടി
فِي هَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
مِن كُلِّ مَثَلٍ
X
എല്ലാവിധ ഉപമകളും
فَأَبَىٰ
X
അപ്പോള്‍ വിസമ്മതിച്ചു
أَكْثَرُ النَّاسِ
X
ജനങ്ങളില്‍ അധികപേരും
إِلَّا كُفُورًا
X
സത്യനിഷേധമല്ലാതെ (നിഷേധിക്കാനല്ലാതെ കൂട്ടാക്കിയില്ല)
﴿17:89﴾ وَقُرْآنًا
X
ഖുര്‍ആനെ
فَرَقْنَاهُ
X
നാം അതിനെ പല ഭാഗമായി വേര്‍തിരിച്ചു
لِتَقْرَأَهُ
X
നീ അത് ഓതിക്കൊടുക്കാന്‍
عَلَى النَّاسِ
X
ജനങ്ങള്‍ക്ക്
عَلَىٰ مُكْثٍ
X
സാവധാനത്തില്‍
وَنَزَّلْنَاهُ
X
നാം അതിനെ ഇറക്കുകയും ചെയ്തിരിക്കുന്നു
تَنزِيلًا
X
ക്രമേണയുള്ള ഇറക്കല്‍
﴿17:106﴾ قَالُوا
X
അവര്‍ പറഞ്ഞു
فَأْتُوا بِهِ
X
നിങ്ങള്‍ അവനെ കൊണ്ടുവരൂ
عَلَىٰ أَعْيُنِ
X
കണ്‍മുമ്പില്‍
النَّاسِ
X
ജനങ്ങളുടെ
لَعَلَّهُمْ يَشْهَدُونَ
X
അവര്‍ സാക്ഷ്യം വഹിച്ചേക്കാം
﴿21:61﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും ഇല്ലാതെ
وَيَتَّبِعُ
X
അവന്‍ അനുഗമിക്കും
كُلَّ شَيْطَانٍ
X
എല്ലാ ചെകുത്താന്‍മാരേയും
مَّرِيدٍ
X
ധിക്കാരിയായ
﴿22:3﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يُجَادِلُ
X
തര്‍ക്കിക്കുന്നവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
بِغَيْرِ عِلْمٍ
X
ഒരറിവും കൂടാതെ
وَلَا هُدًى
X
ഒരു മാര്‍ഗ്ഗദര്‍ശനവും ഇല്ലാതെ
وَلَا كِتَابٍ
X
ഒരു വേദഗ്രന്ഥവുമില്ലാതെ
مُّنِيرٍ
X
വെളിച്ചം നല്‍കുന്ന
﴿22:8﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَعْبُدُ اللَّهَ
X
അല്ലാഹുവിന് വഴിപ്പെടുന്നവര്‍
عَلَىٰ حَرْفٍۖ
X
ഒരു തെല്ലില്‍ നിന്ന്
فَإِنْ أَصَابَهُ
X
അവന് ലഭിച്ചാല്‍
خَيْرٌ
X
ഗുണം
اطْمَأَنَّ
X
അവന്‍ സമാധാനിക്കും
بِهِۖ
X
അത് കൊണ്ട്
وَإِنْ أَصَابَتْهُ
X
അവനെ ബാധിച്ചാല്‍
فِتْنَةٌ
X
ബുദ്ധിമുട്ട്
انقَلَبَ
X
തിരിഞ്ഞുകളയും
عَلَىٰ وَجْهِهِ
X
അവന്റെ പാട്ടിലേക്ക്
خَسِرَ
X
അവന് നഷ്ടപ്പെട്ടു
الدُّنْيَا
X
ഇഹലോകം
وَالْآخِرَةَۚ
X
പരലോകവും
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാകുന്നു
الْخُسْرَانُ
X
നഷ്ടം
الْمُبِينُ
X
വ്യക്തമായ
﴿22:11﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَسْجُدُ
X
സാഷ്ടാഗം ചെയ്യുന്നു
لَهُ
X
അവന്
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
وَالشَّمْسُ
X
സൂര്യനും
وَالْقَمَرُ
X
ചന്ദ്രനും
وَالنُّجُومُ
X
നക്ഷത്രങ്ങളും
وَالْجِبَالُ
X
പര്‍വ്വതങ്ങളും
وَالشَّجَرُ
X
മരങ്ങളും
وَالدَّوَابُّ
X
ജീവികളും
وَكَثِيرٌ
X
വളരെ പേരും
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
وَكَثِيرٌ
X
വളരെയാളുകളും
حَقَّ
X
സ്ഥിരപ്പെട്ടിരിക്കുന്നു
عَلَيْهِ
X
അവന്റെ മേല്‍
الْعَذَابُۗ
X
ശിക്ഷ
وَمَن يُهِنِ
X
ഏതൊരുത്തനെ
اللَّهُ
X
അല്ലാഹു നിന്ദിക്കുന്നു
فَمَا لَهُ
X
അപ്പോഴവനില്ല
مِن مُّكْرِمٍۚ
X
അന്തസ്സേകുന്നവന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَفْعَلُ
X
അവന്‍ ചെയ്യുന്നു
مَا يَشَاءُ۩
X
അവനുദ്ദേശിക്കുന്നത്
﴿22:18﴾ وَأَذِّن
X
നീ വിളംബരം ചെയ്യുക
فِي النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَجِّ
X
ഹജ്ജിന് വേണ്ടി
يَأْتُوكَ
X
അവര്‍ നിന്റെയടുത്ത് എത്തിച്ചേരും
رِجَالًا
X
നടന്നുംകൊണ്ട്
وَعَلَىٰ كُلِّ ضَامِرٍ
X
മെലിഞ്ഞ ഒട്ടകങ്ങളില്‍ സഞ്ചരിച്ചും
يَأْتِينَ
X
അവര്‍ എത്തിച്ചേരും
مِن كُلِّ فَجٍّ
X
എല്ലാവഴികളിലൂടെയൂം
عَمِيقٍ
X
വിദൂരമായ
﴿22:27﴾ أَلَمْ تَرَ
X
നീ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
سَخَّرَ
X
അവന്‍ കീഴ്പ്പെടുത്തിത്തന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
وَالْفُلْكَ
X
കപ്പലിനെയും
تَجْرِي
X
അത് സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِأَمْرِهِ
X
അവന്റെ കല്‍പന പ്രകാരം
وَيُمْسِكُ
X
അവന്‍ പിടിച്ചുനിര്‍ത്തുന്നു
السَّمَاءَ
X
ആകാശത്തെ
أَن تَقَعَ
X
അത് പതിക്കാതിരിക്കാന്‍
عَلَى الْأَرْضِ
X
ഭൂമിയുടെ മേല്‍
إِلَّا بِإِذْنِهِۗ
X
അവന്റെ അനുമതിയില്ലാതെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
അലിവുള്ളവന്‍
رَّحِيمٌ
X
കാരുണ്യവാനും
﴿22:65﴾ اللَّهُ
X
അല്ലാഹു
يَصْطَفِي
X
തെരഞ്ഞെടുക്കുന്നു
مِنَ الْمَلَائِكَةِ
X
മലക്കുകളില്‍ നിന്ന്
رُسُلًا
X
ചില ദൂതന്മാരെ
وَمِنَ النَّاسِۚ
X
മനുഷ്യരില്‍ നിന്നും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
X
കാണുന്നവനും
﴿22:75﴾ وَجَاهِدُوا
X
നിങ്ങള്‍ സമരം ചെയ്യുക
فِي اللَّهِ
X
ദൈവമാര്‍ഗത്തില്‍
حَقَّ جِهَادِهِۚ
X
സമരം ചെയ്യേണ്ട വിധം
هُوَ
X
അവന്‍
اجْتَبَاكُمْ
X
അവന്‍ നിങ്ങളെ തെരഞ്ഞെടുത്തു
وَمَا جَعَلَ
X
അവന്‍ ഉണ്ടാക്കിവെച്ചിട്ടില്ല
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
فِي الدِّينِ
X
ദീനില്‍
مِنْ حَرَجٍۚ
X
ഒരു ബുദ്ധിമുട്ടും
مِّلَّةَ
X
മാര്‍ഗം
أَبِيكُمْ
X
നിങ്ങളുടെ പിതാവിന്റെ
إِبْرَاهِيمَۚ
X
അഥവാ ഇബ്റാഹീമിന്റെ
هُوَ
X
അവന്‍
سَمَّاكُمُ
X
നിങ്ങളെ നാമകരണം ചെയ്തിരിക്കുന്നു
الْمُسْلِمِينَ
X
മുസ്‌ലിംകളെന്ന്
مِن قَبْلُ
X
മുമ്പും
وَفِي هَٰذَا
X
ഇതിലും
لِيَكُونَ
X
ആവാന്‍ വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
شَهِيدًا
X
സാക്ഷി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَتَكُونُوا
X
നിങ്ങളാകാനും
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِۚ
X
ജനങ്ങള്‍ക്ക്
فَأَقِيمُوا
X
നിങ്ങള്‍ കൃത്യമായി നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَاعْتَصِمُوا
X
നിങ്ങള്‍ മുറുകെ പിടിക്കുക
بِاللَّهِ
X
അല്ലാഹുവിനെ
هُوَ
X
അവനാണ്
مَوْلَاكُمْۖ
X
നിങ്ങളുടെ രക്ഷകന്‍
فَنِعْمَ الْمَوْلَىٰ
X
എത്ര നല്ല രക്ഷകന്‍
وَنِعْمَ النَّصِيرُ
X
എത്ര നല്ല സഹായി
﴿22:78﴾ وَلَقَدْ
X
തീര്‍ച്ചയായും
﴿25:50﴾