Repeated Words in Quran

< >
Total Found : 40
أَتَأْمُرُونَ
X
നിങ്ങള്‍ കല്‍പിക്കുകയാണോ
النَّاسَ
X
ജനങ്ങളോട്
بِالْبِرِّ
X
നന്മയെ
وَتَنسَوْنَ
X
നിങ്ങള്‍ മറക്കുകയും ചെയ്യുന്നു
أَنفُسَكُمْ
X
നിങ്ങളുടെ സ്വദേഹങ്ങളെ
وَأَنتُمْ
X
നിങ്ങളാകട്ടെ
تَتْلُونَ
X
ഓതിക്കൊണ്ടിരിക്കുന്നു
الْكِتَابَۚ
X
വേദം
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിക്കുന്നില്ലേ
﴿2:44﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ إِنَّ
X
തീര്‍ച്ചയായും
فِي خَلْقِ
X
സൃഷ്ടിയില്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَاخْتِلَافِ
X
മാറി മാറി വരുന്നതിലും
اللَّيْلِ
X
രാവിന്റെയും
وَالنَّهَارِ
X
പകലിന്റെയും
وَالْفُلْكِ
X
കപ്പലിലും
الَّتِي تَجْرِي
X
സഞ്ചരിക്കുന്നു
فِي الْبَحْرِ
X
സമുദ്രത്തില്‍
بِمَا يَنفَعُ
X
ഉപകരിക്കുന്നവയെയും വഹിച്ചും കൊണ്ട്
النَّاسَ
X
ജനങ്ങള്‍ക്ക്
وَمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലും
مِنَ السَّمَاءِ
X
ആകാശത്ത് നിന്ന്
مِن مَّاءٍ
X
വെള്ളത്തെ
فَأَحْيَا
X
അങ്ങനെ അവന്‍ ജീവിപ്പിച്ചു
بِهِ
X
അത് കൊണ്ട്
الْأَرْضَ
X
ഭൂമിയെ
بَعْدَ
X
ശേഷം
مَوْتِهَا
X
അതിന്റെ മരണത്തിന്റെ
وَبَثَّ
X
അവന്‍ പരത്തി
فِيهَا
X
അതില്‍
مِن كُلِّ دَابَّةٍ
X
എല്ലാ ജീവികളേയും
وَتَصْرِيفِ
X
തിരിച്ചുവിടുന്നതിലും
الرِّيَاحِ
X
കാറ്റുകളെ
وَالسَّحَابِ
X
മേഘത്തിലും
الْمُسَخَّرِ
X
അധീനപ്പെടുത്തപ്പെട്ട
بَيْنَ
X
ഇടയില്‍
السَّمَاءِ
X
ആകാശത്തിന്റെ
وَالْأَرْضِ
X
ഭൂമിയുടെയും
لَآيَاتٍ
X
തീര്‍ച്ചയായും അടയാളങ്ങളുണ്ട്
لِّقَوْمٍ
X
ഒരു ജനതക്ക്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿2:164﴾ فَهَزَمُوهُم
X
അവര്‍ മറ്റുള്ളവരെ(ശത്രുക്കളെ) തോല്‍പ്പിച്ചു
بِإِذْنِ اللَّهِ
X
ദൈവഹിതത്താല്‍
وَقَتَلَ
X
വധിക്കുകയും ചെയ്തു
دَاوُودُ
X
ദാവൂദ്
جَالُوتَ
X
ജാലൂത്തിനെ
وَآتَاهُ اللَّهُ
X
അല്ലാഹു അദ്ദേഹത്തിന് നല്‍കി
الْمُلْكَ
X
ആധിപത്യം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَعَلَّمَهُ
X
അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِمَّا يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നത്
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിരോധമുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങള്‍ക്ക്
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
الْأَرْضُ
X
ഭൂമി
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْعَالَمِينَ
X
സര്‍വലോകരോടും
﴿2:251﴾ لِلْفُقَرَاءِ
X
ദരിദ്രര്‍ക്ക് (ചെലവഴിക്കുന്നത്)
الَّذِينَ أُحْصِرُوا
X
ബന്ധിതരായ
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍ (ഉള്ള ശ്രമത്തില്‍)
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധിക്കുന്നില്ല
ضَرْبًا
X
സഞ്ചരിക്കാന്‍
فِي الْأَرْضِ
X
ഭൂമിയില്‍
يَحْسَبُهُمُ
X
അവരെ (കുറിച്ച്) കരുതും
الْجَاهِلُ
X
വിവരമില്ലാത്തവര്‍
أَغْنِيَاءَ
X
ധനികരെന്ന്
مِنَ التَّعَفُّفِ
X
മാന്യത കാരണം
تَعْرِفُهُم
X
നിനക്കവരെ അറിയാം
بِسِيمَاهُمْ
X
അവരുടെ ലക്ഷണങ്ങള്‍ കൊണ്ട്
لَا يَسْأَلُونَ النَّاسَ
X
അവര്‍ ജനങ്ങളോട് ചോദിക്കില്ല
إِلْحَافًاۗ
X
ശല്ല്യം ചെയ്തുകൊണ്ട്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് (എന്തും)
مِنْ خَيْرٍ
X
നല്ലതി(ധനത്തി)ല്‍ നിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿2:273﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اجْعَل
X
നീ നിശ്ചയിച്ച് തരേണമേ
لِّي
X
എനിക്ക്
آيَةًۖ
X
ഒരടയാളം
قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
آيَتُكَ
X
നിനക്കുള്ള അടയാളം
أَلَّا تُكَلِّمَ
X
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
X
ജനങ്ങളോട്
ثَلَاثَةَ
X
മൂന്ന്
أَيَّامٍ
X
നാളുകള്‍
إِلَّا رَمْزًاۗ
X
ആംഗ്യമല്ലാതെ
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
كَثِيرًا
X
ധാരാളമായി
وَسَبِّحْ
X
നീ(അവന്റെ) വിശുദ്ധി വാഴ്ത്തുക
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿3:41﴾ وَيُكَلِّمُ
X
അവന്‍ സംസാരിക്കും
النَّاسَ
X
ജനത്തോട്
فِي الْمَهْدِ
X
തൊട്ടിലില്‍ (വെച്ച് തന്നെ)
وَكَهْلًا
X
പ്രായമായ ശേഷവും
وَمِنَ الصَّالِحِينَ
X
അദ്ദേഹം സദ്വൃത്തരില്‍പെട്ടവനുമായിരിക്കും
﴿3:46﴾ الَّذِينَ
X
ഒരു കൂട്ടര്‍
قَالَ لَهُمُ
X
അവരോട്പറഞ്ഞു
النَّاسُ
X
ജനങ്ങള്‍
إِنَّ النَّاسَ
X
നിശ്ചയമായും ജനം
قَدْ جَمَعُوا
X
സംഘടിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക് (എതിരെ)
فَاخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടണം
فَزَادَهُمْ
X
അത് അവര്‍ക്ക് വര്‍ധിപ്പിച്ചു
إِيمَانًا
X
വിശ്വാസം
وَقَالُوا
X
അവര്‍ പറഞ്ഞു
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
وَنِعْمَ
X
എത്ര നല്ല
الْوَكِيلُ
X
കൈകാര്യകര്‍ത്താവ്
﴿3:173﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാട്ടുന്നവര്‍
وَيَأْمُرُونَ النَّاسَ
X
ജനങ്ങളോട് കല്‍പിക്കുന്നവരും
بِالْبُخْلِ
X
പിശുക്ക്(കാട്ടാന്‍)
وَيَكْتُمُونَ
X
മറച്ചുവെക്കുന്ന(വരും)
مَا آتَاهُمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് നല്‍കിയതിനെ
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَأَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
X
നന്ദികെട്ടവര്‍ക്ക്
عَذَابًا
X
ശിക്ഷയെ
مُّهِينًا
X
നിന്ദ്യമായ
﴿4:37﴾ أَمْ لَهُمْ
X
അതല്ല അവര്‍ക്കുണ്ടോ
نَصِيبٌ
X
വല്ല പങ്കും, വിഹിതവും
مِّنَ الْمُلْكِ
X
അധികാരത്തില്‍
فَإِذًا
X
എങ്കില്‍
لَّا يُؤْتُونَ
X
അവര്‍ നല്‍കുമായിരുന്നില്ല
النَّاسَ
X
ജനങ്ങള്‍ക്ക്
نَقِيرًا
X
ഒരു തരിമ്പും
﴿4:53﴾ أَمْ
X
അതല്ല
يَحْسُدُونَ
X
അവര്‍ അസൂയപ്പെടുകയാണോ
النَّاسَ
X
ജനങ്ങളോട്
عَلَىٰ مَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതിന്റെ പേരില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
فَقَدْ آتَيْنَا
X
എന്നാല്‍ നാം നല്‍കിയിരിക്കുന്നു
آلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തിന്
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَآتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
مُّلْكًا
X
ആധിപത്യം, അധികാരം
عَظِيمًا
X
മഹത്തായ
﴿4:54﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ إِنَّ الْمُنَافِقِينَ
X
തീര്‍ച്ചയായും കപടവിശ്വാസികള്‍
يُخَادِعُونَ اللَّهَ
X
അവര്‍ അല്ലാഹുവിനെ വഞ്ചിക്കുന്നു
وَهُوَ خَادِعُهُمْ
X
അവന്‍ അവരെ വഞ്ചിക്കുന്നവനാണ്
وَإِذَا قَامُوا
X
അവര്‍ നിന്നാല്‍
إِلَى الصَّلَاةِ
X
നമസ്കാരത്തിലേക്ക് (നമസ്കാരത്തിന്)
قَامُوا
X
അവര്‍ നി(ല്‍ക്കു)ന്നു
كُسَالَىٰ
X
അലസന്‍മാരായി
يُرَاءُونَ
X
അവര്‍ കാണിക്കുന്നു
النَّاسَ
X
ജനങ്ങളെ
وَلَا يَذْكُرُونَ
X
അവര്‍ ഓര്‍ക്കുന്നില്ല
اللَّهَ
X
അല്ലാഹുവിനെ
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:142﴾ مِنْ أَجْلِ ذَٰلِكَ
X
അക്കാരണത്താല്‍
كَتَبْنَا
X
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
X
തീര്‍ച്ചയായും
مَن قَتَلَ
X
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
X
ഒരാളെ
بِغَيْرِ نَفْسٍ
X
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
X
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
X
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
X
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
X
മനുഷ്യരെ
جَمِيعًا
X
മുഴുവന്‍
وَمَنْ أَحْيَاهَا
X
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
X
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
X
മനുഷ്യര്‍ക്ക്
جَمِيعًاۚ
X
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
ثُمَّ
X
എന്നിട്ട്
إِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
X
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
X
അതിനു ശേഷം
فِي الْأَرْضِ
X
ഭൂമിയില്‍
لَمُسْرِفُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
﴿5:32﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
التَّوْرَاةَ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
هُدًى
X
സന്മാര്‍ഗം
وَنُورٌۚ
X
വെളിച്ചവും
يَحْكُمُ
X
വിധിനടത്തുന്നു
بِهَا
X
അതനുസരിച്ച്
النَّبِيُّونَ
X
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
X
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
X
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
X
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
X
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
X
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
X
അതിന്
شُهَدَاءَۚ
X
സാക്ഷികള്‍
فَلَا تَخْشَوُا
X
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
X
ജനങ്ങളെ
وَاخْشَوْنِ
X
എന്നെ പേടിക്കുക
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
X
എന്റെ വചനങ്ങള്‍
ثَمَنًا
X
വിലയ്ക്ക്
قَلِيلًاۚ
X
നിസ്സാരമായ
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
അവിശ്വാസികള്‍
﴿5:44﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
X
നീ ഓര്‍ക്കുക
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
X
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
X
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
X
ആത്മാവിനാല്‍
الْقُدُسِ
X
പരിശുദ്ധമായ
تُكَلِّمُ
X
നീ സംസാരിക്കുന്നു
النَّاسَ
X
ജനങ്ങളോട്
فِي الْمَهْدِ
X
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
X
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
X
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
X
എഴുത്ത്
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَالتَّوْرَاةَ
X
തൗറാത്തും
وَالْإِنجِيلَۖ
X
ഇഞ്ചീലും
وَإِذْ تَخْلُقُ
X
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
X
കളിമണ്ണുകൊണ്ട്
كَهَيْئَةِ
X
രൂപംപോലുള്ളത്
الطَّيْرِ
X
പക്ഷിയുടെ
بِإِذْنِي
X
എന്റെ അനുമതിയോടെ
فَتَنفُخُ
X
പിന്നെ നീ ഊതുന്നു
فِيهَا
X
അതില്‍
فَتَكُونُ
X
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
X
പക്ഷി
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَتُبْرِئُ
X
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
X
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
X
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
X
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
X
മരണപ്പെട്ടവരെ
بِإِذْنِيۖ
X
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
X
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
عَنكَ
X
നിന്നില്‍നിന്ന്
إِذْ جِئْتَهُم
X
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالَ
X
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِنْهُمْ
X
അവരിലെ
إِنْ هَٰذَا
X
ഇത് അല്ല
إِلَّا سِحْرٌ
X
ആഭിചാരം അല്ലാതെ
مُّبِينٌ
X
തെളിഞ്ഞ
﴿5:110﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ وَإِلَىٰ مَدْيَنَ
X
മദ്യനിലേക്ക് (അയച്ചു)
أَخَاهُمْ شُعَيْبًاۗ
X
അവരുടെ സഹോദരന്‍ ശുഐബിനെ
قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
مَا لَكُم
X
നിങ്ങള്‍ക്ക് ഇല്ല
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
قَدْ جَاءَتْكُم
X
നിശ്ചയം നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്
بَيِّنَةٌ
X
വ്യക്തമായ തെളിവ്
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
فَأَوْفُوا
X
അതിനാല്‍ നിങ്ങള്‍ കൃത്യത പാലിക്കുക
الْكَيْلَ
X
അളവില്‍
وَالْمِيزَانَ
X
തൂക്കത്തിലും
وَلَا تَبْخَسُوا
X
നിങ്ങള്‍ കുറവു വരുത്തരുത്
النَّاسَ
X
ജനങ്ങള്‍ക്ക്
أَشْيَاءَهُمْ
X
അവരുടെ സാധനങ്ങളില്‍
وَلَا تُفْسِدُوا
X
നിങ്ങള്‍ നാശമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
بَعْدَ
X
ശേഷം
إِصْلَاحِهَاۚ
X
അതിനെ നന്നാക്കിയതിനു
ذَٰلِكُمْ
X
അതാണ്
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿7:85﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
X
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
X
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
X
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
X
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
X
വ്യക്തമായ
﴿10:2﴾ وَإِذَا أَذَقْنَا
X
നാം അനുഭവിക്കാനവസരം നല്‍കിയാല്‍
النَّاسَ
X
ജനങ്ങള്‍ക്ക്
رَحْمَةً
X
അനുഗ്രഹം
مِّن بَعْدِ ضَرَّاءَ
X
ദുരിതാനുഭവങ്ങള്‍ക്ക് ശേഷം
مَسَّتْهُمْ
X
അവരെ ബാധിച്ച
إِذَا
X
ഉടനെ
لَهُم
X
അവര്‍ക്കുണ്ടാകും
مَّكْرٌ
X
കുതന്ത്രം
فِي آيَاتِنَاۚ
X
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
أَسْرَعُ
X
അതിവേഗം പ്രയോഗിക്കുന്നവനാണ്
مَكْرًاۚ
X
തന്ത്രം
إِنَّ رُسُلَنَا
X
നമ്മുടെ ദൂതന്മാര്‍
يَكْتُبُونَ
X
അവര്‍ രേഖപ്പെടുത്തുന്നു
مَا تَمْكُرُونَ
X
നിങ്ങള്‍ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്
﴿10:21﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَظْلِمُ
X
അക്രമം കാണിക്കുകയില്ല
النَّاسَ
X
മനുഷ്യരോട്
شَيْئًا
X
ഒന്നും
وَلَٰكِنَّ النَّاسَ
X
മറിച്ച് ജനം
أَنفُسَهُمْ
X
തങ്ങളോട് തന്നെ
يَظْلِمُونَ
X
അവര്‍ അക്രമം കാണിക്കുന്നു
﴿10:44﴾ وَلَوْ شَاءَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَآمَنَ
X
സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു
مَن فِي الْأَرْضِ
X
ഭൂമിയിലുള്ളവര്‍
كُلُّهُمْ
X
അവരെല്ലാം
جَمِيعًاۚ
X
ഒന്നാകെ
أَفَأَنتَ
X
എന്നിരിക്കെ നീ ആണോ
تُكْرِهُ
X
നീ നിര്‍ബന്ധിക്കുന്നു
النَّاسَ
X
ജനങ്ങളെ
حَتَّىٰ يَكُونُوا
X
അവരാകാന്‍
مُؤْمِنِينَ
X
വിശ്വാസികള്‍
﴿10:99﴾ وَيَا قَوْمِ
X
എന്റെ ജനമേ
أَوْفُوا
X
നിങ്ങള്‍ തികവ് വരുത്തുക
الْمِكْيَالَ
X
അളവില്‍
وَالْمِيزَانَ
X
തൂക്കത്തിലും
بِالْقِسْطِۖ
X
നീതിയോടെ
وَلَا تَبْخَسُوا
X
നിങ്ങള്‍ കുറവുവരുത്തരുത്
النَّاسَ
X
ജനങ്ങള്‍ക്ക്
أَشْيَاءَهُمْ
X
അവരുടെ ചരക്കുകളില്‍
وَلَا تَعْثَوْا
X
നിങ്ങള്‍ വിഹരിക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
കുഴപ്പക്കാരായി
﴿11:85﴾ وَلَوْ شَاءَ
X
ഇഛിച്ചിരുന്നുവെങ്കില്‍
رَبُّكَ
X
നിന്റെ നാഥന്‍
لَجَعَلَ النَّاسَ
X
മനുഷ്യരെ അവന്‍ ആക്കുമായിരുന്നു
أُمَّةً وَاحِدَةًۖ
X
ഒരൊറ്റ സമുദായം
وَلَا يَزَالُونَ
X
അവര്‍ ആയിക്കൊണ്ടേയിരിക്കും
مُخْتَلِفِينَ
X
ഭിന്നിക്കുന്നവര്‍
﴿11:118﴾ أَنزَلَ
X
അവന്‍ ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَسَالَتْ
X
അങ്ങനെ ഒഴുകി
أَوْدِيَةٌ
X
അരുവികള്‍
بِقَدَرِهَا
X
അവയുടെ തോതനുസരിച്ച്
فَاحْتَمَلَ
X
അങ്ങനെ വഹിച്ചൊഴുകി
السَّيْلُ
X
പ്രവാഹം
زَبَدًا
X
പത
رَّابِيًاۚ
X
ഉപരിഭാഗത്തായി
وَمِمَّا يُوقِدُونَ عَلَيْهِ
X
അവര്‍ കത്തിക്കുന്നതില്‍ നിന്നും
فِي النَّارِ
X
തീയില്‍
ابْتِغَاءَ
X
(ഉണ്ടാക്കാനായി) ആഗ്രഹിച്ചുകൊണ്ട്
حِلْيَةٍ
X
ആഭരണം
أَوْ
X
അല്ലെങ്കില്‍
مَتَاعٍ
X
ഉപകരണം
زَبَدٌ
X
പത
مِّثْلُهُۚ
X
ഇതുപോലുള്ള
كَذَٰلِكَ
X
അപ്രകാരം
يَضْرِبُ
X
ഉദാഹരിക്കുന്നു
اللَّهُ
X
അല്ലാഹു
الْحَقَّ
X
സത്യത്തെ
وَالْبَاطِلَۚ
X
അസത്യത്തെയും
فَأَمَّا
X
എന്നാല്‍
الزَّبَدُ
X
പത
فَيَذْهَبُ
X
അത് പോകുന്നു
جُفَاءًۖ
X
വറ്റി
وَأَمَّا
X
എന്നാല്‍
مَا يَنفَعُ
X
ഉപകാരപ്പെടുന്നത്
النَّاسَ
X
ജനങ്ങള്‍ക്ക്
فَيَمْكُثُ
X
ബാക്കിയാവുന്നു
فِي الْأَرْضِۚ
X
ഭൂമിയില്‍
كَذَٰلِكَ
X
അപ്രകാരം
يَضْرِبُ
X
ഉദാഹരിക്കുന്നു
اللَّهُ
X
അല്ലാഹു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
﴿13:17﴾ وَلَوْ
X
എങ്കില്‍ പോലും
أَنَّ قُرْآنًا
X
നിശ്ചയം ഖുര്‍ആന്‍
سُيِّرَتْ
X
ചലിപ്പിക്കപ്പെട്ടു
بِهِ
X
അത്(ഖുര്‍ആന്‍)കൊണ്ട്
الْجِبَالُ
X
പര്‍വതങ്ങള്‍
أَوْ
X
അല്ലെങ്കില്‍
قُطِّعَتْ
X
മുറിക്കപ്പെട്ടു (പിളര്‍ത്തപ്പെട്ടു)
بِهِ
X
അത്(ഖുര്‍ആന്‍) കൊണ്ട്
الْأَرْضُ
X
ഭൂമി
أَوْ
X
അല്ലെങ്കില്‍
كُلِّمَ
X
സംസാരിക്കപ്പെട്ടു
بِهِ
X
അത്(ഖുര്‍ആന്‍)കൊണ്ട്
الْمَوْتَىٰۗ
X
മരിച്ചവര്‍
بَل
X
എന്നാല്‍
لِّلَّهِ
X
അല്ലാഹുവിന്നാണ്
الْأَمْرُ
X
അധികാരം
جَمِيعًاۗ
X
മുഴുവനായും
أَفَلَمْ يَيْأَسِ
X
അപ്പോള്‍ നിരാശപ്പെട്ടില്ലേ (വ്യക്തമായിമനസ്സിലാക്കുന്നില്ലേ)
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
أَن لَّوْ يَشَاءُ
X
ഇച്ഛിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَى
X
തീര്‍ച്ചയായും അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
النَّاسَ
X
ജനങ്ങളെ
جَمِيعًاۗ
X
മുഴുവന്‍
وَلَا يَزَالُ
X
ആയിക്കൊണ്ടേയിരിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
تُصِيبُهُم
X
അവരെ ബാധിക്കും
بِمَا صَنَعُوا
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
قَارِعَةٌ
X
ഭയങ്കര സംഭവം
أَوْ
X
അല്ലെങ്കില്‍
تَحُلُّ
X
അത് വന്നു പതിക്കും
قَرِيبًا
X
അടുത്തുതന്നെ
مِّن دَارِهِمْ
X
അവരുടെ വീടിന്റെ
حَتَّىٰ يَأْتِيَ
X
വരുന്നത് വരെ
وَعْدُ اللَّهِۚ
X
അല്ലാഹുവിന്റെ വാഗ്ദാനം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُخْلِفُ
X
അവന്‍ ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿13:31﴾ الٓر‌ۚ
X
അലിഫ് ലാം റാ
كِتَابٌ
X
ഇത് ഒരു വേദപുസ്തകം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
لِتُخْرِجَ
X
നീ നയിക്കാന്‍ വേണ്ടി
النَّاسَ
X
ജനങ്ങളെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِ
X
അനുവാദത്തോടെ
رَبِّهِمْ
X
അവരുടെ നാഥന്റെ
إِلَىٰ صِرَاطِ
X
മാര്‍ഗ്ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയുടെ
الْحَمِيدِ
X
സ്തുത്യര്‍ഹനായവന്റെ
﴿14:1﴾ وَأَنذِرِ
X
നീ താക്കീത് നല്‍കുക
النَّاسَ
X
ജനങ്ങളെ
يَوْمَ
X
ദിവസത്തെ
يَأْتِيهِمُ
X
അവര്‍ക്ക് വന്നെത്തുന്നു
الْعَذَابُ
X
ശിക്ഷ
فَيَقُولُ
X
അപ്പോള്‍ പറയും
الَّذِينَ ظَلَمُوا
X
അതിക്രമം പ്രവര്‍ത്തിച്ചവര്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخِّرْنَا
X
ഞങ്ങള്‍ക്ക് നീ അവസരം നല്‍കേണമേ
إِلَىٰ أَجَلٍ
X
ഒരവധിവരെ
قَرِيبٍ
X
അടുത്ത
نُّجِبْ
X
ഞങ്ങള്‍ ഉത്തരം നല്‍കാം
دَعْوَتَكَ
X
നിന്റെ വിളിക്ക്
وَنَتَّبِعِ
X
ഞങ്ങള്‍ പിന്തുടരുകയും ചെയ്യാം
الرُّسُلَۗ
X
ദൂതന്‍മാരെ
أَوَلَمْ تَكُونُوا أَقْسَمْتُم
X
നിങ്ങള്‍ ആണയിട്ട് പറഞ്ഞിരുന്നില്ലേ
مِّن قَبْلُ
X
നേരത്തെ
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن زَوَالٍ
X
ഒരു മാറ്റവും
﴿14:44﴾ وَلَوْ يُؤَاخِذُ
X
പിടികൂടുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
ജനങ്ങളെ
بِظُلْمِهِم
X
അവരുടെ അക്രമം കാരണത്താല്‍
مَّا تَرَكَ
X
അവന്‍ വിട്ടേക്കുമായിരുന്നില്ല
عَلَيْهَا
X
അതിന്റെ (ഭൂമിയുടെ) മുകളില്‍
مِن دَابَّةٍ
X
ഒരു ജീവിയെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവന്‍ അവരെ പിന്തിച്ചു നിര്‍ത്തുകയാണ്
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ കാലാവധി
لَا يَسْتَأْخِرُونَ
X
അവര്‍ പിന്തുന്നതല്ല
سَاعَةًۖ
X
ഒരു നിമിഷം
وَلَا يَسْتَقْدِمُونَ
X
അവര്‍ മുന്തുന്നതുമല്ല
﴿16:61﴾ وَمَا مَنَعَ
X
തടഞ്ഞിട്ടില്ല
النَّاسَ
X
ആ ജനത്തെ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നതില്‍നിന്ന്
إِذْ جَاءَهُمُ
X
അവര്‍ക്ക് വന്നപ്പോള്‍
الْهُدَىٰ
X
സന്മാര്‍ഗം
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
أَبَعَثَ
X
അയച്ചിരിക്കയാണോ
اللَّهُ
X
അല്ലാഹു
بَشَرًا
X
ഒരു മനുഷ്യനെ
رَّسُولًا
X
ദൂതനായി
﴿17:94﴾ وَمَا
X
എന്താണ്
مَنَعَ
X
തടഞ്ഞത്
النَّاسَ
X
ജനങ്ങളെ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നതിന്ന്
إِذْ جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْهُدَىٰ
X
സന്‍മാര്‍ഗം
وَيَسْتَغْفِرُوا
X
അവര്‍ പാപമോചനം തേടാനും
رَبَّهُمْ
X
അവരുടെ നാഥനോട്
إِلَّا أَن تَأْتِيَهُمْ
X
അവര്‍ക്ക് വന്നെത്തുന്നതിനെയല്ലാതെ
سُنَّةُ
X
നടപടി ക്രമം
الْأَوَّلِينَ
X
പൂര്‍വികരുടെ
أَوْ
X
അല്ലെങ്കില്‍
يَأْتِيَهُمُ
X
അവര്‍ക്കു വന്നെത്തുന്നതിനെ
الْعَذَابُ
X
ശിക്ഷ
قُبُلًا
X
നേരിട്ട്
﴿18:55﴾ قَالَ
X
അദ്ദേഹം (സകരിയ്യ) പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اجْعَل
X
നീ നിശ്ചയിച്ചുതരേണമേ
لِّي
X
എനിക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
آيَتُكَ
X
നിനക്കുള്ള ദൃഷ്ടാന്തം
أَلَّا تُكَلِّمَ
X
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
X
ജനത്തോട്
ثَلَاثَ
X
മൂന്ന്
لَيَالٍ
X
രാത്രികള്‍
سَوِيًّا
X
ശരിയായനിലയില്‍(വൈകല്യങ്ങളൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ)
﴿19:10﴾ يَوْمَ
X
ദിവസം
تَرَوْنَهَا
X
നിങ്ങള്‍ അത് കാണുന്ന
تَذْهَلُ
X
അശ്രദ്ധയിലാകും
كُلُّ
X
എല്ലാ
مُرْضِعَةٍ
X
മുലയൂട്ടുന്നവള്‍
عَمَّا أَرْضَعَتْ
X
മുലയൂട്ടുന്നതിനെക്കുറിച്ച്
وَتَضَعُ
X
പ്രസവിച്ചുപോകും
كُلُّ
X
എല്ലാ
ذَاتِ حَمْلٍ
X
ഗര്‍ഭമുള്ളവള്‍
حَمْلَهَا
X
അവളുടെ ഗര്‍ഭം
وَتَرَى
X
നീ കാണും
النَّاسَ
X
മനുഷ്യരെ
سُكَارَىٰ
X
ലഹരിബാധിതര്‍
وَمَا هُم
X
അവരല്ല
بِسُكَارَىٰ
X
ലഹരിബാധിതര്‍
وَلَٰكِنَّ
X
പക്ഷേ
عَذَابَ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
شَدِيدٌ
X
കഠിനമാണ്
﴿22:2﴾ الَّذِينَ
X
ഒരുകൂട്ടര്‍
أُخْرِجُوا
X
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِهِم
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
بِغَيْرِ حَقٍّ
X
ന്യായമില്ലാതെ
إِلَّا أَن يَقُولُوا
X
അവര്‍ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُۗ
X
അല്ലാഹു ആകുന്നു
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ തടുക്കലുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങളെ
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
X
തകര്‍ക്കപ്പെടുമായിരുന്നു
صَوَامِعُ
X
മഠങ്ങള്‍
وَبِيَعٌ
X
ചര്‍ച്ചുകളും
وَصَلَوَاتٌ
X
പ്രാര്‍ത്ഥനാലയങ്ങളും
وَمَسَاجِدُ
X
പള്ളികളും
يُذْكَرُ
X
സ്മരിക്കപ്പെടുന്നു
فِيهَا
X
അതില്‍
اسْمُ اللَّهِ
X
ദൈവനാമം
كَثِيرًاۗ
X
ധാരാളമായി
وَلَيَنصُرَنَّ اللَّهُ
X
അല്ലാഹു സഹായിക്കുക തന്നെ ചെയ്യും
مَن يَنصُرُهُۗ
X
അവനെ സഹായിക്കുന്നവരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَقَوِيٌّ
X
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
X
പ്രതാപവാനും
﴿22:40﴾ وَلَا تَبْخَسُوا
X
നിങ്ങള്‍ കുറവ് വരുത്തരുത്
النَّاسَ
X
ജനങ്ങള്‍ക്ക്
أَشْيَاءَهُمْ
X
അവരുടെ ചരക്കുകളില്‍
وَلَا تَعْثَوْا
X
നിങ്ങള്‍ വിഹരിക്കരുത്
فِي الْأَرْضِ
X
നാട്ടില്‍
مُفْسِدِينَ
X
കുഴപ്പക്കാരായി
﴿26:183﴾ وَإِذَا وَقَعَ
X
പുലര്‍ന്നാല്‍
الْقَوْلُ
X
നമ്മുടെ വചനം
عَلَيْهِمْ
X
അവരില്‍
أَخْرَجْنَا
X
നാം പുറപ്പെടുവിക്കും
لَهُمْ
X
അവര്‍ക്കായി
دَابَّةً
X
ഒരു ജന്തുവെ
مِّنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
تُكَلِّمُهُمْ
X
അതവരോട് പറയും
أَنَّ النَّاسَ
X
തീര്‍ച്ചയായും ജനങ്ങള്‍
كَانُوا
X
അവരായിരുന്നു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
لَا يُوقِنُونَ
X
ദൃഢമായി വിശ്വസിക്കുന്നില്ല
﴿27:82﴾ فَأَقِمْ
X
അതിനാല്‍ നീ ഉറപ്പിച്ചു നിര്‍ത്തുക
وَجْهَكَ
X
നിന്റെ മുഖം
لِلدِّينِ
X
ജീവിത ദര്‍ശനത്തിനുനേരെ
حَنِيفًاۚ
X
നേരെ നിലകൊള്ളുന്നവനായി
فِطْرَتَ اللَّهِ
X
അല്ലാഹുവിന്റെ പ്രകൃതി
الَّتِي فَطَرَ النَّاسَ عَلَيْهَاۚ
X
ജനങ്ങളെ അവന്‍ സൃഷ്ടിച്ചതായ
لَا تَبْدِيلَ
X
മാറ്റമില്ല
لِخَلْقِ اللَّهِۚ
X
അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക്
ذَٰلِكَ
X
ഇത് തന്നെയാണ്
الدِّينُ
X
ജീവിത ദര്‍ശനം
الْقَيِّمُ
X
ഏറ്റം ചൊവ്വായ, വക്രതയില്ലാത്ത
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളിലധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿30:30﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
النَّاسَ
X
ജനങ്ങളെ
ضُرٌّ
X
വല്ല വിപത്തും
دَعَوْا
X
അവര്‍ പ്രാര്‍ഥിക്കും
رَبَّهُم
X
അവരുടെ നാഥനോട്
مُّنِيبِينَ إِلَيْهِ
X
അവനിലേക്ക് തിരിയുന്നവരായി
ثُمَّ
X
പിന്നെ
إِذَا أَذَاقَهُم
X
അവന്‍ അവരെ അനുഭവിപ്പിച്ചാല്‍
مِّنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
رَحْمَةً
X
കാരുണ്യം
إِذَا فَرِيقٌ
X
അന്നേരം ഒരു വിഭാഗം
مِّنْهُم
X
അവരില്‍നിന്ന്
بِرَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يُشْرِكُونَ
X
അവര്‍ പങ്കുകാരെ ചേര്‍ക്കുന്നു
﴿30:33﴾ وَإِذَا أَذَقْنَا
X
നാം അനുഭവിപ്പിച്ചാല്‍
النَّاسَ
X
മനുഷ്യര്‍ക്ക്
رَحْمَةً
X
കാരുണ്യം
فَرِحُوا بِهَاۖ
X
അവര്‍ അതില്‍ ആഹ്ലാദം കൊള്ളും
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചതു കാരണം
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
إِذَا هُمْ
X
അപ്പോള്‍ അവരതാ
يَقْنَطُونَ
X
അവര്‍ പറ്റെ നിരാശരായിത്തീരുന്നു
﴿30:36﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾ وَلَوْ يُؤَاخِذُ
X
പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
മനുഷ്യരെ
بِمَا كَسَبُوا
X
അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍
مَا تَرَكَ
X
അവന്‍ ബാക്കിവെക്കുമായിരുന്നില്ല
عَلَىٰ ظَهْرِهَا
X
ഭൂമുഖത്ത്
مِن دَابَّةٍ
X
ഒരു ജന്തുവെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَإِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെപ്പറ്റി
بَصِيرًا
X
കണ്ടറിയുന്നവന്‍
﴿35:45﴾ إِنَّمَا السَّبِيلُ
X
തീര്‍ച്ചയായും (കുറ്റം ചുമത്താന്‍) മാര്‍ഗമുള്ളത്
عَلَى الَّذِينَ يَظْلِمُونَ
X
ദ്രോഹിക്കുന്നവരുടെമേല്‍ മാത്രമാണ്
النَّاسَ
X
ജനങ്ങളെ
وَيَبْغُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۚ
X
ന്യായമില്ലാതെ
أُولَٰئِكَ
X
അത്തരക്കാര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿42:42﴾ يَغْشَى
X
അത് മൂടിപ്പൊതിയും
النَّاسَۖ
X
മനുഷ്യരെ
هَٰذَا
X
ഇത്
عَذَابٌ
X
ശിക്ഷതന്നെ
أَلِيمٌ
X
നോവേറിയ
﴿44:11﴾ تَنزِعُ
X
വിട്ടൊഴിയാത്ത
النَّاسَ
X
ജനത്തെ
كَأَنَّهُمْ
X
അവരാണെന്നപോലെ
أَعْجَازُ
X
തടികള്‍
نَخْلٍ
X
ഈത്തപ്പനയുടെ
مُّنقَعِرٍ
X
കടപുഴകിവീണ
﴿54:20﴾ الَّذِينَ يَبْخَلُونَ
X
പിശുക്ക് കാണിക്കുന്നവര്‍
وَيَأْمُرُونَ
X
കല്‍പിക്കുന്നവരും
النَّاسَ
X
ജനങ്ങളോട്
بِالْبُخْلِۗ
X
പിശുക്ക് കാണിക്കാന്‍
وَمَن يَتَوَلَّ
X
ആരെങ്കിലും പിന്തിരിയുന്നുവെങ്കില്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍ തന്നെയാണ്
الْغَنِيُّ
X
പരാശ്രയമുക്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿57:24﴾ وَرَأَيْتَ
X
നീ കാണുകയും ചെയ്താല്‍
النَّاسَ
X
ജനങ്ങളെ
يَدْخُلُونَ
X
അവര്‍ കടന്നുവരുന്നു
فِي دِينِ اللَّهِ
X
അല്ലാഹുവിന്റെ മതത്തില്‍
أَفْوَاجًا
X
കൂട്ടങ്ങളായി
﴿110:2﴾