Repeated Words in Quran

< >
Total Found : 8
وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
أُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿2:39﴾ بَلَىٰ
X
അതെ
مَن
X
ആര്
كَسَبَ
X
സമ്പാദിച്ചു
سَيِّئَةً
X
പാപം
وَأَحَاطَتْ
X
വലയം ചെയ്യുകയും ചെയ്തു
بِهِ
X
അവനെ
خَطِيئَتُهُ
X
അവന്റെ പാപം
فَأُولَٰئِكَ
X
അവരാണ്
أَصْحَابُ
X
ആള്‍ക്കാര്‍
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:81﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ وَقَالَ
X
പറയും
الَّذِينَ اتَّبَعُوا
X
പിന്‍പറ്റിയവര്‍
لَوْ أَنَّ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍
كَرَّةً
X
അവസരം
فَنَتَبَرَّأَ
X
ഞങ്ങള്‍ കൈവിടുമായിരുന്നു
مِنْهُمْ
X
അവരെ
كَمَا تَبَرَّءُوا
X
അവര്‍ കൈവിട്ടപോലെ
مِنَّاۗ
X
ഞങ്ങളെ
كَذَٰلِكَ
X
അപ്രകാരം
يُرِيهِمُ اللَّهُ
X
അല്ലാഹു അവരെ കാണിക്കും
أَعْمَالَهُمْ
X
അവരുടെ കര്‍മങ്ങളെ
حَسَرَاتٍ
X
ഖേദഹേതു
عَلَيْهِمْۖ
X
അവര്‍ക്ക്
وَمَا هُم
X
അവര്‍ അല്ല
بِخَارِجِينَ
X
പുറത്ത് പോകുന്നവര്‍
مِنَ النَّارِ
X
നരകത്തില്‍ നിന്ന്
﴿2:167﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
اشْتَرَوُا
X
അവര്‍ വാങ്ങിയിരിക്കുന്നു
الضَّلَالَةَ
X
ദുര്‍മാര്‍ഗത്തെ
بِالْهُدَىٰ
X
സന്മാര്‍ഗത്തിന് പകരം
وَالْعَذَابَ
X
ശിക്ഷയെയും
بِالْمَغْفِرَةِۚ
X
പാപമോചനത്തിന് പകരം
فَمَا أَصْبَرَهُمْ
X
അവരെ സഹിപ്പിച്ചതെന്ത്
عَلَى النَّارِ
X
നരകശിക്ഷയെ
﴿2:175﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
آتِنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
X
ഐഹികജീവിതത്തില്‍
حَسَنَةً
X
നല്ലത്
وَفِي الْآخِرَةِ
X
പരലോകത്തും
حَسَنَةً
X
നന്മ
وَقِنَا
X
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
X
നരകശിക്ഷയില്‍ നിന്ന്
﴿2:201﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ وَلَا تَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിക്കരുത്
الْمُشْرِكَاتِ
X
ബഹുദൈവ വിശ്വാസിനികളെ
حَتَّىٰ يُؤْمِنَّۚ
X
അവര്‍ വിശ്വസിക്കുന്നത് വരെ
وَلَأَمَةٌ
X
ഒരു ദാസി തന്നെയാണ്
مُّؤْمِنَةٌ
X
വിശ്വാസിനിയായ
خَيْرٌ
X
ഉത്തമം
مِّن مُّشْرِكَةٍ
X
ഒരു ബഹുദൈവ വിശ്വാസിനിയേക്കാള്‍
وَلَوْ أَعْجَبَتْكُمْۗ
X
അവള്‍ നിങ്ങളെ കൗതുകപ്പെടുത്തിയാലും
وَلَا تُنكِحُوا
X
നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കരുത്
الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക്
حَتَّىٰ يُؤْمِنُواۚ
X
അവര്‍ വിശ്വസിക്കും വരെ
وَلَعَبْدٌ
X
ഒരു അടിമയാണ്
مُّؤْمِنٌ
X
വിശ്വാസിയായ
خَيْرٌ
X
ഉത്തമന്‍
مِّن مُّشْرِكٍ
X
ഒരു ബഹുദൈവ വിശ്വാസിയേക്കാള്‍
وَلَوْ أَعْجَبَكُمْۗ
X
അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും
أُولَٰئِكَ يَدْعُونَ
X
അവര്‍ വിളിക്കുന്നു
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَاللَّهُ
X
അല്ലാഹു
يَدْعُو
X
വിളിക്കുന്നു
إِلَى الْجَنَّةِ
X
സ്വര്‍ഗത്തിലേക്ക്
وَالْمَغْفِرَةِ
X
പാപമോചനത്തിലേക്കും
بِإِذْنِهِۖ
X
അവന്റെ അനുമതി പ്രകാരം
وَيُبَيِّنُ
X
അവന്‍ വിവരിക്കുന്നു
آيَاتِهِ
X
അവന്റെ തെളിവുകള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَذَكَّرُونَ
X
ശ്രദ്ധിച്ചു മനസ്സിലാക്കുന്നു
﴿2:221﴾ اللَّهُ
X
അല്ലാഹു
وَلِيُّ
X
രക്ഷകനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
يُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
X
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
X
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
X
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
X
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
X
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
X
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
X
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികളാണ്
﴿2:257﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
لَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സ്വത്ത്
وَلَا أَوْلَادُهُم
X
അവരുടെ സന്താനങ്ങളുമില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
شَيْئًاۖ
X
തീരെ, ഒന്നും
وَأُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍(തന്നെ)
وَقُودُ
X
വിറക്
النَّارِ
X
നരകത്തിന്റെ
﴿3:10﴾ الَّذِينَ يَقُولُونَ
X
പ്രാര്‍ഥിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّنَا
X
നിശ്ചയം ഞങ്ങള്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاغْفِرْ
X
അതിനാല്‍ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَقِنَا
X
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
X
നരക ശിക്ഷയില്‍ നിന്ന്
﴿3:16﴾ وَاعْتَصِمُوا
X
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
X
അല്ലാഹുവിന്റെ പാശം
جَمِيعًا
X
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
X
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
X
അനുഗ്രഹത്തെ
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
X
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
X
ശത്രുക്കള്‍
فَأَلَّفَ
X
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
X
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
X
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
X
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
X
സഹോദരങ്ങള്‍
وَكُنتُمْ
X
നിങ്ങളായിരുന്നു
عَلَىٰ شَفَا
X
വക്കില്‍
حُفْرَةٍ
X
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
X
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
X
അതില്‍നിന്ന്
كَذَٰلِكَ
X
ഈവിധം, അപ്രകാരം
يُبَيِّنُ
X
വിവരിച്ചു തരുന്നു
اللَّهُ
X
അല്ലാഹു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
X
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
﴿3:103﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
X
ഉപകാരപ്പെടുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا
X
ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
ഒന്നും, ഒട്ടും
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۚ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿3:116﴾ كُلُّ نَفْسٍ
X
എല്ലാ ദേഹവും (മനുഷ്യരും)
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണം
وَإِنَّمَا تُوَفَّوْنَ
X
നിശ്ചയം, പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
أُجُورَكُمْ
X
നിങ്ങളുടെ (കര്‍മ) ഫലങ്ങള്‍(മാത്രമാണ്)
يَوْمَ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (മാത്രമാണ്)
فَمَن
X
അപ്പോള്‍ ആര്‍
زُحْزِحَ
X
അകറ്റപ്പെട്ടു
عَنِ النَّارِ
X
നരകത്തില്‍നിന്ന്
وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
الْجَنَّةَ
X
സ്വര്‍ഗത്തില്‍
فَقَدْ فَازَۗ
X
തീര്‍ച്ചയായും അവന്‍ വിജയം വരിച്ചു
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
إِلَّا مَتَاعُ
X
ചരക്കല്ലാതെ
الْغُرُورِ
X
വഞ്ചനയുടെ
﴿3:185﴾ الَّذِينَ يَذْكُرُونَ
X
സ്മരിക്കുന്നവര്‍(ആണവര്‍)
اللَّهَ
X
അല്ലാഹുവിനെ
قِيَامًا
X
നിന്നും
وَقُعُودًا
X
ഇരുന്നും
وَعَلَىٰ جُنُوبِهِمْ
X
കിടന്നും
وَيَتَفَكَّرُونَ
X
ചിന്തിക്കുന്നവരും
فِي خَلْقِ
X
സൃഷ്ടിയെപ്പറ്റി
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
رَبَّنَا
X
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
مَا خَلَقْتَ
X
നീ സൃഷ്ടിച്ചിട്ടില്ല
هَٰذَا
X
ഇതൊന്നും
بَاطِلًا
X
വെറുതെ (പാഴ്വേലയായി)
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
فَقِنَا
X
അതിനാല്‍ നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
عَذَابَ النَّارِ
X
നരകശിക്ഷയില്‍ നിന്ന്
﴿3:191﴾ إِنَّ الْمُنَافِقِينَ
X
തീര്‍ച്ചയായും കപടവിശ്വാസികള്‍
فِي الدَّرْكِ الْأَسْفَلِ
X
ഏറ്റവും അടിത്തട്ടിലാണ്
مِنَ النَّارِ
X
നരകത്തിന്റെ
وَلَن تَجِدَ
X
നീ കണ്ടെത്തുകയില്ല
لَهُمْ
X
അവര്‍ക്ക്
نَصِيرًا
X
ഒരു സഹായിയെയും
﴿4:145﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
أُرِيدُ
X
ഞാനാഗ്രഹിക്കുന്നു
أَن تَبُوءَ
X
നീ മടങ്ങണമെന്ന്
بِإِثْمِي
X
എന്റെ പാപവുമായി
وَإِثْمِكَ
X
നിന്റെ പാപവുമായും
فَتَكُونَ
X
അങ്ങനെ നീ ആയിത്തീരണമെന്നും
مِنْ أَصْحَابِ النَّارِۚ
X
നരകാവകാശികളില്‍പെട്ടവന്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الظَّالِمِينَ
X
അക്രമികളുടെ (അക്രമികള്‍ക്കുള്ള)
﴿5:29﴾ يُرِيدُونَ
X
അവര്‍ ആഗ്രഹിക്കും
أَن يَخْرُجُوا
X
അവര്‍ പുറത്ത് കടക്കാന്‍
مِنَ النَّارِ
X
നരകത്തില്‍നിന്ന്
وَمَا
X
പക്ഷേ, അവരല്ല
هُم بِخَارِجِينَ
X
പുറത്ത് കടക്കുന്നവര്‍
مِنْهَاۖ
X
അതില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
സ്ഥിരമായ
﴿5:37﴾ وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَى النَّارِ
X
നരകത്തിന്മേല്‍
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു(പറയും)
يَا لَيْتَنَا
X
ഞങ്ങള്‍ ആയിരുന്നുവെങ്കില്‍ എത്ര നന്നായേനെ
نُرَدُّ
X
ഞങ്ങള്‍ തിരിച്ചയക്കപ്പെടുക
وَلَا نُكَذِّبَ
X
എങ്കില്‍ ഞങ്ങള്‍ തള്ളിക്കളയാതിരിക്കും
بِآيَاتِ
X
തെളിവുകളെ
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
وَنَكُونَ
X
ഞങ്ങള്‍ ആയിത്തീരുകയും ചെയ്യും
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍പെട്ടവര്‍
﴿6:27﴾ وَالَّذِينَ كَذَّبُوا
X
എന്നാല്‍ കളവാക്കിയവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
X
അവയുടെ നേരെ
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
അവകാശികള്‍
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿7:36﴾ قَالَ
X
അവര്‍ പറയും
ادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുവിന്‍
فِي أُمَمٍ
X
സമൂഹങ്ങളുടെ കൂട്ടത്തില്‍
قَدْ خَلَتْ
X
അവ കഴിഞ്ഞു പോയി
مِن قَبْلِكُم
X
നിങ്ങള്‍ക്കു മുമ്പ്
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِ
X
മനുഷ്യരിലും
فِي النَّارِۖ
X
നരകത്തില്‍
كُلَّمَا دَخَلَتْ
X
(അതില്‍) പ്രവേശിക്കുമ്പോഴൊക്കെ
أُمَّةٌ
X
ഓരോ സമൂഹവും
لَّعَنَتْ
X
അത് ശപിക്കും
أُخْتَهَاۖ
X
അതിന്റെ സഹോദര സമൂഹത്തെ
حَتَّىٰ إِذَا ادَّارَكُوا
X
അങ്ങനെ അവര്‍ ഒരുമിച്ചു കൂടിക്കഴിഞ്ഞാല്‍
فِيهَا
X
അതില്‍
جَمِيعًا
X
എല്ലാവരും
قَالَتْ
X
പറയും
أُخْرَاهُمْ
X
അവരിലെ പിന്‍ഗാമികള്‍
لِأُولَاهُمْ
X
തങ്ങളുടെ മുന്‍ഗാമികളെ കുറിച്ച്
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
أَضَلُّونَا
X
ഇവര്‍ ഞങ്ങളെ വഴിപിഴപ്പിച്ചു
فَآتِهِمْ
X
അതിനാല്‍ ഇവര്‍ക്ക് നീ നല്‍കേണമേ
عَذَابًا
X
ശിക്ഷ
ضِعْفًا
X
ഇരട്ടി
مِّنَ النَّارِۖ
X
നരകത്തില്‍ നിന്ന്
قَالَ
X
അവന്‍ അരുളും
لِكُلٍّ
X
എല്ലാവര്‍ക്കുമുണ്ട്
ضِعْفٌ
X
ഇരട്ടി
وَلَٰكِن
X
പക്ഷേ
لَّا تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നില്ല
﴿7:38﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ وَإِذَا صُرِفَتْ
X
തിരിക്കപ്പെട്ടാല്‍
أَبْصَارُهُمْ
X
അവരുടെ കണ്ണുകള്‍
تِلْقَاءَ
X
നേരെ
أَصْحَابِ
X
അവകാശികളുടെ
النَّارِ
X
നരകത്തിന്റെ
قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
مَعَ
X
കൂടെ
الْقَوْمِ
X
ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿7:47﴾ وَنَادَىٰ
X
വിളിച്ചു കേഴും
أَصْحَابُ النَّارِ
X
നരകത്തിന്റെ അവകാശികള്‍
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَنْ أَفِيضُوا
X
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
مِنَ الْمَاءِ
X
അല്പം വെള്ളം
أَوْ
X
അല്ലെങ്കില്‍
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
حَرَّمَهُمَا
X
അവ രണ്ടും വിലക്കിയിരിക്കുന്നു
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿7:50﴾ ذَٰلِكُمْ
X
അതാണ് (ശിക്ഷ)
فَذُوقُوهُ
X
അതിനാല്‍ അത് നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
وَأَنَّ
X
തീര്‍ച്ചയായും
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابَ
X
ശിക്ഷ
النَّارِ
X
അഗ്നി, നരക
﴿8:14﴾ مَا كَانَ لِلْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്കവകാശമില്ല
أَن يَعْمُرُوا
X
പരിപാലിക്കാന്‍
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
شَاهِدِينَ
X
സാക്ഷ്യം വഹിക്കുന്നവരായിരിക്കെ
عَلَىٰ أَنفُسِهِم
X
സ്വയം
بِالْكُفْرِۚ
X
സത്യനിഷേധത്തിന്
أُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
പാഴായിയിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَفِي النَّارِ
X
നരകത്തീയില്‍
هُمْ
X
അവര്‍
خَالِدُونَ
X
നിത്യവാസികളാകുന്നു
﴿9:17﴾ وَالَّذِينَ كَسَبُوا
X
എന്നാല്‍ പ്രവര്‍ത്തിച്ചവര്‍
السَّيِّئَاتِ
X
തിന്മകള്‍
جَزَاءُ سَيِّئَةٍ
X
തിന്മക്കുള്ള പ്രതിഫലം
بِمِثْلِهَا
X
അതിനുതുല്യം തന്നെയാണ്
وَتَرْهَقُهُمْ
X
അവരെ ബാധിക്കുകയും ചെയ്യും
ذِلَّةٌۖ
X
അപമാനം
مَّا لَهُم
X
അവര്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِنْ عَاصِمٍۖ
X
രക്ഷിക്കുന്ന ആരും
كَأَنَّمَا أُغْشِيَتْ
X
മൂടപ്പെട്ടത് പോലെ
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
قِطَعًا
X
കഷ്ണങ്ങളാല്‍
مِّنَ اللَّيْلِ
X
രാത്രിയുടെ
مُظْلِمًاۚ
X
ഇരുള്‍മുറ്റിയ
أُولَٰئِكَ
X
അവരാണ്
أَصْحَابُ النَّارِۖ
X
നരകാവകാശികള്‍
هُمْ
X
അവര്‍
فِيهَا
X
അവിടെ
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿10:27﴾ فَأَمَّا الَّذِينَ شَقُوا
X
ഭാഗ്യഹീനരായവര്‍
فَفِي النَّارِ
X
നരകത്തിലാകുന്നു
لَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അവിടെ
زَفِيرٌ
X
നെടുവീര്‍പ്പ്
وَشَهِيقٌ
X
തേങ്ങിക്കരച്ചിലും
﴿11:106﴾ وَإِن تَعْجَبْ
X
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
X
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
X
അവരുടെ വാക്കാണ്
أَإِذَا كُنَّا
X
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
X
മണ്ണ്
أَإِنَّا لَفِي خَلْقٍ
X
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
X
പുതിയ
أُولَٰئِكَ
X
അവരാണ്
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
X
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
X
അവര്‍
الْأَغْلَالُ
X
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
X
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿13:5﴾ أَنزَلَ
X
അവന്‍ ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَسَالَتْ
X
അങ്ങനെ ഒഴുകി
أَوْدِيَةٌ
X
അരുവികള്‍
بِقَدَرِهَا
X
അവയുടെ തോതനുസരിച്ച്
فَاحْتَمَلَ
X
അങ്ങനെ വഹിച്ചൊഴുകി
السَّيْلُ
X
പ്രവാഹം
زَبَدًا
X
പത
رَّابِيًاۚ
X
ഉപരിഭാഗത്തായി
وَمِمَّا يُوقِدُونَ عَلَيْهِ
X
അവര്‍ കത്തിക്കുന്നതില്‍ നിന്നും
فِي النَّارِ
X
തീയില്‍
ابْتِغَاءَ
X
(ഉണ്ടാക്കാനായി) ആഗ്രഹിച്ചുകൊണ്ട്
حِلْيَةٍ
X
ആഭരണം
أَوْ
X
അല്ലെങ്കില്‍
مَتَاعٍ
X
ഉപകരണം
زَبَدٌ
X
പത
مِّثْلُهُۚ
X
ഇതുപോലുള്ള
كَذَٰلِكَ
X
അപ്രകാരം
يَضْرِبُ
X
ഉദാഹരിക്കുന്നു
اللَّهُ
X
അല്ലാഹു
الْحَقَّ
X
സത്യത്തെ
وَالْبَاطِلَۚ
X
അസത്യത്തെയും
فَأَمَّا
X
എന്നാല്‍
الزَّبَدُ
X
പത
فَيَذْهَبُ
X
അത് പോകുന്നു
جُفَاءًۖ
X
വറ്റി
وَأَمَّا
X
എന്നാല്‍
مَا يَنفَعُ
X
ഉപകാരപ്പെടുന്നത്
النَّاسَ
X
ജനങ്ങള്‍ക്ക്
فَيَمْكُثُ
X
ബാക്കിയാവുന്നു
فِي الْأَرْضِۚ
X
ഭൂമിയില്‍
كَذَٰلِكَ
X
അപ്രകാരം
يَضْرِبُ
X
ഉദാഹരിക്കുന്നു
اللَّهُ
X
അല്ലാഹു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
﴿13:17﴾ وَجَعَلُوا
X
അവര്‍ ആക്കി
لِلَّهِ
X
അല്ലാഹുവിന്
أَندَادًا
X
സമന്മാരെ
لِّيُضِلُّوا
X
അവര്‍ വഴി തെറ്റിക്കാന്‍
عَن سَبِيلِهِۗ
X
അവന്റെ മാര്‍ഗത്തില്‍ നിന്ന്
قُلْ
X
നീ പറയുക
تَمَتَّعُوا
X
നിങ്ങള്‍ സുഖിച്ചോളൂ
فَإِنَّ مَصِيرَكُمْ
X
തീര്‍ച്ചയായും നിങ്ങളുടെ മടക്കം
إِلَى النَّارِ
X
നരകത്തിലേക്കാണ്
﴿14:30﴾ إِذْ رَأَىٰ
X
അദ്ദേഹം കണ്ടപ്പോള്‍
نَارًا
X
ഒരഗ്നി
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കൂ
إِنِّي
X
നിശ്ചയമായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടിരിക്കുന്നു
نَارًا
X
ഒരഗ്നി
لَّعَلِّي
X
ഞാന്‍ ആയേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവരുന്നവന്‍
مِّنْهَا
X
അതില്‍ നിന്ന്
بِقَبَسٍ
X
ഒരു തീ കൊള്ളി
أَوْ أَجِدُ
X
അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം
عَلَى النَّارِ
X
ആ അഗ്നിയുടെ അടുത്ത്
هُدًى
X
വല്ല മാര്‍ഗ്ഗ ദര്‍ശനവും (വഴികാട്ടിയെയും)
﴿20:10﴾ فَلَمَّا جَاءَهَا
X
അങ്ങനെ അദ്ദേഹം അതിന്നടുത്തെത്തിയപ്പോള്‍
نُودِيَ
X
വിളിച്ചു പറയപ്പെട്ടു
أَن بُورِكَ
X
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
مَن فِي النَّارِ
X
തീയിലുള്ളവന്‍
وَمَنْ حَوْلَهَا
X
അതിന്റെ ചുറ്റുമുള്ളവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു പരിശുദ്ധന്‍
رَبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനായ
﴿27:8﴾ وَمَن جَاءَ
X
(അന്ന്) ആരെങ്കിലും വന്നാല്‍
بِالسَّيِّئَةِ
X
തിന്മയുമായി
فَكُبَّتْ
X
കുത്തിവീഴ്ത്തും
وُجُوهُهُمْ
X
അവരുടെ മുഖം
فِي النَّارِ
X
നരകത്തില്‍
هَلْ تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ
إِلَّا مَا كُنتُمْ
X
നിങ്ങളായിരുന്നതിനല്ലാതെ
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
﴿27:90﴾ فَلَمَّا قَضَىٰ
X
അങ്ങനെ പൂര്‍ത്തിയാക്കിയപ്പോള്‍
مُوسَى
X
മൂസ
الْأَجَلَ
X
അവധി
وَسَارَ
X
യാത്ര തിരിക്കുകയും (ചെയ്തപ്പോള്‍)
بِأَهْلِهِ
X
തന്റെ കുടുംബത്തെ കൂട്ടി
آنَسَ
X
അദ്ദേഹം കണ്ടു
مِن جَانِبِ الطُّورِ
X
തൂര്‍ മലയുടെ ഭാഗത്തുനിന്ന്
نَارًا
X
തീ
قَالَ
X
മൂസ പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കുവിന്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടു
نَارًا
X
തീ
لَّعَلِّي
X
ഞാനായേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവന്നുതരുന്നവന്‍
مِّنْهَا
X
അവിടെനിന്ന്
بِخَبَرٍ
X
വല്ലവിവരവും
أَوْ جَذْوَةٍ
X
അല്ലെങ്കില്‍ ഒരു കൊള്ളി
مِّنَ النَّارِ
X
തീയിന്റെ
لَعَلَّكُمْ
X
നിങ്ങള്‍ക്ക് ആവാം
تَصْطَلُونَ
X
നിങ്ങള്‍ തീ കായുന്നു
﴿28:29﴾ وَجَعَلْنَاهُمْ
X
നാം അവരെ ആക്കി
أَئِمَّةً
X
നേതാക്കള്‍
يَدْعُونَ
X
അവര്‍ ക്ഷണിക്കും
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
لَا يُنصَرُونَ
X
അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല
﴿28:41﴾ فَمَا كَانَ
X
ആയിരുന്നില്ല
جَوَابَ
X
പ്രതികരണം
قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയുടെ
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
اقْتُلُوهُ
X
നിങ്ങള്‍ അവനെ കൊന്ന് കളയുവിന്‍ (എന്ന്)
أَوْ حَرِّقُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ അവനെ ചുട്ടെരിക്കുവിന്‍
فَأَنجَاهُ
X
എന്നാല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി
اللَّهُ
X
അല്ലാഹു
مِنَ النَّارِۚ
X
തീയില്‍നിന്ന്
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും ഇതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
സമൂഹത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿29:24﴾ وَأَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
فَسَقُوا
X
അവര്‍ തെമ്മാടിത്തം കാണിച്ചു
فَمَأْوَاهُمُ
X
(അതിനാല്‍) അവരുടെ താവളം
النَّارُۖ
X
നരകത്തീയാണ്
كُلَّمَا أَرَادُوا
X
അവര്‍ ആഗ്രഹിക്കുമ്പോഴെല്ലാം
أَن يَخْرُجُوا
X
അവര്‍ പുറത്തു കടക്കാന്‍
مِنْهَا
X
അതില്‍ നിന്ന്
أُعِيدُوا
X
അവര്‍ തിരിച്ചയക്കപ്പെടും
فِيهَا
X
അതിലേക്ക്
وَقِيلَ لَهُمْ
X
അവരോട് പറയപ്പെടും
ذُوقُوا
X
നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക
عَذَابَ النَّارِ
X
നരക ശിക്ഷ
الَّذِي كُنتُم بِهِ تُكَذِّبُونَ
X
നിങ്ങള്‍ തള്ളിപ്പറഞ്ഞിരുന്നതായ
﴿32:20﴾ يَوْمَ تُقَلَّبُ
X
തിരിച്ചുമറിക്കപ്പെടുന്ന ദിനം
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
فِي النَّارِ
X
നരകത്തീയില്‍
يَقُولُونَ
X
അന്ന് അവര്‍ പറയും
يَا لَيْتَنَا أَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ
اللَّهَ
X
അല്ലാഹുവിനെ
وَأَطَعْنَا الرَّسُولَا
X
ഞങ്ങള്‍ പ്രവാചകനെ അനുസരിച്ചിരുന്നെങ്കിലും
﴿33:66﴾ فَالْيَوْمَ
X
അതിനാല്‍ ഇന്ന്
لَا يَمْلِكُ
X
ഉടമപ്പെടുത്തുകയില്ല
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലര്‍ക്ക്
نَّفْعًا
X
ഒരു ഉപകാരവും
وَلَا ضَرًّا
X
ഉപദ്രവവും
وَنَقُولُ
X
നാം പറയും
لِلَّذِينَ ظَلَمُوا
X
അക്രമം കാണിച്ചവരോട്
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക
عَذَابَ النَّارِ
X
നരക ശിക്ഷ
الَّتِي
X
യാതൊന്ന്
كُنتُم
X
നിങ്ങളായിരുന്നു
بِهَا
X
അതിനെ
تُكَذِّبُونَ
X
നിങ്ങള്‍ തള്ളിപ്പറയുന്നു
﴿34:42﴾ وَمَا خَلَقْنَا
X
നാം സൃഷ്ടിച്ചിട്ടില്ല
السَّمَاءَ
X
ആകാശത്തെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
بَاطِلًاۚ
X
മിഥ്യയായി
ذَٰلِكَ
X
അത്
ظَنُّ
X
ഊഹമാണ്
الَّذِينَ كَفَرُواۚ
X
സത്യനിഷേധം കൈകൊണ്ടവരുടെ
فَوَيْلٌ
X
അതിനാല്‍ മഹാ നാശം
لِّلَّذِينَ كَفَرُوا
X
സത്യനിഷേധം കൈകൊണ്ടവര്‍ക്ക്
مِنَ النَّارِ
X
നരക ശിക്ഷയാല്‍
﴿38:27﴾ هَٰذَا
X
ഇത്
فَوْجٌ
X
ആള്‍ക്കൂട്ടമാണ്
مُّقْتَحِمٌ
X
തള്ളിക്കയറുന്ന
مَّعَكُمْۖ
X
നിങ്ങളോടൊപ്പം
لَا مَرْحَبًا بِهِمْۚ
X
ഇവര്‍ക്ക് ഒരു സ്വാഗതവുമില്ല
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
صَالُو
X
കത്തിയെരിയുന്നവരാകുന്നു
النَّارِ
X
നരകത്തില്‍
﴿38:59﴾ قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
مَن قَدَّمَ
X
വരുത്തിവച്ചവര്‍
لَنَا
X
ഞങ്ങള്‍ക്ക്
هَٰذَا
X
ഈ (പരിണതി)
فَزِدْهُ
X
അവര്‍ക്ക് നീ വര്‍ധിപ്പിച്ചു കൊടുക്കേണമേ
عَذَابًا
X
ശിക്ഷ
ضِعْفًا
X
ഇരട്ടിയായി
فِي النَّارِ
X
നരകത്തില്‍
﴿38:61﴾ إِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
لَحَقٌّ
X
സത്യം തന്നെയാകുന്നു
تَخَاصُمُ
X
തമ്മിലുള്ള തര്‍ക്കം
أَهْلِ النَّارِ
X
നരകവാസികള്‍
﴿38:64﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യന്
ضُرٌّ
X
വല്ല വിപത്തും
دَعَا
X
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
X
തന്റെ നാഥനോട്
مُنِيبًا
X
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
X
അവങ്കലേക്ക്
ثُمَّ
X
പിന്നീട്
إِذَا خَوَّلَهُ
X
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
X
അനുഗ്രഹം
مِّنْهُ
X
തന്നില്‍ നിന്നുള്ള
نَسِيَ
X
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
X
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
X
അവനോട്
مِن قَبْلُ
X
മുമ്പ്
وَجَعَلَ
X
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്‍മാരെ
لِّيُضِلَّ
X
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
X
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
X
നീ പറയുക
تَمَتَّعْ
X
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
X
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
X
അല്പകാലം
إِنَّكَ
X
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
X
നരകവാസികളില്‍പെട്ടവനാകുന്നു
﴿39:8﴾ لَهُم
X
അവര്‍ക്കുണ്ട്
مِّن فَوْقِهِمْ
X
തങ്ങള്‍ക്കുമീതെ
ظُلَلٌ
X
തട്ടുകള്‍
مِّنَ النَّارِ
X
നരകത്തീയിന്റെ
وَمِن تَحْتِهِمْ
X
അവരുടെ താഴെയുമുണ്ട്
ظُلَلٌۚ
X
തട്ടുകള്‍
ذَٰلِكَ
X
അത്
يُخَوِّفُ اللَّهُ
X
അല്ലാഹു ഭയപ്പെടുത്തുന്നു
بِهِ
X
അതിനെകുറിച്ച്
عِبَادَهُۚ
X
തന്റെ ദാസന്‍മാരെ
يَا عِبَادِ
X
എന്റെ ദാസന്‍മാരേ
فَاتَّقُونِ
X
നിങ്ങള്‍ എന്നെ സൂക്ഷിച്ചുകൊള്ളുക
﴿39:16﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
حَقَّ
X
സ്ഥിരപ്പെട്ടു കഴിഞ്ഞു
عَلَيْهِ
X
അവന്റെ കാര്യത്തില്‍
كَلِمَةُ الْعَذَابِ
X
ശിക്ഷാ വചനം
أَفَأَنتَ
X
അപ്പോള്‍ നീയാണോ, നിനക്കാവുമോ
تُنقِذُ
X
നീ രക്ഷിക്കുന്നു
مَن فِي النَّارِ
X
നരകത്തീയിലുള്ളവനെ
﴿39:19﴾ وَكَذَٰلِكَ
X
അപ്രകാരം
حَقَّتْ
X
ബാധകമായി
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
عَلَى الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ النَّارِ
X
നരകവാസികളാകുന്നു
﴿40:6﴾ وَيَا قَوْمِ
X
എന്റെ ജനമേ
مَا لِي
X
എന്തൊരവസ്ഥയാണെന്റേത്
أَدْعُوكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു
إِلَى النَّجَاةِ
X
രക്ഷയിലേക്ക്
وَتَدْعُونَنِي
X
നിങ്ങളെന്നെ ക്ഷണിക്കുന്നു
إِلَى النَّارِ
X
നരകത്തിലേക്കും
﴿40:41﴾ لَا جَرَمَ
X
സംശയമില്ല
أَنَّمَا تَدْعُونَنِي إِلَيْهِ
X
നിങ്ങളെന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്
لَيْسَ لَهُ
X
അതിനില്ല
دَعْوَةٌ
X
ഒരു സന്ദേശവും
فِي الدُّنْيَا
X
ഇഹലോകത്ത്
وَلَا فِي الْآخِرَةِ
X
പരലോകത്തുമില്ല
وَأَنَّ مَرَدَّنَا
X
തീര്‍ച്ചയായും നമ്മുടെ മടക്കം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
وَأَنَّ الْمُسْرِفِينَ
X
തീര്‍ച്ചയായും അതിരുവിടുന്നവര്‍
هُمْ
X
അവര്‍ തന്നെയാണ്
أَصْحَابُ النَّارِ
X
നരകാവകാശികള്‍
﴿40:43﴾ وَإِذْ يَتَحَاجُّونَ
X
അവര്‍ പരസ്പരം ന്യായവാദം നടത്തുന്ന സന്ദര്‍ഭം
فِي النَّارِ
X
നരകത്തില്‍
فَيَقُولُ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
കേമന്‍മാരായി നടിച്ചിരുന്നവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളെ
تَبَعًا
X
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങളാണോ
مُّغْنُونَ
X
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
X
ഞങ്ങളില്‍നിന്ന്
نَصِيبًا
X
വല്ല വിഹിതവും
مِّنَ النَّارِ
X
നരക ശിക്ഷയില്‍നിന്ന്
﴿40:47﴾ وَقَالَ
X
പറയും
الَّذِينَ فِي النَّارِ
X
നരകത്തിലുള്ളവര്‍
لِخَزَنَةِ
X
കാവല്‍ക്കാരോട്
جَهَنَّمَ
X
നരകത്തിന്റെ
ادْعُوا
X
നിങ്ങള്‍ പ്രാര്‍ഥിച്ചാലും
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
يُخَفِّفْ عَنَّا
X
അവന്‍ ഞങ്ങള്‍ക്ക് ലഘൂകരിച്ചു തരട്ടെ
يَوْمًا
X
ഒരു ദിവസം
مِّنَ الْعَذَابِ
X
ശിക്ഷയില്‍ നിന്ന്
﴿40:49﴾ فِي الْحَمِيمِ
X
ചുട്ടുപൊള്ളുന്ന വെള്ളത്തിലൂടെ
ثُمَّ
X
പിന്നെ
فِي النَّارِ
X
നരകത്തീയില്‍
يُسْجَرُونَ
X
അവര്‍ എരിക്കപ്പെടും
﴿40:72﴾ وَيَوْمَ
X
ദിവസം
يُحْشَرُ
X
ഒരുമിച്ചു കൂട്ടപ്പെടുന്ന
أَعْدَاءُ اللَّهِ
X
അല്ലാഹുവിന്റെ ശത്രുക്കള്‍
إِلَى النَّارِ
X
നരകത്തിലേക്ക്
فَهُمْ
X
അപ്പോള്‍ അവര്‍
يُوزَعُونَ
X
പിറകിലുള്ളവര്‍ എത്തിച്ചേരുന്നതിനായി അവര്‍ തടഞ്ഞു നിര്‍ത്തപ്പെടും
﴿41:19﴾ إِنَّ الَّذِينَ يُلْحِدُونَ
X
തീര്‍ച്ചയായും വക്രമായ അര്‍ത്ഥം കല്പിക്കുന്നവര്‍
فِي آيَاتِنَا
X
നമ്മുടെ സൂക്തങ്ങള്‍ക്ക്
لَا يَخْفَوْنَ
X
മറഞ്ഞിരിക്കുന്നില്ല
عَلَيْنَاۗ
X
നമ്മില്‍ നിന്ന്
أَفَمَن يُلْقَىٰ
X
എറിയപ്പെടുന്നവനാണോ
فِي النَّارِ
X
നരകത്തില്‍
خَيْرٌ
X
ഉത്തമന്‍
أَم مَّن يَأْتِي
X
അതോ, വന്നെത്തുന്നവനോ
آمِنًا
X
നിര്‍ഭയനായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
اعْمَلُوا
X
നിങ്ങള്‍ ചെയ്തുകൊള്ളുക
مَا شِئْتُمْۖ
X
നിങ്ങള്‍ ഉദ്ദേശിച്ചത്
إِنَّهُ
X
നിശ്ചയമായും അവന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
﴿41:40﴾ وَيَوْمَ
X
ദിവസം
يُعْرَضُ
X
പ്രദര്‍ശിപ്പിക്കപ്പെടുന്ന
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
عَلَى النَّارِ
X
നരകത്തിനുമുമ്പില്‍
أَذْهَبْتُمْ
X
നിങ്ങള്‍ പോക്കിക്കളഞ്ഞു (തുലച്ചുകളഞ്ഞു)
طَيِّبَاتِكُمْ
X
നിങ്ങളുടെ വിശിഷ്ട വിഭവങ്ങള്‍
فِي حَيَاتِكُمُ
X
നിങ്ങളുടെ ജീവിതത്തില്‍
الدُّنْيَا
X
ഐഹികമായ
وَاسْتَمْتَعْتُم
X
നിങ്ങള്‍ ആനന്ദം അനുഭവിച്ചു
بِهَا
X
അവ മുഖേന
فَالْيَوْمَ
X
അതിനാല്‍ ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടുന്നു
عَذَابَ الْهُونِ
X
നിന്ദ്യമായ ശിക്ഷ
بِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാല്‍
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കരിക്കുന്നു (അഹങ്കരിക്കുന്നവര്‍)
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അനര്‍ഹമായി
وَبِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാലും
تَفْسُقُونَ
X
നിങ്ങള്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു (പ്രവര്‍ത്തിക്കുന്നവര്‍)
﴿46:20﴾ وَيَوْمَ
X
ദിനം
يُعْرَضُ
X
പ്രദര്‍ശിപ്പിക്കപ്പെടുന്ന
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
عَلَى النَّارِ
X
നരകത്തിനു മുമ്പില്‍
أَلَيْسَ
X
അല്ലയോ?
هَٰذَا
X
ഇത്
بِالْحَقِّۖ
X
സത്യം തന്നെ
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍ തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാല്‍
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു (നിഷേധിക്കുന്നവര്‍)
﴿46:34﴾ مَّثَلُ
X
ഉപമ, ഉദാഹരണം
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
الَّتِي وُعِدَ
X
വാഗ്ദാനം ചെയ്യപ്പെട്ട
الْمُتَّقُونَۖ
X
ഭക്തജനത്തിന്
فِيهَا
X
അതിലുണ്ട്
أَنْهَارٌ
X
നദികള്‍
مِّن مَّاءٍ
X
തെളിനീരുള്ള
غَيْرِ آسِنٍ
X
കലര്‍പ്പില്ലാത്ത
وَأَنْهَارٌ
X
നദികളും
مِّن لَّبَنٍ
X
പാലിനാലുള്ള (പാലൊഴുകുന്ന)
لَّمْ يَتَغَيَّرْ
X
മാറ്റം സംഭവിച്ചിട്ടില്ല
طَعْمُهُ
X
അതിന്റെ രുചി
وَأَنْهَارٌ
X
മറ്റു ചില നദികളും
مِّنْ خَمْرٍ
X
മദ്യത്തിന്റെതായ
لَّذَّةٍ
X
ആനന്ദം നല്‍കുന്ന
لِّلشَّارِبِينَ
X
കുടിക്കുന്നവര്‍ക്ക്
وَأَنْهَارٌ
X
വേറെ ചില നദികളും
مِّنْ عَسَلٍ
X
തേനിന്റെ
مُّصَفًّىۖ
X
ശുദ്ധീകരിക്കപ്പെട്ട
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
مِن كُلِّ
X
എല്ലാ തരത്തിലുംപെട്ട
الثَّمَرَاتِ
X
പഴങ്ങള്‍
وَمَغْفِرَةٌ
X
പാപമോചനവും
مِّن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
كَمَنْ
X
ഒരുവനെപ്പോലെ(യാണോ?)
هُوَ
X
അവന്‍
خَالِدٌ
X
നിത്യവാസിയാണ്
فِي النَّارِ
X
നരകത്തില്‍
وَسُقُوا
X
അവര്‍ കുടിപ്പിക്കപ്പെട്ടു
مَاءً
X
വെള്ളം
حَمِيمًا
X
കൊടുംചൂടുള്ള
فَقَطَّعَ
X
അത് കീറിമുറിച്ചു
أَمْعَاءَهُمْ
X
അവരുടെ കുടലുകളെ
﴿47:15﴾ يَوْمَ
X
ദിനം തന്നെ
هُمْ
X
അവര്‍
عَلَى النَّارِ
X
നരകാഗ്നിയില്‍
يُفْتَنُونَ
X
അവര്‍ ശിക്ഷിക്കപ്പെടും
﴿51:13﴾ يَوْمَ يُسْحَبُونَ
X
അവര്‍ വലിച്ചിഴക്കപ്പെടുന്ന ദിനം
فِي النَّارِ
X
നരകത്തിലൂടെ
عَلَىٰ وُجُوهِهِمْ
X
അവരുടെ മുഖങ്ങളിന്മേല്‍
ذُوقُوا
X
നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
مَسَّ
X
സ്പര്‍ശം
سَقَرَ
X
നരകത്തിന്റെ
﴿54:48﴾ لَّن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ മുതലുകള്‍
وَلَا
X
(ഉപകരിക്കുക)ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (രക്ഷനേടാന്‍)
شَيْئًاۚ
X
ഒട്ടും
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ് (ആളുകളാണ്)
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿58:17﴾ وَلَوْلَا أَن كَتَبَ اللَّهُ
X
അല്ലാഹു വിധിച്ചില്ലായിരുന്നുവെങ്കില്‍
عَلَيْهِمُ
X
അവര്‍ക്ക്
الْجَلَاءَ
X
നാടുകടത്തല്‍
لَعَذَّبَهُمْ
X
അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്തില്‍
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابُ النَّارِ
X
നരകശിക്ഷ
﴿59:3﴾ فَكَانَ
X
അങ്ങനെ ആയിത്തീര്‍ന്നു
عَاقِبَتَهُمَا
X
ഇരുവരുടെയും പര്യവസാനം
أَنَّهُمَا
X
നിശ്ചയം, അവര്‍ ഇരുവരും
فِي النَّارِ
X
നരകത്തിലാണ് (എന്നത്)
خَالِدَيْنِ
X
നിത്യവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الظَّالِمِينَ
X
അക്രമികളുടെ
﴿59:17﴾ لَا يَسْتَوِي
X
സമമാവുകയില്ല
أَصْحَابُ
X
അവകാശികള്‍ (ആളുകള്‍)
النَّارِ
X
നരകത്തിന്റെ
وَأَصْحَابُ
X
അവകാശികളും (ആളുകള്‍)
الْجَنَّةِۚ
X
സ്വര്‍ഗത്തിന്റെ
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
هُمُ
X
അവര്‍ തന്നെയാണ്
الْفَائِزُونَ
X
വിജയികള്‍
﴿59:20﴾ وَالَّذِينَ
X
യാതൊരുത്തര്‍
كَفَرُوا
X
അവര്‍ നിഷേധിച്ചു
وَكَذَّبُوا
X
അവര്‍ കളവാക്കുകയും ചെയ്തു
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِ
X
നരകത്തിന്റെ
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَاۖ
X
അതില്‍
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ സങ്കേതം
﴿64:10﴾ وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടില്ല
أَصْحَابَ النَّارِ
X
നരകത്തിന്റെ ചുമതലക്കാരായി
إِلَّا مَلَائِكَةًۙ
X
മലക്കുകളെയല്ലാതെ
وَمَا جَعَلْنَا
X
നാം നിശ്ചയിച്ചിട്ടുമില്ല
عِدَّتَهُمْ
X
അവരുടെ എണ്ണം
إِلَّا فِتْنَةً
X
പരീക്ഷണമായിട്ടല്ലാതെ
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
لِيَسْتَيْقِنَ
X
ദൃഢബോധ്യം വരാന്‍
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍ക്ക്
الْكِتَابَ
X
വേദം
وَيَزْدَادَ
X
വര്‍ധിക്കാനും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
إِيمَانًاۙ
X
വിശ്വാസം
وَلَا يَرْتَابَ
X
സംശയത്തിലകപ്പെടാതിരിക്കാനും
الَّذِينَ
X
നല്‍കപ്പെട്ടവര്‍
أُوتُوا الْكِتَابَ
X
വേദഗ്രന്ഥം
وَالْمُؤْمِنُونَۙ
X
സത്യവിശ്വാസികളും
وَلِيَقُولَ
X
പറയാന്‍ വേണ്ടിയും
الَّذِينَ
X
യാതൊരുത്തര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
وَالْكَافِرُونَ
X
സത്യനിഷേധികളും
مَاذَا
X
എന്ത്?
أَرَادَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചു
بِهَٰذَا
X
ഇതുകൊണ്ട്
مَثَلًاۚ
X
ഒരു ഉപമയായിട്ട്
كَذَٰلِكَ
X
അവ്വിധം
يُضِلُّ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നു
مَن يَشَاءُ
X
താനുദ്ദേശിക്കുന്നവരെ
وَيَهْدِي
X
നേര്‍വഴിയിലാക്കുകയും ചെയ്യുന്നു
مَن يَشَاءُۚ
X
താനുദ്ദേശിക്കുന്നവരെ
وَمَا يَعْلَمُ
X
അറിയുന്നില്ല
جُنُودَ
X
സൈന്യങ്ങളെ സംബന്ധിച്ച്
رَبِّكَ
X
നിന്റെ നാഥന്റെ
إِلَّا هُوَۚ
X
അവനല്ലാതെ
وَمَا هِيَ
X
ഇതല്ല
إِلَّا ذِكْرَىٰ
X
ഒരുദ്ബോധനമല്ലാതെ
لِلْبَشَرِ
X
മനുഷ്യര്‍ക്ക്
﴿74:31﴾ النَّارِ
X
അതായത് അഗ്നിയുടെ
ذَاتِ
X
ഉള്ള
الْوَقُودِ
X
വിറക്
﴿85:5﴾