Repeated Words in Quran

< >
Total Found : 9
فَإِن لَّمْ تَفْعَلُوا
X
എന്നിട്ട് നിങ്ങള്‍ ചെയ്തില്ലെങ്കില്‍
وَلَن تَفْعَلُوا
X
നിങ്ങള്‍ (ഒരിക്കലും) ചെയ്യില്ല, തീര്‍ച്ച
فَاتَّقُوا
X
നിങ്ങള്‍ സൂക്ഷിച്ചുകൊള്ളണം
النَّارَ
X
നരകത്തെ
الَّتِي
X
യാതൊരു
وَقُودُهَا
X
അതിന്റെ ഇന്ധനം
النَّاسُ
X
മനുഷ്യരാണ്
وَالْحِجَارَةُۖ
X
കല്ലുകളും
أُعِدَّتْ
X
അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:24﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
النَّارَ
X
നരകത്തെ,അഗ്നിയെ
الَّتِي أُعِدَّتْ
X
ഒരുക്കപ്പെട്ട
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കായി
﴿3:131﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
مَن تُدْخِلِ
X
ആരെയെങ്കിലും നീ പ്രവേശിപ്പിച്ചാല്‍
النَّارَ
X
തീയില്‍, നരകത്തില്‍
فَقَدْ أَخْزَيْتَهُۖ
X
നീ അവനെ നിന്ദിച്ചത് തന്നെ
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്ക് ഉണ്ടാവുകയില്ല
مِنْ أَنصَارٍ
X
സഹായികളായി(ആരും)
﴿3:192﴾ يَقْدُمُ
X
(ഫറവോന്‍) മുന്നിലുണ്ടാകും
قَوْمَهُ
X
തന്റെ ജനതയുടെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فَأَوْرَدَهُمُ
X
അങ്ങനെ അവനവരെ നയിക്കും
النَّارَۖ
X
നരകത്തീയിലേക്ക്
وَبِئْسَ الْوِرْدُ
X
ഏറ്റവും ചീത്ത ഇടമാണത്
الْمَوْرُودُ
X
ചെന്നെത്താവുന്ന
﴿11:98﴾ وَيَجْعَلُونَ
X
അവര്‍ ആക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
مَا يَكْرَهُونَ
X
അവര്‍ വെറുക്കുന്നതിനെ
وَتَصِفُ
X
കെട്ടിപ്പറയുന്നു
أَلْسِنَتُهُمُ
X
അവരുടെ നാവുകള്‍
الْكَذِبَ
X
വ്യാജം
أَنَّ لَهُمُ
X
നിശ്ചയം അവര്‍ക്കുണ്ടാവുമെന്ന
الْحُسْنَىٰۖ
X
ഏറ്റവും നല്ലത്
لَا جَرَمَ
X
സംശയമില്ല
أَنَّ لَهُمُ
X
നിശ്ചയം അവര്‍ക്കുണ്ട്
النَّارَ
X
നരകം
وَأَنَّهُم مُّفْرَطُونَ
X
നിശ്ചയം അവര്‍ (അങ്ങോട്ട്) മുമ്പില്‍ നയിക്കപ്പെടുന്നവരുമാണ്‌
﴿16:62﴾ وَرَأَى
X
കാണുകയായി
الْمُجْرِمُونَ
X
കുറ്റവാളികള്‍
النَّارَ
X
നരകത്തെ
فَظَنُّوا
X
അന്നേരം അവര്‍ ധരിക്കും
أَنَّهُم
X
തീര്‍ച്ചയായും അവര്‍
مُّوَاقِعُوهَا
X
അതില്‍ പതിക്കുന്നവരാണെന്ന്
وَلَمْ يَجِدُوا
X
അവര്‍ കണ്ടെത്തുന്നതുമല്ല
عَنْهَا
X
അതില്‍ നിന്ന്
مَصْرِفًا
X
ഒരു രക്ഷാമാര്‍ഗം
﴿18:53﴾ لَوْ يَعْلَمُ
X
അറിയുന്നുവെങ്കില്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
حِينَ
X
സന്ദര്‍ഭത്തെ
لَا يَكُفُّونَ
X
അവര്‍ക്ക് തടുക്കാനാവുന്നില്ല
عَن وُجُوهِهِمُ
X
അവരുടെ മുഖങ്ങളില്‍ നിന്ന്
النَّارَ
X
നരകാഗ്നിയെ
وَلَا عَن ظُهُورِهِمْ
X
അവരുടെ മുതുകുകളില്‍ നിന്നും
وَلَا هُمْ
X
അവരല്ല
يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടും
﴿21:39﴾ أَفَرَأَيْتُمُ
X
നിങ്ങള്‍ ചിന്തിച്ചുവോ?
النَّارَ
X
തീയിനെപ്പറ്റി
الَّتِي تُورُونَ
X
നിങ്ങള്‍ ഉരസിയുണ്ടാക്കുന്ന
﴿56:71﴾ ضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്ക്
امْرَأَتَ نُوحٍ
X
നൂഹിന്റെ ഭാര്യയെ
وَامْرَأَتَ لُوطٍۖ
X
ലൂത്വിന്റെ ഭാര്യയെയും
كَانَتَا
X
അവര്‍ ഇരുവരും ആയിരുന്നു
تَحْتَ
X
കീഴില്‍
عَبْدَيْنِ
X
രണ്ട് ദാസന്മാരുടെ
مِنْ عِبَادِنَا
X
നമ്മുടെ ദാസന്മാരില്‍പെട്ട
صَالِحَيْنِ
X
സദ്‌വൃത്തരായ
فَخَانَتَاهُمَا
X
എന്നിട്ട് അവര്‍ രണ്ടുപേരെയും(ഇരുഭാര്യമാരും)വഞ്ചിച്ചു
فَلَمْ يُغْنِيَا
X
അപ്പോള്‍ അവര്‍ രണ്ടുപേരും പ്രയോജനം ചെയ്തില്ല
عَنْهُمَا
X
ഇരുവര്‍ക്കും
مِنَ اللَّهِ
X
അല്ലാഹുവിന്റെ (ശിക്ഷയുടെ)കാര്യത്തില്‍
شَيْئًا
X
ഒട്ടും
وَقِيلَ
X
പറയപ്പെട്ടു
ادْخُلَا
X
നിങ്ങള്‍ ഇരുവരും പ്രവേശിക്കുക
النَّارَ
X
നരകത്തില്‍
مَعَ الدَّاخِلِينَ
X
പ്രവേശിക്കുന്നവരോടൊപ്പം
﴿66:10﴾ الَّذِي يَصْلَى
X
കടന്നെരിയുന്നവന്‍
النَّارَ
X
നരകത്തീയില്‍
الْكُبْرَىٰ
X
ഏറ്റവും വലിയ
﴿87:12﴾