Repeated Words in Quran

< >
Total Found : 4
وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
فَأَيْنَمَا
X
അതിനാല്‍ എങ്ങോട്ട്
تُوَلُّوا
X
നിങ്ങള്‍ തിരിഞ്ഞാലും
فَثَمَّ
X
അവിടെയുണ്ട്
وَجْهُ اللَّهِۚ
X
അല്ലാഹുവിന്റെ മുഖം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു (ആകുന്നു)
وَاسِعٌ
X
(ഔദാര്യത്തില്‍) വിശാലത പുലര്‍ത്തുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:115﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചിരിക്കുന്നു
وَالَّذِينَ هَاجَرُوا
X
സ്വദേശം വെടിയുകയും ചെയ്തവര്‍
وَجَاهَدُوا
X
അവര്‍ സമരം ചെയ്യുകയും ചെയ്തു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أُولَٰئِكَ
X
അവര്‍
يَرْجُونَ
X
പ്രതീക്ഷിക്കുന്നു
رَحْمَتَ اللَّهِۚ
X
അല്ലാഹുവിന്റെ കാരുണ്യം
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ഏറ്റം ദയാലുവും
﴿2:218﴾ لَّيْسَ عَلَيْكَ
X
നിന്റെ ബാധ്യതയല്ല
هُدَاهُمْ
X
അവരെ നേര്‍വഴിയിലാക്കല്‍
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
X
നല്ലതേതും
فَلِأَنفُسِكُمْۚ
X
അത് നിങ്ങള്‍ക്കുതന്നെ
وَمَا تُنفِقُونَ
X
നിങ്ങള്‍ ചെലവഴിക്കുന്നില്ല
إِلَّا ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ടല്ലാതെ
وَجْهِ اللَّهِۚ
X
അല്ലാഹുവിന്റെ പ്രീതി
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ നിന്ന്
يُوَفَّ إِلَيْكُمْ
X
(അതിന്റെ പ്രതിഫലം) നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കും
وَأَنتُمْ
X
നിങ്ങള്‍
لَا تُظْلَمُونَ
X
അനീതി കാണിക്കപ്പെടുന്നതല്ല
﴿2:272﴾ قُلْ
X
താങ്കള്‍ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ كَلِمَةٍ
X
ഒരു വചനത്തിലേക്ക്, ഒരു തത്വത്തിലേക്ക്
سَوَاءٍ
X
സമമായ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
X
നിങ്ങള്‍ക്കുമിടയില്‍
أَلَّا نَعْبُدَ
X
(അതായത്) നാം വഴിപ്പെടാതിരിക്കുക
إِلَّا اللَّهَ
X
അല്ലാഹു അല്ലാത്ത (ആര്‍ക്കും)
وَلَا نُشْرِكَ
X
നാം പങ്കുചേര്‍ക്കാതിരിക്കുക
بِهِ
X
അവനില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَتَّخِذَ
X
സ്വീകരിക്കാതിരിക്കുക
بَعْضُنَا
X
നമ്മില്‍ ചിലര്‍
بَعْضًا
X
ചിലരെ
أَرْبَابًا
X
രക്ഷാധികാരികളായി
مِّن دُونِ اللَّهِۚ
X
അല്ലാഹുവെ കൂടാതെ
فَإِن تَوَلَّوْا
X
ഇനിയും അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍
فَقُولُوا
X
നിങ്ങള്‍ പറയുക
اشْهَدُوا
X
നിങ്ങള്‍ സാക്ഷികളാകുവിന്‍
بِأَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ (ആണെന്നതിന്)
مُسْلِمُونَ
X
മുസ്ലിംകള്‍
﴿3:64﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ تِلْكَ
X
ഇത്, ഇവ (ഒക്കെയും)
حُدُودُ اللَّهِۚ
X
അല്ലാഹുവിന്റെ (നിയമ) പരിധികളാണ്
وَمَن يُطِعِ
X
അനുസരിക്കുന്നവന്‍
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
يُدْخِلْهُ
X
അവനെ അവന്‍ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായി
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതത്രെ
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿4:13﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനേയും
إِلَّا لِيُطَاعَ
X
അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ
بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനപ്രകാരം
وَلَوْ أَنَّهُمْ
X
തീര്‍ച്ചയായും അവര്‍ ആയിരുന്നെങ്കില്‍
إِذ ظَّلَمُوا
X
അക്രമം പ്രവര്‍ത്തിച്ചപ്പോള്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നു
فَاسْتَغْفَرُوا
X
എന്നിട്ടവര്‍ മാപ്പിരന്നു
اللَّهَ
X
അല്ലാഹുവിനോട്
وَاسْتَغْفَرَ
X
പാപമോചനം തേടുകയും ചെയ്തു
لَهُمُ
X
അവര്‍ക്ക് വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
لَوَجَدُوا
X
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
اللَّهَ
X
അല്ലാഹുവിനെ
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവനായും
رَّحِيمًا
X
കരുണാമയനുമായും
﴿4:64﴾ ذَٰلِكَ
X
അത്
الْفَضْلُ
X
അനുഗ്രഹം(തന്നെ)
مِنَ اللَّهِۚ
X
അല്ലാഹുവില്‍ നിന്നുള്ള
وَكَفَىٰ بِاللَّهِ
X
അല്ലാഹുതന്നെ മതി
عَلِيمًا
X
എല്ലാം അറിയുന്നവനായി
﴿4:70﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
طَاعَةٌ
X
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
X
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
X
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
X
അല്ലാഹു
يَكْتُبُ
X
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
X
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
وَكِيلًا
X
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
﴿4:81﴾ وَدُّوا
X
അവര്‍ ആഗ്രഹിക്കുന്നു
لَوْ تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിച്ചുവെങ്കില്‍
كَمَا كَفَرُوا
X
അവര്‍ അവിശ്വസിച്ചപോലെ
فَتَكُونُونَ
X
അങ്ങനെ നിങ്ങള്‍ ആകണമെന്ന്
سَوَاءًۖ
X
ഒരു പോലെ
فَلَا تَتَّخِذُوا
X
അതിനാല്‍ നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളെ
حَتَّىٰ يُهَاجِرُوا
X
അവര്‍ നാട് വിട്ടുവരും വരെ
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَإِن تَوَلَّوْا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞാല്‍
فَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
X
നിങ്ങള്‍ അവരെ വധിക്കുകയും ചെയ്യുക
حَيْثُ وَجَدتُّمُوهُمْۖ
X
അവരെ കണ്ടേടത്ത് വെച്ച്
وَلَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
وَلِيًّا
X
കൈകാര്യകര്‍ത്താവായി (മിത്രമായി)
وَلَا نَصِيرًا
X
സഹായിയായും
﴿4:89﴾ وَلَأُضِلَّنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ വഴിപിഴപ്പിക്കും
وَلَأُمَنِّيَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ വ്യാമോഹിപ്പിക്കും
وَلَآمُرَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُبَتِّكُنَّ
X
അങ്ങനെ അവര്‍ മുറിക്കുകതന്നെ ചെയ്യും
آذَانَ
X
കാതുകള്‍
الْأَنْعَامِ
X
കാലികളുടെ
وَلَآمُرَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُغَيِّرُنَّ
X
അങ്ങനെ അവര്‍ മാറ്റം വരുത്തുകതന്നെ ചെയ്യും (വികൃതമാക്കും)
خَلْقَ اللَّهِۚ
X
അല്ലാഹുവിന്റെ സൃഷ്ടി(കളെ)യെ
وَمَن يَتَّخِذِ
X
വരിക്കുന്നവന്‍, സ്വീകരിക്കുന്നവന്‍
الشَّيْطَانَ
X
പിശാചിനെ
وَلِيًّا
X
രക്ഷകനായി, കൈകാര്യകര്‍ത്താവായി
مِّن دُونِ اللَّهِ
X
അല്ലാഹുവിനെ വിട്ടു
فَقَدْ خَسِرَ
X
അവന്‍ നഷ്ടത്തിലായിരിക്കുന്നു
خُسْرَانًا
X
നഷ്ടത്തിലാകല്‍
مُّبِينًا
X
വ്യക്തമായ
﴿4:119﴾ قُلْ
X
നീ പറയുക(ചോദിക്കുക)
هَلْ أُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?
بِشَرٍّ
X
ഹീനമായവരെപ്പറ്റി
مِّن ذَٰلِكَ
X
അതിനെക്കാള്‍
مَثُوبَةً
X
പ്രതിഫലത്തില്‍
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
مَن
X
ഒരു വിഭാഗമാണ്
لَّعَنَهُ اللَّهُ
X
അവരെ അല്ലാഹു ശപിച്ചിരിക്കുന്നു
وَغَضِبَ عَلَيْهِ
X
അവനോട് അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു
وَجَعَلَ
X
അവന്‍ ആക്കിത്തീര്‍ക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍ ചിലരെ
الْقِرَدَةَ
X
കുരങ്ങന്മാര്‍
وَالْخَنَازِيرَ
X
പന്നികളും
وَعَبَدَ
X
അവര്‍ അടിമപ്പെട്ടു
الطَّاغُوتَۚ
X
സാത്താന്ന്(വ്യാജദൈവങ്ങള്‍ക്ക്)
أُولَٰئِكَ
X
അവരാണ്
شَرٌّ
X
നീചന്മാര്‍
مَّكَانًا
X
സ്ഥാനത്താല്‍
وَأَضَلُّ
X
ഏറ്റം വ്യതിചലിച്ചവരും
عَن سَوَاءِ السَّبِيلِ
X
നേര്‍വഴിയില്‍നിന്ന്
﴿5:60﴾ وَلَقَدْ كُذِّبَتْ
X
തള്ളിപ്പറയപ്പെട്ടിട്ടുണ്ട്
رُسُلٌ
X
ദൂതന്മാര്‍
مِّن قَبْلِكَ
X
നിനക്ക്മുമ്പ്
فَصَبَرُوا
X
അപ്പോള്‍ അവര്‍ ക്ഷമിച്ചു
عَلَىٰ مَا كُذِّبُوا
X
അവര്‍ തള്ളിപ്പറയപ്പെട്ടതില്‍
وَأُوذُوا
X
അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു
حَتَّىٰ أَتَاهُمْ
X
അവര്‍ക്ക് വന്നെത്തുംവരെ
نَصْرُنَاۚ
X
നമ്മുടെ സഹായം
وَلَا مُبَدِّلَ
X
മാറ്റി മറിക്കുന്നവനില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങളെ
وَلَقَدْ جَاءَكَ
X
നിനക്ക് വന്നുകിട്ടിയിട്ടുണ്ട്
مِن نَّبَإِ
X
വൃത്താന്തത്തില്‍നിന്ന്
الْمُرْسَلِينَ
X
ദൈവദൂതന്മാരുടെ
﴿6:34﴾ قُلْ
X
നീ പറയുക
إِنِّي
X
തീര്‍ച്ചയായും ഞാന്‍
نُهِيتُ
X
ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ ആരാധിക്കുന്നതില്‍നിന്ന്
الَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ
مِن دُونِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
قُل
X
നീ പറയുക
لَّا أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുകയില്ല
أَهْوَاءَكُمْۙ
X
നിങ്ങളുടെ തന്നിഷ്ടങ്ങളെ
قَدْ ضَلَلْتُ
X
ഞാന്‍ വഴിപിഴച്ചു
إِذًا
X
എങ്കില്‍(അങ്ങിനെ ചെയ്താല്‍)
وَمَا أَنَا
X
ഞാന്‍ ആവുകയില്ല
مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരില്‍
﴿6:56﴾ وَإِن تُطِعْ
X
നീ അനുസരിക്കുകയാണെങ്കില്‍
أَكْثَرَ
X
അധികപേരെയും
مَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരില്‍
يُضِلُّوكَ
X
നിന്നെ അവര്‍ തെറ്റിച്ചുകളയും
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
إِن يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
الظَّنَّ
X
ഊഹത്തെ
وَإِنْ
X
അല്ല
هُمْ
X
അവര്‍
إِلَّا
X
അല്ലാതെ
يَخْرُصُونَ
X
അവര്‍ ഊഹിച്ചു പറയുന്നു
﴿6:116﴾ قَدْ خَسِرَ
X
തീര്‍ച്ചയായും നഷ്ടത്തില്‍പെട്ടു
الَّذِينَ قَتَلُوا
X
കൊന്നവര്‍
أَوْلَادَهُمْ
X
സ്വന്തം മക്കളെ
سَفَهًا
X
അവിവേകം കാരണം
بِغَيْرِ
X
ഇല്ലാതെ
عِلْمٍ
X
ഒരു വിവരവും
وَحَرَّمُوا
X
അവര്‍ നിഷിദ്ധമാക്കുകയും ചെയ്തു
مَا رَزَقَهُمُ اللَّهُ
X
അവര്‍ക്ക് അല്ലാഹു നല്‍കിയതിനെ
افْتِرَاءً
X
കെട്ടിച്ചമച്ച
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ പേരില്‍
قَدْ ضَلُّوا
X
സംശയമില്ല, അവര്‍ വഴികേടിലായിരിക്കുന്നു
وَمَا كَانُوا
X
അവര്‍ ആയിരുന്നില്ല
مُهْتَدِينَ
X
നേര്‍വഴിപ്രാപിച്ചവര്‍
﴿6:140﴾ أَفَأَمِنُوا
X
അവര്‍ നിര്‍ഭയരായിരിക്കയാണോ
مَكْرَ اللَّهِۚ
X
അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി
فَلَا يَأْمَنُ
X
എന്നാല്‍ നിര്‍ഭയരാവുകയില്ല
مَكْرَ اللَّهِ
X
അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി
إِلَّا
X
അല്ലാതെ
الْقَوْمُ
X
ജനം
الْخَاسِرُونَ
X
നഷ്ടം പറ്റിയ(വര്‍)
﴿7:99﴾ وَإِمَّا يَنزَغَنَّكَ
X
നിന്നെ ബാധിക്കുകയാണെങ്കില്‍
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്നുള്ള
نَزْغٌ
X
വല്ല ദുര്‍ബോധനവും
فَاسْتَعِذْ
X
നീ ശരണം തേടുക
بِاللَّهِۚ
X
അല്ലാഹുവില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿7:200﴾ وَمَا جَعَلَهُ
X
അതിനെ ആക്കിയിട്ടില്ല
اللَّهُ
X
അല്ലാഹു
إِلَّا
X
അല്ലാതെ
بُشْرَىٰ
X
ഒരു ശുഭവാര്‍ത്ത
وَلِتَطْمَئِنَّ
X
സമാധാനിക്കാന്‍ (ശാന്തമാവാന്‍) വേണ്ടിയുമാണ്
بِهِ
X
അതിലൂടെ
قُلُوبُكُمْۚ
X
നിങ്ങളുടെ ഹൃദയങ്ങള്‍ (മനസ്സുകള്‍)
وَمَا
X
അല്ല
النَّصْرُ
X
സഹായം
إِلَّا
X
അല്ലാതെ
مِنْ عِندِ اللَّهِۚ
X
അല്ലാഹുവിങ്കല്‍ നിന്ന്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
حَكِيمٌ
X
യുക്തിമാനും
﴿8:10﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധികള്‍
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمْ
X
തങ്ങളുടെ ധനം
لِيَصُدُّوا
X
അവര്‍ തടയാന്‍ വേണ്ടി
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
فَسَيُنفِقُونَهَا
X
ഇനിയും അവരത് ചെലവഴിക്കും
ثُمَّ
X
പിന്നീട്
تَكُونُ
X
അതായിത്തീരും
عَلَيْهِمْ
X
അവര്‍ക്ക്
حَسْرَةً
X
ഖേദം
ثُمَّ
X
അങ്ങനെ
يُغْلَبُونَۗ
X
അവര്‍ തോല്‍പിക്കപ്പെടും
وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തില്‍
يُحْشَرُونَ
X
അവര്‍ ഒരുമിച്ച് കൂട്ടപ്പെടും
﴿8:36﴾ وَلَا تَكُونُوا
X
നിങ്ങളാകരുത്
كَالَّذِينَ خَرَجُوا
X
ഇറങ്ങിപ്പോന്നവരെപ്പോലെ
مِن دِيَارِهِم
X
തങ്ങളുടെ വീടുകളില്‍ നിന്ന്
بَطَرًا
X
അഹങ്കാരത്തോടെ
وَرِئَاءَ
X
കാണിക്കാനും
النَّاسِ
X
ജനങ്ങളെ
وَيَصُدُّونَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَاللَّهُ
X
അല്ലാഹു
بِمَا يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതൊക്കെ
مُحِيطٌ
X
നന്നായി നിരീക്ഷിക്കുന്നവനാണ്
﴿8:47﴾ وَإِن جَنَحُوا
X
അവര്‍ ചാഞ്ഞാല്‍ (സന്നദ്ധരായാല്‍)
لِلسَّلْمِ
X
സന്ധിക്ക്
فَاجْنَحْ
X
നീയും ചായുക (സന്നദ്ധമാവുക)
لَهَا
X
അതിലേക്ക്
وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുകയും ചെയ്യുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّهُ هُوَ
X
തീര്‍ച്ചയായും അവന്‍ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿8:61﴾ أَجَعَلْتُمْ
X
നിങ്ങള്‍ ആക്കിയോ
سِقَايَةَ
X
വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്
الْحَاجِّ
X
തീര്‍ഥാടകന്ന്
وَعِمَارَةَ
X
പരിപാലിക്കുന്നതും
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാം
كَمَنْ آمَنَ
X
വിശ്വസിച്ചവന്റെ പ്രവര്‍ത്തനം പോലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَجَاهَدَ
X
സമരം നടത്തിയവന്റെയും
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
لَا يَسْتَوُونَ
X
അവര്‍ ഒരുപോലെയാവുകയില്ല
عِندَ اللَّهِۗ
X
അല്ലാഹുവിന്റെയടുക്കല്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الظَّالِمِينَ
X
അക്രമികളായ ജനത്തെ
﴿9:19﴾ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
സ്വന്തം നാടുവെടിഞ്ഞവരും
وَجَاهَدُوا
X
സമരം നടത്തിയവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ ധനം കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹം കൊണ്ടും
أَعْظَمُ
X
മഹത്വമേറിയവരാണ്
دَرَجَةً
X
പദവിയാല്‍
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْفَائِزُونَ
X
വിജയം വരിക്കുന്നവര്‍
﴿9:20﴾ انفِرُوا
X
നിങ്ങള്‍ ഇറങ്ങി പുറപ്പെടുവിന്‍
خِفَافًا
X
ഭാരം കുറഞ്ഞവരായോ
وَثِقَالًا
X
ഭാരം കൂടിയവരായോ
وَجَاهِدُوا
X
നിങ്ങള്‍ സമരം ചെയ്യുക
بِأَمْوَالِكُمْ
X
നിങ്ങളുടെ ധനം കൊണ്ട്
وَأَنفُسِكُمْ
X
ദേഹം കൊണ്ടും
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ذَٰلِكُمْ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നു(അറിയുന്നവര്‍)
﴿9:41﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اشْتَرَىٰ
X
വിലക്കു വാങ്ങിയിരിക്കുന്നു
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍നിന്ന്
أَنفُسَهُمْ
X
അവരുടെ ദേഹങ്ങളെ
وَأَمْوَالَهُم
X
അവരുടെ സമ്പത്തുകളെയും
بِأَنَّ لَهُمُ
X
അവര്‍ക്കുണ്ടെന്നതിനു പകരമായി
الْجَنَّةَۚ
X
സ്വര്‍ഗം
يُقَاتِلُونَ
X
അവര്‍ യുദ്ധം ചെയ്യുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَيَقْتُلُونَ
X
അങ്ങനെ അവര്‍ വധിക്കുന്നു
وَيُقْتَلُونَۖ
X
അവര്‍ വധിക്കപ്പെടുകയും ചെയ്യുന്നു
وَعْدًا
X
വാഗ്ദാനമാണിത്
عَلَيْهِ
X
തന്റെമേല്‍ ബാധ്യതയായിട്ടുള്ള
حَقًّا
X
സത്യനിഷ്ഠമായ
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
وَالْقُرْآنِۚ
X
ഖുര്‍ആനിലും
وَمَنْ أَوْفَىٰ
X
പാലിക്കുന്നവന്‍ ആരുണ്ട്
بِعَهْدِهِ
X
തന്റെ കരാര്‍
مِنَ اللَّهِۚ
X
അല്ലാഹുവെക്കാള്‍
فَاسْتَبْشِرُوا
X
അതിനാല്‍ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക
بِبَيْعِكُمُ
X
നിങ്ങളുടെ കച്ചവടത്തില്‍
الَّذِي بَايَعْتُم بِهِۚ
X
നിങ്ങള്‍ നടത്തിയ
وَذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:111﴾ وَيَعْبُدُونَ
X
അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مَا لَا يَضُرُّهُمْ
X
അവര്‍ക്ക് ദ്രോഹം വരുത്താത്തവയെ
وَلَا يَنفَعُهُمْ
X
ഗുണം വരുത്താത്തവയെയും
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
هَٰؤُلَاءِ
X
ഇവര്‍
شُفَعَاؤُنَا
X
ഞങ്ങളുടെ ശുപാര്‍ശകരാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
قُلْ
X
നീ പറയുക
أَتُنَبِّئُونَ
X
നിങ്ങള്‍ അറിയിച്ചുകൊടുക്കുകയാണോ
اللَّهَ
X
അല്ലാഹുവിന്
بِمَا لَا يَعْلَمُ
X
അവനറിയാത്ത കാര്യങ്ങള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളിലും
وَلَا فِي الْأَرْضِۚ
X
ഭൂമിയിലും
سُبْحَانَهُ
X
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ പരമോന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ
﴿10:18﴾ لَهُمُ
X
അവര്‍ക്കുണ്ട്
الْبُشْرَىٰ
X
ശുഭവാര്‍ത്ത
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകത്ത്
وَفِي الْآخِرَةِۚ
X
പരലോകത്തും
لَا تَبْدِيلَ
X
ഭേദഗതിയില്ല
لِكَلِمَاتِ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങള്‍ക്ക്
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿10:64﴾ وَمَا كَانَ لِنَفْسٍ
X
ഒരു വ്യക്തിക്കുമാവുകയില്ല
أَن تُؤْمِنَ
X
സത്യവിശ്വാസം സ്വീകരിക്കാന്‍
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ
وَيَجْعَلُ
X
അല്ലാഹു ആക്കുന്നു
الرِّجْسَ
X
മാലിന്യം
عَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേല്‍
لَا يَعْقِلُونَ
X
അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ല
﴿10:100﴾ وَيَا قَوْمِ
X
എന്റെ ജനമേ
لَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مَالًاۖ
X
സ്വത്ത്
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَى اللَّهِۚ
X
അല്ലാഹുവിങ്കലല്ലാതെ
وَمَا أَنَا
X
ഞാനല്ല
بِطَارِدِ
X
ആട്ടിയകറ്റുന്നവന്‍
الَّذِينَ آمَنُواۚ
X
വിശ്വസിച്ചവരെ
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مُّلَاقُو
X
സന്ധിക്കുന്നവരാണ്
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَلَٰكِنِّي
X
എന്നാല്‍ ഞാന്‍
أَرَاكُمْ
X
നിങ്ങളെ കാണുന്നു
قَوْمًا
X
ഒരു ജനതയായി
تَجْهَلُونَ
X
നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നു
﴿11:29﴾ قَالَ
X
(ശുഐബ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَرَأَيْتُمْ
X
നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ
إِن كُنتُ
X
നിശ്ചയം ഞാനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
X
സ്പഷ്ടമായ പ്രമാണത്തിന്‍മേല്‍
مِّن رَّبِّي
X
എന്റെ നാഥനില്‍ നിന്നുള്ള
وَرَزَقَنِي
X
അവന്‍ എനിക്കു നല്‍കിയിരിക്കുന്നു
مِنْهُ
X
തന്റെ പക്കല്‍നിന്ന്
رِزْقًا
X
വിഭവം
حَسَنًاۚ
X
ഉത്തമമായ
وَمَا أُرِيدُ
X
ഞാനുദ്ദേശിക്കുന്നില്ല
أَنْ أُخَالِفَكُمْ
X
നിങ്ങള്‍ക്കെതിരായി ചെയ്യാന്‍
إِلَىٰ مَا أَنْهَاكُمْ عَنْهُۚ
X
ഞാന്‍ നിങ്ങളെ വിലക്കുന്ന അതേ കാര്യം തന്നെ
إِنْ أُرِيدُ
X
ഞാന്‍ ഉദ്ദേശിക്കുന്നില്ല
إِلَّا الْإِصْلَاحَ
X
നന്മ വരുത്തണമെന്നല്ലാതെ
مَا اسْتَطَعْتُۚ
X
എനിക്ക് കഴിയാവുന്നിടത്തോളം
وَمَا تَوْفِيقِي
X
എനിക്ക് ഉതവിയില്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെ കൊണ്ടല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
أُنِيبُ
X
ഞാന്‍ മടങ്ങുകയും ചെയ്യുന്നു
﴿11:88﴾ قُلْ
X
നീ പറയുക
هَٰذِهِ
X
ഇതാണ്
سَبِيلِي
X
എന്റെ വഴി
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
إِلَى اللَّهِۚ
X
അല്ലാഹുവിലേക്ക്
عَلَىٰ بَصِيرَةٍ
X
തികഞ്ഞ ഉള്‍ക്കാഴ്ചയോടെ
أَنَا
X
ഞാന്‍
وَمَنِ اتَّبَعَنِيۖ
X
എന്നെ അനുഗമിച്ചവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
وَمَا أَنَا
X
ഞാനല്ല
مِنَ الْمُشْرِكِينَ
X
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പ്പെട്ടവന്‍
﴿12:108﴾ وَلَوْ
X
എങ്കില്‍ പോലും
أَنَّ قُرْآنًا
X
നിശ്ചയം ഖുര്‍ആന്‍
سُيِّرَتْ
X
ചലിപ്പിക്കപ്പെട്ടു
بِهِ
X
അത്(ഖുര്‍ആന്‍)കൊണ്ട്
الْجِبَالُ
X
പര്‍വതങ്ങള്‍
أَوْ
X
അല്ലെങ്കില്‍
قُطِّعَتْ
X
മുറിക്കപ്പെട്ടു (പിളര്‍ത്തപ്പെട്ടു)
بِهِ
X
അത്(ഖുര്‍ആന്‍) കൊണ്ട്
الْأَرْضُ
X
ഭൂമി
أَوْ
X
അല്ലെങ്കില്‍
كُلِّمَ
X
സംസാരിക്കപ്പെട്ടു
بِهِ
X
അത്(ഖുര്‍ആന്‍)കൊണ്ട്
الْمَوْتَىٰۗ
X
മരിച്ചവര്‍
بَل
X
എന്നാല്‍
لِّلَّهِ
X
അല്ലാഹുവിന്നാണ്
الْأَمْرُ
X
അധികാരം
جَمِيعًاۗ
X
മുഴുവനായും
أَفَلَمْ يَيْأَسِ
X
അപ്പോള്‍ നിരാശപ്പെട്ടില്ലേ (വ്യക്തമായിമനസ്സിലാക്കുന്നില്ലേ)
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
أَن لَّوْ يَشَاءُ
X
ഇച്ഛിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَى
X
തീര്‍ച്ചയായും അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
النَّاسَ
X
ജനങ്ങളെ
جَمِيعًاۗ
X
മുഴുവന്‍
وَلَا يَزَالُ
X
ആയിക്കൊണ്ടേയിരിക്കും
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
تُصِيبُهُم
X
അവരെ ബാധിക്കും
بِمَا صَنَعُوا
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലമായി
قَارِعَةٌ
X
ഭയങ്കര സംഭവം
أَوْ
X
അല്ലെങ്കില്‍
تَحُلُّ
X
അത് വന്നു പതിക്കും
قَرِيبًا
X
അടുത്തുതന്നെ
مِّن دَارِهِمْ
X
അവരുടെ വീടിന്റെ
حَتَّىٰ يَأْتِيَ
X
വരുന്നത് വരെ
وَعْدُ اللَّهِۚ
X
അല്ലാഹുവിന്റെ വാഗ്ദാനം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُخْلِفُ
X
അവന്‍ ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿13:31﴾ وَلَقَدْ
X
തീര്‍ച്ചയായും
أَرْسَلْنَا
X
നാം അയച്ചു
مُوسَىٰ
X
മൂസയെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
أَنْ أَخْرِجْ
X
നയിക്കണമെന്ന്
قَوْمَكَ
X
നിന്റെ ജനത്തെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
പ്രകാശത്തിലേക്ക്
وَذَكِّرْهُم
X
നീ അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക
بِأَيَّامِ اللَّهِۚ
X
അല്ലാഹുവിന്റെ (സവിശേഷ) നാളുകളെപറ്റി
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
അതിലുണ്ട്
لَآيَاتٍ
X
തെളിവുകള്‍
لِّكُلِّ صَبَّارٍ
X
എല്ലാ ക്ഷമാശീലര്‍ക്കും
شَكُورٍ
X
നന്ദിയുള്ളവര്‍ക്കും
﴿14:5﴾ قَالَتْ
X
പറഞ്ഞു
لَهُمْ
X
അവരോട്
رُسُلُهُمْ
X
അവരുടെ ദൂതന്മാര്‍
إِن نَّحْنُ
X
ഞങ്ങള്‍ അല്ല
إِلَّا بَشَرٌ
X
മനുഷ്യരല്ലാതെ
مِّثْلُكُمْ
X
നിങ്ങളെ പോലുള്ള
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَمُنُّ
X
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസരില്‍ നിന്ന്
وَمَا كَانَ لَنَا
X
ഞങ്ങള്‍ക്ക് നിവൃത്തിയില്ല
أَن نَّأْتِيَكُم
X
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
X
ഒരു തെളിവും കൊണ്ട്
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ
وَعَلَى اللَّهِ
X
അല്ലാഹുവിലാണ്
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കേണ്ടത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿14:11﴾ وَاصْبِرْ
X
നീ ക്ഷമിക്കുക
وَمَا صَبْرُكَ
X
നിന്റെ ക്ഷമയല്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെ കൊണ്ടല്ലാതെ (അല്ലാഹുവിന്റെ സഹായം കൊണ്ടല്ലാതെ
وَلَا تَحْزَنْ
X
നീ ദു:ഖിക്കേണ്ട
عَلَيْهِمْ
X
അവരുടെ പേരില്‍
وَلَا تَكُ
X
നീ ആവുകയും വേണ്ട
فِي ضَيْقٍ
X
ഞെരുക്കത്തില്‍
مِّمَّا يَمْكُرُونَ
X
അവര്‍ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനെകുറിച്ച്
﴿16:127﴾ وَلَوْلَا
X
ആയിക്കൂടായിരുന്നോ
إِذْ دَخَلْتَ
X
നീ പ്രവേശിച്ചപ്പോള്‍
جَنَّتَكَ
X
നിന്റെ തോട്ടത്തില്‍
قُلْتَ
X
നീ പറഞ്ഞു (ഇങ്ങനെ പറഞ്ഞു കൂടായിരുന്നോ)
مَا شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചത് (ആണിത്)
لَا قُوَّةَ
X
ഒരു ശക്തിയുമില്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെക്കൊണ്ടല്ലാതെ
إِن تَرَنِ
X
എന്നെ നീ കാണുന്നുവെങ്കില്‍
أَنَا
X
ഞാന്‍
أَقَلَّ
X
വളരെ കുറഞ്ഞവനായി
مِنكَ
X
നിന്നെക്കാള്‍
مَالًا
X
ധനത്തില്‍
وَوَلَدًا
X
സന്താനത്തിലും
﴿18:39﴾ أَمَّنْ خَلَقَ
X
അഥവാ സൃഷ്ടിച്ചവനോ
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَأَنزَلَ
X
അവന്‍ ഇറക്കിത്തരികയും ചെയ്തു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَأَنبَتْنَا
X
നാം മുളപ്പിച്ചുണ്ടാക്കി
بِهِ
X
അത് കൊണ്ട്
حَدَائِقَ
X
തോട്ടങ്ങള്‍
ذَاتَ بَهْجَةٍ
X
കൗതുകമുള്ള
مَّا كَانَ لَكُمْ
X
നിങ്ങള്‍ക്ക് സാധ്യമല്ലല്ലോ
أَن تُنبِتُوا
X
നിങ്ങള്‍ മുളപ്പിക്കാന്‍
شَجَرَهَاۗ
X
അതിലെ മരങ്ങള്‍
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിനോടൊപ്പം
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
قَوْمٌ
X
ഒരു ജനത തന്നെ
يَعْدِلُونَ
X
വഴിതെറ്റിപ്പോയ
﴿27:60﴾ أَمَّن جَعَلَ
X
അഥവാ ആക്കിയവനോ
الْأَرْضَ
X
ഭൂമിയെ
قَرَارًا
X
പാര്‍ക്കാന്‍ പറ്റിയത്
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
خِلَالَهَا
X
അതിന്റെ ഇടയില്‍
أَنْهَارًا
X
നദികളെ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
لَهَا
X
അതിന് (ഭൂമിക്ക്)
رَوَاسِيَ
X
നങ്കൂരങ്ങള്‍ (മലകള്‍)
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَ
X
ഇടയില്‍
الْبَحْرَيْنِ
X
രണ്ട് ജലാശയങ്ങള്‍ക്ക്
حَاجِزًاۗ
X
മറ
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അറിവില്ലാത്തവരാണ്
﴿27:61﴾ أَمَّن يُجِيبُ
X
അഥവാ ഉത്തരം നല്‍കുന്നവനോ
الْمُضْطَرَّ
X
പ്രയാസമനുഭവിക്കുന്നവന്
إِذَا دَعَاهُ
X
അവന്‍ അവനോട് പ്രാര്‍ഥിക്കുമ്പോള്‍
وَيَكْشِفُ
X
അകറ്റുകയും ചെയ്യുന്നവന്‍
السُّوءَ
X
ദുരിതം
وَيَجْعَلُكُمْ
X
നിങ്ങളെ ആക്കുന്നതും
خُلَفَاءَ
X
പ്രതിനിധികള്‍
الْأَرْضِۗ
X
ഭൂമിയിലെ
أَإِلَٰهٌ
X
മറ്റൊരു ദൈവമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
قَلِيلًا
X
അല്‍പം മാത്രമേ
مَّا تَذَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ
﴿27:62﴾ أَمَّن يَهْدِيكُمْ
X
അഥവാ നിങ്ങള്‍ക്ക് വഴികാണിക്കുന്നവനോ
فِي ظُلُمَاتِ
X
കൂരിരുളില്‍
الْبَرِّ
X
കരയിലെ
وَالْبَحْرِ
X
കടലിലെയും
وَمَن يُرْسِلُ
X
അയക്കുകയും ചെയ്യുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
بُشْرًا
X
ശുഭവാര്‍ത്തയുമായി
بَيْنَ يَدَيْ
X
മുന്നോടിയായി
رَحْمَتِهِۗ
X
തന്റെ അനുഗ്രഹത്തിന്റെ
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
تَعَالَى اللَّهُ
X
അല്ലാഹു അതീതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം
﴿27:63﴾ أَمَّن يَبْدَأُ
X
അഥവാ ആരംഭിക്കുന്നവനോ
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُ
X
അവന്‍ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
وَمَن يَرْزُقُكُم
X
നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവന്‍
مِّنَ السَّمَاءِ
X
ആകാശത്തുനിന്ന്
وَالْأَرْضِۗ
X
ഭൂമിയില്‍നിന്നും
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
قُلْ
X
പറയുക
هَاتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
X
നിങ്ങളുടെ തെളിവ്
إِن كُنتُمْ
X
നിങ്ങളെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿27:64﴾ فَإِن لَّمْ يَسْتَجِيبُوا
X
അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكَ
X
നിനക്ക്
فَاعْلَمْ
X
നീ അറിയുക
أَنَّمَا
X
നിശ്ചയം
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നത്
أَهْوَاءَهُمْۚ
X
അവരുടെ തന്നിഷ്ടങ്ങളെ(മാത്രമാണെന്ന്)
وَمَنْ أَضَلُّ
X
വഴിപിഴച്ചവന്‍ ആരുണ്ട്
مِمَّنِ اتَّبَعَ
X
പിന്‍പറ്റിയവനെക്കാള്‍
هَوَاهُ
X
തന്നിഷ്ടത്തെ
بِغَيْرِ هُدًى
X
മാര്‍ഗദര്‍ശനമില്ലാതെ
مِّنَ اللَّهِۚ
X
അല്ലാഹുവിങ്കല്‍നിന്നുള്ള
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿28:50﴾ بِنَصْرِ اللَّهِۚ
X
അല്ലാഹുവിന്റെ സഹായത്താലാണിതുണ്ടാവുക
يَنصُرُ
X
അവന്‍ സഹായിക്കും
مَن يَشَاءُۖ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَهُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الرَّحِيمُ
X
കരുണാനിധി
﴿30:5﴾ فَأَقِمْ
X
അതിനാല്‍ നീ ഉറപ്പിച്ചു നിര്‍ത്തുക
وَجْهَكَ
X
നിന്റെ മുഖം
لِلدِّينِ
X
ജീവിത ദര്‍ശനത്തിനുനേരെ
حَنِيفًاۚ
X
നേരെ നിലകൊള്ളുന്നവനായി
فِطْرَتَ اللَّهِ
X
അല്ലാഹുവിന്റെ പ്രകൃതി
الَّتِي فَطَرَ النَّاسَ عَلَيْهَاۚ
X
ജനങ്ങളെ അവന്‍ സൃഷ്ടിച്ചതായ
لَا تَبْدِيلَ
X
മാറ്റമില്ല
لِخَلْقِ اللَّهِۚ
X
അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക്
ذَٰلِكَ
X
ഇത് തന്നെയാണ്
الدِّينُ
X
ജീവിത ദര്‍ശനം
الْقَيِّمُ
X
ഏറ്റം ചൊവ്വായ, വക്രതയില്ലാത്ത
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളിലധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿30:30﴾ وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿33:3﴾ ادْعُوهُمْ
X
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) ചേര്‍ത്തുവിളിക്കുക
لِآبَائِهِمْ
X
അവരുടെ പിതാക്കളിലേക്ക്
هُوَ
X
അതാണ്
أَقْسَطُ
X
ഏറെ നീതിപൂര്‍വ്വകം
عِندَ اللَّهِۚ
X
അല്ലാഹുവിന്റെയടുത്ത്
فَإِن لَّمْ تَعْلَمُوا
X
അഥവാ നിങ്ങള്‍ക്കറിയില്ലെങ്കില്‍
آبَاءَهُمْ
X
അവരുടെ പിതാക്കളാരെന്ന്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِ
X
ആദര്‍ശത്തില്‍
وَمَوَالِيكُمْۚ
X
നിങ്ങളുടെ മിത്രങ്ങളും
وَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
فِيمَا أَخْطَأْتُم بِهِ
X
അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍
وَلَٰكِن
X
എന്നാല്‍ (കുറ്റം തന്നെയാണ്)
مَّا تَعَمَّدَتْ قُلُوبُكُمْۚ
X
നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:5﴾ وَلَا تُطِعِ
X
നീ വഴങ്ങരുത്
الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
وَالْمُنَافِقِينَ
X
കപടവിശ്വാസികള്‍ക്കും
وَدَعْ
X
അവഗണിക്കുക
أَذَاهُمْ
X
അവരുടെ ദ്രോഹം
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
ഭരമേല്‍പിക്കപ്പെടുന്നവനായി
﴿33:48﴾ يَسْأَلُكَ
X
നിന്നോട് ചോദിക്കുന്നു
النَّاسُ
X
ജനം
عَنِ السَّاعَةِۖ
X
അന്ത്യ ദിനത്തെ കുറിച്ച്
قُلْ
X
പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതിനെ കുറിച്ചുള്ള അറിവ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَمَا يُدْرِيكَ
X
നിനക്കെന്തറിയാം
لَعَلَّ
X
ആയേക്കാം
السَّاعَةَ
X
അന്ത്യദിനം
تَكُونُ
X
അതാവും
قَرِيبًا
X
അടുത്തത്
﴿33:63﴾ ثُمَّ
X
പിന്നീട്
أَوْرَثْنَا
X
നാം അവകാശികളാക്കി
الْكِتَابَ
X
ഈ വേദപുസ്തകത്തിന്റെ
الَّذِينَ اصْطَفَيْنَا
X
നാം പ്രത്യേകം തെരഞ്ഞെടുത്തവരെ
مِنْ عِبَادِنَاۖ
X
നമ്മുടെ ദാസന്മാരില്‍നിന്ന്
فَمِنْهُمْ
X
അവരിലുണ്ട്
ظَالِمٌ
X
അതിക്രമം കാട്ടുന്നവര്‍
لِّنَفْسِهِ
X
സ്വന്തത്തോട്
وَمِنْهُم
X
അവരിലുണ്ട്
مُّقْتَصِدٌ
X
മധ്യനിലപാട് പുലര്‍ത്തുന്നവര്‍
وَمِنْهُمْ
X
അവരിലുണ്ട്
سَابِقٌ
X
മുന്നേറുന്നവര്‍
بِالْخَيْرَاتِ
X
നന്മകളില്‍
بِإِذْنِ اللَّهِۚ
X
ദൈവഹിതത്തിനൊത്ത്
ذَٰلِكَ
X
ഇത്
هُوَ
X
ഇതുതന്നെ
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
അതിമഹത്തായ
﴿35:32﴾ يَا دَاوُودُ
X
അല്ലയോ ദാവൂദ്
إِنَّا
X
നിശ്ചയമായും നാം
جَعَلْنَاكَ
X
നാം നിന്നെ ആക്കിയിരിക്കുന്നു
خَلِيفَةً
X
ഒരു പ്രതിനിധി
فِي الْأَرْضِ
X
ഭൂമിയില്‍
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിക്കുക
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപൂര്‍വ്വം
وَلَا تَتَّبِعِ
X
നീ പിന്‍പറ്റരുത്
الْهَوَىٰ
X
തന്നിഷ്ടത്തെ
فَيُضِلَّكَ
X
അത് നിന്നെ വ്യതിചലിപ്പിച്ചുകളയും
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّ الَّذِينَ يَضِلُّونَ
X
നിശ്ചയം, വ്യതിചലിക്കുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
بِمَا نَسُوا
X
അവര്‍ മറന്നു കളഞ്ഞതിനാല്‍
يَوْمَ الْحِسَابِ
X
വിചാരണ നാളിനെ
﴿38:26﴾ أَفَمَن
X
യാതൊരുവനാണോ
شَرَحَ اللَّهُ
X
അല്ലാഹു വിശാലത നല്‍കി
صَدْرَهُ
X
അവന്റെ ഹൃദയത്തിന്
لِلْإِسْلَامِ
X
ഇസ്‌ലാമിന് വേണ്ടി
فَهُوَ
X
അങ്ങനെ അവന്‍
عَلَىٰ نُورٍ
X
വെളിച്ചത്തിന്‍മേലാണ്
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍നിന്നുള്ള
فَوَيْلٌ
X
എന്നാല്‍ നാശം
لِّلْقَاسِيَةِ
X
കടുത്തുപോയവര്‍ക്കാണ്
قُلُوبُهُم
X
തങ്ങളുടെ ഹൃദയങ്ങള്‍
مِّن ذِكْرِ اللَّهِۚ
X
അല്ലാഹുവിന്റെ ഉല്‍ബോധനത്തിനു നേരെ
أُولَٰئِكَ
X
അവര്‍
فِي ضَلَالٍ
X
ദുര്‍മാര്‍ഗത്തിലാണ്
مُّبِينٍ
X
വ്യക്തമായ
﴿39:22﴾ اللَّهُ
X
അല്ലാഹു
نَزَّلَ
X
അവന്‍ അവതരിപ്പിച്ചു
أَحْسَنَ الْحَدِيثِ
X
അത്യുല്‍കൃഷ്ടമായ വചനം
كِتَابًا
X
ഗ്രന്ഥം
مُّتَشَابِهًا
X
പരസ്പരം സാമ്യമുള്ള
مَّثَانِيَ
X
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ
تَقْشَعِرُّ
X
രോമാഞ്ചമുണ്ടാകുന്നു
مِنْهُ
X
അത് നിമിത്തം
جُلُودُ
X
ചര്‍മങ്ങള്‍ക്ക്
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവരുടെ
رَبَّهُمْ
X
തങ്ങളുടെ നാഥനെ
ثُمَّ
X
പിന്നീട്
تَلِينُ
X
വിനീതമാകുന്നു
جُلُودُهُمْ
X
അവരുടെ ചര്‍മങ്ങള്‍
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളും
إِلَىٰ ذِكْرِ اللَّهِۚ
X
അല്ലാഹുവെ സ്മരിക്കുന്നതിനായി
ذَٰلِكَ
X
അതത്രെ
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം
يَهْدِي بِهِ
X
അത് മുഖേന അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَمَن يُضْلِلِ اللَّهُ
X
(അല്ലാഹു) വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവന്നില്ല
مِنْ هَادٍ
X
സന്‍മാര്‍ഗ ദര്‍ശകനായി ആരും
﴿39:23﴾ قُلْ
X
നീ പറയുക
يَا عِبَادِيَ
X
എന്റെ ദാസന്‍മാരേ
الَّذِينَ أَسْرَفُوا
X
അതിക്രമം കാണിച്ചവരായ
عَلَىٰ أَنفُسِهِمْ
X
സ്വന്തം ആത്മാക്കളോട്
لَا تَقْنَطُوا
X
നിങ്ങള്‍ നിരാശരാകരുത്
مِن رَّحْمَةِ اللَّهِۚ
X
അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَغْفِرُ
X
അവന്‍ പൊറുക്കും
الذُّنُوبَ
X
പാപങ്ങള്‍
جَمِيعًاۚ
X
എല്ലാം
إِنَّهُ هُوَ
X
ഉറപ്പായും അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿39:53﴾ فَسَتَذْكُرُونَ
X
പിന്നീട് നിങ്ങള്‍ ഓര്‍ക്കുക തന്നെ ചെയ്യും
مَا أَقُولُ لَكُمْۚ
X
ഞാന്‍ നിങ്ങളോടു പറയുന്നത്
وَأُفَوِّضُ
X
ഞാന്‍ ഏല്‍പ്പിക്കുന്നു
أَمْرِي
X
എന്റെ കാര്യം
إِلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
بِالْعِبَادِ
X
ദാസന്‍മാരെ
﴿40:44﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്‍മാരെ
مِّن قَبْلِكَ
X
നിനക്കു മുമ്പ്
مِنْهُم
X
അവരിലുണ്ട്
مَّن قَصَصْنَا
X
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
X
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
X
നിനക്ക്
وَمَا كَانَ لِرَسُولٍ
X
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
X
വരാന്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
قُضِيَ
X
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
X
ന്യായപൂര്‍വം
وَخَسِرَ
X
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
X
അവിടെ
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿40:78﴾ وَمَا اخْتَلَفْتُمْ فِيهِ
X
നിങ്ങള്‍ ഭിന്നിച്ചിട്ടുള്ള
مِن شَيْءٍ
X
ഏതൊരു കാര്യവും
فَحُكْمُهُ
X
അതിന്റെ വിധി
إِلَى اللَّهِۚ
X
അല്ലാഹുവിന്നാകുന്നു
ذَٰلِكُمُ
X
അവനാണ്
اللَّهُ
X
അല്ലാഹു
رَبِّي
X
എന്റെ നാഥനായ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
أُنِيبُ
X
ഞാന്‍ മടങ്ങുന്നു
﴿42:10﴾ وَجَزَاءُ
X
പ്രതിഫലം
سَيِّئَةٍ
X
തിന്മക്കുള്ള
سَيِّئَةٌ
X
തിന്മ തന്നെയാണ്
مِّثْلُهَاۖ
X
തത്തുല്യമായ
فَمَنْ عَفَا
X
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍
وَأَصْلَحَ
X
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
X
എങ്കില്‍ അവന്നുള്ള പ്രതിഫലം
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമകാരികളെ
﴿42:40﴾ اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِرَبِّكُم
X
നിങ്ങളുടെ നാഥന്ന്
مِّن قَبْلِ
X
മുമ്പെ
أَن يَأْتِيَ
X
വന്നെത്തുന്നതിന്ന്
يَوْمٌ
X
ഒരുദിനം
لَّا مَرَدَّ لَهُ
X
അതിനെ തടുക്കാനാവില്ല
مِنَ اللَّهِۚ
X
അല്ലാഹുവില്‍നിന്ന്
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن مَّلْجَإٍ
X
ഒരഭയകേന്ദ്രവും
يَوْمَئِذٍ
X
അന്നാളില്‍
وَمَا لَكُم
X
നിങ്ങള്‍ക്കാവില്ല
مِّن نَّكِيرٍ
X
ഒരു (കുറ്റ)നിഷേധത്തിനും
﴿42:47﴾ أَفَرَأَيْتَ
X
നീ കണ്ടോ
مَنِ اتَّخَذَ
X
ആക്കിയവനെ
إِلَٰهَهُ
X
തന്റെ ദൈവമായി
هَوَاهُ
X
തന്റെ ദേഹേഛയെ
وَأَضَلَّهُ
X
അവനെ വഴികേടിലാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ عِلْمٍ
X
അറിഞ്ഞുകൊണ്ടുതന്നെ
وَخَتَمَ
X
അവന്‍ മുദ്രവെച്ചിരിക്കുന്നു
عَلَىٰ سَمْعِهِ
X
അവന്റെ കാതിന്
وَقَلْبِهِ
X
അവന്റെ മനസ്സിനും
وَجَعَلَ
X
അവന്‍ ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ بَصَرِهِ
X
അവന്റെ കണ്ണിനുമേല്‍
غِشَاوَةً
X
മൂടി
فَمَن يَهْدِيهِ
X
അപ്പോള്‍ അവനെ നേര്‍വഴിയിലാക്കാനാരുണ്ട്
مِن بَعْدِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
أَفَلَا تَذَكَّرُونَ
X
എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ
﴿45:23﴾ سَيَقُولُ
X
പറയും
الْمُخَلَّفُونَ
X
പിന്മാറി നിന്നവര്‍
إِذَا انطَلَقْتُمْ
X
നിങ്ങള്‍ പോവുകയാണെങ്കില്‍
إِلَىٰ مَغَانِمَ
X
സമരാര്‍ജിത സ്വത്തുക്കളിലേക്ക്
لِتَأْخُذُوهَا
X
നിങ്ങള്‍ അവ കൈവശപ്പെടുത്തുന്നതിന്
ذَرُونَا
X
ഞങ്ങളെ വിട്ടേക്കൂ
نَتَّبِعْكُمْۖ
X
ഞങ്ങളും നിങ്ങളുടെ കൂടെ വരാം
يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يُبَدِّلُوا
X
അവര്‍ മാറ്റിമറിക്കാന്‍
كَلَامَ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങളെ
قُل
X
നീ പറയുക
لَّن تَتَّبِعُونَا
X
നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊത്ത് വരാനാവില്ല
كَذَٰلِكُمْ
X
അപ്രകാരം
قَالَ اللَّهُ
X
അല്ലാഹു പറഞ്ഞിട്ടുണ്ട്
مِن قَبْلُۖ
X
മുമ്പുതന്നെ
فَسَيَقُولُونَ
X
അപ്പോള്‍ അവര്‍ പറയും
بَلْ تَحْسُدُونَنَاۚ
X
അല്ല നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ്
بَلْ
X
അല്ല
كَانُوا
X
അവരായിരിക്കുന്നു
لَا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല (ഗ്രഹിക്കാത്തവര്‍)
إِلَّا قَلِيلًا
X
അല്‍പം മാത്രമല്ലാതെ
﴿48:15﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
﴿48:29﴾