Repeated Words in Quran

< >
Total Found : 34
بِسْمِ
X
നാമത്തില്‍
اللَّهِ
X
അല്ലാഹുവിന്റെ
الرَّحْمَٰنِ
X
പരമകാരുണികനായ
الرَّحِيمِ
X
ദയാപരനുമായ
﴿1:1﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَقُولُ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَمَا هُم
X
അവരല്ല
بِمُؤْمِنِينَ
X
യഥാര്‍ത്ഥ വിശ്വാസികള്‍
﴿2:8﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّمَّا نَزَّلْنَا
X
നാം ഇറക്കിയത് സംബന്ധിച്ച്
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്ന്
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِسُورَةٍ
X
ഒരധ്യായം
مِّن مِّثْلِهِ
X
ഇതുപോലുള്ള
وَادْعُوا
X
നിങ്ങള്‍ വിളിക്കുകയും ചെയ്യുക
شُهَدَاءَكُم
X
നിങ്ങളുടെ സഹായികളെ
مِّن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:23﴾ الَّذِينَ يَنقُضُونَ
X
ലംഘിക്കുന്നവര്‍
عَهْدَ اللَّهِ
X
അല്ലാഹുവുമായുള്ള കരാര്‍
مِن بَعْدِ
X
ശേഷം
مِيثَاقِهِ
X
അത് ഉറപ്പിച്ചതിന്റെ
وَيَقْطَعُونَ
X
അവര്‍ ഛേദിക്കുകയും ചെയ്യുന്നു
مَا
X
യാതൊന്നിനെ
أَمَرَ اللَّهُ
X
അല്ലാഹു കല്‍പിച്ചു
بِهِ
X
അതിനെ
أَن يُوصَلَ
X
ബന്ധം ചേര്‍ക്കപ്പെടാന്‍
وَيُفْسِدُونَ
X
അവര്‍ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നു
فِي الْأَرْضِۚ
X
ഭൂമിയില്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿2:27﴾ كَيْفَ
X
എങ്ങനെ
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കും
بِاللَّهِ
X
അല്ലാഹുവിനെ
وَكُنتُمْ
X
നിങ്ങള്‍ ആയിരുന്നുവല്ലോ
أَمْوَاتًا
X
ജീവനില്ലാത്തവര്‍
فَأَحْيَاكُمْۖ
X
എന്നിട്ടവന്‍ നിങ്ങള്‍ക്ക് ജീവനേകി
ثُمَّ
X
പിന്നെ
يُمِيتُكُمْ
X
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يُحْيِيكُمْ
X
അവന്‍ നിങ്ങളെ ജീവിപ്പിക്കും
ثُمَّ
X
അനന്തരം
إِلَيْهِ
X
അവങ്കലേക്ക്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿2:28﴾ وَإِذِ اسْتَسْقَىٰ
X
കുടിനീരിന്നപേക്ഷിച്ച സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതക്ക് വേണ്ടി
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടികൊണ്ട്
الْحَجَرَۖ
X
കല്ലിനെ
فَانفَجَرَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍നിന്ന്
اثْنَتَا عَشْرَةَ
X
പന്ത്രണ്ട്
عَيْنًاۖ
X
ഉറവ
قَدْ عَلِمَ
X
അറിഞ്ഞു
كُلُّ أُنَاسٍ
X
എല്ലാവിഭാഗം ജനങ്ങളും
مَّشْرَبَهُمْۖ
X
തങ്ങളുടെ കുടിനീരിന്റെ ഇടം
كُلُوا
X
നിങ്ങള്‍ തിന്നുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
مِن رِّزْقِ
X
വിഭവത്തില്‍നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿2:60﴾ وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ ثُمَّ
X
പിന്നെ
تَوَلَّيْتُم
X
നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു
مِّن بَعْدِ ذَٰلِكَۖ
X
അതിന്ന്ശേഷം
فَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَكُنتُم
X
നിങ്ങള്‍ ആയിത്തീരുകതന്നെ ചെയ്യുമായിരുന്നു
مِّنَ الْخَاسِرِينَ
X
നഷ്ടം പറ്റിയവരില്‍
﴿2:64﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനത്തോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَأْمُرُكُمْ
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നു
أَن تَذْبَحُوا
X
നിങ്ങള്‍ അറുക്കണമെന്ന്
بَقَرَةًۖ
X
ഒരു പശുവിനെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
X
നീ ഞങ്ങളെ ആക്കുകയാണോ
هُزُوًاۖ
X
പരിഹാസപാത്രം
قَالَ
X
അദ്ദേഹം പറഞ്ഞു
أَعُوذُ
X
ഞാന്‍ അഭയം തേടുന്നു
بِاللَّهِ
X
അല്ലാഹുവില്‍
أَنْ أَكُونَ
X
ഞാന്‍ ആയിത്തീരുന്നതിനെക്കുറിച്ച്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍
﴿2:67﴾ ثُمَّ
X
പിന്നെ
قَسَتْ
X
കടുത്തു
قُلُوبُكُم
X
നിങ്ങളുടെ മനസ്സുകള്‍
مِّن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَهِيَ
X
അങ്ങനെ അത്
كَالْحِجَارَةِ
X
കല്ലുപോലെയാകുന്നു
أَوْ أَشَدُّ
X
അല്ല ഏറെ കഠിനതരമായത്
قَسْوَةًۚ
X
കടുപ്പത്തില്‍
وَإِنَّ مِنَ الْحِجَارَةِ
X
നിശ്ചയം കല്ലുകളില്‍ ഉണ്ട്
لَمَا يَتَفَجَّرُ
X
പൊട്ടിയൊഴുകുന്നത്
مِنْهُ
X
അതില്‍നിന്ന്
الْأَنْهَارُۚ
X
നദികള്‍
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَشَّقَّقُ
X
പൊട്ടിപ്പിളരുന്നത്
فَيَخْرُجُ
X
എന്നിട്ട് പുറപ്പെടുന്നു
مِنْهُ
X
അതില്‍നിന്ന്
الْمَاءُۚ
X
വെള്ളം
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَهْبِطُ
X
താഴെവീഴുന്നത്
مِنْ خَشْيَةِ اللَّهِۗ
X
ദൈവഭയത്താല്‍
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
﴿2:74﴾ أَفَتَطْمَعُونَ
X
നിങ്ങള്‍ ഇനിയും മോഹിക്കുന്നുവോ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ كَانَ
X
ആയിരിക്കെ
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
كَلَامَ اللَّهِ
X
ദൈവവചനം
ثُمَّ
X
പിന്നെ
يُحَرِّفُونَهُ
X
അവരതിനെ മാറ്റിമറിക്കുന്നു
مِن بَعْدِ مَا عَقَلُوهُ
X
അവര്‍ അതിനെ നന്നായി ഗ്രഹിച്ചതിന് ശേഷം
وَهُمْ يَعْلَمُونَ
X
അവരറിയുന്നവരായിരിക്കെ
﴿2:75﴾ فَوَيْلٌ
X
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
X
എഴുതുന്നവര്‍ക്ക്
الْكِتَابَ
X
ഗ്രന്ഥം
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
X
പിന്നെ
يَقُولُونَ
X
അവര്‍ പറയുന്നു
هَٰذَا
X
ഇത്
مِنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
X
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
X
അതുകൊണ്ട്
ثَمَنًا
X
വില
قَلِيلًاۖ
X
തുച്ഛമായ
فَوَيْلٌ لَّهُم
X
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
X
എഴുതിയതിനാല്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَوَيْلٌ
X
നാശവും
لَّهُم
X
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചത് കാരണം
﴿2:79﴾ وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
X
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
X
നരകം
إِلَّا أَيَّامًا
X
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
X
എണ്ണപ്പെട്ട
قُلْ
X
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
X
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
X
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
X
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
X
തന്റെ കരാര്‍
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:80﴾ وَلَمَّا جَاءَهُمْ
X
അവര്‍ക്ക് വന്നപ്പോള്‍
كِتَابٌ
X
ഗ്രന്ഥം
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
തങ്ങളുടെ വശമുള്ളതിനെ
وَكَانُوا
X
അവരായിരുന്നു
مِن قَبْلُ
X
അതിന് മുമ്പ്
يَسْتَفْتِحُونَ
X
അവര്‍ വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
عَلَى الَّذِينَ كَفَرُوا
X
അവിശ്വാസികള്‍ക്കെതിരെ
فَلَمَّا جَاءَهُم
X
എന്നിട്ട് അവര്‍ക്ക് വന്നെത്തിയപ്പോള്‍
مَّا عَرَفُوا
X
അവര്‍ നന്നായി അറിഞ്ഞത്
كَفَرُوا بِهِۚ
X
അവര്‍ അതിനെ നിഷേധിച്ചു
فَلَعْنَةُ اللَّهِ
X
അതിനാല്‍ ദൈവശാപം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:89﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ قُلْ
X
നീ പറയുക
إِن كَانَتْ
X
ആണെങ്കില്‍
لَكُمُ
X
നിങ്ങള്‍ക്ക്
الدَّارُ الْآخِرَةُ
X
പരലോക ഭവനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
خَالِصَةً
X
മാത്രമായി
مِّن دُونِ النَّاسِ
X
ജനങ്ങളെ കൂടാതെ
فَتَمَنَّوُا
X
നിങ്ങള്‍ കൊതിക്കുക
الْمَوْتَ
X
മരണത്തെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:94﴾ قُلْ
X
നീ പറയുക
مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّجِبْرِيلَ
X
ജിബ്‌രീലിനോട്
فَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
نَزَّلَهُ
X
അത് ഇറക്കി
عَلَىٰ قَلْبِكَ
X
നിന്റെ മനസ്സില്‍
بِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച്
مُصَدِّقًا
X
സത്യപ്പെടുത്തിക്കൊണ്ട്
لِّمَا بَيْنَ يَدَيْهِ
X
അതിന്റെ മുമ്പിലുള്ളതിനെ
وَهُدًى
X
നേര്‍വഴികാട്ടിയായും
وَبُشْرَىٰ
X
ശുഭവാര്‍ത്തയായും
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿2:97﴾ وَلَمَّا جَاءَهُمْ
X
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
X
ദൂതന്‍
مِّنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
അവരുടെ വശമുള്ളതിനെ
نَبَذَ
X
വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
X
കിട്ടിയവരില്‍
الْكِتَابَ
X
വേദം
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
X
പിന്നില്‍
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
X
അവരെന്നപോലെ
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:101﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَلَوْ أَنَّهُمْ آمَنُوا
X
നിശ്ചയം അവര്‍ സത്യവിശ്വാസം സ്വീകരിച്ചിരുന്നുവെങ്കില്‍
وَاتَّقَوْا
X
അവര്‍ സൂക്ഷ്മതപുലര്‍ത്തുകയും ചെയ്തു
لَمَثُوبَةٌ
X
തീര്‍ച്ചയായും പ്രതിഫലമാണ്
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
خَيْرٌۖ
X
ഉത്തമം
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:103﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
സമ്പൂര്‍ണാധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയുമില്ല
﴿2:107﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَۚ
X
സക്കാത്ത്
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങളുടെ സ്വദേഹങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
ഏത് നന്മയും
تَجِدُوهُ
X
അത് നിങ്ങള്‍ കണ്ടത്തും
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
بَصِيرٌ
X
സൂക്ഷ്മമായി വീക്ഷിക്കുന്നവനാകുന്നു
﴿2:110﴾ وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
فَأَيْنَمَا
X
അതിനാല്‍ എങ്ങോട്ട്
تُوَلُّوا
X
നിങ്ങള്‍ തിരിഞ്ഞാലും
فَثَمَّ
X
അവിടെയുണ്ട്
وَجْهُ اللَّهِۚ
X
അല്ലാഹുവിന്റെ മുഖം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു (ആകുന്നു)
وَاسِعٌ
X
(ഔദാര്യത്തില്‍) വിശാലത പുലര്‍ത്തുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:115﴾ وَلَن تَرْضَىٰ
X
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
X
നിന്നെ സംബന്ധിച്ച്
الْيَهُودُ
X
ജൂതര്‍
وَلَا النَّصَارَىٰ
X
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
X
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
X
അവരുടെ മാര്‍ഗത്തെ
قُلْ
X
നീ പറയുക
إِنَّ هُدَى اللَّهِ
X
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
X
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
X
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
X
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
X
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿2:120﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ قُولُوا
X
നിങ്ങള്‍ പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്ന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
സന്താനങ്ങള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
النَّبِيُّونَ
X
പ്രവാചകന്‍മാര്‍ക്ക്
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّنْهُمْ
X
അവരിലെ
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്ന്
مُسْلِمُونَ
X
കീഴ്പെട്ടുകഴിയുന്നവരാണ്
﴿2:136﴾ صِبْغَةَ اللَّهِۖ
X
അല്ലാഹുവിന്റെ വര്‍ണം (സ്വീകരിക്കുവിന്‍)
وَمَنْ
X
ആരുണ്ട്
أَحْسَنُ
X
വിശിഷ്ടമായവന്‍
مِنَ اللَّهِ
X
അല്ലാഹുവിനെക്കാള്‍
صِبْغَةًۖ
X
വര്‍ണത്താല്‍
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്
عَابِدُونَ
X
വഴിപ്പെടുന്നവരാകുന്നു
﴿2:138﴾ قُلْ
X
നീ പറയുക
أَتُحَاجُّونَنَا
X
നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവനാകട്ടെ
رَبُّنَا
X
ഞങ്ങളുടെ നാഥനാണ്
وَرَبُّكُمْ
X
നിങ്ങളുടെയും നാഥന്‍
وَلَنَا
X
ഞങ്ങള്‍ക്ക്
أَعْمَالُنَا
X
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
X
നിങ്ങള്‍ക്ക്
أَعْمَالُكُمْ
X
നിങ്ങളുടെ കര്‍മങ്ങളും
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്
مُخْلِصُونَ
X
ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ (ആകുന്നു)
﴿2:139﴾ أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
وَإِسْمَاعِيلَ
X
ഇസ്മാഈലും
وَإِسْحَاقَ
X
ഇസ്ഹാഖും
وَيَعْقُوبَ
X
യഅ്ഖൂബും
وَالْأَسْبَاطَ
X
സന്താനങ്ങളും
كَانُوا
X
അവര്‍ ആയിരുന്നെന്ന്
هُودًا
X
ജൂതര്‍
أَوْ نَصَارَىٰۗ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
قُلْ
X
പറയുക
أَأَنتُمْ
X
നിങ്ങളാണോ
أَعْلَمُ
X
ഏറ്റം നന്നായറിയുന്നത്
أَمِ
X
അതല്ല
اللَّهُۗ
X
അല്ലാഹുവോ
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
كَتَمَ
X
അവന്‍ മറച്ചുവെച്ചു
شَهَادَةً
X
സാക്ഷ്യം
عِندَهُ
X
തന്റെ വശമുള്ള
مِنَ اللَّهِۗ
X
അല്ലാഹുവില്‍നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿2:140﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَن
X
ഒരുത്തരെക്കുറിച്ച്
يُقْتَلُ
X
വധിക്കപ്പെടുന്നു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتٌۚ
X
മരിച്ചവരാണെന്ന്
بَلْ
X
എന്നാല്‍
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
وَلَٰكِن
X
പക്ഷേ
لَّا تَشْعُرُونَ
X
നിങ്ങളറിയുന്നില്ല
﴿2:154﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
كَفَرُوا
X
അവര്‍ സത്യത്തെ നിഷേധിച്ചു
وَمَاتُوا
X
അവര്‍ മരണപ്പെടുകയും ചെയ്തു
وَهُمْ
X
അവരായിരിക്കെ
كُفَّارٌ
X
നിഷേധികള്‍
أُولَٰئِكَ
X
അവര്‍
عَلَيْهِمْ
X
അവരുടെ മേലുണ്ട്
لَعْنَةُ اللَّهِ
X
ദൈവത്തിന്റെ ശാപം
وَالْمَلَائِكَةِ
X
മലക്കുകളുടെയും
وَالنَّاسِ
X
ജനങ്ങളുടെയും
أَجْمَعِينَ
X
മുഴുവന്‍
﴿2:161﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ إِنَّمَا
X
(ഇത്) മാത്രമാണ്
يَأْمُرُكُم
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്
بِالسُّوءِ
X
ചീത്തയായത്
وَالْفَحْشَاءِ
X
മ്ലേഛമായതും
وَأَن تَقُولُوا
X
നിങ്ങള്‍ പറയാനും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:169﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ أُحِلَّ لَكُمْ
X
നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു
لَيْلَةَ الصِّيَامِ
X
നോമ്പിന്റെ രാവില്‍
الرَّفَثُ
X
സംസര്‍ഗം
إِلَىٰ نِسَائِكُمْۚ
X
നിങ്ങളുടെ സ്ത്രീകളിലേക്ക്
هُنَّ
X
അവര്‍
لِبَاسٌ
X
വസ്ത്രമാണ്
لَّكُمْ
X
നിങ്ങളുടെ
وَأَنتُمْ
X
നിങ്ങളും
لِبَاسٌ
X
വസ്ത്രമാണ്
لَّهُنَّۗ
X
അവര്‍ക്കുള്ള
عَلِمَ
X
അറിഞ്ഞു
اللَّهُ
X
അല്ലാഹു
أَنَّكُمْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നു എന്ന്
تَخْتَانُونَ
X
നിങ്ങള്‍ വഞ്ചിക്കുന്നു
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
فَتَابَ عَلَيْكُمْ
X
നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചിരിക്കുന്നു
وَعَفَا عَنكُمْۖ
X
നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിരിക്കുന്നു
فَالْآنَ
X
ഇപ്പോള്‍ മുതല്‍
بَاشِرُوهُنَّ
X
നിങ്ങള്‍ അവരുമായി സഹവസിക്കുക
وَابْتَغُوا
X
നിങ്ങള്‍ തേടുകയുംചെയ്യുക
مَا كَتَبَ اللَّهُ
X
അല്ലാഹു നിശ്ചയിച്ചത്
لَكُمْۚ
X
നിങ്ങള്‍ക്ക്
وَكُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുക
حَتَّىٰ يَتَبَيَّنَ لَكُمُ
X
നിങ്ങള്‍ക്ക് വെളിപ്പെടും വരെ
الْخَيْطُ الْأَبْيَضُ
X
വെള്ള ഇഴ
مِنَ الْخَيْطِ الْأَسْوَدِ
X
കറുപ്പ് ഇഴയില്‍ നിന്ന്
مِنَ الْفَجْرِۖ
X
പ്രഭാതത്തില്‍
ثُمَّ
X
പിന്നെ
أَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
الصِّيَامَ
X
വ്രതം
إِلَى اللَّيْلِۚ
X
രാത്രിവരെ
وَلَا تُبَاشِرُوهُنَّ
X
നിങ്ങള്‍ അവരുമായി വേഴ്ച നടത്തരുത്
وَأَنتُمْ
X
നിങ്ങളായിരിക്കെ
عَاكِفُونَ
X
ഭജനമിരിക്കുന്നവര്‍
فِي الْمَسَاجِدِۗ
X
പള്ളികളില്‍
تِلْكَ
X
അത്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ അതിര്‍വരമ്പുകളാണ്
فَلَا تَقْرَبُوهَاۗ
X
അത്കൊണ്ട് നിങ്ങള്‍ അവയോടടുക്കരുത്
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
آيَاتِهِ
X
അവന്റെ വചനങ്ങള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നു
﴿2:187﴾ وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
الَّذِينَ يُقَاتِلُونَكُمْ
X
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട്
وَلَا تَعْتَدُواۚ
X
നിങ്ങള്‍ അതിര് കവിയരുത്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْمُعْتَدِينَ
X
പരിധി ലംഘിക്കുന്നവരെ
﴿2:190﴾ وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَلَا تُلْقُوا
X
നിങ്ങളിടരുത്
بِأَيْدِيكُمْ
X
നിങ്ങളുടെ കൈകളെ
إِلَى التَّهْلُكَةِۛ
X
നാശത്തിലേക്ക്
وَأَحْسِنُواۛ
X
നിങ്ങള്‍ നന്മചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿2:195﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَشْرِي
X
വില്‍ക്കുന്നവന്‍
نَفْسَهُ
X
തന്നെതന്നെ
ابْتِغَاءَ
X
കൊതിച്ചുകൊണ്ട്
مَرْضَاتِ
X
അല്ലാഹുവിന്റെ തൃപ്തി
اللَّهِۗ
X
അല്ലാഹു
وَاللَّهُ رَءُوفٌ
X
ഏറ്റം കൃപയുള്ളവനാണ്
بِالْعِبَادِ
X
തന്റെ ദാസന്മാരോട്
﴿2:207﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا أَن يَأْتِيَهُمُ اللَّهُ
X
അല്ലാഹു അവരുടെ അടുത്ത് വരിക എന്നതല്ലാതെ
فِي ظُلَلٍ
X
നിഴലില്‍
مِّنَ الْغَمَامِ
X
മേഘങ്ങളുടെ
وَالْمَلَائِكَةُ
X
മലക്കുകളും
وَقُضِيَ الْأَمْرُۚ
X
കാര്യം തീരുമാനിക്കപ്പെടുകയും
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
تُرْجَعُ
X
മടക്കപ്പെടുന്നത്
الْأُمُورُ
X
കാര്യങ്ങള്‍
﴿2:210﴾ سَلْ
X
ചോദിക്കുക
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ സന്തതികളോട്
كَمْ
X
എത്രയാണ്
آتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
X
തെളിവുകള്‍
بَيِّنَةٍۗ
X
വ്യക്തമായ
وَمَن يُبَدِّلْ
X
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
X
ശേഷം
مَا جَاءَتْهُ
X
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿2:211﴾ أَمْ حَسِبْتُمْ
X
നിങ്ങള്‍ ധരിച്ചുവോ
أَن تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَأْتِكُم
X
നിങ്ങള്‍ക്ക് വന്നെത്താതെ
مَّثَلُ
X
പോലുള്ളത്
الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെത്
مِن قَبْلِكُمۖ
X
നിങ്ങള്‍ക്കുമുമ്പ്
مَّسَّتْهُمُ
X
അവരെ ബാധിച്ചു
الْبَأْسَاءُ
X
പ്രയാസങ്ങളും
وَالضَّرَّاءُ
X
ദുരിതങ്ങളും
وَزُلْزِلُوا
X
അവര്‍ വിറപ്പിക്കപ്പെട്ടു
حَتَّىٰ يَقُولَ
X
പറയേണ്ടി വരുവോളം
الرَّسُولُ
X
ദൂതന്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
مَتَىٰ
X
എപ്പോഴാണ്
نَصْرُ اللَّهِۗ
X
അല്ലാഹുവിന്റെ സഹായം
أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
نَصْرَ اللَّهِ
X
അല്ലാഹുവിന്റെ സഹായം
قَرِيبٌ
X
അടുത്ത് തന്നെയാണ്
﴿2:214﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചിരിക്കുന്നു
وَالَّذِينَ هَاجَرُوا
X
സ്വദേശം വെടിയുകയും ചെയ്തവര്‍
وَجَاهَدُوا
X
അവര്‍ സമരം ചെയ്യുകയും ചെയ്തു
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أُولَٰئِكَ
X
അവര്‍
يَرْجُونَ
X
പ്രതീക്ഷിക്കുന്നു
رَحْمَتَ اللَّهِۚ
X
അല്ലാഹുവിന്റെ കാരുണ്യം
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ഏറ്റം ദയാലുവും
﴿2:218﴾ وَالْمُطَلَّقَاتُ
X
വിവാഹമോചിതകള്‍
يَتَرَبَّصْنَ
X
കാത്തിരിക്കണം
بِأَنفُسِهِنَّ
X
സ്വന്തം നിലക്ക്
ثَلَاثَةَ قُرُوءٍۚ
X
മൂന്ന് ആര്‍ത്തവകാലം
وَلَا يَحِلُّ
X
അനുവദനീയമല്ല
لَهُنَّ
X
അവര്‍ക്ക്
أَن يَكْتُمْنَ
X
അവര്‍ മറച്ചുവെക്കുന്നത്
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചതിനെ
فِي أَرْحَامِهِنَّ
X
അവരുടെ ഗര്‍ഭപാത്രങ്ങളില്‍
إِن كُنَّ يُؤْمِنَّ
X
അവര്‍ വിശ്വസിക്കുന്നുവെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَبُعُولَتُهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കാണ്
أَحَقُّ
X
എറ്റം അര്‍ഹതപ്പെട്ടത്
بِرَدِّهِنَّ
X
അവരെ തിരിച്ചെടുക്കാന്‍
فِي ذَٰلِكَ
X
ആ സമയത്ത്
إِنْ أَرَادُوا
X
അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًاۚ
X
ബന്ധം നന്നാക്കാന്‍
وَلَهُنَّ
X
അവര്‍ക്ക് അവകാശമുണ്ട്
مِثْلُ
X
തുല്യമായത്
الَّذِي عَلَيْهِنَّ
X
അവരുടെ മേലുള്ള ബാധ്യതക്ക്
بِالْمَعْرُوفِۚ
X
ന്യായമായി
وَلِلرِّجَالِ
X
പുരുഷന്മാര്‍ക്കുണ്ട്
عَلَيْهِنَّ
X
അവരേക്കാള്‍
دَرَجَةٌۗ
X
പദവി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:228﴾ الطَّلَاقُ
X
വിവാഹമോചനം
مَرَّتَانِۖ
X
രണ്ടുതവണയാണ്
فَإِمْسَاكٌ
X
പിന്നെ കൂടെ നിര്‍ത്തലുമാണ്
بِمَعْرُوفٍ
X
മാന്യമായ നിലക്ക്
أَوْ تَسْرِيحٌ
X
അല്ലെങ്കില്‍ പിരിച്ചയക്കലാണ്
بِإِحْسَانٍۗ
X
നല്ല നിലയില്‍
وَلَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَأْخُذُوا
X
നിങ്ങള്‍ തിരിച്ചുവാങ്ങുന്നത്
مِمَّا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
شَيْئًا
X
ഒരു വസ്തുവും
إِلَّا أَن يَخَافَا
X
രണ്ടുപേരും ഭയപ്പെടുന്നുവെങ്കിലല്ലാതെ
أَلَّا يُقِيمَا
X
കൃത്യമായി പാലിക്കാന്‍
حُدُودَ اللَّهِۖ
X
അല്ലാഹുവിന്റെ അതിര്‍ വരമ്പുകള്‍
فَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍
أَلَّا يُقِيمَا
X
രണ്ടുപേര്‍ക്കും പാലിക്കാനാവില്ലെന്ന്
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ അതിര്‍വരമ്പുകള്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേര്‍ക്കും
فِيمَا افْتَدَتْ بِهِۗ
X
അവന് വല്ലതും നല്‍കുന്നതിന്
تِلْكَ
X
അത്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ നിയമപരിധികളാണ്
فَلَا تَعْتَدُوهَاۚ
X
നിങ്ങള്‍ അത് ലംഘിക്കരുത്
وَمَن يَتَعَدَّ
X
ആര്‍ ലംഘിക്കുന്നുവോ
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ പരിധികളെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿2:229﴾ فَإِن طَلَّقَهَا
X
പിന്നീടവന്‍ അവളെ വിവാഹമോചനം നടത്തിയാല്‍
فَلَا تَحِلُّ لَهُ
X
അവന്ന് അവള്‍ അനുവദനീയമാകുകയില്ല
مِن بَعْدُ
X
പിന്നീട്
حَتَّىٰ تَنكِحَ
X
വിവാഹം ചെയ്യുന്നത് വരെ
زَوْجًا
X
ഒരു ഭര്‍ത്താവിനെ
غَيْرَهُۗ
X
അവനല്ലാതെ
فَإِن طَلَّقَهَا
X
പിന്നീട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേര്‍ക്കും
أَن يَتَرَاجَعَا
X
മടങ്ങുന്നതിന്
إِن ظَنَّا
X
അവര്‍ കരുതുന്നുവെങ്കില്‍
أَن يُقِيمَا
X
പാലിക്കാന്‍
حُدُودَ اللَّهِۗ
X
അല്ലാഹുവിന്റെ നിയമ പരിധികള്‍
وَتِلْكَ
X
അതാണ്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ പരിധികള്‍
يُبَيِّنُهَا
X
അവന്‍ അത് വിവരിച്ചു തരുന്നു
لِقَوْمٍ
X
ഒരു ജനതക്ക്
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:230﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
﴿2:244﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ فَهَزَمُوهُم
X
അവര്‍ മറ്റുള്ളവരെ(ശത്രുക്കളെ) തോല്‍പ്പിച്ചു
بِإِذْنِ اللَّهِ
X
ദൈവഹിതത്താല്‍
وَقَتَلَ
X
വധിക്കുകയും ചെയ്തു
دَاوُودُ
X
ദാവൂദ്
جَالُوتَ
X
ജാലൂത്തിനെ
وَآتَاهُ اللَّهُ
X
അല്ലാഹു അദ്ദേഹത്തിന് നല്‍കി
الْمُلْكَ
X
ആധിപത്യം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَعَلَّمَهُ
X
അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തു
مِمَّا يَشَاءُۗ
X
അവന്‍ ഉദ്ദേശിക്കുന്നത്
وَلَوْلَا دَفْعُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിരോധമുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
X
ജനങ്ങള്‍ക്ക്
﴿2:251﴾