Repeated Words in Quran

< >
Total Found : 3
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ مَّن يُطِعِ
X
അനുസരിക്കുന്നവനാരോ
الرَّسُولَ
X
ദൈവദൂതനെ
فَقَدْ أَطَاعَ
X
തീര്‍ച്ചയായും അവന്‍ അനുസരിച്ചിരിക്കുന്നു
اللَّهَۖ
X
അല്ലാഹുവിനെ
وَمَن
X
ആരെങ്കിലും
تَوَلَّىٰ
X
പിന്തിരിഞ്ഞുപോയാല്‍
فَمَا أَرْسَلْنَاكَ
X
നാം നിന്നെ നിയോഗിച്ചിട്ടില്ല
عَلَيْهِمْ
X
അവരുടെമേല്‍
حَفِيظًا
X
കാവല്‍ക്കാരനായി
﴿4:80﴾ وَاسْتَغْفِرِ اللَّهَۖ
X
നീ അല്ലാഹുവിനോട് പാപമോചനം തേടുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:106﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ,
لَا تُحِلُّوا
X
നിങ്ങള്‍ അനാദരിക്കരുത്
شَعَائِرَ اللَّهِ
X
അല്ലാഹുവിന്റെ ചിഹ്നങ്ങളെ
وَلَا الشَّهْرَ
X
മാസത്തെയും അരുത്(അനാദരിക്കരുത്)
الْحَرَامَ
X
പവിത്രമായ
وَلَا الْهَدْيَ
X
(കഅ്ബയിലേക്ക് കൊണ്ടുപോകുന്ന)ബലിമൃഗങ്ങളേയും അരുത്
وَلَا الْقَلَائِدَ
X
(അവയെ തിരിച്ചറിയാനുള്ള) കഴുത്തിലെ വടങ്ങളെയും അരുത്
وَلَا آمِّينَ
X
ഉദ്ദേശിച്ച് പോകുന്നവരെയും അരുത്
الْبَيْتَ الْحَرَامَ
X
പുണ്യഗേഹത്തെ
يَبْتَغُونَ
X
അവര്‍ തേടുന്നു(തേടിക്കൊണ്ട്)
فَضْلًا
X
അനുഗ്രഹം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَرِضْوَانًاۚ
X
പ്രീതിയും
وَإِذَا حَلَلْتُمْ
X
നിങ്ങള്‍ ഇഹ്റാമില്‍നിന്ന് ഒഴിവായാല്‍
فَاصْطَادُواۚ
X
നിങ്ങള്‍ വേട്ടയാടിക്കൊള്ളുക(വേട്ടയാടാവുന്നതാണ്)
وَلَا يَجْرِمَنَّكُمْ
X
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ
شَنَآنُ
X
വിദ്വേഷം
قَوْمٍ
X
ഒരു ജനതയുടെ
أَن صَدُّوكُمْ
X
അവര്‍ നിങ്ങളെ വിലക്കിയതിനാല്‍
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍നിന്ന്
أَن تَعْتَدُواۘ
X
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍
وَتَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കുക
عَلَى الْبِرِّ
X
പുണ്യത്തില്‍
وَالتَّقْوَىٰۖ
X
ദൈവഭക്തിയിലും
وَلَا تَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കരുത്
عَلَى الْإِثْمِ
X
പാപത്തില്‍
وَالْعُدْوَانِۚ
X
അതിക്രമത്തിലും
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِنَّ
X
തീര്‍ച്ചയായും അല്ലാഹു
اللَّهَ شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿5:2﴾ إِنَّمَا يَعْمُرُ
X
തീര്‍ച്ചയായും പരിപാലിക്കേണ്ടത്
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
مَنْ آمَنَ
X
വിശ്വസിച്ചവര്‍ മാത്രമാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَقَامَ
X
നിഷ്ഠയോടെ നിര്‍വ്വഹിച്ചവരും
الصَّلَاةَ
X
നമസ്കാരം
وَآتَى
X
നല്‍കിയവരും
الزَّكَاةَ
X
സകാത്ത്
وَلَمْ يَخْشَ
X
ഭയപ്പെടാതിരിക്കുകയും
إِلَّا اللَّهَۖ
X
അല്ലാഹുവിനെയല്ലാതെ
فَعَسَىٰ أُولَٰئِكَ
X
അവരായേക്കാം
أَن يَكُونُوا مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
﴿9:18﴾ أَن لَّا تَعْبُدُوا
X
എന്തെന്നാല്‍ നിങ്ങള്‍ വഴിപ്പെടരുത്
إِلَّا اللَّهَۖ
X
അല്ലാഹുവിനല്ലാതെ
إِنِّي
X
നിശ്ചയം ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
عَذَابَ يَوْمٍ
X
ഒരു നാളിലെ ശിക്ഷ
أَلِيمٍ
X
നോവേറിയ
﴿11:26﴾ إِذْ جَاءَتْهُمُ
X
അവരെ സമീപിച്ചപ്പോള്‍
الرُّسُلُ
X
ദൈവദൂതന്‍മാര്‍
مِن بَيْنِ أَيْدِيهِمْ
X
അവരുടെ മുന്നിലൂടെ
وَمِنْ خَلْفِهِمْ
X
അവരുടെ പിന്നിലൂടെയും
أَلَّا تَعْبُدُوا
X
നിങ്ങള്‍ വഴിപ്പെടരുതെന്ന് (പറഞ്ഞു കൊണ്ട്)
إِلَّا اللَّهَۖ
X
അല്ലാഹുവിനല്ലാതെ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ شَاءَ
X
ഇച്ഛിച്ചിരുന്നെങ്കില്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
لَأَنزَلَ
X
അവന്‍ ഇറക്കുമായിരുന്നു
مَلَائِكَةً
X
മലക്കുകളെ
فَإِنَّا
X
അതിനാല്‍ തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊരു സന്ദേശത്തില്‍
أُرْسِلْتُم
X
നിങ്ങള്‍ നിയുക്തരായിരിക്കുന്നു
بِهِ
X
അതുമായി
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿41:14﴾ مَّا أَفَاءَ اللَّهُ
X
അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തത്
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്ന്
مِنْ أَهْلِ الْقُرَىٰ
X
നാട്ടുകാരില്‍നിന്ന്
فَلِلَّهِ
X
അല്ലാഹുവിന്നുള്ളതാകുന്നു
وَلِلرَّسُولِ
X
അവന്റെ ദൂതന്നും
وَلِذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
വഴിപോക്കര്‍ക്കും
كَيْ لَا يَكُونَ
X
അതാവാതിരിക്കാന്‍ വേണ്ടി
دُولَةً
X
കൈമാറ്റം ചെയ്യപ്പെടുന്നത്
بَيْنَ الْأَغْنِيَاءِ
X
ധനികര്‍ക്കിടയില്‍
مِنكُمْۚ
X
നിങ്ങളില്‍നിന്നുള്ള
وَمَا آتَاكُمُ
X
നിങ്ങള്‍ക്കു നല്‍കിയത്
الرَّسُولُ
X
ദൈവദൂതന്‍
فَخُذُوهُ
X
അത് നിങ്ങള്‍ സ്വീകരിക്കുക
وَمَا
X
യാതൊരു കാര്യം
نَهَاكُمْ
X
അദ്ദേഹം നിങ്ങളെ വിലക്കി
عَنْهُ
X
അതില്‍നിന്ന്
فَانتَهُواۚ
X
നിങ്ങള്‍ വിട്ടകലുകയും ചെയ്യുക
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:7﴾ يَا أَيُّهَا النَّبِيُّ
X
പ്രവാചകരേ
إِذَا جَاءَكَ
X
നിന്റെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
X
സത്യവിശ്വാസിനികള്‍
يُبَايِعْنَكَ
X
അവര്‍ നിന്നോട് പ്രതിജ്ഞ ചെയ്തു കൊണ്ട്
عَلَىٰ أَن لَّا يُشْرِكْنَ
X
അവര്‍ പങ്കുചേര്‍ക്കുകയില്ലെന്ന്
بِاللَّهِ
X
അല്ലാഹുവില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَسْرِقْنَ
X
അവര്‍ മോഷ്ടിക്കുകയില്ലെന്നും
وَلَا يَزْنِينَ
X
അവര്‍ വ്യഭിചരിക്കുകയില്ലെന്നും
وَلَا يَقْتُلْنَ
X
അവര്‍ വധിക്കുകയില്ലെന്നും
أَوْلَادَهُنَّ
X
അവരുടെ സന്താനങ്ങളെ
وَلَا يَأْتِينَ
X
അവര്‍ കൊണ്ടുവരികയില്ലെന്നും
بِبُهْتَانٍ
X
യാതൊരു വ്യാജവും
يَفْتَرِينَهُ
X
അതിനെ അവര്‍ മെനഞ്ഞുണ്ടാക്കും
بَيْنَ أَيْدِيهِنَّ
X
അവരുടെ കൈകള്‍ക്കിടയില്‍
وَأَرْجُلِهِنَّ
X
അവരുടെ കാലുകള്‍ക്കും
وَلَا يَعْصِينَكَ
X
അവര്‍ നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും
فِي مَعْرُوفٍۙ
X
ഒരു നല്ല കാര്യത്തിലും
فَبَايِعْهُنَّ
X
അപ്പോള്‍ നീ അവരുമായി പ്രതിജ്ഞ ചെയ്തുകൊള്ളുക
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُنَّ
X
അവര്‍ക്കുവേണ്ടി
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿60:12﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
X
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
X
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
X
അടുത്ത ഭാഗം
مِن ثُلُثَيِ
X
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
X
രാത്രിയുടെ
وَنِصْفَهُ
X
അതിന്റെ പാതിഭാഗവും
وَثُلُثَهُ
X
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
X
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
X
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
X
അല്ലാഹു
يُقَدِّرُ
X
അവന്‍ കണക്കാക്കുന്നു
اللَّيْلَ
X
രാവിനെ
وَالنَّهَارَۚ
X
പകലിനെയും
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
X
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
X
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَاقْرَءُوا
X
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنَ الْقُرْآنِۚ
X
ഖുര്‍ആനില്‍നിന്ന്
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
X
ഉണ്ടായിരിക്കുമെന്ന്
مِنكُم
X
നിങ്ങളില്‍
مَّرْضَىٰۙ
X
രോഗികള്‍
وَآخَرُونَ
X
വേറെ ചിലര്‍
يَضْرِبُونَ
X
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
يَبْتَغُونَ
X
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
X
വേറെ ചിലര്‍
يُقَاتِلُونَ
X
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
X
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنْهُۚ
X
അതില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَأَقْرِضُوا
X
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًاۚ
X
ഉത്തമമായ
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
നന്മയില്‍നിന്ന്
تَجِدُوهُ
X
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
هُوَ
X
അത്
خَيْرًا
X
ഏറെ ഗുണകരമായി
وَأَعْظَمَ
X
ഏറ്റവും മഹത്തരമായും
أَجْرًاۚ
X
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
X
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿73:20﴾