Repeated Words in Quran

< >
Total Found : 42
وَقُلْنَا
X
നാം പറഞ്ഞു
يَا آدَمُ
X
ആദമേ
اسْكُنْ
X
നീ താമസിക്കുക
أَنتَ
X
നീ
وَزَوْجُكَ
X
നിന്റെ ഇണയും
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَكُلَا
X
നിങ്ങളിരുവരും ആഹരിക്കുകയും ചെയ്യുക
مِنْهَا
X
അതില്‍നിന്ന്
رَغَدًا
X
സുഭിക്ഷമായി
حَيْثُ شِئْتُمَا
X
നിങ്ങള്‍ രണ്ട്പേരും ഉദ്ദേശിച്ചേടത്തുനിന്ന്
وَلَا تَقْرَبَا
X
നിങ്ങള്‍ രണ്ടുപേരും അടുക്കരുത്
هَٰذِهِ الشَّجَرَةَ
X
ഈ വൃക്ഷത്തോട്
فَتَكُونَا
X
അപ്പോള്‍ നിങ്ങളിരുവരും ആയിത്തീരും
مِنَ الظَّالِمِينَ
X
അതിക്രമികളില്‍
﴿2:35﴾ وَلَن يَتَمَنَّوْهُ
X
അവര്‍ അത് ആഗ്രഹിക്കുകയില്ല
أَبَدًا
X
ഒരിക്കലും
بِمَا قَدَّمَتْ
X
മുന്‍കൂട്ടി പ്രവര്‍ത്തിച്ചത് കാരണം
أَيْدِيهِمْۗ
X
അവരുടെ കൈകള്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِالظَّالِمِينَ
X
അക്രമികളെക്കുറിച്ച്
﴿2:95﴾ وَإِذِ ابْتَلَىٰ
X
പരീക്ഷിച്ച സന്ദര്‍ഭം
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
رَبُّهُ
X
തന്റെ നാഥന്‍
بِكَلِمَاتٍ
X
ചില വചനങ്ങളിലൂടെ
فَأَتَمَّهُنَّۖ
X
എന്നിട്ടദ്ദേഹമത് പൂര്‍ത്തീകരിച്ചു
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلُكَ
X
നിന്നെ ആക്കുകയാണ്
لِلنَّاسِ
X
ജനങ്ങള്‍ക്ക്
إِمَامًاۖ
X
നേതാവ്
قَالَ
X
അദ്ദേഹം പറഞ്ഞു
وَمِن ذُرِّيَّتِيۖ
X
എന്റെ മക്കളില്‍നിന്നും
قَالَ
X
അവന്‍ പറഞ്ഞു
لَا يَنَالُ
X
പ്രാപിക്കുകയില്ല
عَهْدِي
X
എന്റെ കരാര്‍
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿2:124﴾ وَلَئِنْ أَتَيْتَ
X
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
X
വേദഗ്രന്ഥം
بِكُلِّ آيَةٍ
X
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
X
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
X
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
X
താങ്കളല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
X
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
X
അവരില്‍ ചിലരല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَةَ
X
ഖിബ്‌ലയെ
بَعْضٍۚ
X
ചിലരുടെ
وَلَئِنِ اتَّبَعْتَ
X
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
مِّن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
X
അറിവില്‍നിന്ന്
إِنَّكَ
X
തീര്‍ച്ചയായും നീ
إِذًا
X
അപ്പോള്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍ പെട്ടവനായിരിക്കും
﴿2:145﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാകും വരെ
فِتْنَةٌ
X
മര്‍ദ്ദനം, കുഴപ്പം
وَيَكُونَ
X
ആയിത്തീരുകയും ചെയ്യുന്നത്
الدِّينُ
X
ദീന്‍
لِلَّهِۖ
X
അല്ലാഹുവിന്
فَإِنِ انتَهَوْا
X
അവര്‍ വിരമിച്ചാല്‍
فَلَا عُدْوَانَ
X
എന്നാല്‍ ശത്രുതയില്ല
إِلَّا عَلَى الظَّالِمِينَ
X
അക്രമികളോടല്ലാതെ
﴿2:193﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ وَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും
فَيُوَفِّيهِمْ
X
അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലങ്ങള്‍
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമികളെ
﴿3:57﴾ كَيْفَ
X
എങ്ങനെ
يَهْدِي
X
നേര്‍വഴിയിലാക്കും, മാര്‍ഗദര്‍ശനം ചെയ്യും
اللَّهُ
X
അല്ലാഹു
قَوْمًا
X
ഒരു ജനതയെ
كَفَرُوا
X
അവര്‍ നിഷേധിച്ചു
بَعْدَ
X
ശേഷം
إِيمَانِهِمْ
X
അവരുടെ വിശ്വാസത്തിന്
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു
أَنَّ الرَّسُولَ
X
തീര്‍ച്ചയായും (ഈ) ദൈവദൂതന്‍
حَقٌّ
X
സത്യം(തന്നെയെന്ന്), സത്യവാനാണെന്ന്
وَجَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയിട്ടുണ്ട്
الْبَيِّنَاتُۚ
X
വ്യക്തമായ തെളിവുകള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿3:86﴾ إِن يَمْسَسْكُمْ
X
നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍
قَرْحٌ
X
ക്ഷതം
فَقَدْ مَسَّ
X
(മുമ്പ്) പറ്റിയിട്ടുണ്ട്
الْقَوْمَ
X
ആ ജനത്തിനും
قَرْحٌ
X
ക്ഷതം
مِّثْلُهُۚ
X
അത് പോലെ
وَتِلْكَ الْأَيَّامُ
X
ആ ദിനങ്ങള്‍
نُدَاوِلُهَا
X
നാം അതിനെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
وَلِيَعْلَمَ اللَّهُ
X
അല്ലാഹുവിന് വേര്‍തിരിച്ചറിയാന്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
وَيَتَّخِذَ
X
ഉണ്ടാക്കുവാനും
مِنكُمْ
X
നിങ്ങളില്‍ നിന്ന്
شُهَدَاءَۗ
X
രക്തസാക്ഷികളെ, സത്യസാക്ഷികളെ
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമികളെ
﴿3:140﴾ سَنُلْقِي
X
നാം ഇട്ടുകൊടുക്കും
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവരുടെ
الرُّعْبَ
X
ഭയം
بِمَا أَشْرَكُوا
X
അവര്‍ പങ്കാളികളാക്കിയതിനാല്‍
بِاللَّهِ
X
അല്ലാഹുവിനോട്
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
سُلْطَانًاۖ
X
ഒരു തെളിവും
وَمَأْوَاهُمُ
X
അവരുടെ താവളം
النَّارُۚ
X
നരകമാകുന്നു
وَبِئْسَ
X
എത്ര ചീത്ത
مَثْوَى
X
വാസസ്ഥലം
الظَّالِمِينَ
X
അക്രമികളുടെ
﴿3:151﴾ إِنِّي
X
തീര്‍ച്ചയായും ഞാന്‍
أُرِيدُ
X
ഞാനാഗ്രഹിക്കുന്നു
أَن تَبُوءَ
X
നീ മടങ്ങണമെന്ന്
بِإِثْمِي
X
എന്റെ പാപവുമായി
وَإِثْمِكَ
X
നിന്റെ പാപവുമായും
فَتَكُونَ
X
അങ്ങനെ നീ ആയിത്തീരണമെന്നും
مِنْ أَصْحَابِ النَّارِۚ
X
നരകാവകാശികളില്‍പെട്ടവന്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الظَّالِمِينَ
X
അക്രമികളുടെ (അക്രമികള്‍ക്കുള്ള)
﴿5:29﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കരുത്
الْيَهُودَ
X
ജൂതന്മാരെ
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളെയും
أَوْلِيَاءَۘ
X
ആത്മമിത്രങ്ങളായി
بَعْضُهُمْ
X
അവരില്‍ചിലര്‍
أَوْلِيَاءُ
X
ആത്മമിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നു(വെങ്കില്‍)
مِّنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
مِنْهُمْۗ
X
അവരില്‍പെട്ടവനാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿5:51﴾ فَإِنْ عُثِرَ عَلَىٰ
X
ഇനി വെളിപ്പെട്ടാല്‍
أَنَّهُمَا
X
തീര്‍ച്ചയായും അവരിരുവരും
اسْتَحَقَّا
X
അവരിരുവരും അര്‍ഹരായിരിക്കുന്നു
إِثْمًا
X
കുറ്റത്തിന്
فَآخَرَانِ
X
അപ്പോള്‍ മറ്റുരണ്ടുപേര്‍
يَقُومَانِ
X
അവരിരുവരും നില്‍ക്കണം
مَقَامَهُمَا
X
അവരിരുവരുടെയും സ്ഥാനത്ത്
مِنَ الَّذِينَ
X
ഒരു കൂട്ടരില്‍നിന്ന്
اسْتَحَقَّ
X
സാക്ഷ്യം ബാധകമായിരിക്കുന്നു
عَلَيْهِمُ
X
അവര്‍ക്കെതിരെ
الْأَوْلَيَانِ
X
ഏറ്റം അടുത്ത ബന്ധമുള്ള രണ്ടുപേര്‍
فَيُقْسِمَانِ
X
എന്നിട്ട് അവരിരുവരും സത്യംചെയ്തു പറയണം
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَشَهَادَتُنَا
X
ഉറപ്പായും ഞങ്ങളുടെ സാക്ഷ്യമാണ്
أَحَقُّ
X
ഏറ്റം സത്യസന്ധമായിട്ടുള്ളത്
مِن شَهَادَتِهِمَا
X
ഇവരിരുവരുടെ സാക്ഷ്യത്തെക്കാള്‍
وَمَا اعْتَدَيْنَا
X
ഞങ്ങള്‍(പരിധി)ലംഘിച്ചിട്ടില്ല
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവരാകുന്നു
﴿5:107﴾ قَدْ نَعْلَمُ
X
ഉറപ്പായും നാമറിയുന്നു
إِنَّهُ
X
തീര്‍ച്ചയായും
لَيَحْزُنُكَ
X
നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന്
الَّذِي يَقُولُونَۖ
X
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്
فَإِنَّهُمْ
X
എന്നാല്‍ തീര്‍ച്ചയായും അവര്‍
لَا يُكَذِّبُونَكَ
X
അവര്‍ തള്ളിപ്പറയുന്നത് നിന്നെയല്ല
وَلَٰكِنَّ الظَّالِمِينَ
X
മറിച്ച് ആ അക്രമികള്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يَجْحَدُونَ
X
അവര്‍ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നു
﴿6:33﴾ وَلَا تَطْرُدِ
X
നീ ആട്ടിയകറ്റരുത്
الَّذِينَ يَدْعُونَ
X
പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ
رَبَّهُم
X
തങ്ങളുടെ നാഥനോട്
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ പ്രതീക്ഷിക്കുന്നു
وَجْهَهُۖ
X
അവന്റെ മുഖം (പ്രീതി)
مَا عَلَيْكَ
X
നിനക്ക് ബാധ്യതയില്ല
مِنْ حِسَابِهِم
X
അവരുടെ കണക്കില്‍പെട്ട
مِّن شَيْءٍ
X
ഒരു വസ്തുവിന്റെയും
وَمَا
X
ഇല്ല
مِنْ حِسَابِكَ
X
നിന്റെ കണക്കില്‍പെട്ട
عَلَيْهِم
X
അവരുടെമേല്‍
مِّن شَيْءٍ
X
ഒന്നിന്റെയും
فَتَطْرُدَهُمْ
X
എന്നിട്ടും നീ അവരെ ആട്ടിയകറ്റുന്നു(എങ്കില്‍)
فَتَكُونَ
X
അപ്പോള്‍ നീ പെട്ടുപോകും
مِنَ الظَّالِمِينَ
X
അക്രമികളില്‍
﴿6:52﴾ قُل
X
നീ പറയുക
لَّوْ
X
എങ്കില്‍
أَنَّ عِندِي
X
തീര്‍ച്ചയായും എന്റെ വശം (ഉണ്ടായിരുന്നു)
مَا
X
ഒന്ന് (ഒരു കാര്യം)
تَسْتَعْجِلُونَ
X
നിങ്ങള്‍ ധൃതികൂട്ടുന്നു
بِهِ
X
അതിന്
لَقُضِيَ
X
തീരുമാനിക്കപ്പെടുമായിരുന്നു
الْأَمْرُ
X
കാര്യം
بَيْنِي
X
എനിക്കിടയില്‍
وَبَيْنَكُمْۗ
X
നിങ്ങള്‍ക്കുമിടയില്‍
وَاللَّهُ أَعْلَمُ
X
അല്ലാഹു നന്നായറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെക്കുറിച്ച്
﴿6:58﴾ وَإِذَا رَأَيْتَ
X
നീ കണ്ടാല്‍
الَّذِينَ يَخُوضُونَ
X
പരിഹസിക്കുന്നതില്‍ മുഴുകിയവരെ
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأَعْرِضْ عَنْهُمْ
X
നീ അവരില്‍നിന്ന് അകന്നുനില്‍ക്കുക
حَتَّىٰ يَخُوضُوا
X
അവര്‍ പ്രവേശിക്കുന്നതുവരെ
فِي حَدِيثٍ
X
സംസാരത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റുവല്ല
وَإِمَّا يُنسِيَنَّكَ
X
ഇനി നിന്നെ മറപ്പിച്ചാല്‍
الشَّيْطَانُ
X
പിശാച്
فَلَا تَقْعُدْ
X
നീ ഇരിക്കരുത്
بَعْدَ الذِّكْرَىٰ
X
ഓര്‍മവന്നതിനുശേഷം
مَعَ
X
കൂടെ
الْقَوْمِ
X
ആ ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿6:68﴾ وَكَذَٰلِكَ
X
അപ്രകാരം
نُوَلِّي
X
നാം കൂട്ടാളികളാക്കുന്നു
بَعْضَ
X
ചിലരെ
الظَّالِمِينَ
X
അക്രമികളില്‍
بَعْضًا
X
ചിലര്‍ക്ക്
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَكْسِبُونَ
X
അവര്‍ സമ്പാദിക്കുന്നു
﴿6:129﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ وَيَا آدَمُ
X
അല്ലയോ ആദം
اسْكُنْ
X
നീ താമസിക്കുക
أَنتَ
X
നീ
وَزَوْجُكَ
X
നിന്റെ ഇണയും
الْجَنَّةَ
X
ഈ സ്വര്‍ഗത്തില്‍
فَكُلَا
X
നിങ്ങള്‍ ഇരുവരും തിന്നുകൊള്ളുക
مِنْ حَيْثُ
X
ഇടത്തില്‍ നിന്ന്
شِئْتُمَا
X
നിങ്ങള്‍ ഇരുവരും ഇഷ്ടപ്പെട്ടു
وَلَا تَقْرَبَا
X
(എന്നാല്‍) നിങ്ങള്‍ ഇരുവരും അടുക്കരുത്
هَٰذِهِ الشَّجَرَةَ
X
ഈ മരത്തോട്
فَتَكُونَا
X
എങ്കില്‍ നിങ്ങള്‍ ഇരുവരും പെട്ടുപോകും
مِنَ الظَّالِمِينَ
X
അക്രമികളില്‍
﴿7:19﴾ لَهُم
X
അവര്‍ക്കുണ്ടായിരിക്കും
مِّن جَهَنَّمَ
X
നരകത്തീയാലുള്ള
مِهَادٌ
X
മെത്ത
وَمِن فَوْقِهِمْ
X
അവര്‍ക്കുമീതെ
غَوَاشٍۚ
X
മൂടികള്‍
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿7:41﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ وَإِذَا صُرِفَتْ
X
തിരിക്കപ്പെട്ടാല്‍
أَبْصَارُهُمْ
X
അവരുടെ കണ്ണുകള്‍
تِلْقَاءَ
X
നേരെ
أَصْحَابِ
X
അവകാശികളുടെ
النَّارِ
X
നരകത്തിന്റെ
قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
مَعَ
X
കൂടെ
الْقَوْمِ
X
ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿7:47﴾ وَلَمَّا رَجَعَ مُوسَىٰ
X
മൂസാ തിരിച്ചു വന്നപ്പോള്‍
إِلَىٰ قَوْمِهِ
X
തന്റെ ജനതയിലേക്ക്
غَضْبَانَ
X
കുപിതനായി
أَسِفًا
X
ദുഃഖിതനുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
بِئْسَمَا
X
വളരെ ചീത്ത തന്നെ
خَلَفْتُمُونِي
X
എന്റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം
مِن بَعْدِيۖ
X
എനിക്ക് പിറകെ
أَعَجِلْتُمْ
X
നിങ്ങള്‍ ധൃതി കാണിച്ചോ
أَمْرَ رَبِّكُمْۖ
X
നിങ്ങളുടെ നാഥന്റെ കല്‍പന
وَأَلْقَى
X
അദ്ദേഹം നിലത്തെറിഞ്ഞു
الْأَلْوَاحَ
X
ഫലകങ്ങളെ
وَأَخَذَ
X
അദ്ദേഹം പിടിക്കുകയും ചെയ്തു
بِرَأْسِ
X
തല
أَخِيهِ
X
തന്റെ സഹോദരന്റെ
يَجُرُّهُ
X
അതിനെ അദ്ദേഹം വലിച്ചുകൊണ്ട്
إِلَيْهِۚ
X
തന്റെ നേരെ
قَالَ
X
അദ്ദേഹം പറഞ്ഞു
ابْنَ أُمَّ
X
എന്റെ മാതാവിന്റെ മകനേ
إِنَّ الْقَوْمَ
X
തീര്‍ച്ചയായും ഈ ജനം
اسْتَضْعَفُونِي
X
എന്നെ കഴിവ് കെട്ടവനായി കണ്ടു
وَكَادُوا يَقْتُلُونَنِي
X
അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി
فَلَا تُشْمِتْ
X
താങ്കള്‍ സന്തോഷിപ്പിക്കരുത്
بِيَ
X
എന്നെക്കൊണ്ട്
الْأَعْدَاءَ
X
ശത്രുക്കളെ
وَلَا تَجْعَلْنِي
X
താങ്കള്‍ എന്നെ പെടുത്താതിരിക്കുക
مَعَ الْقَوْمِ
X
ജനത്തിന്റെ കൂടെ
الظَّالِمِينَ
X
അക്രമികളായ
﴿7:150﴾ أَجَعَلْتُمْ
X
നിങ്ങള്‍ ആക്കിയോ
سِقَايَةَ
X
വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്
الْحَاجِّ
X
തീര്‍ഥാടകന്ന്
وَعِمَارَةَ
X
പരിപാലിക്കുന്നതും
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാം
كَمَنْ آمَنَ
X
വിശ്വസിച്ചവന്റെ പ്രവര്‍ത്തനം പോലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَجَاهَدَ
X
സമരം നടത്തിയവന്റെയും
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
لَا يَسْتَوُونَ
X
അവര്‍ ഒരുപോലെയാവുകയില്ല
عِندَ اللَّهِۗ
X
അല്ലാഹുവിന്റെയടുക്കല്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الظَّالِمِينَ
X
അക്രമികളായ ജനത്തെ
﴿9:19﴾ لَوْ خَرَجُوا
X
അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍
فِيكُم
X
നിങ്ങളുടെ കൂട്ടത്തില്‍
مَّا زَادُوكُمْ
X
അവര്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിക്കുമായിരുന്നില്ല
إِلَّا خَبَالًا
X
നാശമല്ലാതെ
وَلَأَوْضَعُوا
X
അവര്‍ ഓടിനടക്കുകയും ചെയ്യുമായിരുന്നു
خِلَالَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَبْغُونَكُمُ
X
നിങ്ങള്‍ക്ക് വരുത്താനാഗ്രഹിച്ചുകൊണ്ട്
الْفِتْنَةَ
X
കുഴപ്പം
وَفِيكُمْ
X
നിങ്ങളുടെ കൂട്ടത്തിലുണ്ട്
سَمَّاعُونَ
X
ചെവി കൊടുക്കുന്നവര്‍
لَهُمْۗ
X
അവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപ്പറ്റി
﴿9:47﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ بَلْ
X
എന്നാല്‍(കാര്യമിതാണ്)
كَذَّبُوا
X
അവര്‍ തള്ളിപറഞ്ഞു
بِمَا لَمْ يُحِيطُوا
X
അവര്‍ സമഗ്രമായി ഉള്‍കൊണ്ടിട്ടില്ലാത്ത ഒന്നിനെ
بِعِلْمِهِ
X
അതിനെ സംബന്ധിച്ച അറിവ്
وَلَمَّا يَأْتِهِمْ
X
അവര്‍ക്ക് വന്നെത്തിയിട്ടുമില്ല
تَأْوِيلُهُۚ
X
അതിന്റെ പരിണതി
كَذَٰلِكَ
X
അപ്രകാരം തന്നെ
كَذَّبَ
X
നിഷേധിച്ചു തള്ളി
الَّذِينَ مِن قَبْلِهِمْۖ
X
അവരുടെ മുമ്പുള്ളവര്‍
فَانظُرْ
X
നീ നോക്കൂ
كَيْفَ كَانَ
X
എവ്വിധമായിരുന്നു
عَاقِبَةُ
X
അന്ത്യം
الظَّالِمِينَ
X
ആ അക്രമികളുടെ
﴿10:39﴾ فَقَالُوا
X
അപ്പോഴവര്‍ പറഞ്ഞു
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَا
X
ഞങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
فِتْنَةً
X
പരീക്ഷണം
لِّلْقَوْمِ
X
ജനത്തിന്
الظَّالِمِينَ
X
അക്രമികളായ
﴿10:85﴾ وَلَا تَدْعُ
X
നീ പ്രാര്‍ഥിക്കരുത്
مِن دُونِ اللَّهِ
X
അല്ലാഹുവിന്ന് പുറമെ
مَا لَا يَنفَعُكَ
X
നിനക്ക് ഉപകാരം ചെയ്യാത്തതിനെ
وَلَا يَضُرُّكَۖ
X
നിനക്ക് ഉപദ്രവം ചെയ്യാത്തതിനെയും
فَإِن فَعَلْتَ
X
നീ അങ്ങനെ ചെയ്താല്‍
فَإِنَّكَ
X
നിശ്ചയം നീ
إِذًا
X
അപ്പോള്‍
مِّنَ الظَّالِمِينَ
X
അക്രമികളില്‍ പെട്ടവനാകുന്നു
﴿10:106﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًاۚ
X
കള്ളം
أُولَٰئِكَ
X
അവര്‍
يُعْرَضُونَ
X
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ (സന്നിധി)യില്‍
وَيَقُولُ
X
അപ്പോള്‍ പറയും
الْأَشْهَادُ
X
സാക്ഷികള്‍
هَٰؤُلَاءِ
X
ഇവര്‍
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞിരുന്നവരാണ്
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ പേരില്‍
أَلَا
X
അറിയുക
لَعْنَةُ اللَّهِ
X
അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികളുടെ മേലാണ്
﴿11:18﴾ وَلَا أَقُولُ
X
ഞാന്‍ പറയുന്നില്ല
لَكُمْ
X
നിങ്ങളോട്
عِندِي
X
എന്റെ വശമുണ്ടെന്ന്
خَزَائِنُ اللَّهِ
X
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
X
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
X
അഭൗതിക കാര്യങ്ങള്‍
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
إِنِّي
X
നിശ്ചയം ഞാന്‍ ആണെന്ന്
مَلَكٌ
X
മലക്ക്
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
لِلَّذِينَ
X
ഒരുവിഭാഗക്കാരോട്
تَزْدَرِي
X
നിസ്സാരമായി കാണുന്നു
أَعْيُنُكُمْ
X
നിങ്ങളുടെ കണ്ണുകള്‍
لَن يُؤْتِيَهُمُ
X
അവര്‍ക്കു നല്‍കുകയില്ലെന്ന്
اللَّهُ
X
അല്ലാഹു
خَيْرًاۖ
X
ഒരു നന്മയും
اللَّهُ
X
അല്ലാഹുവാണ്
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا فِي أَنفُسِهِمْۖ
X
അവരുടെ മനസ്സുകളിലുള്ളത്
إِنِّي
X
നിശ്ചയമായും ഞാന്‍
إِذًا
X
എങ്കില്‍ (അങ്ങനെ പറയുകയാണെങ്കില്‍)
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവനാകുന്നു
﴿11:31﴾ وَقِيلَ
X
(അപ്പോള്‍) പറയപ്പെട്ടു
يَا أَرْضُ
X
ഓ ഭൂമി
ابْلَعِي
X
നീ വിഴുങ്ങുക
مَاءَكِ
X
നിന്റെ വെള്ളം
وَيَا سَمَاءُ
X
ആകാശമേ,
أَقْلِعِي
X
നീ (മഴ) നിര്‍ത്തുക
وَغِيضَ
X
വറ്റി
الْمَاءُ
X
വെള്ളം
وَقُضِيَ
X
നടപ്പിലാക്കപ്പെട്ടു
الْأَمْرُ
X
കല്‍പന, തീരുമാനം
وَاسْتَوَتْ
X
കപ്പല്‍ ചെന്നുനിന്നു
عَلَى الْجُودِيِّۖ
X
ജൂദി പര്‍വതത്തിന്മേല്‍
وَقِيلَ
X
പറയപ്പെടുകയും ചെയ്തു
بُعْدًا
X
നാശം
لِّلْقَوْمِ الظَّالِمِينَ
X
അക്രമികളായ ജനതക്ക്
﴿11:44﴾ مُّسَوَّمَةً
X
അടയാളപ്പെടുത്തപ്പെട്ട
عِندَ رَبِّكَۖ
X
നിന്റെ നാഥന്റെ അടുക്കല്‍വെച്ച്
وَمَا هِيَ
X
ഈ ശിക്ഷയല്ല
مِنَ الظَّالِمِينَ
X
ഈ അതിക്രമികളില്‍ നിന്ന്
بِبَعِيدٍ
X
വിദൂരം
﴿11:83﴾ قَالُوا
X
അവര്‍ (യാത്രാസംഘം) പറഞ്ഞു
جَزَاؤُهُ
X
അതിന്നുള്ള ശിക്ഷ
مَن
X
വല്ലവനും
وُجِدَ
X
അത് കണ്ടെടുക്കപ്പെട്ടു
فِي رَحْلِهِ
X
അവന്റെ ഭാണ്ഡത്തില്‍
فَهُوَ
X
അവന്‍തന്നെയാണ്
جَزَاؤُهُۚ
X
അതിന്റെ ശിക്ഷ
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം (ശിക്ഷ) നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿12:75﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِرُسُلِهِمْ
X
അവരുടെ ദൂതന്‍മാരോട്
لَنُخْرِجَنَّكُم
X
ഞങ്ങള്‍ നിങ്ങളെ പുറത്താക്കുകതന്നെ ചെയ്യും
مِّنْ أَرْضِنَا
X
ഞങ്ങളുടെ നാട്ടില്‍ നിന്ന്
أَوْ
X
അല്ലെങ്കില്‍
لَتَعُودُنَّ
X
നിങ്ങള്‍ തിരിച്ചുവരികതന്നെ വേണം
فِي مِلَّتِنَاۖ
X
ഞങ്ങളുടെ മതത്തില്‍
فَأَوْحَىٰ
X
അപ്പോള്‍ അവന്‍ ബോധനം നല്‍കി
إِلَيْهِمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
لَنُهْلِكَنَّ
X
നാം നശിപ്പിക്കുക തന്നെ ചെയ്യും
الظَّالِمِينَ
X
അക്രമികളെ
﴿14:13﴾ وَقَالَ
X
പറഞ്ഞു
الشَّيْطَانُ
X
പിശാച്
لَمَّا قُضِيَ
X
തീര്‍പ്പുണ്ടായപ്പോള്‍
الْأَمْرُ
X
വിധി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
وَعَدَكُمْ
X
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ الْحَقِّ
X
സത്യമായ വാഗ്ദാനം
وَوَعَدتُّكُمْ
X
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْۖ
X
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا كَانَ لِيَ
X
എനിക്കില്ലായിരുന്നു
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا أَن دَعَوْتُكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം
فَاسْتَجَبْتُمْ لِيۖ
X
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
فَلَا تَلُومُونِي
X
അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട
وَلُومُوا
X
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمۖ
X
നിങ്ങളെ തന്നെ
مَّا أَنَا بِمُصْرِخِكُمْ
X
ഞാന്‍ നിങ്ങളെ രക്ഷിക്കുന്നവനല്ല
وَمَا أَنتُم
X
നിങ്ങളുമല്ല
بِمُصْرِخِيَّۖ
X
എന്നെ രക്ഷിക്കുന്നവന്‍
إِنِّي كَفَرْتُ
X
തീര്‍ച്ചയായും ഞാന്‍ നിഷേധിക്കുന്നു
بِمَا أَشْرَكْتُمُونِ
X
നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ
مِن قَبْلُۗ
X
നേരത്തെ
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿14:22﴾ يُثَبِّتُ
X
ഉറപ്പിച്ചു നിര്‍ത്തുന്നു
اللَّهُ
X
അല്ലാഹു
الَّذِينَ آمَنُوا
X
സത്യവിശ്വാസം കൈകൊണ്ടവരെ
بِالْقَوْلِ
X
വചനത്താല്‍
الثَّابِتِ
X
സുസ്ഥിരമായ
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഐഹിക
وَفِي الْآخِرَةِۖ
X
പരലോകത്തില്‍
وَيُضِلُّ
X
വഴികേടിലാക്കുന്നു
اللَّهُ
X
അല്ലാഹു
الظَّالِمِينَۚ
X
അക്രമികളെ
وَيَفْعَلُ
X
പ്രവര്‍ത്തിക്കുന്നു
اللَّهُ
X
അല്ലാഹു
مَا يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നത്
﴿14:27﴾ وَنُنَزِّلُ
X
നാം അവതരിപ്പിക്കുന്നു
مِنَ الْقُرْآنِ
X
ഖുര്‍ആനില്‍ നിന്ന്
مَا
X
ഒന്ന്
هُوَ شِفَاءٌ
X
അത് ശമനമാണ്
وَرَحْمَةٌ
X
കാരുണ്യവുമാണ്
لِّلْمُؤْمِنِينَۙ
X
സത്യവിശ്വാസികള്‍ക്ക്
وَلَا يَزِيدُ
X
അത് വര്‍ധിപ്പിക്കുന്നില്ല
الظَّالِمِينَ
X
അക്രമികള്‍ക്ക്
إِلَّا خَسَارًا
X
നഷ്ടമല്ലാതെ
﴿17:82﴾ ثُمَّ نُنَجِّي
X
പിന്നീട് നാം രക്ഷപ്പെടുത്തും
الَّذِينَ اتَّقَوا
X
സൂക്ഷ്മതപാലിച്ചവരെ
وَّنَذَرُ
X
നാം വിട്ടേക്കുകയും ചെയ്യും
الظَّالِمِينَ
X
അക്രമികളെ
فِيهَا
X
അതില്‍
جِثِيًّا
X
മുട്ടുകുത്തിയവര്‍
﴿19:72﴾ وَمَن يَقُلْ
X
ഒരുത്തന്‍ പറഞ്ഞാല്‍
مِنْهُمْ
X
അവരില്‍ നിന്ന്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
إِلَٰهٌ
X
ദൈവമാണ്
مِّن دُونِهِ
X
അല്ലാഹുവിനു പുറമെ
فَذَٰلِكَ
X
അപ്പോഴവന്‍
نَجْزِيهِ
X
നാം അവന് പ്രതിഫലം നല്‍കും
جَهَنَّمَۚ
X
നരക ശിക്ഷ
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿21:29﴾ قَالُوا
X
അവര്‍ പറഞ്ഞു
مَن فَعَلَ هَٰذَا
X
ആരിത് ചെയ്തു
بِآلِهَتِنَا
X
നമ്മുടെ ദൈവങ്ങളെക്കൊണ്ട്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَمِنَ الظَّالِمِينَ
X
അക്രമികളില്‍പെട്ടവന്‍ തന്നെ
﴿21:59﴾ وَذَا النُّونِ
X
ദുന്നൂനിനെയും (മല്‍സ്യക്കാരന്‍)
إِذ ذَّهَبَ
X
അദ്ദേഹം പോയ സന്ദര്‍ഭം
مُغَاضِبًا
X
ക്ഷുഭിതനായി
فَظَنَّ
X
അദ്ദേഹം കരുതി
أَن لَّن نَّقْدِرَ عَلَيْهِ
X
നാം അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന്
فَنَادَىٰ
X
അദ്ദേഹം വിളിച്ചുപ്രാര്‍ഥിച്ചു
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍വച്ച്
أَن لَّا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا أَنتَ
X
നീയല്ലാതെ
سُبْحَانَكَ
X
നീ എത്രപരിശുദ്ധന്‍
إِنِّي كُنتُ
X
നിശ്ചയമായും ഞാനായിരിക്കുന്നു
مِنَ الظَّالِمِينَ
X
അക്രമികളില്‍പ്പെട്ടവന്‍
﴿21:87﴾ لِّيَجْعَلَ
X
ആക്കാന്‍
مَا يُلْقِي الشَّيْطَانُ
X
പിശാച് ഇടപെടുന്നതിനെ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
وَالْقَاسِيَةِ
X
കാഠിന്യമേറിയവര്‍ക്കും
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَفِي شِقَاقٍ
X
ധിക്കാരത്തില്‍ തന്നെയാണ്
بَعِيدٍ
X
വളരെ അകന്ന
﴿22:53﴾ فَإِذَا اسْتَوَيْتَ
X
പിന്നെ നീ കയറിയിരുന്നാല്‍
أَنتَ
X
നീ
وَمَن مَّعَكَ
X
നിന്റെ കൂടെയുള്ളവരും
عَلَى الْفُلْكِ
X
കപ്പലില്‍
فَقُلِ
X
നീ പറയുക
الْحَمْدُ لِلَّهِ
X
സര്‍വസ്തുതിയും അല്ലാഹുവിനാണ്
الَّذِي نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയവന്‍
مِنَ الْقَوْمِ
X
ഈ ജനതയില്‍ നിന്നും
الظَّالِمِينَ
X
അക്രമികളായ
﴿23:28﴾ فَأَخَذَتْهُمُ
X
അനന്തരം അവരെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
بِالْحَقِّ
X
സത്യമായി
فَجَعَلْنَاهُمْ
X
അങ്ങനെ നാം അവരെ ആക്കി
غُثَاءًۚ
X
ചവറ്
فَبُعْدًا
X
അതിനാല്‍ നാശം
لِّلْقَوْمِ
X
ജനതക്ക്
الظَّالِمِينَ
X
അക്രമകാരികളായ
﴿23:41﴾ رَبِّ
X
എന്റെ നാഥാ
فَلَا تَجْعَلْنِي
X
എന്നെ നീ ഉള്‍പെടുത്തരുത്
فِي الْقَوْمِ
X
ജനതയില്‍
الظَّالِمِينَ
X
അക്രമികളായ
﴿23:94﴾ وَإِذْ نَادَىٰ
X
വിളിച്ചുപറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
مُوسَىٰ
X
മൂസയെ
أَنِ ائْتِ
X
നീ പോവുകയെന്ന്
الْقَوْمَ
X
ജനതയിലേക്ക്
الظَّالِمِينَ
X
അക്രമികളായ
﴿26:10﴾ فَخَرَجَ
X
അങ്ങനെ അദ്ദേഹം പുറപ്പെട്ടു
مِنْهَا
X
അവിടെനിന്ന്
خَائِفًا
X
പേടിയോടെ
يَتَرَقَّبُۖ
X
കരുതലോടുകൂടെ
قَالَ
X
അദ്ദേഹം പ്രാര്‍ത്ഥിച്ചു
رَبِّ
X
എന്റെ നാഥാ
نَجِّنِي
X
നീയെന്നെ രക്ഷപ്പെടുത്തേണമേ
مِنَ الْقَوْمِ
X
ഈ ജനതയില്‍നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿28:21﴾ فَجَاءَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ സമീപിച്ചു
إِحْدَاهُمَا
X
ആ രണ്ടുസ്ത്രീകളിലൊരാള്‍
تَمْشِي
X
നടന്നുകൊണ്ട്
عَلَى اسْتِحْيَاءٍ
X
ലജ്ജയോടെ
قَالَتْ
X
അവള്‍ പറഞ്ഞു
إِنَّ أَبِي
X
നിശ്ചയം എന്റെ പിതാവ്
يَدْعُوكَ
X
താങ്കളെ വിളിക്കുന്നു
لِيَجْزِيَكَ
X
താങ്കള്‍ക്ക് പ്രതിഫലം തരാന്‍
أَجْرَ
X
പ്രതിഫലം
مَا سَقَيْتَ
X
താങ്കള്‍ കുടിപ്പിച്ചതിന്റെ
لَنَاۚ
X
ഞങ്ങള്‍ക്ക് വേണ്ടി
فَلَمَّا جَاءَهُ
X
അങ്ങനെ മൂസ അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോള്‍
وَقَصَّ
X
വിവരിച്ചുകൊടുക്കുകയും ചെയ്തു
عَلَيْهِ
X
അദ്ദേഹത്തോട്
الْقَصَصَ
X
തന്റെ കഥകളൊക്കെയും
قَالَ
X
അദ്ദേഹം പറഞ്ഞു
لَا تَخَفْۖ
X
നീ പേടിക്കേണ്ട
نَجَوْتَ
X
നീ രക്ഷപ്പെട്ടിരിക്കുന്നു
مِنَ الْقَوْمِ
X
ജനതയില്‍നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿28:25﴾ فَأَخَذْنَاهُ
X
അതിനാല്‍ അവനെ നാം പിടികൂടി
وَجُنُودَهُ
X
അവന്റെ പടയാളികളെയും
فَنَبَذْنَاهُمْ
X
അങ്ങനെ അവരെ നാം എറിഞ്ഞു
فِي الْيَمِّۖ
X
കടലില്‍
فَانظُرْ
X
അപ്പോള്‍ നോക്കൂ
كَيْفَ
X
എങ്ങനെ
كَانَ
X
ആയി
عَاقِبَةُ
X
അന്ത്യം
الظَّالِمِينَ
X
അക്രമികളുടെ
﴿28:40﴾ فَإِن لَّمْ يَسْتَجِيبُوا
X
അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكَ
X
നിനക്ക്
فَاعْلَمْ
X
നീ അറിയുക
أَنَّمَا
X
നിശ്ചയം
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നത്
أَهْوَاءَهُمْۚ
X
അവരുടെ തന്നിഷ്ടങ്ങളെ(മാത്രമാണെന്ന്)
وَمَنْ أَضَلُّ
X
വഴിപിഴച്ചവന്‍ ആരുണ്ട്
مِمَّنِ اتَّبَعَ
X
പിന്‍പറ്റിയവനെക്കാള്‍
هَوَاهُ
X
തന്നിഷ്ടത്തെ
بِغَيْرِ هُدًى
X
മാര്‍ഗദര്‍ശനമില്ലാതെ
مِّنَ اللَّهِۚ
X
അല്ലാഹുവിങ്കല്‍നിന്നുള്ള
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿28:50﴾ يَوْمَ لَا يَنفَعُ
X
(അതായത്) ഉപകരിക്കാത്ത ദിവസം
الظَّالِمِينَ
X
അക്രമികള്‍ക്ക്
مَعْذِرَتُهُمْۖ
X
അവരുടെ ഒഴികഴിവ്
وَلَهُمُ
X
അവര്‍ക്കാണ്
اللَّعْنَةُ
X
ശാപം
وَلَهُمْ
X
അവര്‍ക്കാണ്
سُوءُ الدَّارِ
X
നികൃഷ്ടമായ ഗേഹം
﴿40:52﴾ أَمْ لَهُمْ
X
അതല്ല, അവര്‍ക്കുണ്ടോ
شُرَكَاءُ
X
പങ്കാളികള്‍
شَرَعُوا
X
അവര്‍ നിയമമായി നിശ്ചയിച്ചുകൊടുത്തു
لَهُم
X
അവര്‍ക്ക്
مِّنَ الدِّينِ
X
മതത്തില്‍
مَا لَمْ يَأْذَن بِهِ
X
അനുവദിച്ചിട്ടില്ലാത്ത കാര്യം
اللَّهُۚ
X
അല്ലാഹു
وَلَوْلَا
X
ഇല്ലാതിരുന്നുവെങ്കില്‍
كَلِمَةُ الْفَصْلِ
X
തീരുമാന വചനം
لَقُضِيَ
X
വിധി നടത്തിക്കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു
بَيْنَهُمْۗ
X
അവര്‍ക്കിടയില്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿42:21﴾ تَرَى
X
നീ കാണും
الظَّالِمِينَ
X
അക്രമികളെ
مُشْفِقِينَ
X
പേടിച്ചു വിറക്കുന്നത്
مِمَّا كَسَبُوا
X
തങ്ങള്‍ സമ്പാദിച്ചുവെച്ചതിനെപ്പറ്റി
وَهُوَ
X
അത്
وَاقِعٌ
X
ഭവിക്കുന്നതാകുന്നു
بِهِمْۗ
X
അവരില്‍
وَالَّذِينَ
X
യാതൊരു കൂട്ടര്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فِي رَوْضَاتِ الْجَنَّاتِۖ
X
സ്വര്‍ഗീയാരാമങ്ങളിലാണ്
لَهُم
X
അവര്‍ക്കുണ്ട്
مَّا يَشَاءُونَ
X
അവരുദ്ദേശിക്കുന്നത്
عِندَ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെയടുത്ത്
ذَٰلِكَ هُوَ
X
അത് തന്നെയാണ്
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
മഹത്തായ
﴿42:22﴾ وَجَزَاءُ
X
പ്രതിഫലം
سَيِّئَةٍ
X
തിന്മക്കുള്ള
سَيِّئَةٌ
X
തിന്മ തന്നെയാണ്
مِّثْلُهَاۖ
X
തത്തുല്യമായ
فَمَنْ عَفَا
X
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍
وَأَصْلَحَ
X
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
X
എങ്കില്‍ അവന്നുള്ള പ്രതിഫലം
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമകാരികളെ
﴿42:40﴾ وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അവന്നില്ല
مِن وَلِيٍّ
X
ഒരു രക്ഷകനും
مِّن بَعْدِهِۗ
X
അതിനുശേഷം
وَتَرَى
X
നിനക്കുകാണാം
الظَّالِمِينَ
X
അക്രമികളെ
لَمَّا رَأَوُا
X
അവര്‍ നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
يَقُولُونَ
X
അവര്‍ ചോദിക്കുന്നതായി
هَلْ إِلَىٰ مَرَدٍّ
X
ഒരു തിരിച്ചുപോക്കിനുണ്ടോ
مِّن سَبِيلٍ
X
വല്ല വഴിയും?
﴿42:44﴾ وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يُعْرَضُونَ
X
അവര്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതായി
عَلَيْهَا
X
അതിനു(നരകത്തിനു) മുമ്പില്‍
خَاشِعِينَ
X
കീഴൊതുങ്ങിയവരായി
مِنَ الذُّلِّ
X
അപമാനത്താല്‍
يَنظُرُونَ
X
അവര്‍ (നരകത്തെ) നോക്കും
مِن طَرْفٍ خَفِيٍّۗ
X
ഒളിക്കണ്ണിട്ട്
وَقَالَ
X
പറയും
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും നഷ്ടം ഭവിച്ചവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബത്തെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
أَلَا
X
അറിയുക
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
فِي عَذَابٍ
X
ശിക്ഷയിലാണ്
مُّقِيمٍ
X
സ്ഥിരമായ
﴿42:45﴾ وَمَا ظَلَمْنَاهُمْ
X
നാമവരോട് അതിക്രമം ചെയ്തിട്ടില്ല
وَلَٰكِن
X
എന്നാല്‍
كَانُوا
X
അവരായിരുന്നു
هُمُ
X
അവര്‍തന്നെ
الظَّالِمِينَ
X
അക്രമികള്‍
﴿43:76﴾ إِنَّهُمْ
X
നിശ്ചയം അവര്‍
لَن يُغْنُوا عَنكَ
X
നിനക്ക് ഉപകാരം ചെയ്യാനവര്‍ക്കാകുകയില്ല
مِنَ اللَّهِ شَيْئًاۚ
X
അല്ലാഹുവിനെതിരില്‍ യാതൊരു
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
بَعْضُهُمْ أَوْلِيَاءُ بَعْضٍۖ
X
പരസ്പരം സഹായികളാണ്
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
وَلِيُّ
X
രക്ഷാധികാരി
الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ
﴿45:19﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചോ?
إِن كَانَ
X
ഇതാണെങ്കില്‍
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍നിന്നുവന്നത്
وَكَفَرْتُم
X
നിങ്ങള്‍ നിഷേധിച്ചു
بِهِ
X
ഇതിനെ
وَشَهِدَ
X
സാക്ഷ്യപ്പെടുത്തി
شَاهِدٌ
X
ഒരു സാക്ഷി
مِّن بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്നുള്ള
عَلَىٰ مِثْلِهِ
X
ഇതുപോലുള്ളതിനെ
فَآمَنَ
X
അങ്ങനെ അയാള്‍ വിശ്വസിച്ചു
وَاسْتَكْبَرْتُمْۖ
X
നിങ്ങള്‍ അഹംഭാവം നടിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
ആക്രമികളായ
﴿46:10﴾ فَكَانَ
X
അങ്ങനെ ആയിത്തീര്‍ന്നു
عَاقِبَتَهُمَا
X
ഇരുവരുടെയും പര്യവസാനം
أَنَّهُمَا
X
നിശ്ചയം, അവര്‍ ഇരുവരും
فِي النَّارِ
X
നരകത്തിലാണ് (എന്നത്)
خَالِدَيْنِ
X
നിത്യവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
وَذَٰلِكَ
X
അതാണ്
جَزَاءُ
X
പ്രതിഫലം
الظَّالِمِينَ
X
അക്രമികളുടെ
﴿59:17﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
യാതൊരുത്തനേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിനെക്കുറിച്ച്
الْكَذِبَ
X
കള്ളം
وَهُوَ
X
അവനാകട്ടെ
يُدْعَىٰ
X
അവന്‍ ക്ഷണിക്കപ്പെടുന്നു
إِلَى الْإِسْلَامِۚ
X
ഇസ്‌ലാമിലേക്ക്
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿61:7﴾ مَثَلُ
X
ഉപമ
الَّذِينَ
X
യാതൊരുത്തരുടെ
حُمِّلُوا
X
അവര്‍ വഹിപ്പിക്കപ്പെട്ടു
التَّوْرَاةَ
X
തൗറാത്ത്
ثُمَّ
X
പിന്നെ
لَمْ يَحْمِلُوهَا
X
അവരത് വഹിച്ചില്ല
كَمَثَلِ
X
ഉപമപോലെയാണ്
الْحِمَارِ
X
കഴുതയുടെ
يَحْمِلُ
X
അത് ചുമക്കുന്നു
أَسْفَارًاۚ
X
ഗ്രന്ഥങ്ങള്‍
بِئْسَ
X
നീചം തന്നെ
مَثَلُ
X
ഉപമ
الْقَوْمِ
X
ജനതയുടെ
الَّذِينَ كَذَّبُوا
X
നിഷേധിച്ചു തള്ളിയ
بِآيَاتِ اللَّهِۚ
X
അല്ലാഹുവിന്റെ സൂക്തങ്ങളെ
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿62:5﴾ وَلَا يَتَمَنَّوْنَهُ
X
അവരത് കൊതിക്കുകയില്ല
أَبَدًا
X
ഒരിക്കലും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചതു കാരണം
أَيْدِيهِمْۚ
X
അവരുടെ കരങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെക്കുറിച്ച്
﴿62:7﴾ وَضَرَبَ اللَّهُ
X
അല്ലാഹു എടുത്തുകാണിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവക്ക്
امْرَأَتَ فِرْعَوْنَ
X
ഫറവോന്റെ പത്നിയെ
إِذْ قَالَتْ
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
رَبِّ
X
എന്റെ നാഥാ
ابْنِ لِي
X
എനിക്ക് നീ ഉണ്ടാക്കിത്തരേണമേ
عِندَكَ
X
നിന്റെയടുത്ത്
بَيْتًا
X
ഒരു വീട്
فِي الْجَنَّةِ
X
സ്വര്‍ഗത്തില്‍
وَنَجِّنِي
X
നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ
مِن فِرْعَوْنَ
X
ഫറവോനില്‍നിന്ന്
وَعَمَلِهِ
X
അവന്റെ പ്രവൃത്തിയില്‍നിന്നും
وَنَجِّنِي
X
നീ എന്നെ രക്ഷിക്കേണമേ!
مِنَ الْقَوْمِ
X
ജനത്തില്‍ നിന്ന്
الظَّالِمِينَ
X
അക്രമികളായ
﴿66:11﴾ وَقَدْ أَضَلُّوا
X
നിശ്ചയം അവര്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
كَثِيرًاۖ
X
വളരെപ്പേരെ
وَلَا تَزِدِ
X
നീ വര്‍ധിപ്പിച്ചുകൊടുക്കരുത്
الظَّالِمِينَ
X
അക്രമകാരികള്‍ക്ക്
إِلَّا ضَلَالًا
X
വഴികേടല്ലാതെ
﴿71:24﴾ رَّبِّ
X
എന്റെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ!
لِي
X
എനിക്ക്
وَلِوَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَلِمَن دَخَلَ
X
കടന്നുവന്നവര്‍ക്കും
بَيْتِيَ
X
എന്റെ വീട്ടില്‍
مُؤْمِنًا
X
സത്യവിശ്വാസിയായിക്കൊണ്ട്
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
وَلَا تَزِدِ
X
നീ വര്‍ധിപ്പിച്ചുകൊടുക്കരുതേ
الظَّالِمِينَ
X
അക്രമികള്‍ക്ക്
إِلَّا تَبَارًا
X
നാശമല്ലാതെ
﴿71:28﴾ يُدْخِلُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
فِي رَحْمَتِهِۚ
X
അവന്റെ കാരുണ്യത്തില്‍
وَالظَّالِمِينَ
X
അക്രമികള്‍
أَعَدَّ
X
അവന്‍ ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿76:31﴾