Repeated Words in Quran

< >
Total Found : 37
الَّذِينَ
X
യാതൊരു കൂട്ടര്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِالْغَيْبِ
X
അഭൗതിക യാഥാര്‍ഥ്യങ്ങളില്‍
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَ
X
നമസ്കാരം
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿2:3﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
وَارْكَعُوا
X
നിങ്ങള്‍ നമിക്കുകയും ചെയ്യുക
مَعَ الرَّاكِعِينَ
X
നമിക്കുന്നവരോടൊപ്പം
﴿2:43﴾ وَإِذْ أَخَذْنَا
X
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
X
ഉറപ്പ്
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
X
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَقُولُوا
X
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
X
ജനങ്ങളോട്
حُسْنًا
X
നല്ലത്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരത്തെ
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
ثُمَّ
X
പിന്നീട്
تَوَلَّيْتُمْ
X
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
X
ഒഴിച്ച്
قَلِيلًا
X
അല്‍പം ചിലര്‍
مِّنكُمْ
X
നിങ്ങളിലെ
وَأَنتُم
X
നിങ്ങള്‍
مُّعْرِضُونَ
X
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
﴿2:83﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَۚ
X
സക്കാത്ത്
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങളുടെ സ്വദേഹങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
ഏത് നന്മയും
تَجِدُوهُ
X
അത് നിങ്ങള്‍ കണ്ടത്തും
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
بَصِيرٌ
X
സൂക്ഷ്മമായി വീക്ഷിക്കുന്നവനാകുന്നു
﴿2:110﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ إِنَّ الَّذِينَ آمَنُوا
X
തീര്‍ച്ചയായും സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَأَقَامُوا الصَّلَاةَ
X
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തവര്‍
وَآتَوُا الزَّكَاةَ
X
സകാത്ത് നല്‍കുകയും ചെയ്തവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ عَلَيْهِمْ
X
അവര്‍ക്ക് ഭയമില്ല
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരുമല്ല
﴿2:277﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا تَقْرَبُوا
X
നിങ്ങള്‍ സമീപിക്കരുത്
الصَّلَاةَ
X
നമസ്കാരത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
سُكَارَىٰ
X
ലഹരി ബാധിച്ചവര്‍
حَتَّىٰ تَعْلَمُوا
X
നിങ്ങള്‍ അറിയുന്നത് വരെ
مَا تَقُولُونَ
X
നിങ്ങള്‍ പറയുന്നത്
وَلَا جُنُبًا
X
ജനാബത്തുകാരായും
إِلَّا عَابِرِي
X
മുറിച്ചു കടക്കുന്നവര്‍ ആയിട്ടല്ലാതെ
سَبِيلٍ
X
വഴി
حَتَّىٰ تَغْتَسِلُواۚ
X
നിങ്ങള്‍ കുളിക്കുന്നത് വരെ
وَإِن كُنتُم
X
ഇനി നിങ്ങള്‍ ആയിരുന്നാല്‍
مَّرْضَىٰ
X
രോഗികള്‍
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
أَوْ جَاءَ
X
അല്ലെങ്കില്‍ വന്നു
أَحَدٌ مِّنكُم
X
നിങ്ങളിലൊരാള്‍
مِّنَ الْغَائِطِ
X
വിസര്‍ജന സ്ഥലത്ത് നിന്ന്
أَوْ لَامَسْتُمُ
X
അല്ലെങ്കില്‍ നിങ്ങള്‍ സമ്പര്‍ക്കം നടത്തി
النِّسَاءَ
X
സ്ത്രീകളെ
فَلَمْ تَجِدُوا
X
അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍
مَاءً
X
വെള്ളം
فَتَيَمَّمُوا
X
അപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുക (ഉപയോഗിക്കുക)
صَعِيدًا
X
മണ്ണ്
طَيِّبًا
X
ശുദ്ധിയുള്ള
فَامْسَحُوا
X
നിങ്ങള്‍ തടവുക
بِوُجُوهِكُمْ
X
നിങ്ങളുടെ മുഖങ്ങളെ
وَأَيْدِيكُمْۗ
X
നിങ്ങളുടെ കൈകളെയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
﴿4:43﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ فَإِذَا قَضَيْتُمُ
X
അങ്ങനെ നിങ്ങള്‍ നിര്‍വ്വഹിച്ചാല്‍
الصَّلَاةَ
X
നമസ്കാരം
فَاذْكُرُوا
X
നിങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുക
اللَّهَ
X
അല്ലാഹുവിനെ
قِيَامًا
X
നില്‍ക്കുന്നവരായി (നിന്നും)
وَقُعُودًا
X
ഇരിക്കുന്നവരായും (ഇരുന്നും)
وَعَلَىٰ جُنُوبِكُمْۚ
X
നിങ്ങളുടെ പാര്‍ശ്വങ്ങളിലായും (കിടന്നും)
فَإِذَا اطْمَأْنَنتُمْ
X
നിങ്ങള്‍ ശാന്തരായാല്‍ (നിങ്ങള്‍ നിര്‍ഭയരായാല്‍)
فَأَقِيمُوا
X
നിങ്ങള്‍ (മുറപ്രകാരം) നിലനിര്‍ത്തുക, നിര്‍വഹിക്കുക
الصَّلَاةَۚ
X
നമസ്കാരം
إِنَّ الصَّلَاةَ
X
നിശ്ചയമായും നമസ്കാരം
كَانَتْ
X
അതായിരിക്കുന്നു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെമേല്‍
كِتَابًا
X
ചുമത്തപ്പെട്ട ബാധ്യത
مَّوْقُوتًا
X
സമയനിര്‍ണിതമായ (സമയബന്ധിതമായ)
﴿4:103﴾ لَّٰكِنِ
X
എന്നാല്‍
الرَّاسِخُونَ
X
അടിയുറച്ചവര്‍
فِي الْعِلْمِ
X
ജ്ഞാനത്തില്‍
مِنْهُمْ
X
അവരില്‍ നിന്നുള്ള
وَالْمُؤْمِنُونَ
X
സത്യവിശ്വാസികളും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ إِلَيْكَ
X
നിനക്ക് അവതരിക്കപ്പെട്ടതില്‍
وَمَا أُنزِلَ مِن قَبْلِكَۚ
X
നിനക്ക് മുമ്പ് അവതരിക്കപ്പെട്ടതിലും
وَالْمُقِيمِينَ الصَّلَاةَۚ
X
നമസ്കാരം നിലനിര്‍ത്തുന്നവരും
وَالْمُؤْتُونَ الزَّكَاةَ
X
സകാത്ത് നല്‍കുന്നവരും
وَالْمُؤْمِنُونَ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവരും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أُولَٰئِكَ
X
അവര്‍, അക്കൂട്ടര്‍
سَنُؤْتِيهِمْ
X
നാം അവര്‍ക്ക് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:162﴾ وَلَقَدْ أَخَذَ
X
വാങ്ങിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ മക്കളോട്
وَبَعَثْنَا
X
നാം നിയോഗിക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍നിന്ന്
اثْنَيْ عَشَرَ
X
പന്ത്രണ്ട്
نَقِيبًاۖ
X
മുഖ്യന്മാരെ
وَقَالَ
X
പറഞ്ഞു
اللَّهُ
X
അല്ലാഹു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَعَكُمْۖ
X
നിങ്ങളോടൊപ്പമുണ്ട്
لَئِنْ أَقَمْتُمُ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയാണെങ്കില്‍
الصَّلَاةَ
X
നമസ്കാരം
وَآتَيْتُمُ
X
നിങ്ങള്‍ നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
وَآمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തു
بِرُسُلِي
X
എന്റെ ദൂതന്മാരില്‍
وَعَزَّرْتُمُوهُمْ
X
നിങ്ങളവരെ സഹായിക്കുകയും ചെയ്തു
وَأَقْرَضْتُمُ
X
നിങ്ങള്‍ കടംകൊടുക്കുകയും ചെയ്തു
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًا
X
നല്ല
لَّأُكَفِّرَنَّ
X
തീര്‍ച്ചയായും ഞാന്‍ മായ്ച്ചുകളയും
عَنكُمْ
X
നിങ്ങളില്‍നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَلَأُدْخِلَنَّكُمْ
X
നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
X
ആറുകള്‍
فَمَن كَفَرَ
X
എന്നാല്‍ ആരെങ്കിലും സത്യനിഷേധിയായി(സത്യനിഷേധിയായാല്‍)
بَعْدَ ذَٰلِكَ
X
അതിനുശേഷം
مِنكُمْ
X
നിങ്ങളില്‍നിന്ന്
فَقَدْ ضَلَّ
X
അവന്‍ തെറ്റിപ്പോയതുതന്നെ
سَوَاءَ السَّبِيلِ
X
ചൊവ്വായ വഴിയില്‍നിന്ന്
﴿5:12﴾ إِنَّمَا وَلِيُّكُمُ
X
നിശ്ചയം, നിങ്ങളുടെ മിത്രം
اللَّهُ
X
അല്ലാഹുവാണ്
وَرَسُولُهُ
X
അവന്റെ ദൂതനും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസികളുമാണ്
الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യും
الزَّكَاةَ
X
സകാത്ത്
وَهُمْ
X
അവര്‍ ആയിരിക്കെ
رَاكِعُونَ
X
നമിക്കുന്നവര്‍
﴿5:55﴾ وَأَنْ أَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കാനും
الصَّلَاةَ
X
നമസ്കാരം
وَاتَّقُوهُۚ
X
അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
وَهُوَ
X
അവന്‍
الَّذِي
X
ഒരുവനാണ്
إِلَيْهِ
X
അവനിലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:72﴾ وَالَّذِينَ يُمَسِّكُونَ
X
മുറുകെ പിടിക്കുന്നവര്‍
بِالْكِتَابِ
X
വേദഗ്രന്ഥത്തെ
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
إِنَّا
X
തീര്‍ച്ചയായും നാം
لَا نُضِيعُ
X
നാം നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُصْلِحِينَ
X
സല്‍കര്‍മികള്‍ക്കുള്ള
﴿7:170﴾ الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കും
﴿8:3﴾ فَإِذَا انسَلَخَ
X
അങ്ങനെ പിന്നിട്ടാല്‍
الْأَشْهُرُ
X
മാസങ്ങള്‍
الْحُرُمُ
X
നിഷിദ്ധങ്ങളായ
فَاقْتُلُوا
X
നിങ്ങള്‍ കൊന്നു കളയുക
الْمُشْرِكِينَ
X
ആ ബഹുദൈവവിശ്വാസികളെ
حَيْثُ وَجَدتُّمُوهُمْ
X
നിങ്ങള്‍ അവരെ എവിടെ കണ്ടാലും
وَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاحْصُرُوهُمْ
X
അവരെ ഉപരോധിക്കുകയും ചെയ്യുക
وَاقْعُدُوا
X
നിങ്ങള്‍ പതിയിരിക്കുക
لَهُمْ
X
അവര്‍ക്കായി
كُلَّ مَرْصَدٍۚ
X
പതിയിരിക്കാവുന്നിടത്തെല്ലാം
فَإِن تَابُوا
X
ഇനി അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
وَأَقَامُوا
X
നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
നല്‍കുകയും ചെയ്തു
الزَّكَاةَ
X
സകാത്ത്
فَخَلُّوا
X
നിങ്ങള്‍ ഒഴിവാക്കുക, വിട്ട്കൊടുക്കുക
سَبِيلَهُمْۚ
X
അവരുടെ വഴി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാലുവുമാണ്
﴿9:5﴾ فَإِن تَابُوا
X
ഇനി അവര്‍ പശ്ചാതപിച്ചാല്‍
وَأَقَامُوا
X
നിഷ്ഠയോടെ നിര്‍വ്വഹിക്കുകയും
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
നല്‍കുകയും
الزَّكَاةَ
X
സകാത്ത്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِۗ
X
മത(ആദര്‍ശ)ത്തില്‍
وَنُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
ദൃഷ്ടാന്തങ്ങള്‍
لِقَوْمٍ
X
ഒരു ജനത്തിനായി
يَعْلَمُونَ
X
അവര്‍ (കാര്യം)മനസ്സിലാക്കുന്നു
﴿9:11﴾ إِنَّمَا يَعْمُرُ
X
തീര്‍ച്ചയായും പരിപാലിക്കേണ്ടത്
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
مَنْ آمَنَ
X
വിശ്വസിച്ചവര്‍ മാത്രമാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَقَامَ
X
നിഷ്ഠയോടെ നിര്‍വ്വഹിച്ചവരും
الصَّلَاةَ
X
നമസ്കാരം
وَآتَى
X
നല്‍കിയവരും
الزَّكَاةَ
X
സകാത്ത്
وَلَمْ يَخْشَ
X
ഭയപ്പെടാതിരിക്കുകയും
إِلَّا اللَّهَۖ
X
അല്ലാഹുവിനെയല്ലാതെ
فَعَسَىٰ أُولَٰئِكَ
X
അവരായേക്കാം
أَن يَكُونُوا مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
﴿9:18﴾ وَمَا مَنَعَهُمْ
X
അവര്‍ക്ക് തടസ്സമായിട്ടില്ല
أَن تُقْبَلَ مِنْهُمْ
X
അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതിന്ന്
نَفَقَاتُهُمْ
X
അവരുടെ ദാനങ്ങള്‍
إِلَّا أَنَّهُمْ
X
തീര്‍ച്ചയായും അവരാണ് എന്നതല്ലാതെ
كَفَرُوا بِاللَّهِ
X
അല്ലാഹുവിനെ അവര്‍ അവിശ്വസിച്ചു
وَبِرَسُولِهِ
X
അവന്റെ ദൂതനെയും
وَلَا يَأْتُونَ
X
അവര്‍ എത്തുന്നുമില്ല
الصَّلَاةَ
X
നമസ്കാരത്തിന്
إِلَّا وَهُمْ
X
അവരായിട്ടല്ലാതെ
كُسَالَىٰ
X
മടിയന്‍മാര്‍
وَلَا يُنفِقُونَ
X
അവര്‍ ധനം ചെലവഴിക്കുന്നുമില്ല
إِلَّا وَهُمْ
X
അവരായിക്കൊണ്ടല്ലാതെ
كَارِهُونَ
X
വെറുപ്പുള്ളവര്‍
﴿9:54﴾ وَالْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
وَالْمُؤْمِنَاتُ
X
സത്യവിശ്വാസിനികളും
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
മിത്രങ്ങളാകുന്നു
بَعْضٍۚ
X
ചിലരുടെ
يَأْمُرُونَ
X
അവര്‍ കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ നിരോധിക്കുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നു
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുന്നു
الزَّكَاةَ
X
സകാത്ത്
وَيُطِيعُونَ
X
അവര്‍ അനുസരിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
أُولَٰئِكَ
X
അവര്‍
سَيَرْحَمُهُمُ
X
അവരോടു കരുണ കാണിക്കുക തന്നെ ചെയ്യും
اللَّهُۗ
X
അല്ലാഹു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَزِيزٌ
X
അജയ്യനാകുന്നു
حَكِيمٌ
X
യുക്തിമാനും
﴿9:71﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
وَأَخِيهِ
X
അദ്ദേഹത്തിന്റെ സഹോദരനും
أَن تَبَوَّآ
X
നിങ്ങള്‍ ഇരുവരും ഒരുക്കുക
لِقَوْمِكُمَا
X
നിങ്ങളുടെ ജനതക്കായി
بِمِصْرَ
X
ഈജിപ്തില്‍
بُيُوتًا
X
ഏതാനും വീടുകള്‍
وَاجْعَلُوا
X
നിങ്ങളാക്കുക
بُيُوتَكُمْ
X
നിങ്ങളുടെ വീടുകളെ
قِبْلَةً
X
ഖിബ്‌ല
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
الصَّلَاةَۗ
X
നമസ്കാരം
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿10:87﴾ وَأَقِمِ
X
നീ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
طَرَفَيِ النَّهَارِ
X
പകലിന്റെ രണ്ടറ്റങ്ങളില്‍
وَزُلَفًا
X
ആദ്യയാമത്തിലും
مِّنَ اللَّيْلِۚ
X
രാവിന്റെ
إِنَّ الْحَسَنَاتِ
X
തീര്‍ച്ചയായും സദ്‌വൃത്തികള്‍
يُذْهِبْنَ
X
ദൂരീകരിക്കും
السَّيِّئَاتِۚ
X
ദുര്‍വൃത്തികളെ
ذَٰلِكَ
X
അത്
ذِكْرَىٰ
X
ഉദ്ബോധനമാണ്
لِلذَّاكِرِينَ
X
ആലോചിച്ചറിയുന്നവര്‍ക്ക്
﴿11:114﴾ وَالَّذِينَ صَبَرُوا
X
ക്ഷമിച്ചവര്‍
ابْتِغَاءَ
X
പ്രതീക്ഷിച്ചുകൊണ്ട്
وَجْهِ
X
പ്രീതി
رَبِّهِمْ
X
തങ്ങളുടെ നാഥന്റെ
وَأَقَامُوا
X
അവര്‍ നിലനിര്‍ത്തുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും ചെയ്തു
مِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
وَيَدْرَءُونَ
X
അവര്‍ തടയുന്നു
بِالْحَسَنَةِ
X
നന്മ കൊണ്ട്
السَّيِّئَةَ
X
തിന്മയെ
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
عُقْبَى الدَّارِ
X
പരലോകനേട്ടം
﴿13:22﴾ قُل
X
നീ പറയുക
لِّعِبَادِيَ
X
എന്റെ ദാസന്മാരോട്
الَّذِينَ آمَنُوا
X
സത്യവിശ്വാസികളായ
يُقِيمُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കട്ടെ
الصَّلَاةَ
X
നമസ്കാരം
وَيُنفِقُوا
X
അവര്‍ ചെലവഴിക്കട്ടെ
مِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
مِّن قَبْلِ
X
മുമ്പ്
أَن يَأْتِيَ
X
വന്നെത്തുന്നതിന്
يَوْمٌ
X
ദിവസം
لَّا بَيْعٌ
X
കൊള്ളക്കൊടുക്കയില്ല
فِيهِ
X
അതില്‍
وَلَا خِلَالٌ
X
ചങ്ങാത്തവും
﴿14:31﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
إِنِّي أَسْكَنتُ
X
തീര്‍ച്ചയായും ഞാന്‍ താമസിപ്പിച്ചു
مِن ذُرِّيَّتِي
X
എന്റെ മക്കളില്‍ ചിലരെ
بِوَادٍ
X
ഒരു താഴ്വരയില്‍
غَيْرِ ذِي زَرْعٍ
X
കൃഷിയില്ലാത്ത
عِندَ بَيْتِكَ
X
നിന്റെ ഭവനത്തിനുസമീപം
الْمُحَرَّمِ
X
പവിത്രമായ
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُقِيمُوا
X
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കാന്‍
الصَّلَاةَ
X
നമസ്കാരം
فَاجْعَلْ
X
അതിനാല്‍ നീ ആക്കേണമേ
أَفْئِدَةً
X
മനസ്സുകളെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
تَهْوِي
X
ചായ്‌വുള്ളവരായി
إِلَيْهِمْ
X
അവരിലേക്ക്
وَارْزُقْهُم
X
നീ അവര്‍ക്ക് നല്‍കേണമേ
مِّنَ الثَّمَرَاتِ
X
കായ്കനികളില്‍ നിന്ന്
لَعَلَّهُمْ يَشْكُرُونَ
X
അവര്‍ നന്ദികാണിച്ചേക്കാം
﴿14:37﴾ أَقِمِ
X
നീ (നിഷ്ഠയോടെ) നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
لِدُلُوكِ الشَّمْسِ
X
സൂര്യന്‍ (മധ്യത്തില്‍നിന്ന്) തെറ്റുന്നസമയത്ത്
إِلَىٰ غَسَقِ
X
മുറ്റിയ ഇരുട്ട് വരെ
اللَّيْلِ
X
രാത്രിയുടെ
وَقُرْآنَ الْفَجْرِۖ
X
പ്രഭാത്തിലെ ഖുര്‍ആന്‍ പാരായണവും (പ്രഭാത നമസ്കാരം)
إِنَّ
X
നിശ്ചയമായും
قُرْآنَ الْفَجْرِ
X
പ്രഭാതവേളയിലെ ഖുര്‍ആന്‍ പാരായണം
كَانَ مَشْهُودًا
X
സാക്ഷ്യംവഹിക്കപ്പെടുന്നതാണ്
﴿17:78﴾ فَخَلَفَ
X
പിന്നീട് പിറകെ വന്നു
مِن بَعْدِهِمْ
X
അവര്‍ക്ക് ശേഷം
خَلْفٌ
X
പിന്‍ഗാമികള്‍
أَضَاعُوا
X
അവര്‍ പാഴാക്കി
الصَّلَاةَ
X
നമസ്കാരം
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
الشَّهَوَاتِۖ
X
തന്നിഷ്ടങ്ങളെ
فَسَوْفَ يَلْقَوْنَ
X
അതിനാല്‍ അവര്‍ കണ്ടുമുട്ടുന്നതാണ്
غَيًّا
X
ദുര്‍മാര്‍ഗം(ദുര്‍മാര്‍ഗത്തിന്റെ ഫലം)
﴿19:59﴾ إِنَّنِي
X
നിശ്ചയം ഞാന്‍
أَنَا اللَّهُ
X
ഞാന്‍ അല്ലാഹുവാകുന്നു
لَا إِلَٰهَ
X
യാതൊരു ദൈവവുമില്ല
إِلَّا أَنَا
X
ഞാനല്ലാതെ
فَاعْبُدْنِي
X
അതിനാല്‍ നീ എനിക്ക് വഴിപ്പെടുക
وَأَقِمِ
X
നീ നിലനിര്‍ത്തുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
لِذِكْرِي
X
എന്നെ ഓര്‍ക്കാനായി
﴿20:14﴾ الَّذِينَ
X
ഒരു കൂട്ടര്‍
إِن مَّكَّنَّاهُمْ
X
നാം അവര്‍ക്ക് സൗകര്യം (അധികാരം) നല്‍കിയാല്‍
فِي الْأَرْضِ
X
ഭൂമിയില്‍
أَقَامُوا
X
അവര്‍ നിലനിര്‍ത്തും
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
അവര്‍ നല്‍കും
الزَّكَاةَ
X
സകാത്ത്
وَأَمَرُوا
X
അവര്‍ കല്‍പിക്കും
بِالْمَعْرُوفِ
X
നന്മ
وَنَهَوْا
X
അവര്‍ വിലക്കും
عَنِ الْمُنكَرِۗ
X
നിഷിദ്ധത്തെ
وَلِلَّهِ
X
അല്ലാഹുവിനാണ്
عَاقِبَةُ
X
അന്തിമ തീരുമാനം
الْأُمُورِ
X
കാര്യങ്ങളുടെ
﴿22:41﴾ وَجَاهِدُوا
X
നിങ്ങള്‍ സമരം ചെയ്യുക
فِي اللَّهِ
X
ദൈവമാര്‍ഗത്തില്‍
حَقَّ جِهَادِهِۚ
X
സമരം ചെയ്യേണ്ട വിധം
هُوَ
X
അവന്‍
اجْتَبَاكُمْ
X
അവന്‍ നിങ്ങളെ തെരഞ്ഞെടുത്തു
وَمَا جَعَلَ
X
അവന്‍ ഉണ്ടാക്കിവെച്ചിട്ടില്ല
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
فِي الدِّينِ
X
ദീനില്‍
مِنْ حَرَجٍۚ
X
ഒരു ബുദ്ധിമുട്ടും
مِّلَّةَ
X
മാര്‍ഗം
أَبِيكُمْ
X
നിങ്ങളുടെ പിതാവിന്റെ
إِبْرَاهِيمَۚ
X
അഥവാ ഇബ്റാഹീമിന്റെ
هُوَ
X
അവന്‍
سَمَّاكُمُ
X
നിങ്ങളെ നാമകരണം ചെയ്തിരിക്കുന്നു
الْمُسْلِمِينَ
X
മുസ്‌ലിംകളെന്ന്
مِن قَبْلُ
X
മുമ്പും
وَفِي هَٰذَا
X
ഇതിലും
لِيَكُونَ
X
ആവാന്‍ വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
شَهِيدًا
X
സാക്ഷി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَتَكُونُوا
X
നിങ്ങളാകാനും
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِۚ
X
ജനങ്ങള്‍ക്ക്
فَأَقِيمُوا
X
നിങ്ങള്‍ കൃത്യമായി നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَاعْتَصِمُوا
X
നിങ്ങള്‍ മുറുകെ പിടിക്കുക
بِاللَّهِ
X
അല്ലാഹുവിനെ
هُوَ
X
അവനാണ്
مَوْلَاكُمْۖ
X
നിങ്ങളുടെ രക്ഷകന്‍
فَنِعْمَ الْمَوْلَىٰ
X
എത്ര നല്ല രക്ഷകന്‍
وَنِعْمَ النَّصِيرُ
X
എത്ര നല്ല സഹായി
﴿22:78﴾ وَأَقِيمُوا الصَّلَاةَ
X
നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക
وَآتُوا الزَّكَاةَ
X
നിങ്ങള്‍ സകാത്ത് നല്കുകയും ചെയ്യുക
وَأَطِيعُوا الرَّسُولَ
X
നിങ്ങള്‍ ദൂതനെ അനുസരിക്കുകയും ചെയ്യുക
لَعَلَّكُمْ تُرْحَمُونَ
X
നിങ്ങള്‍ കരുണചെയ്യപ്പെട്ടേക്കാം
﴿24:56﴾ الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَهُم
X
അവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
هُمْ
X
അവര്‍
يُوقِنُونَ
X
അവര്‍ ദൃഢമായി വിശ്വസിക്കുന്നു
﴿27:3﴾ اتْلُ
X
നീ ഓതിക്കേള്‍പ്പിക്കുക
مَا أُوحِيَ
X
ബോധനമായി ലഭിച്ചവ
إِلَيْكَ
X
നിനക്ക്
مِنَ الْكِتَابِ
X
വേദപുസ്തകത്തില്‍ നിന്ന്
وَأَقِمِ
X
നീ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَۖ
X
നമസ്കാരം
إِنَّ الصَّلَاةَ
X
നിശ്ചയം നമസ്കാരം
تَنْهَىٰ
X
തടയുന്നു
عَنِ الْفَحْشَاءِ
X
നീച കൃത്യങ്ങളെ
وَالْمُنكَرِۗ
X
നിഷിദ്ധ കര്‍മങ്ങളെയും
وَلَذِكْرُ اللَّهِ
X
അല്ലാഹുവിനെ സ്മരിക്കല്‍ (ആണ്)
أَكْبَرُۗ
X
ഏറ്റവും മഹത്തരം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا تَصْنَعُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്
﴿29:45﴾ مُنِيبِينَ إِلَيْهِ
X
(നിങ്ങള്‍) അവനി(അല്ലാഹുവി)ലേക്ക് മടങ്ങുന്നവരായി നിലകൊള്ളുക
وَاتَّقُوهُ
X
നിങ്ങള്‍ അവനോട് ഭക്തി പുലര്‍ത്തുകയും ചെയ്യുക
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിലനിര്‍ത്തുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَلَا تَكُونُوا
X
നിങ്ങള്‍ ആവരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളുടെ കൂട്ടത്തില്‍
﴿30:31﴾ الَّذِينَ
X
ഒരു കൂട്ടര്‍
يُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിലനിര്‍ത്തുന്നു
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَهُم
X
അവരാകട്ടെ
بِالْآخِرَةِ
X
പരലോകത്തില്‍
هُمْ
X
അവര്‍
يُوقِنُونَ
X
ദൃഢമായി വിശ്വസിക്കുന്നു
﴿31:4﴾ يَا بُنَيَّ
X
എന്റെ കുഞ്ഞുമോനേ
أَقِمِ
X
നീ നിഷ്ഠയോടെ നിര്‍വഹിക്കുക, നീ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَأْمُرْ بِالْمَعْرُوفِ
X
നന്‍മ കല്‍പിക്കുകയും ചെയ്യുക
وَانْهَ عَنِ الْمُنكَرِ
X
തിന്‍മ വിലക്കുകയും ചെയ്യുക
وَاصْبِرْ
X
നീ ക്ഷമിക്കുക
عَلَىٰ مَا أَصَابَكَۖ
X
നിന്നെ ബാധിച്ചതില്‍, ആപത്തു വന്നതില്‍
إِنَّ ذَٰلِكَ
X
നിശ്ചയം അത്
مِنْ عَزْمِ الْأُمُورِ
X
ഖണ്ഡിതമായ (ദൃഢതരമായ) കാര്യങ്ങളില്‍ പെട്ടതാണ്
﴿31:17﴾ وَقَرْنَ
X
നിങ്ങള്‍ അടങ്ങിയൊതുങ്ങികഴിയുക
فِي بُيُوتِكُنَّ
X
നിങ്ങളുടെ വീടുകളില്‍
وَلَا تَبَرَّجْنَ
X
നിങ്ങള്‍ സൗന്ദര്യപ്രകടനം നടത്തരുത്
تَبَرُّجَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ സൗന്ദര്യപ്രകടനം പോലെ
الْأُولَىٰۖ
X
പഴയ
وَأَقِمْنَ
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتِينَ
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
وَأَطِعْنَ
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
إِنَّمَا يُرِيدُ
X
നിശ്ചയം ഉദ്ദേശിക്കുന്നത്
اللَّهُ
X
അല്ലാഹു
لِيُذْهِبَ
X
നീക്കിക്കളയാനാണ്
عَنكُمُ
X
നിങ്ങളില്‍ നിന്ന്
الرِّجْسَ
X
മാലിന്യം
أَهْلَ الْبَيْتِ
X
(പ്രവാചകന്റെ) വീട്ടുകാരേ
وَيُطَهِّرَكُمْ تَطْهِيرًا
X
നിങ്ങളെ പൂര്‍ണമായി ശുദ്ധീകരിക്കാനും
﴿33:33﴾ وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
പാപം പേറുന്ന ആരും
وِزْرَ
X
പാപഭാരം
أُخْرَىٰۚ
X
അപരന്റെ
وَإِن تَدْعُ
X
വിളിച്ചാല്‍
مُثْقَلَةٌ
X
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
X
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
X
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
X
അതില്‍നിന്ന്
شَيْءٌ
X
ഒന്നും
وَلَوْ كَانَ
X
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
X
അടുത്ത ബന്ധു
إِنَّمَا تُنذِرُ
X
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
X
നമസ്കാരം
وَمَن تَزَكَّىٰ
X
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
يَتَزَكَّىٰ
X
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
X
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
X
(എല്ലാവരുടേയും) മടക്കം
﴿35:18﴾ إِنَّ الَّذِينَ يَتْلُونَ
X
തീര്‍ച്ചയായും പാരായണം ചെയ്യുന്നവര്‍
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥം
وَأَقَامُوا
X
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും ചെയ്തു
مِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
يَرْجُونَ
X
അവര്‍ കൊതിക്കുന്നു
تِجَارَةً
X
കച്ചവടം
لَّن تَبُورَ
X
അത് ഒരിക്കലും തകരുകയില്ല (ഒരിക്കലും നഷ്ടംപറ്റാത്ത)
﴿35:29﴾ وَالَّذِينَ اسْتَجَابُوا
X
ഉത്തരം നല്‍കിയവര്‍ക്കും
لِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَمْرُهُمْ
X
അവരുടെ കാര്യം
شُورَىٰ
X
കൂടിയാലോചിക്കപ്പെടുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
وَمِمَّا رَزَقْنَاهُمْ
X
നാം നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
ചെലവഴിക്കുകയും ചെയ്യുന്നു
﴿42:38﴾ أَأَشْفَقْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടുവോ?, പ്രയാസകരമായോ?
أَن تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂര്‍ നല്‍കുന്നത്
بَيْنَ يَدَيْ
X
മുമ്പായി
نَجْوَاكُمْ
X
നിങ്ങളുടെ രഹസ്യഭാഷണത്തിന്റെ
صَدَقَاتٍۚ
X
ദാനങ്ങള്‍
فَإِذْ لَمْ تَفْعَلُوا
X
നിങ്ങള്‍ ചെയ്യാതിരുന്നതിനാല്‍
وَتَابَ اللَّهُ عَلَيْكُمْ
X
അല്ലാഹു നിങ്ങളുടെ പശ്ചാതാപം സ്വീകരിച്ചതിനാലും
فَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്
وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
وَاللَّهُ
X
അല്ലാഹു
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿58:13﴾ إِنَّ رَبَّكَ
X
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
X
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
X
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
X
അടുത്ത ഭാഗം
مِن ثُلُثَيِ
X
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
X
രാത്രിയുടെ
وَنِصْفَهُ
X
അതിന്റെ പാതിഭാഗവും
وَثُلُثَهُ
X
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
X
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
X
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
X
അല്ലാഹു
يُقَدِّرُ
X
അവന്‍ കണക്കാക്കുന്നു
اللَّيْلَ
X
രാവിനെ
وَالنَّهَارَۚ
X
പകലിനെയും
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
X
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
X
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
فَاقْرَءُوا
X
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنَ الْقُرْآنِۚ
X
ഖുര്‍ആനില്‍നിന്ന്
عَلِمَ
X
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
X
ഉണ്ടായിരിക്കുമെന്ന്
مِنكُم
X
നിങ്ങളില്‍
مَّرْضَىٰۙ
X
രോഗികള്‍
وَآخَرُونَ
X
വേറെ ചിലര്‍
يَضْرِبُونَ
X
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
يَبْتَغُونَ
X
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
X
വേറെ ചിലര്‍
يُقَاتِلُونَ
X
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
X
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
X
സൗകര്യമായത്
مِنْهُۚ
X
അതില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَأَقْرِضُوا
X
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
X
അല്ലാഹുവിന്
قَرْضًا
X
കടം
حَسَنًاۚ
X
ഉത്തമമായ
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
നന്മയില്‍നിന്ന്
تَجِدُوهُ
X
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
هُوَ
X
അത്
خَيْرًا
X
ഏറെ ഗുണകരമായി
وَأَعْظَمَ
X
ഏറ്റവും മഹത്തരമായും
أَجْرًاۚ
X
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
X
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿73:20﴾ وَمَا أُمِرُوا
X
അവര്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല
إِلَّا
X
അല്ലാതെ
لِيَعْبُدُوا
X
അവര്‍ വഴിപ്പെടുന്നതിനു വേണ്ടി
اللَّهَ
X
അല്ലാഹുവിനെ
مُخْلِصِينَ
X
നിഷ്കളങ്കരായി
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
حُنَفَاءَ
X
ഋജുമനസ്കരായി
وَيُقِيمُوا
X
അവര്‍ നിലനിര്‍ത്താനും
الصَّلَاةَ
X
നമസ്കാരം
وَيُؤْتُوا
X
അവര്‍ നല്‍കുന്നതിനും
الزَّكَاةَۚ
X
സകാത്ത്
وَذَٰلِكَ
X
അതാണ്
دِينُ
X
മതം
الْقَيِّمَةِ
X
ചൊവ്വായ
﴿98:5﴾