Repeated Words in Quran

< >
Total Found : 3
وَمَن
X
ആര്
يَرْغَبُ
X
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
X
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
X
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്ത്
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സുകൃതവാന്മാരില്‍ തന്നെയാണ്
﴿2:130﴾ فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ وَيُكَلِّمُ
X
അവന്‍ സംസാരിക്കും
النَّاسَ
X
ജനത്തോട്
فِي الْمَهْدِ
X
തൊട്ടിലില്‍ (വെച്ച് തന്നെ)
وَكَهْلًا
X
പ്രായമായ ശേഷവും
وَمِنَ الصَّالِحِينَ
X
അദ്ദേഹം സദ്വൃത്തരില്‍പെട്ടവനുമായിരിക്കും
﴿3:46﴾ يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَأْمُرُونَ
X
അവര്‍ കല്‍പിക്കുകയും ചെയ്യുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُسَارِعُونَ
X
അവര്‍ ധൃതിയില്‍ മുന്നേറുകയും ചെയ്യുന്നു
فِي الْخَيْرَاتِ
X
നന്മകളില്‍
وَأُولَٰئِكَ
X
അവര്‍
مِنَ الصَّالِحِينَ
X
സജ്ജനങ്ങളില്‍പെട്ടവരാകുന്നു
﴿3:114﴾ وَمَن يُطِعِ
X
അനുസരിക്കുന്നവര്‍
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَ
X
(അവന്റെ) ദൂതനെയും
فَأُولَٰئِكَ
X
അവര്‍
مَعَ الَّذِينَ
X
ഒരു വിഭാഗത്തിന്റെ കൂടെയാണ്
أَنْعَمَ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيْهِم
X
അവരെ, അവരുടെമേല്‍
مِّنَ النَّبِيِّينَ
X
(അതായത്) പ്രവാചകന്‍മാര്‍
وَالصِّدِّيقِينَ
X
സത്യവാന്‍മാര്‍
وَالشُّهَدَاءِ
X
രക്തസാക്ഷികള്‍
وَالصَّالِحِينَۚ
X
സച്ചരിതര്‍
وَحَسُنَ
X
(എത്ര) നന്നായിരിക്കുന്നു
أُولَٰئِكَ
X
അവര്‍
رَفِيقًا
X
കൂട്ടുകാര്‍ (കൂട്ടുകാരായി)
﴿4:69﴾ وَمَا لَنَا لَا نُؤْمِنُ
X
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
X
അല്ലാഹുവില്‍
وَمَا جَاءَنَا
X
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَنَطْمَعُ
X
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
X
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
مَعَ
X
കൂടെ
الْقَوْمِ
X
ജനതയുടെ
الصَّالِحِينَ
X
സച്ചരിതരായ
﴿5:84﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَۖ
X
സകരിയ്യയെയും യഹ്‌യയെയും ഈസയെയും ഇല്‍യാസിനെയും (നാം നേര്‍വഴിയിലാക്കി)
كُلٌّ
X
(അവര്‍) എല്ലാവരും
مِّنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവരാകുന്നു
﴿6:85﴾ إِنَّ وَلِيِّيَ
X
തീര്‍ച്ചയായും എന്റെ രക്ഷകന്‍
اللَّهُ
X
അല്ലാഹുവാണ്
الَّذِي نَزَّلَ
X
ഇറക്കിയവനായ
الْكِتَابَۖ
X
ഈ ഗ്രന്ഥം
وَهُوَ
X
അവന്‍
يَتَوَلَّى
X
സംരക്ഷണമേല്‍ക്കുന്നു
الصَّالِحِينَ
X
സജ്ജനങ്ങളുടെ
﴿7:196﴾ وَمِنْهُم
X
അവരിലുണ്ട്
مَّنْ عَاهَدَ اللَّهَ
X
അല്ലാഹുവോടു കരാര്‍ ചെയ്തവര്‍
لَئِنْ آتَانَا
X
അല്ലാഹു ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍
مِن فَضْلِهِ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
لَنَصَّدَّقَنَّ
X
തീര്‍ച്ചയായും തങ്ങള്‍ ദാനം ചെയ്യുമെന്ന്
وَلَنَكُونَنَّ
X
ഞങ്ങളാവുകയും ചെയ്യുമെന്നും
مِنَ الصَّالِحِينَ
X
സച്ചരിതരില്‍
﴿9:75﴾ رَبِّ
X
എന്റെ നാഥാ
قَدْ آتَيْتَنِي
X
എനിക്ക് നീ നല്‍കി
مِنَ الْمُلْكِ
X
അധികാരം
وَعَلَّمْتَنِي
X
എന്നെ നീ പഠിപ്പിക്കുകയും ചെയ്തു
مِن تَأْوِيلِ
X
വ്യാഖ്യാനം
الْأَحَادِيثِۚ
X
(സ്വപ്ന)വൃത്താന്തങ്ങളുടെ
فَاطِرَ
X
സ്രഷ്ടാവേ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
أَنتَ
X
നീയാണ്
وَلِيِّي
X
എന്റെ രക്ഷകന്‍
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۖ
X
പരത്തിലും
تَوَفَّنِي
X
നീ എന്നെ മരിപ്പിക്കേണമേ
مُسْلِمًا
X
മുസ്‌ലിമായി
وَأَلْحِقْنِي
X
നീ എന്നെ ചേര്‍ക്കുകയും ചെയ്യേണമേ
بِالصَّالِحِينَ
X
സജ്ജനങ്ങളോട്
﴿12:101﴾ وَآتَيْنَاهُ
X
നാം അദ്ദേഹത്തിനു നല്‍കുകയുണ്ടായി
فِي الدُّنْيَا
X
ഈ ലോകത്ത്
حَسَنَةًۖ
X
നന്മ
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെ
﴿16:122﴾ وَأَدْخَلْنَاهُ
X
നാം അദ്ദേഹത്തെ പ്രവേശിപ്പിച്ചു
فِي رَحْمَتِنَاۖ
X
നമ്മുടെ കാരുണ്യത്തില്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
مِنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവനാകുന്നു
﴿21:75﴾ وَأَدْخَلْنَاهُمْ
X
നാം അവരെ പ്രവേശിപ്പിച്ചു
فِي رَحْمَتِنَاۖ
X
നമ്മുടെ കാരുണ്യത്തില്‍
إِنَّهُم
X
തീര്‍ച്ചയായും അവര്‍
مِّنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവര്‍ ആകുന്നു
﴿21:86﴾ وَأَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിപ്പിക്കുക
الْأَيَامَىٰ
X
ഇണയില്ലാത്തവരെ
مِنكُمْ
X
നിങ്ങളില്‍പെട്ട
وَالصَّالِحِينَ
X
നല്ലവരേയും
مِنْ عِبَادِكُمْ
X
നിങ്ങളുടെ ദാസന്‍മാരില്‍പെട്ട
وَإِمَائِكُمْۚ
X
നിങ്ങളുടെ ദാസികളിലും
إِن يَكُونُوا
X
അവരാണെങ്കില്‍
فُقَرَاءَ
X
ദരിദ്രര്‍
يُغْنِهِمُ اللَّهُ
X
അല്ലാഹു അവര്‍ക്ക് ഐശ്വര്യം നല്‍കും
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹം മൂലം
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
ഉദാരന്‍
عَلِيمٌ
X
സര്‍വജ്ഞന്‍
﴿24:32﴾ رَبِّ
X
എന്റെ നാഥാ
هَبْ لِي
X
എനിക്ക് നല്‍കേണമേ
حُكْمًا
X
യുക്തിജ്ഞാനം
وَأَلْحِقْنِي
X
എന്നെ ഉള്‍പെടുത്തുകയും ചെയ്യേണമേ
بِالصَّالِحِينَ
X
സജ്ജനങ്ങളില്‍
﴿26:83﴾ فَتَبَسَّمَ
X
അപ്പോള്‍ അദ്ദേഹം മന്ദഹസിച്ചു
ضَاحِكًا
X
ചിരിച്ചുകൊണ്ട്
مِّن قَوْلِهَا
X
അതിന്റെ വാക്ക് കൊണ്ട്
وَقَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് അവസരം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹങ്ങള്‍ക്ക്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹിച്ച
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
സല്‍കര്‍മങ്ങള്‍
تَرْضَاهُ
X
നിനക്കിഷ്ടപ്പെട്ട
وَأَدْخِلْنِي
X
എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
فِي عِبَادِكَ
X
നിന്റെ ദാസന്‍മാരില്‍
الصَّالِحِينَ
X
സച്ചരിതരായ
﴿27:19﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنِّي أُرِيدُ
X
നിശ്ചയം ഞാന്‍ ഉദ്ദേശിക്കുന്നു
أَنْ أُنكِحَكَ
X
നിനക്ക് വിവാഹം ചെയ്തുതരാന്‍
إِحْدَى
X
ഒരുവളെ
ابْنَتَيَّ
X
എന്റെ രണ്ടു പെണ്‍മക്കളില്‍
هَاتَيْنِ
X
ഈ രണ്ട്
عَلَىٰ أَن تَأْجُرَنِي
X
നീ എനിക്ക് കൂലിപ്പണിയെടുക്കുന്നതിന്റെ മേലില്‍
ثَمَانِيَ
X
എട്ട്
حِجَجٍۖ
X
കൊല്ലം
فَإِنْ أَتْمَمْتَ
X
അഥവാ നീ പൂര്‍ത്തീകരിച്ചാല്‍
عَشْرًا
X
പത്ത്
فَمِنْ عِندِكَۖ
X
അത് നിന്റെ ഇഷ്ടം
وَمَا أُرِيدُ
X
ഞാന്‍ ഉദ്ദേശിക്കുന്നില്ല
أَنْ أَشُقَّ
X
കഷ്ടപ്പെടുത്താന്‍
عَلَيْكَۚ
X
നിന്നെ
سَتَجِدُنِي
X
എന്നെ നിനക്ക് കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍
مِنَ الصَّالِحِينَ
X
നല്ലവരുടെ കൂട്ടത്തില്‍ പെട്ടവനായി
﴿28:27﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُدْخِلَنَّهُمْ
X
അവരെ നാം ഉള്‍പെടുത്തുക തന്നെ ചെയ്യും
فِي الصَّالِحِينَ
X
സജ്ജനങ്ങളില്‍
﴿29:9﴾ وَوَهَبْنَا
X
നാം സമ്മാനിച്ചു
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യഅ്ഖൂബിനെയും
وَجَعَلْنَا
X
നാം ആക്കുകയും (ഏര്‍പെടുത്തുകയും) ചെയ്തു
فِي ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَ
X
വേദഗ്രന്ഥവും
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
أَجْرَهُ
X
തന്റെ പ്രതിഫലം
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَإِنَّهُ
X
നിശ്ചയം അവന്‍
فِي الْآخِرَةِ
X
പരലോകത്തില്‍
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെയായിരിക്കും
﴿29:27﴾ رَبِّ
X
എന്റെ നാഥാ
هَبْ
X
നല്‍കേണമേ
لِي
X
എനിക്ക്
مِنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ട (ഒരു മകനെ)
﴿37:100﴾ وَبَشَّرْنَاهُ
X
അദ്ദേഹത്തിന്നു നാം ശുഭവാര്‍ത്ത അറിയിച്ചു
بِإِسْحَاقَ
X
ഇസ്ഹാഖിന്റെ ജനനത്തെക്കുറിച്ച്
نَبِيًّا
X
പ്രവാചകനാകാന്‍ പോകുന്ന
مِّنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ട
﴿37:112﴾ وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
مِن مَّا رَزَقْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
مِّن قَبْلِ
X
മുമ്പ്
أَن يَأْتِيَ
X
വന്നെത്തുന്നതിന്
أَحَدَكُمُ
X
നിങ്ങളില്‍ ഒരുവന്ന്
الْمَوْتُ
X
മരണം
فَيَقُولَ
X
അപ്പോള്‍ അവന്‍ പറയും
رَبِّ
X
എന്റെ നാഥാ
لَوْلَا أَخَّرْتَنِي
X
നീ എന്നെ പിന്തിച്ചു നിര്‍ത്താത്തതെന്ത്?
إِلَىٰ أَجَلٍ
X
ഒരവധിവരെ
قَرِيبٍ
X
അടുത്ത
فَأَصَّدَّقَ
X
എങ്കില്‍ ഞാന്‍ ദാനം നല്‍കാം
وَأَكُن
X
ഞാന്‍ ആവുകയും ചെയ്യാം
مِّنَ الصَّالِحِينَ
X
സജ്ജനങ്ങളിലുള്‍പ്പെട്ടവന്‍
﴿63:10﴾ فَاجْتَبَاهُ
X
അങ്ങനെ അദ്ദേഹത്തെ തെരഞ്ഞെടുത്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
فَجَعَلَهُ
X
എന്നിട്ട് അദ്ദേഹത്തെ ആക്കി
مِنَ الصَّالِحِينَ
X
സജ്ജനങ്ങളിലുള്‍പ്പെട്ടവന്‍
﴿68:50﴾