Repeated Words in Quran

< >
Total Found : 4
الصَّابِرِينَ
X
ക്ഷമ പാലിക്കുന്നവര്‍
وَالصَّادِقِينَ
X
സത്യസന്ധര്‍
وَالْقَانِتِينَ
X
ദൈവഭക്തര്‍
وَالْمُنفِقِينَ
X
ധനം ചെലവഴിക്കുന്നവര്‍
وَالْمُسْتَغْفِرِينَ
X
പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍
بِالْأَسْحَارِ
X
അന്ത്യയാമങ്ങളില്‍
﴿3:17﴾ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
هَٰذَا
X
ഇത്
يَوْمُ
X
ദിനം
يَنفَعُ
X
ഉപകരിക്കും
الصَّادِقِينَ
X
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
X
അവരുടെ സത്യം
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
أَبَدًاۚ
X
എപ്പോഴും
رَّضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
X
അവരെക്കുറിച്ച്
وَرَضُوا
X
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
X
അവനെപ്പറ്റി
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿5:119﴾ قَالُوا
X
അവര്‍ പറഞ്ഞു
أَجِئْتَنَا
X
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നുവോ
لِنَعْبُدَ
X
ഞങ്ങള്‍ വഴിപ്പെടാന്‍ വേണ്ടി
اللَّهَ
X
അല്ലാഹുവിന്
وَحْدَهُ
X
അവന് മാത്രം
وَنَذَرَ
X
ഞങ്ങള്‍ ഉപേക്ഷിക്കാനും
مَا كَانَ يَعْبُدُ
X
പൂജിച്ചിരുന്നവയെ
آبَاؤُنَاۖ
X
ഞങ്ങളുടെ പിതാക്കള്‍
فَأْتِنَا
X
എങ്കില്‍ നീ കൊണ്ടു വരിക
بِمَا تَعِدُنَا
X
ഞങ്ങളെ നീ ഭീഷണിപ്പെടുത്തുന്നത്
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍ പെട്ടവന്‍
﴿7:70﴾ قَالَ
X
അവന്‍ പറഞ്ഞു
إِن كُنتَ
X
നീ ആണെങ്കില്‍
جِئْتَ
X
നീ വന്നു
بِآيَةٍ
X
തെളിവുമായി
فَأْتِ بِهَا
X
നീ അത് കൊണ്ടു വാ
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍ പെട്ടവന്‍
﴿7:106﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവെ
وَكُونُوا
X
നിങ്ങള്‍ ആയിരിക്കുക
مَعَ الصَّادِقِينَ
X
സത്യവാന്മാരുടെ കൂടെ
﴿9:119﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا نُوحُ
X
നൂഹേ,
قَدْ جَادَلْتَنَا
X
നീ ഞങ്ങളോട് തര്‍ക്കിച്ചു
فَأَكْثَرْتَ
X
നീ കൂടുതലാക്കി
جِدَالَنَا
X
ഞങ്ങളോടുള്ള തര്‍ക്കം
فَأْتِنَا
X
അതിനാല്‍ നീ കൊണ്ടുവരിക
بِمَا تَعِدُنَا
X
നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (ശിക്ഷ)
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാദികളില്‍പെട്ടവന്‍
﴿11:32﴾ وَإِن كَانَ
X
ആണെങ്കില്‍
قَمِيصُهُ
X
അവന്റെ കുപ്പായം
قُدَّ
X
കീറി
مِن دُبُرٍ
X
പിന്നില്‍ നിന്ന്
فَكَذَبَتْ
X
അവള്‍ കളവ് പറഞ്ഞു
وَهُوَ
X
അവന്‍
مِنَ الصَّادِقِينَ
X
സത്യം പറഞ്ഞവരില്‍പെട്ടവനാകുന്നു
﴿12:27﴾ قَالَ
X
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
X
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
X
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
X
യൂസുഫിനെ
عَن نَّفْسِهِۚ
X
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
X
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
X
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
X
മോശമായ ഒന്നും
قَالَتِ
X
പറഞ്ഞു
امْرَأَتُ
X
പത്നി
الْعَزِيزِ
X
പ്രഭുവിന്റെ
الْآنَ
X
ഇപ്പോള്‍
حَصْحَصَ
X
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
X
സത്യം
أَنَا
X
ഞാന്‍
رَاوَدتُّهُ
X
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
X
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
X
സത്യവാന്മാരില്‍പെട്ടവനാണ്
﴿12:51﴾ لَّوْ مَا تَأْتِينَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവരാത്തതെന്ത് ?
بِالْمَلَائِكَةِ
X
മലക്കുകളെ
إِن كُنتَ
X
നീ ആണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്മാരില്‍
﴿15:7﴾ وَالَّذِينَ يَرْمُونَ
X
കുറ്റാരോപണം നടത്തുന്നവര്‍
أَزْوَاجَهُمْ
X
തങ്ങളുടെ ഭാര്യമാരുടെമേല്‍
وَلَمْ يَكُن لَّهُمْ
X
അവര്‍ക്കില്ല
شُهَدَاءُ
X
സാക്ഷികള്‍
إِلَّا أَنفُسُهُمْ
X
അവര്‍ തന്നെയല്ലാതെ
فَشَهَادَةُ
X
അപ്പോള്‍ സാക്ഷ്യം
أَحَدِهِمْ
X
അവരിലൊരാളുടെ
أَرْبَعُ شَهَادَاتٍ
X
നാല് തവണ സത്യംചെയ്യലാണ്
بِاللَّهِۙ
X
അല്ലാഹുവിന്റെപേരില്‍
إِنَّهُ لَمِنَ
X
തീര്‍ച്ചയായും അവന്‍
الصَّادِقِينَ
X
സത്യവാന്മാരില്‍ പെട്ടവനാണ്
﴿24:6﴾ وَالْخَامِسَةَ
X
അഞ്ചാമതായി
أَنَّ غَضَبَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ കോപം
عَلَيْهَا
X
തന്റെ മേലുണ്ടാവട്ടെ (എന്നും)
إِن كَانَ
X
അവനാണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്മാരില്‍ പെട്ടവന്‍
﴿24:9﴾ قَالَ
X
(ഫറവോന്‍) പറഞ്ഞു
فَأْتِ
X
എന്നാല്‍ നീ കൊണ്ടുവരൂ
بِهِ
X
അത്
إِن كُنتَ
X
നീയാണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്മാരില്‍ പെട്ടവന്‍
﴿26:31﴾ مَا أَنتَ
X
നീയല്ല
إِلَّا بَشَرٌ
X
ഒരു മനുഷ്യനല്ലാതെ
مِّثْلُنَا
X
ഞങ്ങളെപ്പോലുള്ള
فَأْتِ
X
അതിനാല്‍ നീ കൊണ്ട് വരിക
بِآيَةٍ
X
ഒരു ദൃഷ്ടാന്തം
إِن كُنتَ
X
നീയാണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍പെട്ടവന്‍
﴿26:154﴾ فَأَسْقِطْ
X
അതുകൊണ്ട് നീ വീഴ്ത്തുക
عَلَيْنَا
X
ഞങ്ങള്‍ക്കുമേല്‍
كِسَفًا
X
ചില കഷ്ണങ്ങള്‍
مِّنَ السَّمَاءِ
X
ആകാശത്തിന്റെ
إِن كُنتَ
X
നീയെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍ പെട്ടവന്‍
﴿26:187﴾ أَئِنَّكُمْ لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുക തന്നെ ചെയ്യുകയോ
الرِّجَالَ
X
പുരുഷന്‍മാരെ
وَتَقْطَعُونَ
X
നിങ്ങള്‍ കൈവെടിയുന്നു, നിങ്ങള്‍ ലംഘിക്കുന്നു
السَّبِيلَ
X
(പ്രകൃതിപരമായ) മാര്‍ഗം
وَتَأْتُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
فِي نَادِيكُمُ
X
നിങ്ങളുടെ സദസ്സുകളില്‍
الْمُنكَرَۖ
X
നീചകൃത്യങ്ങള്‍
فَمَا كَانَ
X
അപ്പോള്‍ ആയിരുന്നില്ല
جَوَابَ
X
പ്രതികരണം
قَوْمِهِ
X
തന്റെ ജനതയുടെ
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
ائْتِنَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِعَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
إِن كُنتَ
X
നീയെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാന്‍മാരില്‍
﴿29:29﴾ لِّيَسْأَلَ
X
ചോദിക്കാനാണിത്
الصَّادِقِينَ
X
സത്യവാദികളോട്
عَن صِدْقِهِمْۚ
X
അവരുടെ സത്യതയെക്കുറിച്ച്
وَأَعَدَّ
X
അവന്‍ ഒരുക്കിവെച്ചിട്ടുണ്ട്
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿33:8﴾ لِّيَجْزِيَ
X
പ്രതിഫലം നല്‍കാനാണിത്
اللَّهُ
X
അല്ലാഹു
الصَّادِقِينَ
X
സത്യസന്ധര്‍ക്ക്
بِصِدْقِهِمْ
X
തങ്ങളുടെ സത്യതക്ക്
وَيُعَذِّبَ
X
അവന്‍ ശിക്ഷിക്കാനും
الْمُنَافِقِينَ
X
കപടവിശ്വാസികളെ
إِن شَاءَ
X
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
أَوْ يَتُوبَ عَلَيْهِمْۚ
X
അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കാനും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ غَفُورًا
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمًا
X
കരുണാനിധിയും
﴿33:24﴾ إِنَّ الْمُسْلِمِينَ
X
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
X
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
X
വിശ്വാസികളും
وَالْمُؤْمِنَاتِ
X
വിശ്വാസിനികളും
وَالْقَانِتِينَ
X
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
X
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
X
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
X
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
X
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
X
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
X
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
X
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
X
ദാനശീലരും
وَالْمُتَصَدِّقَاتِ
X
ദാനശീലകളും
وَالصَّائِمِينَ
X
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
X
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
X
ധാരാളമായി
وَالذَّاكِرَاتِ
X
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿33:35﴾ قَالُوا
X
അവര്‍ പറഞ്ഞു(ചോദിച്ചു)
أَجِئْتَنَا
X
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുകയാണോ
لِتَأْفِكَنَا
X
നീ ഞങ്ങളെ തെറ്റിക്കാന്‍
عَنْ آلِهَتِنَا
X
ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന്
فَأْتِنَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവരിക
بِمَا تَعِدُنَا
X
നീ ഭീഷണിപ്പെടുത്തുന്ന കാര്യം
إِن كُنتَ
X
നീയാണെങ്കില്‍
مِنَ الصَّادِقِينَ
X
സത്യവാദികളില്‍പെട്ടവന്‍
﴿46:22﴾