Repeated Words in Quran

< >
Total Found : 6
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
X
ക്ഷമകൊണ്ട്
وَالصَّلَاةِۚ
X
നമസ്കാരം കൊണ്ടും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളുടെ കൂടെയാണ്
﴿2:153﴾ وَلَنَبْلُوَنَّكُم
X
നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും
بِشَيْءٍ
X
ചില കാര്യങ്ങള്‍ കൊണ്ട്
مِّنَ الْخَوْفِ
X
ഭയത്തില്‍ നിന്ന്
وَالْجُوعِ
X
വിശപ്പില്‍ നിന്നും
وَنَقْصٍ مِّنَ الْأَمْوَالِ
X
ധന നഷ്ടം കൊണ്ടും
وَالْأَنفُسِ
X
ജീവന്റെയും
وَالثَّمَرَاتِۗ
X
കായ്കനികളുടെയും
وَبَشِّرِ
X
ശുഭവാര്‍ത്ത അറിയിക്കുക
الصَّابِرِينَ
X
ക്ഷമാലുക്കള്‍ക്ക്
﴿2:155﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ الصَّابِرِينَ
X
ക്ഷമ പാലിക്കുന്നവര്‍
وَالصَّادِقِينَ
X
സത്യസന്ധര്‍
وَالْقَانِتِينَ
X
ദൈവഭക്തര്‍
وَالْمُنفِقِينَ
X
ധനം ചെലവഴിക്കുന്നവര്‍
وَالْمُسْتَغْفِرِينَ
X
പാപമോചനത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍
بِالْأَسْحَارِ
X
അന്ത്യയാമങ്ങളില്‍
﴿3:17﴾ أَمْ حَسِبْتُمْ
X
(അല്ല) നിങ്ങള്‍ കരുതുന്നുണ്ടോ
أَن تَدْخُلُوا
X
നിങ്ങള്‍ക്ക്(വെറുതെയങ്ങ്) കടന്നുകളയാമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَعْلَمِ اللَّهُ
X
അല്ലാഹു തിരിച്ചറിഞ്ഞിട്ടില്ലാ എന്നിരിക്കെ
الَّذِينَ جَاهَدُوا
X
ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരെ
مِنكُمْ
X
നിങ്ങളില്‍നിന്ന്
وَيَعْلَمَ
X
തിരിച്ചറിയുകയും (ചെയ്യുന്നതു വരെ)
الصَّابِرِينَ
X
ക്ഷമയവംലംബിക്കുന്നവരെ
﴿3:142﴾ وَكَأَيِّن مِّن
X
എത്രയെത്ര
نَّبِيٍّ
X
പ്രവാചകന്‍മാര്‍
قَاتَلَ
X
പോരാടി, യുദ്ധം ചെയ്തു
مَعَهُ
X
അവരോടൊപ്പം, അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
X
ദൈവഭക്തന്‍മാര്‍
كَثِيرٌ
X
നിരവധി
فَمَا وَهَنُوا
X
അവര്‍ തളര്‍ന്നില്ല
لِمَا أَصَابَهُمْ
X
അവരെ ബാധിച്ച ദുരിതങ്ങളെച്ചൊല്ലി
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَمَا ضَعُفُوا
X
അവര്‍ ദുര്‍ബലരായിട്ടുമില്ല
وَمَا اسْتَكَانُواۗ
X
കീഴടങ്ങിയിട്ടുമില്ല
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الصَّابِرِينَ
X
ക്ഷമാശീലരെ
﴿3:146﴾ وَأَطِيعُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുകയും ചെയ്യുക
وَرَسُولَهُ
X
അവന്റെ ദൂതനെയും
وَلَا تَنَازَعُوا
X
നിങ്ങള്‍ കലഹിക്കരുത്
فَتَفْشَلُوا
X
അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും
وَتَذْهَبَ
X
പോകുകയും ചെയ്യും
رِيحُكُمْۖ
X
നിങ്ങളുടെ കാറ്റ്
وَاصْبِرُواۚ
X
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ
X
ഒപ്പമാണ്
الصَّابِرِينَ
X
ക്ഷമാശീലരുടെ
﴿8:46﴾ الْآنَ
X
ഇപ്പോള്‍
خَفَّفَ اللَّهُ
X
അല്ലാഹു ലഘൂകരിച്ചിരിക്കുന്നു
عَنكُمْ
X
നിങ്ങള്‍ക്ക്
وَعَلِمَ
X
അവന്‍ അറിയുകയും ചെയ്തിരിക്കുന്നു
أَنَّ
X
തീര്‍ച്ചയായും
فِيكُمْ
X
നിങ്ങള്‍ക്കുണ്ട്
ضَعْفًاۚ
X
ബലഹീനത
فَإِن يَكُن
X
അതിനാല്‍ ഉണ്ടെങ്കില്‍
مِّنكُم
X
നിങ്ങളില്‍
مِّائَةٌ
X
നൂറുപേര്‍
صَابِرَةٌ
X
ക്ഷമാലുക്കളായ
يَغْلِبُوا
X
അവര്‍ ജയിക്കും
مِائَتَيْنِۚ
X
ഇരുനൂറുപേരെ
وَإِن يَكُن
X
ഉണ്ടെങ്കില്‍
مِّنكُمْ
X
നിങ്ങളില്‍
أَلْفٌ
X
ആയിരം പേര്‍
يَغْلِبُوا
X
അവര്‍ ജയിക്കും
أَلْفَيْنِ
X
രണ്ടായിരം പേരെ
بِإِذْنِ اللَّهِۗ
X
അല്ലാഹുവിന്റെ ഹിതപ്രകാരം
وَاللَّهُ
X
അല്ലാഹു
مَعَ
X
ഒപ്പമാണ്
الصَّابِرِينَ
X
ക്ഷമാലുക്കളുടെ
﴿8:66﴾ وَإِسْمَاعِيلَ
X
ഇസ്മാഈലിനെയും
وَإِدْرِيسَ
X
ഇദ്‌രീസിനെയും
وَذَا الْكِفْلِۖ
X
ദുല്‍കിഫ്‌ലിനെയും
كُلٌّ
X
എല്ലാവരും
مِّنَ الصَّابِرِينَ
X
ക്ഷമാലുക്കളുടെ കൂട്ടത്തിലാകുന്നു
﴿21:85﴾ الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍
وَجِلَتْ
X
പ്രകമ്പിതമാവും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَالصَّابِرِينَ
X
ക്ഷമിക്കുന്നവര്‍ക്കും
عَلَىٰ مَا أَصَابَهُمْ
X
അവരെ ബാധിക്കുന്നതില്‍
وَالْمُقِيمِي الصَّلَاةِ
X
നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവര്‍
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
إِنَّ الْمُسْلِمِينَ
X
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
X
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
X
വിശ്വാസികളും
وَالْمُؤْمِنَاتِ
X
വിശ്വാസിനികളും
وَالْقَانِتِينَ
X
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
X
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
X
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
X
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
X
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
X
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
X
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
X
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
X
ദാനശീലരും
وَالْمُتَصَدِّقَاتِ
X
ദാനശീലകളും
وَالصَّائِمِينَ
X
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
X
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
X
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
X
ധാരാളമായി
وَالذَّاكِرَاتِ
X
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿33:35﴾ فَلَمَّا بَلَغَ
X
ആ കുട്ടി എത്തിയപ്പോള്‍
مَعَهُ
X
അദ്ദേഹത്തോടൊപ്പം
السَّعْيَ
X
എന്തെങ്കിലും ചെയ്യാവുന്ന പ്രായം
قَالَ
X
അദ്ദേഹം പറഞ്ഞു
يَا بُنَيَّ
X
എന്റെ പ്രിയ മകനേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
കണ്ടിരിക്കുന്നു
فِي الْمَنَامِ
X
സ്വപ്നം
أَنِّي أَذْبَحُكَ
X
ഞാന്‍ നിന്നെ അറുക്കുന്നതായി
فَانظُرْ
X
അതിനാല്‍ നോക്കൂ
مَاذَا تَرَىٰۚ
X
നിന്റെ അഭിപ്രായമെന്താണ് ?
قَالَ
X
അവന്‍ പറഞ്ഞു
يَا أَبَتِ
X
എന്റെ പിതാവേ
افْعَلْ
X
താങ്കള്‍ ചെയ്യുക
مَا تُؤْمَرُۖ
X
താങ്കളോട് കല്‍പിക്കപ്പെടുന്നത്
سَتَجِدُنِي
X
താങ്കള്‍ക്ക് എന്നെ കാണാം
إِن شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചെങ്കില്‍
مِنَ الصَّابِرِينَ
X
ക്ഷമാശീലരുടെ കൂട്ടത്തില്‍
﴿37:102﴾ وَلَنَبْلُوَنَّكُمْ
X
നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കും
حَتَّىٰ نَعْلَمَ
X
നാം വേര്‍തിരിച്ചറിയുന്നതുവരെ
الْمُجَاهِدِينَ
X
പോരാളികളെ
مِنكُمْ
X
നിങ്ങളിലെ
وَالصَّابِرِينَ
X
ക്ഷമപാലിക്കുന്നവരെയും
وَنَبْلُوَ
X
നാം പരിശോധിച്ചുനോക്കുന്നതുവരെയും
أَخْبَارَكُمْ
X
നിങ്ങളുടെ വൃത്താന്തങ്ങള്‍
﴿47:31﴾