Repeated Words in Quran

< >
Total Found : 4
فَتَلَقَّىٰ
X
അനന്തരം അഭ്യസിച്ചു
آدَمُ
X
ആദം
مِن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
كَلِمَاتٍ
X
ചില വചനങ്ങള്‍
فَتَابَ عَلَيْهِۚ
X
അവന്‍ അദ്ദേഹത്തിന്റ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ هُوَ
X
നിശ്ചയം അവന്‍
التَّوَّابُ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:37﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസാ
لِقَوْمِهِ
X
തന്റെ ജനത്തോട്
يَا قَوْمِ
X
എന്റെ ജനമേ
إِنَّكُمْ
X
നിശ്ചയം നിങ്ങള്‍
ظَلَمْتُمْ
X
നിങ്ങള്‍ അക്രമം പ്രവര്‍ത്തിച്ചു
أَنفُسَكُم
X
നിങ്ങളോടുതന്നെ
بِاتِّخَاذِكُمُ
X
നിങ്ങള്‍ സ്വീകരിച്ചുകൊണ്ട്
الْعِجْلَ
X
പശുക്കിടാവിനെ
فَتُوبُوا
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَىٰ بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിനോട്
فَاقْتُلُوا
X
എന്നിട്ട് നിങ്ങള്‍ കൊല്ലുക
أَنفُسَكُمْ
X
നിങ്ങളെത്തന്നെ
ذَٰلِكُمْ
X
അതാണ്
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
عِندَ
X
അടുക്കല്‍
بَارِئِكُمْ
X
നിങ്ങളുടെ സ്രഷ്ടാവിന്റെ
فَتَابَ عَلَيْكُمْۚ
X
പിന്നീട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു
إِنَّهُ
X
നിശ്ചയം അവന്‍
هُوَ التَّوَّابُ
X
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
ദയാപരനും
﴿2:54﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാതപിച്ചവരൊഴികെ
وَأَصْلَحُوا
X
നന്നാക്കുകയും ചെയ്തവര്‍
وَبَيَّنُوا
X
വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍
فَأُولَٰئِكَ
X
അക്കൂട്ടര്‍
أَتُوبُ عَلَيْهِمْۚ
X
അവരുടെ പശ്ചാതാപം സ്വീകരിക്കുന്നവനാണ്
وَأَنَا
X
ഞാന്‍
التَّوَّابُ
X
ധാരാളമായി പശ്ചാതാപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿2:160﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ يَقْبَلُ
X
അവന്‍ സ്വീകരിക്കുന്നു
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരുടെ
وَيَأْخُذُ
X
ഏറ്റുവാങ്ങുകയും ചെയ്യുന്നു
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ
X
അവന്‍
التَّوَّابُ
X
ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവുമാണ്
﴿9:104﴾ وَعَلَى الثَّلَاثَةِ
X
മൂന്നാളുകള്‍ക്കും (അവന്‍ മാപ്പേകിയിരിക്കുന്നു)
الَّذِينَ خُلِّفُوا
X
തീരുമാനം മാറ്റിവെക്കപ്പെട്ട
حَتَّىٰ إِذَا ضَاقَتْ
X
അങ്ങനെ ഇടുങ്ങിയതായി
عَلَيْهِمُ
X
അവര്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് ഏറെവിശാലമായിട്ടുകൂടി
وَضَاقَتْ
X
ദുര്‍വഹമായി മാറി
عَلَيْهِمْ
X
അവര്‍ക്ക്
أَنفُسُهُمْ
X
തങ്ങളുടെ മനസ്സുകള്‍
وَظَنُّوا
X
അവര്‍ക്ക് ബോധ്യമായി
أَن لَّا مَلْجَأَ
X
അഭയകേന്ദ്രമില്ലായെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് രക്ഷപ്പെടാന്‍
إِلَّا إِلَيْهِ
X
അവങ്കലല്ലാതെ
ثُمَّ تَابَ
X
പിന്നെ അല്ലാഹു കരുണകാണിച്ചു
عَلَيْهِمْ
X
അവരോട്
لِيَتُوبُواۚ
X
അവര്‍ പശ്ചാത്തപിച്ചുമടങ്ങാന്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ التَّوَّابُ
X
അവന്‍ പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿9:118﴾