Repeated Words in Quran

< >
Total Found : 5
لَا يُكَلِّفُ
X
നിര്‍ബന്ധിക്കുന്നില്ല
اللَّهُ
X
അല്ലാഹു
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَهَا
X
അവര്‍ക്കുള്ളതാണ്
مَا كَسَبَتْ
X
അവര്‍ സമ്പാദിച്ചതിന്റെ സദ്ഫലങ്ങള്‍
وَعَلَيْهَا
X
അവരുടെമേല്‍ തന്നെയാണ്
مَا اكْتَسَبَتْۗ
X
അവര്‍ സമ്പാദിച്ചതിന്റെ ദുഷ്ഫലങ്ങളും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُؤَاخِذْنَا
X
ഞങ്ങളെ പിടികൂടരുതേ
إِن نَّسِينَا
X
ഞങ്ങള്‍ മറന്നാല്‍
أَوْ أَخْطَأْنَاۚ
X
അല്ലെങ്കില്‍ ഞങ്ങള്‍ക്ക് പിഴച്ചാല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تَحْمِلْ عَلَيْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
إِصْرًا
X
ഭാരം
كَمَا حَمَلْتَهُ
X
നീ വഹിപ്പിച്ചത് പോലെ
عَلَى الَّذِينَ مِن قَبْلِنَاۚ
X
ഞങ്ങള്‍ക്ക് മുമ്പുള്ളവരുടെ മേല്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَلَا تُحَمِّلْنَا
X
ഞങ്ങളെ നീ വഹിപ്പിക്കല്ലേ
مَا لَا طَاقَةَ
X
കഴിവില്ലാത്തത്
لَنَا
X
ഞങ്ങള്‍ക്ക്
بِهِۖ
X
അതിന്
وَاعْفُ عَنَّا
X
ഞങ്ങളോട് വിട്ടുവീഴ്ച ചെയ്യേണമേ
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَاۚ
X
ഞങ്ങളോട് കരുണ കാണിക്കേണമേ
أَنتَ
X
നീയാണ്
مَوْلَانَا
X
ഞങ്ങളുടെ രക്ഷാധികാരി
فَانصُرْنَا
X
അതിനാല്‍ നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനതക്കെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿2:286﴾ الَّذِينَ يَقُولُونَ
X
പ്രാര്‍ഥിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّنَا
X
നിശ്ചയം ഞങ്ങള്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاغْفِرْ
X
അതിനാല്‍ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَقِنَا
X
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
X
നരക ശിക്ഷയില്‍ നിന്ന്
﴿3:16﴾ وَمَا كَانَ قَوْلَهُمْ
X
അവരുടെ വാക്ക് (പ്രാര്‍ഥന) ആയിരുന്നില്ല
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
X
ഞങ്ങളുടെ അതിരുകവിച്ചിലുകളും
فِي أَمْرِنَا
X
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
X
നീ ഉറപ്പിച്ച് നിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനത്തിനെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿3:147﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّنَا سَمِعْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ കേട്ടിരിക്കുന്നു
مُنَادِيًا
X
ഒരു വിളിയാളനെ
يُنَادِي
X
അദ്ദേഹം വിളിക്കുന്നു
لِلْإِيمَانِ
X
സത്യവിശ്വാസത്തിലേക്ക്
أَنْ آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِرَبِّكُمْ
X
നിങ്ങളുടെ നാഥനില്‍
فَآمَنَّاۚ
X
അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
فَاغْفِرْ لَنَا
X
അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَكَفِّرْ عَنَّا
X
ഞങ്ങളില്‍നിന്ന് നീ മായ്ച്ചുകളയേണമേ
سَيِّئَاتِنَا
X
ഞങ്ങളുടെ തിന്‍മകളെ
وَتَوَفَّنَا
X
നീ ഞങ്ങളെ മരിപ്പിക്കുകയും ചെയ്യേണമേ
مَعَ الْأَبْرَارِ
X
പുണ്യവാന്‍മാരോടൊപ്പം
﴿3:193﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اغْفِرْ لِي
X
നീ എനിക്ക് പൊറുത്തു തരേണമേ
وَلِأَخِي
X
എന്റെ സഹോദരന്നും
وَأَدْخِلْنَا
X
നീ ഞങ്ങളെ പ്രവേശിപ്പിക്കണമേ
فِي رَحْمَتِكَۖ
X
നിന്റെ കാരുണ്യത്തില്‍
وَأَنتَ
X
നീ ആണല്ലോ
أَرْحَمُ
X
പരമകാരുണികന്‍
الرَّاحِمِينَ
X
കാരുണികരില്‍ വച്ച്
﴿7:151﴾ وَاخْتَارَ مُوسَىٰ
X
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
X
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
X
എഴുപത് പേരെ
لِّمِيقَاتِنَاۖ
X
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
X
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
X
ശക്തിയായ പ്രകമ്പനം
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
لَوْ شِئْتَ
X
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
X
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
X
നേരത്തെ തന്നെ
وَإِيَّايَۖ
X
എന്നെയും
أَتُهْلِكُنَا
X
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
X
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَّاۖ
X
ഞങ്ങളിലെ
إِنْ
X
അതല്ല
هِيَ
X
അല്ലാതെ
إِلَّا فِتْنَتُكَ
X
നിന്റെ പരീക്ഷണം
تُضِلُّ
X
നീ വഴികേടിലാക്കുന്നു
بِهَا
X
അതുവഴി
مَن تَشَاءُ
X
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
X
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
X
നീ ഇച്ഛിക്കുന്നവരെ
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
X
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
X
നീയാണ്
خَيْرُ الْغَافِرِينَ
X
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
﴿7:155﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ
لِي
X
എനിക്ക്
وَلِوَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
يَوْمَ
X
നാള്‍
يَقُومُ
X
നടക്കുന്ന
الْحِسَابُ
X
വിചാരണ
﴿14:41﴾ إِنَّهُ
X
തീര്‍ച്ചയായും കാര്യം
كَانَ فَرِيقٌ
X
ഒരു വിഭാഗമുണ്ടായിരുന്നു
مِّنْ عِبَادِي
X
എന്റെ ദാസന്‍മാരില്‍
يَقُولُونَ
X
അവര്‍ പറയുമായിരുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
فَاغْفِرْ لَنَا
X
അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَا
X
ഞങ്ങളോട് കരുണകാണിക്കേണമേ
وَأَنتَ
X
നീയാണ്
خَيْرُ
X
ഉത്തമന്‍
الرَّاحِمِينَ
X
കരുണകാണിക്കുന്നവരില്‍
﴿23:109﴾ وَقُل
X
നീ പറയുക
رَّبِّ
X
എന്റെ നാഥാ
اغْفِرْ
X
നീ പൊറുക്കേണമേ
وَارْحَمْ
X
നീ കരുണകാണിക്കുകയും ചെയ്യേണമേ
وَأَنتَ
X
നീയാണല്ലോ
خَيْرُ
X
ഉത്തമന്‍
الرَّاحِمِينَ
X
കരുണചെയ്യുന്നവരില്‍
﴿23:118﴾ وَاغْفِرْ
X
നീ പൊറുത്തുകൊടുക്കേണമേ
لِأَبِي
X
എന്റെ പിതാവിന്
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
كَانَ
X
ആയിട്ടുണ്ട്
مِنَ الضَّالِّينَ
X
പിഴച്ചവരില്‍ പെട്ടവന്‍
﴿26:86﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
ظَلَمْتُ
X
ഞാന്‍ അക്രമം കാണിച്ചു
نَفْسِي
X
എന്നോട്
فَاغْفِرْ
X
അതിനാല്‍ പൊറുത്തുതരേണമേ
لِي
X
എനിക്ക്
فَغَفَرَ
X
അപ്പോള്‍ അല്ലാഹു പൊറുത്ത്കൊടുത്തു
لَهُۚ
X
അദ്ദേഹത്തിന്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
هُوَ
X
അവന്‍ (മാത്രം)
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
കരുണാനിധിയും
﴿28:16﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اغْفِرْ
X
നീ പൊറുത്തു തരേണമേ
لِي
X
എനിക്ക്
وَهَبْ
X
നീ നല്‍കുകയും ചെയ്യേണമേ
لِي
X
എനിക്ക്
مُلْكًا
X
രാജാധിപത്യം
لَّا يَنبَغِي
X
അത് ഭൂഷണമാവുകയില്ല
لِأَحَدٍ
X
ഒരാള്‍ക്കും
مِّن بَعْدِيۖ
X
എനിക്ക് ശേഷം
إِنَّكَ
X
നിശ്ചയമായും നീ
أَنتَ
X
നീ തന്നെയാണ്
الْوَهَّابُ
X
യഥാര്‍ഥ ദാതാവ്, ഏറെ നല്‍കുന്നവന്‍
﴿38:35﴾ الَّذِينَ يَحْمِلُونَ
X
വഹിക്കുന്നവര്‍
الْعَرْشَ
X
സിംഹാസനത്തെ
وَمَنْ حَوْلَهُ
X
അതിനു ചുറ്റുള്ളവരും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَيُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِهِ
X
അവനില്‍
وَيَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുകയും ചെയ്യുന്നു
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കുവേണ്ടി
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَسِعْتَ
X
നീ ഉള്‍ക്കൊണ്ടിരിക്കുന്നു
كُلَّ شَيْءٍ
X
സകല വസ്തുക്കളെയും
رَّحْمَةً
X
അനുഗ്രഹത്താല്‍
وَعِلْمًا
X
അറിവാലും
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തുകൊടുക്കേണമേ
لِلَّذِينَ تَابُوا
X
പശ്ചാത്തപിച്ചവര്‍ക്ക്
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
سَبِيلَكَ
X
നിന്റെ മാര്‍ഗം
وَقِهِمْ
X
നീ അവരെ രക്ഷിക്കേണമേ
عَذَابَ
X
ശിക്ഷയില്‍ നിന്ന്
الْجَحِيمِ
X
നരകത്തിലെ
﴿40:7﴾ وَالَّذِينَ جَاءُوا
X
വന്നവര്‍ക്കും
مِن بَعْدِهِمْ
X
അവര്‍ക്കുശേഷം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ لَنَا
X
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَلِإِخْوَانِنَا
X
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
الَّذِينَ سَبَقُونَا
X
ഞങ്ങളെ മുന്‍കടന്ന
بِالْإِيمَانِ
X
സത്യവിശ്വാസത്തില്‍
وَلَا تَجْعَلْ
X
നീ ഉണ്ടാക്കരുതേ
فِي قُلُوبِنَا
X
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلًّا
X
വെറുപ്പ്
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
ഉറപ്പായും നീ
رَءُوفٌ
X
കൃപയുള്ളവനാണ്
رَّحِيمٌ
X
ദയാപരനും
﴿59:10﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുള്ള
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യണേ
رَبَّنَاۖ
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെ
الْعَزِيزُ
X
അജയ്യന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿60:5﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
تُوبُوا
X
നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَى اللَّهِ
X
അല്ലാഹുവോട്
تَوْبَةً
X
പശ്ചാത്താപം
نَّصُوحًا
X
നിഷ്കളങ്കമായ
عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُكَفِّرَ
X
മായ്ച്ചുകളയു(മായേക്കാം)
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيُدْخِلَكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يَوْمَ لَا يُخْزِي
X
നിന്ദിക്കാത്ത ദിനം
اللَّهُ
X
അല്ലാഹു
النَّبِيَّ
X
പ്രവാചകനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَهُۖ
X
അദ്ദേഹത്തോടൊപ്പം
نُورُهُمْ
X
അവരുടെ പ്രകാശം
يَسْعَىٰ
X
പ്രസരിച്ചുകൊണ്ടിരിക്കും
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِمْ
X
അവരുടെ വലതുഭാഗങ്ങളിലും
يَقُولُونَ
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَتْمِمْ
X
നീ പൂര്‍ത്തീകരിച്ചു തരേണമേ!
لَنَا
X
ഞങ്ങള്‍ക്ക്
نُورَنَا
X
ഞങ്ങളുടെ പ്രകാശം
وَاغْفِرْ لَنَاۖ
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿66:8﴾ رَّبِّ
X
എന്റെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ!
لِي
X
എനിക്ക്
وَلِوَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَلِمَن دَخَلَ
X
കടന്നുവന്നവര്‍ക്കും
بَيْتِيَ
X
എന്റെ വീട്ടില്‍
مُؤْمِنًا
X
സത്യവിശ്വാസിയായിക്കൊണ്ട്
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
وَلَا تَزِدِ
X
നീ വര്‍ധിപ്പിച്ചുകൊടുക്കരുതേ
الظَّالِمِينَ
X
അക്രമികള്‍ക്ക്
إِلَّا تَبَارًا
X
നാശമല്ലാതെ
﴿71:28﴾