Repeated Words in Quran

< >
Total Found : 1
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
X
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
X
അവരുടെ പ്രതിഫലം
وَيَزِيدُهُم
X
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
X
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
X
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
لَهُم
X
അവര്‍ക്ക്
مِّن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെ
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:173﴾ وَالَّذِينَ كَذَّبُوا
X
എന്നാല്‍ കളവാക്കിയവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
X
അവയുടെ നേരെ
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
അവകാശികള്‍
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿7:36﴾ إِنَّ الَّذِينَ كَذَّبُوا
X
തീര്‍ച്ചയായും കള്ളമാക്കി തള്ളിയവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും ചെയ്തു
عَنْهَا
X
അവയുടെ നേരെ
لَا تُفَتَّحُ
X
തുറന്നു കൊടുക്കപ്പെടുകയില്ല
لَهُمْ
X
അവര്‍ക്കു വേണ്ടി
أَبْوَابُ
X
കവാടങ്ങള്‍
السَّمَاءِ
X
ആകാശത്തിന്റെ
وَلَا يَدْخُلُونَ
X
അവര്‍ പ്രവേശിക്കുകയുമില്ല
الْجَنَّةَ
X
സ്വര്‍ഗത്തില്‍
حَتَّىٰ يَلِجَ
X
കടന്നുപോകുവോളം
الْجَمَلُ
X
ഒട്ടകം
فِي سَمِّ
X
കുഴയിലൂടെ
الْخِيَاطِۚ
X
സൂചിയുടെ
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
﴿7:40﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ ചോദിച്ചു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചിരുന്നവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لِلَّذِينَ اسْتُضْعِفُوا
X
ദുര്‍ബലരോട്
لِمَنْ آمَنَ
X
(അഥവാ) വിശ്വസിച്ചവരോട്
مِنْهُمْ
X
അവരില്‍ നിന്ന്
أَتَعْلَمُونَ
X
നിങ്ങള്‍ക്കറിയുമോ
أَنَّ صَالِحًا
X
നിശ്ചയം സ്വാലിഹ് (ആണെന്ന്)
مُّرْسَلٌ
X
നിയോഗിക്കപ്പെട്ടവന്‍
مِّن رَّبِّهِۚ
X
തന്റെ നാഥനില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِمَا
X
യാതൊന്നില്‍
أُرْسِلَ
X
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
X
അതുമായി
مُؤْمِنُونَ
X
വിശ്വസിക്കുന്നവരാണ്
﴿7:75﴾ قَالَ
X
പറഞ്ഞു
الَّذِينَ اسْتَكْبَرُوا
X
അഹന്ത നടിച്ചവര്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِالَّذِي
X
യാതൊന്നില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചു
بِهِ
X
അതില്‍
كَافِرُونَ
X
നിഷേധിക്കുന്നവരാണ്
﴿7:76﴾ قَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
الَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لَنُخْرِجَنَّكَ
X
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും
يَا شُعَيْبُ
X
ശുഐബേ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَكَ
X
നിന്റെ കൂടെയുള്ള
مِن قَرْيَتِنَا
X
ഞങ്ങളുടെ നാട്ടില്‍ നിന്ന്
أَوْ لَتَعُودُنَّ
X
അല്ലെങ്കില്‍ നിങ്ങള്‍ തിരിച്ചെത്തുക തന്നെ വേണം
فِي مِلَّتِنَاۚ
X
ഞങ്ങളുടെ മതത്തില്‍
قَالَ
X
അദ്ദേഹം ചോദിച്ചു
أَوَلَوْ كُنَّا
X
ഞങ്ങളായിരുന്നാല്‍ പോലുമോ
كَارِهِينَ
X
വെറുക്കുന്നവര്‍
﴿7:88﴾ فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
عَلَيْهِمُ
X
അവരുടെ നേരെ
الطُّوفَانَ
X
വെള്ളപ്പൊക്കത്തെ
وَالْجَرَادَ
X
വെട്ടു കിളിയെയും
وَالْقُمَّلَ
X
പേനിനെയും
وَالضَّفَادِعَ
X
തവളകളെയും
وَالدَّمَ
X
രക്തത്തെയും
آيَاتٍ
X
ദൃഷ്ടാന്തങ്ങളായി
مُّفَصَّلَاتٍ
X
വ്യക്തമായ
فَاسْتَكْبَرُوا
X
എന്നിട്ടും അവര്‍ അഹങ്കരിച്ചു
وَكَانُوا
X
അവരായിരുന്നു
قَوْمًا
X
ജനം
مُّجْرِمِينَ
X
കുറ്റവാളികളായ
﴿7:133﴾ ثُمَّ بَعَثْنَا
X
പിന്നീട് നാം അയച്ചു
مِن بَعْدِهِم
X
അവര്‍ക്കുശേഷം
مُّوسَىٰ
X
മൂസയെ
وَهَارُونَ
X
ഹാറൂനെയും
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
فَاسْتَكْبَرُوا
X
അപ്പോള്‍ അവര്‍ ഗര്‍വിഷ്ടരായി
وَكَانُوا
X
അവരായിരുന്നു
قَوْمًا
X
ജനത
مُّجْرِمِينَ
X
കുറ്റവാളികളായ
﴿10:75﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ إِلَىٰ فِرْعَوْنَ
X
ഫിര്‍ഔന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَاسْتَكْبَرُوا
X
അപ്പോള്‍ അവര്‍ അഹങ്കരിച്ചു
وَكَانُوا
X
അവരായിരുന്നു
قَوْمًا
X
ഒരു ജനത
عَالِينَ
X
ഔന്നത്യം നടിക്കുന്ന
﴿23:46﴾ وَقَالَ
X
പറഞ്ഞു
الَّذِينَ لَا يَرْجُونَ
X
ആഗ്രഹിക്കാത്തവര്‍
لِقَاءَنَا
X
നമ്മെ കണ്ടുമുട്ടാന്‍
لَوْلَا
X
എന്തുകൊണ്ടില്ല
أُنزِلَ
X
ഇറക്കപ്പെട്ടു
عَلَيْنَا
X
ഞങ്ങളുടെമേല്‍
الْمَلَائِكَةُ
X
മാലാഖമാര്‍
أَوْ نَرَىٰ
X
അല്ലെങ്കില്‍ ഞങ്ങള്‍ കാണുന്നു
رَبَّنَاۗ
X
ഞങ്ങളുടെ നാഥനെ
لَقَدِ
X
തീര്‍ച്ചയായും
اسْتَكْبَرُوا
X
അവര്‍ അഹങ്കാരം നടിച്ചു
فِي أَنفُسِهِمْ
X
സ്വയം,തങ്ങളുടെ മനസുകളില്‍
وَعَتَوْا
X
അവര്‍ ധിക്കരിച്ചു
عُتُوًّا كَبِيرًا
X
കടുത്ത ധിക്കാരം
﴿25:21﴾ وَقَارُونَ
X
ഖാറൂനെയും (നാം നശിപ്പിച്ചു)
وَفِرْعَوْنَ
X
ഫറവോനെയും
وَهَامَانَۖ
X
ഹാമാനെയും
وَلَقَدْ جَاءَهُم
X
അവരുടെ അടുത്ത് ചെന്നിട്ടുണ്ട്
مُّوسَىٰ
X
മൂസാ
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَاسْتَكْبَرُوا
X
അപ്പോള്‍ അവര്‍ അഹങ്കരിച്ചു
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا كَانُوا
X
അവരായിരുന്നില്ല
سَابِقِينَ
X
മറികടക്കുന്നവര്‍
﴿29:39﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَن نُّؤْمِنَ
X
ഞങ്ങളൊരിക്കലും വിശ്വസിക്കുകയില്ല
بِهَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
وَلَا بِالَّذِي بَيْنَ يَدَيْهِۗ
X
അതിനു മുമ്പുള്ളതിലും
وَلَوْ تَرَىٰ
X
നീ കാണുകയാണെങ്കില്‍
إِذِ الظَّالِمُونَ
X
അക്രമികളാകുന്ന സന്ദര്‍ഭം
مَوْقُوفُونَ
X
നിര്‍ത്തപ്പെടുന്നവര്‍
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
يَرْجِعُ
X
തിരിച്ചു വിടുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
الْقَوْلَ
X
വാക്ക്
يَقُولُ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
لَوْلَا أَنتُمْ
X
നിങ്ങളില്ലായിരുന്നെങ്കില്‍
لَكُنَّا
X
ഞങ്ങളായിരുന്നേനെ
مُؤْمِنِينَ
X
വിശ്വാസികള്‍
﴿34:31﴾ قَالَ
X
പറയും
الَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവര്‍
لِلَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവരോട്
أَنَحْنُ
X
ഞങ്ങളാണോ
صَدَدْنَاكُمْ
X
നിങ്ങളെ തടഞ്ഞുനിറുത്തിയത്
عَنِ الْهُدَىٰ
X
നേര്‍വഴിയില്‍ നിന്ന്
بَعْدَ إِذْ جَاءَكُمۖ
X
അത് നിങ്ങള്‍ക്ക് വന്നെത്തിയ ശേഷം
بَلْ
X
അല്ല
كُنتُم
X
നിങ്ങളായിരുന്നു
مُّجْرِمِينَ
X
കുറ്റവാളികള്‍
﴿34:32﴾ وَقَالَ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
X
അല്ല
مَكْرُ
X
കുതന്ത്രമാണ്
اللَّيْلِ
X
രാത്രിയിലെ
وَالنَّهَارِ
X
പകലിലേയും
إِذْ تَأْمُرُونَنَا
X
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
X
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
X
അല്ലാഹുവെ
وَنَجْعَلَ
X
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
وَأَسَرُّوا
X
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
وَجَعَلْنَا
X
നാം വെക്കും
الْأَغْلَالَ
X
ചങ്ങലകള്‍
فِي أَعْنَاقِ
X
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿34:33﴾ وَإِذْ يَتَحَاجُّونَ
X
അവര്‍ പരസ്പരം ന്യായവാദം നടത്തുന്ന സന്ദര്‍ഭം
فِي النَّارِ
X
നരകത്തില്‍
فَيَقُولُ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
കേമന്‍മാരായി നടിച്ചിരുന്നവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളെ
تَبَعًا
X
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങളാണോ
مُّغْنُونَ
X
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
X
ഞങ്ങളില്‍നിന്ന്
نَصِيبًا
X
വല്ല വിഹിതവും
مِّنَ النَّارِ
X
നരക ശിക്ഷയില്‍നിന്ന്
﴿40:47﴾ قَالَ
X
പറയും
الَّذِينَ اسْتَكْبَرُوا
X
കേമത്തം നടിച്ചവര്‍
إِنَّا
X
തീര്‍ച്ചയായും നാം
كُلٌّ
X
എല്ലാവരും
فِيهَا
X
ഇതില്‍ തന്നെയാകുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ حَكَمَ
X
അവന്‍ വിധി പറഞ്ഞിരിക്കുന്നു
بَيْنَ الْعِبَادِ
X
ദാസന്‍മാര്‍ക്കിടയില്‍
﴿40:48﴾ فَأَمَّا عَادٌ
X
എന്നാല്‍ ആദ് സമുദായം
فَاسْتَكْبَرُوا
X
അവര്‍ അഹങ്കരിച്ചു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
مَنْ
X
ആരാണ്
أَشَدُّ
X
മികച്ചവന്‍
مِنَّا
X
ഞങ്ങളേക്കാള്‍
قُوَّةًۖ
X
ശക്തിയില്‍
أَوَلَمْ يَرَوْا
X
അവര്‍ കണ്ടിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
الَّذِي خَلَقَهُمْ
X
അവരെ സൃഷ്ടിച്ചവനായ
هُوَ
X
അവന്‍
أَشَدُّ
X
മികച്ചവനാണെന്ന്
مِنْهُمْ
X
അവരേക്കാള്‍
قُوَّةًۖ
X
ശക്തിയില്‍
وَكَانُوا
X
അവരായിരുന്നു
بِآيَاتِنَا
X
നമ്മുടെ സൂക്തങ്ങളെ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നു
﴿41:15﴾ فَإِنِ اسْتَكْبَرُوا
X
ഇനി അവര്‍ അഹങ്കരിക്കുകയാണെങ്കില്‍
فَالَّذِينَ عِندَ رَبِّكَ
X
നിന്റെ നാഥന്റെ സമീപത്തുള്ളവര്‍ (മലക്കുകള്‍)
يُسَبِّحُونَ
X
അവര്‍ പ്രകീര്‍ത്തിക്കുന്നു
لَهُ
X
അവനെ
بِاللَّيْلِ
X
രാത്രിയില്‍
وَالنَّهَارِ
X
പകലിലും
وَهُمْ لَا يَسْأَمُونَ۩
X
അവര്‍ക്ക് മടുപ്പു തോന്നുന്നില്ല
﴿41:38﴾ وَإِنِّي
X
നിശ്ചയം ഞാന്‍
كُلَّمَا دَعَوْتُهُمْ
X
ഞാന്‍ അവരെ വിളിച്ചപ്പോഴെല്ലാം
لِتَغْفِرَ
X
നീ മാപ്പേകാനായി
لَهُمْ
X
അവര്‍ക്ക്
جَعَلُوا
X
അവര്‍ ആക്കി
أَصَابِعَهُمْ
X
അവരുടെ വിരലുകളെ
فِي آذَانِهِمْ
X
അവരുടെ കാതുകളില്‍
وَاسْتَغْشَوْا
X
അവര്‍ മൂടിപ്പുതക്കുകയും ചെയ്തു
ثِيَابَهُمْ
X
അവരുടെ വസ്ത്രങ്ങള്‍കൊണ്ട്
وَأَصَرُّوا
X
അവര്‍ ശഠിച്ചു നില്‍ക്കുകയും ചെയ്തു
وَاسْتَكْبَرُوا
X
അവര്‍ അഹങ്കരിക്കുകയും ചെയ്തു
اسْتِكْبَارًا
X
അങ്ങേയറ്റത്തെ അഹങ്കരിക്കല്‍
﴿71:7﴾