Repeated Words in Quran

< >
Total Found : 2
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ قَالَ
X
യൂസുഫ് പറഞ്ഞു
اجْعَلْنِي
X
താങ്കള്‍ എന്നെ ഏല്‍പിക്കുക
عَلَىٰ خَزَائِنِ
X
ഖജനാവുകളുടെ ചുമതല
الْأَرْضِۖ
X
ഭൂമിയിലെ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
حَفِيظٌ
X
(അത്) കാത്തുസൂക്ഷിക്കുന്നവനാണ്
عَلِيمٌ
X
അറിവുള്ളവനും
﴿12:55﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا الْبَلَدَ
X
ഈ നാടിനെ
آمِنًا
X
നിര്‍ഭയത്വമുള്ളത്
وَاجْنُبْنِي
X
എന്നെ അകറ്റി നിര്‍ത്തേണമേ
وَبَنِيَّ
X
എന്റെ മക്കളേയും
أَن نَّعْبُدَ
X
ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന്
الْأَصْنَامَ
X
വിഗ്രഹങ്ങളെ
﴿14:35﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
إِنِّي أَسْكَنتُ
X
തീര്‍ച്ചയായും ഞാന്‍ താമസിപ്പിച്ചു
مِن ذُرِّيَّتِي
X
എന്റെ മക്കളില്‍ ചിലരെ
بِوَادٍ
X
ഒരു താഴ്വരയില്‍
غَيْرِ ذِي زَرْعٍ
X
കൃഷിയില്ലാത്ത
عِندَ بَيْتِكَ
X
നിന്റെ ഭവനത്തിനുസമീപം
الْمُحَرَّمِ
X
പവിത്രമായ
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُقِيمُوا
X
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കാന്‍
الصَّلَاةَ
X
നമസ്കാരം
فَاجْعَلْ
X
അതിനാല്‍ നീ ആക്കേണമേ
أَفْئِدَةً
X
മനസ്സുകളെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
تَهْوِي
X
ചായ്‌വുള്ളവരായി
إِلَيْهِمْ
X
അവരിലേക്ക്
وَارْزُقْهُم
X
നീ അവര്‍ക്ക് നല്‍കേണമേ
مِّنَ الثَّمَرَاتِ
X
കായ്കനികളില്‍ നിന്ന്
لَعَلَّهُمْ يَشْكُرُونَ
X
അവര്‍ നന്ദികാണിച്ചേക്കാം
﴿14:37﴾ رَبِّ
X
എന്റെ നാഥാ
اجْعَلْنِي
X
എന്നെ നീ ആക്കേണമേ
مُقِيمَ
X
നിഷ്ഠയോടെ നിലനിര്‍ത്തുന്നവന്‍
الصَّلَاةِ
X
നമസ്കാരം
وَمِن ذُرِّيَّتِيۚ
X
എന്റെ മക്കളില്‍ നിന്നും
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَتَقَبَّلْ
X
നീ സ്വീകരിക്കേണമേ
دُعَاءِ
X
പ്രാര്‍ത്ഥന
﴿14:40﴾ يَرِثُنِي
X
എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും
وَيَرِثُ
X
അവന്‍ അനന്തരാവകാശിയായിരിക്കും
مِنْ آلِ يَعْقُوبَۖ
X
യഅ്ഖൂബ് കുടുംബത്തിന്റെ
وَاجْعَلْهُ
X
അവനെ നീ ആക്കുകയും ചെയ്യേണമേ
رَبِّ
X
എന്റെ നാഥാ
رَضِيًّا
X
(ഏവര്‍ക്കും) തൃപ്തിപ്പെട്ടവന്‍
﴿19:6﴾ فَلَنَأْتِيَنَّكَ
X
അതിനാല്‍ ഞങ്ങളും നിന്റെ അടുത്തു വരിക തന്നെ ചെയ്യും
بِسِحْرٍ
X
ഒരു മാരണവിദ്യയുമായി
مِّثْلِهِ
X
ഇതുപോലുള്ള
فَاجْعَلْ
X
അതിനാല്‍ നീ ഏര്‍പ്പെടുത്തുക
بَيْنَنَا
X
നമുക്കിടയിലും
وَبَيْنَكَ
X
നിനക്കിടയിലും
مَوْعِدًا
X
ഒരവധി
لَّا نُخْلِفُهُ
X
നമ്മള്‍ അത് ലംഘിക്കരുത്
نَحْنُ
X
നാം
وَلَا أَنتَ
X
നീയുമല്ല
مَكَانًا
X
ഒരു സ്ഥലം
سُوًى
X
സൗകര്യപ്രദമായ
﴿20:58﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَبْ لَنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
مِنْ أَزْوَاجِنَا
X
ഞങ്ങളുടെ ഇണകളില്‍നിന്ന്
وَذُرِّيَّاتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
قُرَّةَ أَعْيُنٍ
X
കണ്‍കുളിര്‍മ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കേണമേ
لِلْمُتَّقِينَ
X
ഭക്തിപുലര്‍ത്തുന്നവര്‍ക്ക്
إِمَامًا
X
മാതൃക
﴿25:74﴾ وَاجْعَلْنِي
X
എന്നെ നീ പെടുത്തേണമേ
مِن وَرَثَةِ
X
അവകാശികളില്‍
جَنَّةِ
X
സ്വര്‍ഗത്തിന്റെ
النَّعِيمِ
X
അനുഗ്രഹീതമായ
﴿26:85﴾