Repeated Words in Quran

< >
Total Found : 3
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اجْعَل
X
നീ നിശ്ചയിച്ച് തരേണമേ
لِّي
X
എനിക്ക്
آيَةًۖ
X
ഒരടയാളം
قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
آيَتُكَ
X
നിനക്കുള്ള അടയാളം
أَلَّا تُكَلِّمَ
X
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
X
ജനങ്ങളോട്
ثَلَاثَةَ
X
മൂന്ന്
أَيَّامٍ
X
നാളുകള്‍
إِلَّا رَمْزًاۗ
X
ആംഗ്യമല്ലാതെ
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
كَثِيرًا
X
ധാരാളമായി
وَسَبِّحْ
X
നീ(അവന്റെ) വിശുദ്ധി വാഴ്ത്തുക
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿3:41﴾ وَمَا لَكُمْ
X
നിങ്ങള്‍ക്കെന്താണ്
لَا تُقَاتِلُونَ
X
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالْمُسْتَضْعَفِينَ
X
മര്‍ദ്ദിതരുടെയും
مِنَ الرِّجَالِ
X
പുരുഷന്‍മാരുടെയും
وَالنِّسَاءِ
X
സ്ത്രീകളുടെയും
وَالْوِلْدَانِ
X
കുട്ടികളുടെയും
الَّذِينَ يَقُولُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെ മോചിപ്പിക്കേണമേ
مِنْ هَٰذِهِ الْقَرْيَةِ
X
ഈ നാട്ടില്‍ നിന്ന്
الظَّالِمِ أَهْلُهَا
X
മര്‍ദ്ദകരായ ജനത്തിന്റെ(അധികാരികളുടെ)
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്നും
وَلِيًّا
X
ഒരു രക്ഷകനെ
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്ന്
نَصِيرًا
X
ഒരു സഹായിയെ
﴿4:75﴾ وَجَاوَزْنَا
X
നാം കടത്തിക്കൊടുത്തു
بِبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
الْبَحْرَ
X
കടല്‍
فَأَتَوْا
X
അങ്ങനെ അവര്‍ എത്തി
عَلَىٰ قَوْمٍ
X
ഒരു ജനതയുടെ അടുത്ത്
يَعْكُفُونَ
X
അവര്‍ പൂജിക്കുന്നു
عَلَىٰ أَصْنَامٍ
X
വിഗ്രങ്ങളുടെ മുമ്പാകെ
لَّهُمْۚ
X
തങ്ങള്‍ക്കുള്ള
قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَى
X
മൂസാ
اجْعَل
X
നീ ഉണ്ടാക്കിത്തരിക
لَّنَا
X
ഞങ്ങള്‍ക്ക്
إِلَٰهًا
X
ഒരു ദൈവത്തെ
كَمَا لَهُمْ
X
അവര്‍ക്ക് ഉള്ളതു പോലെ
آلِهَةٌۚ
X
ദൈവങ്ങള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
قَوْمٌ تَجْهَلُونَ
X
വിവരമില്ലാത്ത ഒരു ജനതയാണ്
﴿7:138﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
وَأَخِيهِ
X
അദ്ദേഹത്തിന്റെ സഹോദരനും
أَن تَبَوَّآ
X
നിങ്ങള്‍ ഇരുവരും ഒരുക്കുക
لِقَوْمِكُمَا
X
നിങ്ങളുടെ ജനതക്കായി
بِمِصْرَ
X
ഈജിപ്തില്‍
بُيُوتًا
X
ഏതാനും വീടുകള്‍
وَاجْعَلُوا
X
നിങ്ങളാക്കുക
بُيُوتَكُمْ
X
നിങ്ങളുടെ വീടുകളെ
قِبْلَةً
X
ഖിബ്‌ല
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
الصَّلَاةَۗ
X
നമസ്കാരം
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿10:87﴾ قَالَ
X
യൂസുഫ് പറഞ്ഞു
اجْعَلْنِي
X
താങ്കള്‍ എന്നെ ഏല്‍പിക്കുക
عَلَىٰ خَزَائِنِ
X
ഖജനാവുകളുടെ ചുമതല
الْأَرْضِۖ
X
ഭൂമിയിലെ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
حَفِيظٌ
X
(അത്) കാത്തുസൂക്ഷിക്കുന്നവനാണ്
عَلِيمٌ
X
അറിവുള്ളവനും
﴿12:55﴾ وَقَالَ
X
അദ്ദേഹം (യൂസുഫ്) പറഞ്ഞു
لِفِتْيَانِهِ
X
തന്റെ ഭൃത്യന്മാരോട്
اجْعَلُوا
X
നിങ്ങള്‍ വെക്കുവിന്‍
بِضَاعَتَهُمْ
X
അവരുടെ ചരക്കുകള്‍
فِي رِحَالِهِمْ
X
അവരുടെ ഭാണ്ഡങ്ങളില്‍
لَعَلَّهُمْ
X
അവരായേക്കാം
يَعْرِفُونَهَا
X
അവരത് തിരിച്ചറിയും
إِذَا انقَلَبُوا
X
അവര്‍ തിരിച്ചെത്തിയാല്‍
إِلَىٰ أَهْلِهِمْ
X
തങ്ങളുടെ കുടുംബത്തിലേക്ക്
لَعَلَّهُمْ
X
അവരായേക്കും
يَرْجِعُونَ
X
അവര്‍ മടങ്ങിവരും
﴿12:62﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا الْبَلَدَ
X
ഈ നാടിനെ
آمِنًا
X
നിര്‍ഭയത്വമുള്ളത്
وَاجْنُبْنِي
X
എന്നെ അകറ്റി നിര്‍ത്തേണമേ
وَبَنِيَّ
X
എന്റെ മക്കളേയും
أَن نَّعْبُدَ
X
ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന്
الْأَصْنَامَ
X
വിഗ്രഹങ്ങളെ
﴿14:35﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
إِنِّي أَسْكَنتُ
X
തീര്‍ച്ചയായും ഞാന്‍ താമസിപ്പിച്ചു
مِن ذُرِّيَّتِي
X
എന്റെ മക്കളില്‍ ചിലരെ
بِوَادٍ
X
ഒരു താഴ്വരയില്‍
غَيْرِ ذِي زَرْعٍ
X
കൃഷിയില്ലാത്ത
عِندَ بَيْتِكَ
X
നിന്റെ ഭവനത്തിനുസമീപം
الْمُحَرَّمِ
X
പവിത്രമായ
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُقِيمُوا
X
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കാന്‍
الصَّلَاةَ
X
നമസ്കാരം
فَاجْعَلْ
X
അതിനാല്‍ നീ ആക്കേണമേ
أَفْئِدَةً
X
മനസ്സുകളെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
تَهْوِي
X
ചായ്‌വുള്ളവരായി
إِلَيْهِمْ
X
അവരിലേക്ക്
وَارْزُقْهُم
X
നീ അവര്‍ക്ക് നല്‍കേണമേ
مِّنَ الثَّمَرَاتِ
X
കായ്കനികളില്‍ നിന്ന്
لَعَلَّهُمْ يَشْكُرُونَ
X
അവര്‍ നന്ദികാണിച്ചേക്കാം
﴿14:37﴾ رَبِّ
X
എന്റെ നാഥാ
اجْعَلْنِي
X
എന്നെ നീ ആക്കേണമേ
مُقِيمَ
X
നിഷ്ഠയോടെ നിലനിര്‍ത്തുന്നവന്‍
الصَّلَاةِ
X
നമസ്കാരം
وَمِن ذُرِّيَّتِيۚ
X
എന്റെ മക്കളില്‍ നിന്നും
رَبَّنَا
X
ഞങ്ങളുടെ നാഥാ
وَتَقَبَّلْ
X
നീ സ്വീകരിക്കേണമേ
دُعَاءِ
X
പ്രാര്‍ത്ഥന
﴿14:40﴾ وَقُل
X
നീ പറയുകയും ചെയ്യുക
رَّبِّ
X
എന്റെ നാഥാ
أَدْخِلْنِي
X
എന്നെ നീ പ്രവേശിപ്പിക്കേണമേ
مُدْخَلَ
X
പ്രവേശനമാര്‍ഗത്തിലൂടെ
صِدْقٍ
X
സത്യത്തിന്റെ
وَأَخْرِجْنِي
X
എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യണേ
مُخْرَجَ
X
ബഹിര്‍ഗമനമാര്‍ഗത്തിലൂടെ
صِدْقٍ
X
സത്യത്തിന്റെ
وَاجْعَل
X
നീ ഉണ്ടാക്കിത്തരികയും ചെയ്യേണമേ
لِّي
X
എനിക്ക്
مِن لَّدُنكَ
X
നിന്നില്‍നിന്ന്
سُلْطَانًا
X
ഒരു തെളിവ് / ഒരധികാരശക്തി
نَّصِيرًا
X
സഹായകമായ
﴿17:80﴾ يَرِثُنِي
X
എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും
وَيَرِثُ
X
അവന്‍ അനന്തരാവകാശിയായിരിക്കും
مِنْ آلِ يَعْقُوبَۖ
X
യഅ്ഖൂബ് കുടുംബത്തിന്റെ
وَاجْعَلْهُ
X
അവനെ നീ ആക്കുകയും ചെയ്യേണമേ
رَبِّ
X
എന്റെ നാഥാ
رَضِيًّا
X
(ഏവര്‍ക്കും) തൃപ്തിപ്പെട്ടവന്‍
﴿19:6﴾ قَالَ
X
അദ്ദേഹം (സകരിയ്യ) പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اجْعَل
X
നീ നിശ്ചയിച്ചുതരേണമേ
لِّي
X
എനിക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
آيَتُكَ
X
നിനക്കുള്ള ദൃഷ്ടാന്തം
أَلَّا تُكَلِّمَ
X
നീ സംസാരിക്കാതിരിക്കലാണ്
النَّاسَ
X
ജനത്തോട്
ثَلَاثَ
X
മൂന്ന്
لَيَالٍ
X
രാത്രികള്‍
سَوِيًّا
X
ശരിയായനിലയില്‍(വൈകല്യങ്ങളൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ)
﴿19:10﴾ وَاجْعَل
X
നീ ഏര്‍പ്പെടുത്തിത്തരേണമേ
لِّي
X
എനിക്ക്
وَزِيرًا
X
ഒരു സഹായിയെ
مِّنْ أَهْلِي
X
എന്റെ കുടുംബത്തില്‍ നിന്ന്
﴿20:29﴾ فَلَنَأْتِيَنَّكَ
X
അതിനാല്‍ ഞങ്ങളും നിന്റെ അടുത്തു വരിക തന്നെ ചെയ്യും
بِسِحْرٍ
X
ഒരു മാരണവിദ്യയുമായി
مِّثْلِهِ
X
ഇതുപോലുള്ള
فَاجْعَلْ
X
അതിനാല്‍ നീ ഏര്‍പ്പെടുത്തുക
بَيْنَنَا
X
നമുക്കിടയിലും
وَبَيْنَكَ
X
നിനക്കിടയിലും
مَوْعِدًا
X
ഒരവധി
لَّا نُخْلِفُهُ
X
നമ്മള്‍ അത് ലംഘിക്കരുത്
نَحْنُ
X
നാം
وَلَا أَنتَ
X
നീയുമല്ല
مَكَانًا
X
ഒരു സ്ഥലം
سُوًى
X
സൗകര്യപ്രദമായ
﴿20:58﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَبْ لَنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
مِنْ أَزْوَاجِنَا
X
ഞങ്ങളുടെ ഇണകളില്‍നിന്ന്
وَذُرِّيَّاتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
قُرَّةَ أَعْيُنٍ
X
കണ്‍കുളിര്‍മ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കേണമേ
لِلْمُتَّقِينَ
X
ഭക്തിപുലര്‍ത്തുന്നവര്‍ക്ക്
إِمَامًا
X
മാതൃക
﴿25:74﴾ وَاجْعَل
X
നീ ഉണ്ടാക്കിത്തരേണമേ
لِّي
X
എനിക്ക്
لِسَانَ صِدْقٍ
X
സല്‍പ്പേര്
فِي الْآخِرِينَ
X
പിന്‍തലമുറക്കാരില്‍
﴿26:84﴾ وَاجْعَلْنِي
X
എന്നെ നീ പെടുത്തേണമേ
مِن وَرَثَةِ
X
അവകാശികളില്‍
جَنَّةِ
X
സ്വര്‍ഗത്തിന്റെ
النَّعِيمِ
X
അനുഗ്രഹീതമായ
﴿26:85﴾ وَقَالَ فِرْعَوْنُ
X
ഫറവോന്‍ പറഞ്ഞു
يَا أَيُّهَا الْمَلَأُ
X
അല്ലയോ പ്രമാണിമാരെ
مَا عَلِمْتُ
X
എനിക്കറിയില്ല
لَكُم
X
നിങ്ങള്‍ക്കുള്ളതായി
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرِي
X
ഞാനല്ലാതെ
فَأَوْقِدْ
X
അതിനാല്‍ നീ (ഇഷ്ടിക) ചുട്ടെടുക്കുക
لِي
X
എനിക്കുവേണ്ടി
يَا هَامَانُ
X
ഹാമാനേ
عَلَى الطِّينِ
X
കളിമണ്ണ് കൊണ്ട്
فَاجْعَل
X
അങ്ങനെ ഉണ്ടാക്കുക
لِّي
X
എനിക്ക്
صَرْحًا
X
ഉന്നതമായ ഒരു ഗോപുരം
لَّعَلِّي أَطَّلِعُ
X
ഞാനെത്തിനോക്കാം
إِلَىٰ إِلَٰهِ
X
ദൈവത്തിലേക്ക്
مُوسَىٰ
X
മൂസയുടെ
وَإِنِّي
X
തീര്‍ച്ചയായും ഞാന്‍
لَأَظُنُّهُ
X
ഞാനവനെ കരുതുന്നു
مِنَ الْكَاذِبِينَ
X
കള്ളം പറയുന്നവനാണെന്ന്
﴿28:38﴾