Repeated Words in Quran

< >
Total Found : 2
فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ أَفَمَنِ اتَّبَعَ
X
പിന്തുടര്‍ന്നവന്‍ ആണോ
رِضْوَانَ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
كَمَن بَاءَ
X
മടങ്ങിവന്നവനെപ്പോലെ
بِسَخَطٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ സങ്കേതം
جَهَنَّمُۚ
X
നരകമാണ്
وَبِئْسَ
X
അത് എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿3:162﴾ وَمَنْ أَحْسَنُ
X
ഏറെ ഉത്തമനായി ആരുണ്ട്
دِينًا
X
ജീവിത രീതി(യാല്‍) സ്വീകരിച്ച
مِّمَّنْ أَسْلَمَ
X
സമര്‍പ്പിച്ചവനേക്കാള്‍
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ مُحْسِنٌ
X
അവന്‍ നന്മപ്രവര്‍ത്തിക്കുന്നവനായി
وَاتَّبَعَ
X
അവന്‍ പിന്തുടരുകയും ചെയ്തു
مِلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
حَنِيفًاۗ
X
നിഷ്കളങ്കനായി
وَاتَّخَذَ
X
സ്വീകരിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
إِبْرَاهِيمَ
X
ഇബ്റാഹീമിനെ
خَلِيلًا
X
ഉറ്റമിത്രമായി
﴿4:125﴾ يَهْدِي
X
നയിക്കുന്നു
بِهِ
X
അതുവഴി
اللَّهُ
X
അല്ലാഹു
مَنِ اتَّبَعَ
X
തേടിയവരെ
رِضْوَانَهُ
X
അവന്റെ (അല്ലാഹുവിന്റെ) തൃപ്തി
سُبُلَ السَّلَامِ
X
സമാധാനത്തിന്റെ പാതകളിലേക്ക്
وَيُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു
مِّنَ الظُّلُمَاتِ
X
അന്ധകാരങ്ങളില്‍നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِهِ
X
അവന്റെ ഹിതത്താല്‍
وَيَهْدِيهِمْ
X
അവര്‍ അവരെ നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطٍ
X
വഴിയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿5:16﴾ وَلَوْ شِئْنَا
X
നാം ഇച്ഛിച്ചിരുന്നെങ്കില്‍
لَرَفَعْنَاهُ
X
നാം അവനെ ഉന്നതിയിലേക്ക് നയിക്കുമായിരുന്നു
بِهَا
X
അവയിലൂടെ
وَلَٰكِنَّهُ
X
പക്ഷേ, അയാള്‍
أَخْلَدَ
X
അയാള്‍ പറ്റിക്കൂടി
إِلَى الْأَرْضِ
X
ഭൂമിയില്‍
وَاتَّبَعَ
X
അയാള്‍ പിന്‍പറ്റുകയും ചെയ്തു
هَوَاهُۚ
X
തന്നിഷ്ടത്തെ
فَمَثَلُهُ
X
അതിനാല്‍ അയാളുടെ ഉപമ
كَمَثَلِ
X
പോലെയാണ്
الْكَلْبِ
X
നായയുടെ
إِن تَحْمِلْ
X
നീ ദ്രോഹിച്ചാല്‍
عَلَيْهِ
X
അതിനെ
يَلْهَثْ
X
അത് നാക്ക് തൂക്കിയിടും
أَوْ تَتْرُكْهُ
X
നീ അതിനെ വെറുതെ വിട്ടാലും
يَلْهَثۚ
X
അത് നാവ് നീട്ടും
ذَّٰلِكَ
X
അത്
مَثَلُ الْقَوْمِ
X
ജനതയുടെ ഉദാഹരണമാണ്
الَّذِينَ كَذَّبُوا
X
കള്ളമാക്കിയ
بِآيَاتِنَاۚ
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَاقْصُصِ
X
അതിനാല്‍ നീ കഥ വിവരിക്കുക
الْقَصَصَ
X
ഇക്കഥ
لَعَلَّهُمْ
X
(ഒരു വേള) അവര്‍ ആയേക്കാം
يَتَفَكَّرُونَ
X
അവര്‍ ചിന്തിക്കുന്നു
﴿7:176﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
حَسْبُكَ اللَّهُ
X
നിനക്ക് അല്ലാഹു മതി
وَمَنِ
X
ആളുകള്‍ക്കും
اتَّبَعَكَ
X
അവര്‍ നിന്നെ പിന്‍പറ്റി
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿8:64﴾ فَقَالَ الْمَلَأُ
X
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
X
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
X
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
X
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
X
ഒരു വിഭാഗമല്ലാതെ
هُمْ
X
അവര്‍
أَرَاذِلُنَا
X
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
X
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
X
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാളേറെ
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
بَلْ
X
എന്നല്ല
نَظُنُّكُمْ
X
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
X
കള്ളവാദികളാണെന്ന്
﴿11:27﴾ فَلَوْلَا كَانَ
X
ഉണ്ടാകാതിരുന്നതെന്തുകൊണ്ട്?
مِنَ الْقُرُونِ
X
തലമുറകളില്‍
مِن قَبْلِكُمْ
X
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ
أُولُو بَقِيَّةٍ
X
ഉത്തമ പാരമ്പര്യമുള്ള ഒരു വിഭാഗം
يَنْهَوْنَ
X
അവര്‍ തടയുന്നു
عَنِ الْفَسَادِ
X
കുഴപ്പമുണ്ടാക്കുന്നത്
فِي الْأَرْضِ
X
ഭൂമിയില്‍
إِلَّا قَلِيلًا
X
കുറച്ചുപേരൊഴികെ
مِّمَّنْ أَنجَيْنَا
X
നാം രക്ഷപ്പെടുത്തിയവരില്‍ നിന്ന്
مِنْهُمْۗ
X
അവരില്‍ നിന്നും
وَاتَّبَعَ
X
പിറകെ പോയി
الَّذِينَ ظَلَمُوا
X
അക്രമികള്‍
مَا أُتْرِفُوا فِيهِ
X
തങ്ങള്‍ക്ക് സമൃദ്ധമായി നല്‍കപ്പെട്ട സുഖഭോഗങ്ങളുടെ
وَكَانُوا
X
അവരായിരുന്നു
مُجْرِمِينَ
X
കുറ്റവാളികള്‍
﴿11:116﴾ قُلْ
X
നീ പറയുക
هَٰذِهِ
X
ഇതാണ്
سَبِيلِي
X
എന്റെ വഴി
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
إِلَى اللَّهِۚ
X
അല്ലാഹുവിലേക്ക്
عَلَىٰ بَصِيرَةٍ
X
തികഞ്ഞ ഉള്‍ക്കാഴ്ചയോടെ
أَنَا
X
ഞാന്‍
وَمَنِ اتَّبَعَنِيۖ
X
എന്നെ അനുഗമിച്ചവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
وَمَا أَنَا
X
ഞാനല്ല
مِنَ الْمُشْرِكِينَ
X
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പ്പെട്ടവന്‍
﴿12:108﴾ إِنَّ
X
തീര്‍ച്ചയായും
عِبَادِي
X
എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌ
X
ആധിപത്യം
إِلَّا مَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവനൊഴികെ
مِنَ الْغَاوِينَ
X
വഴിപിഴച്ചവരിലെ
﴿15:42﴾ وَاصْبِرْ
X
നീ ഉറപ്പിച്ചു നിര്‍ത്തുക
نَفْسَكَ
X
നിന്റെ മനസ്സിനെ
مَعَ الَّذِينَ
X
ഒരുത്തരുടെ കൂടെ
يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ കാംക്ഷിക്കുന്നു
وَجْهَهُۖ
X
അല്ലാഹുവിന്റെ പ്രീതി
وَلَا تَعْدُ
X
തെറ്റി പോവാതിരിക്കട്ടെ
عَيْنَاكَ
X
നിന്റെ രണ്ടു കണ്ണുകള്‍
عَنْهُمْ
X
അവരില്‍ നിന്ന്
تُرِيدُ
X
നീ ഉദ്ദേശിച്ചു കൊണ്ട്
زِينَةَ
X
അലങ്കാരം
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَاۖ
X
ഇഹലോകത്തെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مَنْ
X
ഒരുത്തനെ
أَغْفَلْنَا
X
നാം അശ്രദ്ധയില്‍ അകപ്പെടുത്തിയിരിക്കുന്നു
قَلْبَهُ
X
അവന്റെ ഹൃദയത്തെ
عَن ذِكْرِنَا
X
നമ്മെ സ്മരിക്കുന്നതില്‍ നിന്ന്
وَاتَّبَعَ
X
അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
هَوَاهُ
X
തന്റെ ഇഛയെ
وَكَانَ
X
ആവുകയും ചെയ്തു
أَمْرُهُ
X
അവന്റെ കാര്യം
فُرُطًا
X
അതിര് കവിഞ്ഞത്
﴿18:28﴾ فَلَا يَصُدَّنَّكَ
X
അതുകൊണ്ട് നിന്നെ തടയാതിരിക്കട്ടെ
عَنْهَا
X
അതില്‍ നിന്ന്
مَن
X
ഒരുത്തന്‍
لَّا يُؤْمِنُ
X
വിശ്വസിക്കാത്ത
بِهَا
X
അതില്‍
وَاتَّبَعَ
X
പിന്‍പറ്റിയവനും
هَوَاهُ
X
തന്റെ ഇച്ഛയെ
فَتَرْدَىٰ
X
അപ്പോള്‍ നീ നാശത്തിലകപ്പെടും
﴿20:16﴾ فَأْتِيَاهُ
X
ഇനി നിങ്ങള്‍ രണ്ട് പേരും അവന്റെ അടുത്ത് ചെല്ലുക
فَقُولَا
X
എന്നിട്ട് പറയുക
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
رَسُولَا
X
രണ്ട് ദൂതന്‍മാരാണ്
رَبِّكَ
X
നിന്റെ നാഥന്റെ
فَأَرْسِلْ
X
അതിനാല്‍ നീ അയച്ചുതരിക
مَعَنَا
X
ഞങ്ങളോടൊപ്പം
بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ സന്തതികളെ
وَلَا تُعَذِّبْهُمْۖ
X
നീ അവരെ പീഡിപ്പിക്കരുത്
قَدْ جِئْنَاكَ
X
ഞങ്ങള്‍ നിന്റെ അടുത്ത് വന്നിരിക്കുന്നു
بِآيَةٍ
X
ദൃഷ്ടാന്തവുമായി
مِّن رَّبِّكَۖ
X
നിന്റെ നാഥനില്‍ നിന്ന്
وَالسَّلَامُ
X
സമാധാനം
عَلَىٰ
X
യാതൊരുത്തനാകുന്നു
مَنِ اتَّبَعَ
X
അവന്‍ പിന്‍പറ്റി
الْهُدَىٰ
X
നേര്‍മാര്‍ഗ്ഗം
﴿20:47﴾ قَالَ
X
അവന്‍(അല്ലാഹു) പറഞ്ഞു
اهْبِطَا
X
നിങ്ങള്‍ രണ്ട്പേരും ഇറങ്ങിപ്പോവുക
مِنْهَا
X
അതില്‍ നിന്ന്
جَمِيعًاۖ
X
ഒന്നിച്ച്
بَعْضُكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
മറ്റു ചിലര്‍ക്ക്
عَدُوٌّۖ
X
ശത്രുവാണ്
فَإِمَّا يَأْتِيَنَّكُم
X
അതിനാല്‍ നിങ്ങള്‍ക്ക് വന്നു കിട്ടിയാല്‍
مِّنِّي
X
എന്നില്‍ നിന്നും
هُدًى
X
മാര്‍ഗദര്‍ശനം
فَمَنِ
X
അപ്പോള്‍ ആര്‍
اتَّبَعَ
X
പിന്‍പറ്റി
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا يَضِلُّ
X
അയാള്‍ പിഴച്ചുപോവുകയില്ല
وَلَا يَشْقَىٰ
X
ഭാഗ്യം കെട്ടവനായിരിക്കുന്നതുമല്ല
﴿20:123﴾ وَلَوِ اتَّبَعَ
X
പിന്‍പറ്റിയിരുന്നുവെങ്കില്‍
الْحَقُّ
X
സത്യം
أَهْوَاءَهُمْ
X
അവരുടെ തന്നിഷ്ടങ്ങളെ
لَفَسَدَتِ
X
കുഴപ്പത്തിലകപ്പെടുമായിരുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِذِكْرِهِمْ
X
അവര്‍ക്കുള്ള ഉല്‍ബോധനം
فَهُمْ
X
എന്നാല്‍ അവര്‍
عَن ذِكْرِهِم
X
അവരുടെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞു കളയുന്നവരാണ്
﴿23:71﴾ قَالُوا
X
അവര്‍ ചോദിച്ചു
أَنُؤْمِنُ
X
ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും
لَكَ
X
നിന്നില്‍
وَاتَّبَعَكَ
X
നിന്നെ പിന്‍പറ്റിയിരിക്കെ
الْأَرْذَلُونَ
X
ഏറ്റവും താഴ്ന്ന വിഭാഗക്കാര്‍
﴿26:111﴾ وَاخْفِضْ
X
നീ താഴ്ത്തിക്കൊടുക്കുക
جَنَاحَكَ
X
നിന്റെ ചിറക്
لِمَنِ اتَّبَعَكَ
X
നിന്നെ പിന്‍പറ്റിയവര്‍ക്ക്
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ നിന്ന്
﴿26:215﴾ قَالَ
X
(അല്ലാഹു) പറഞ്ഞു
سَنَشُدُّ
X
നാം കരുത്തേകും
عَضُدَكَ
X
നിന്റെ കൈക്ക്
بِأَخِيكَ
X
നിന്റെ സഹോദരനിലൂടെ
وَنَجْعَلُ
X
നാം ഉണ്ടാക്കിത്തരും
لَكُمَا
X
നിങ്ങള്‍ ഇരുവര്‍ക്കും
سُلْطَانًا
X
അധികാരശക്തി
فَلَا يَصِلُونَ
X
അപ്പോള്‍ അവര്‍ (ദ്രോഹിക്കാന്‍) എത്തുകയില്ല
إِلَيْكُمَاۚ
X
നിങ്ങള്‍ രണ്ടാളിലേക്കും
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാരണം
أَنتُمَا
X
നിങ്ങള്‍ രണ്ടുപേരും
وَمَنِ اتَّبَعَكُمَا
X
നിങ്ങളെ പിന്തുടര്‍ന്നവരും
الْغَالِبُونَ
X
വിജയികളായിരിക്കും
﴿28:35﴾ فَإِن لَّمْ يَسْتَجِيبُوا
X
അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكَ
X
നിനക്ക്
فَاعْلَمْ
X
നീ അറിയുക
أَنَّمَا
X
നിശ്ചയം
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നത്
أَهْوَاءَهُمْۚ
X
അവരുടെ തന്നിഷ്ടങ്ങളെ(മാത്രമാണെന്ന്)
وَمَنْ أَضَلُّ
X
വഴിപിഴച്ചവന്‍ ആരുണ്ട്
مِمَّنِ اتَّبَعَ
X
പിന്‍പറ്റിയവനെക്കാള്‍
هَوَاهُ
X
തന്നിഷ്ടത്തെ
بِغَيْرِ هُدًى
X
മാര്‍ഗദര്‍ശനമില്ലാതെ
مِّنَ اللَّهِۚ
X
അല്ലാഹുവിങ്കല്‍നിന്നുള്ള
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿28:50﴾ بَلِ
X
എന്നാല്‍
اتَّبَعَ
X
പിന്‍പറ്റി
الَّذِينَ ظَلَمُوا
X
അക്രമികള്‍
أَهْوَاءَهُم
X
തങ്ങളുടെ ഇച്ഛകളെ
بِغَيْرِ عِلْمٍۖ
X
യാതൊരു വിവരവും ഇല്ലാതെ
فَمَن يَهْدِي
X
അപ്പോള്‍ ആര് നേര്‍വഴിയിലാക്കും
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു വഴി തെറ്റിച്ചവനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿30:29﴾ إِنَّمَا تُنذِرُ
X
നിന്റെ താക്കീതുപകരിക്കുക
مَنِ اتَّبَعَ
X
പിന്‍പറ്റിയവര്‍ക്കാണ്
الذِّكْرَ
X
ഉല്‍ബോധനം
وَخَشِيَ
X
ഭയപ്പെടുന്നവര്‍ക്കും
الرَّحْمَٰنَ
X
പരമകാരുണികനെ
بِالْغَيْبِۖ
X
കാണാതെത്തന്നെ
فَبَشِّرْهُ
X
അതിനാല്‍ നീ അവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക
بِمَغْفِرَةٍ
X
പാപമോചനത്തെപ്പറ്റി
وَأَجْرٍ
X
പ്രതിഫലത്തെപ്പറ്റിയും
كَرِيمٍ
X
ഉദാരമായ
﴿36:11﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَاتَّبَعَتْهُمْ
X
അവരെ അനുഗമിക്കുകയും ചെയ്തു
ذُرِّيَّتُهُم
X
അവരുടെ സന്താനങ്ങള്‍
بِإِيمَانٍ
X
സത്യവിശ്വാസത്തില്‍
أَلْحَقْنَا
X
നാം ചേര്‍ക്കും
بِهِمْ
X
അവരോട്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَمَا أَلَتْنَاهُم
X
അവര്‍ക്ക് നാം കുറവ് വരുത്തുന്നതല്ല
مِّنْ عَمَلِهِم
X
അവരുടെ കര്‍മങ്ങളില്‍നിന്ന്
مِّن شَيْءٍۚ
X
ഒന്നും തന്നെ
كُلُّ امْرِئٍ
X
ഓരോ മനുഷ്യനും
بِمَا كَسَبَ
X
അവര്‍ സമ്പാദിച്ചതിന്
رَهِينٌ
X
പണയമാകുന്നു
﴿52:21﴾