Repeated Words in Quran

< >
Total Found : 197
يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനത്തോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَأْمُرُكُمْ
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നു
أَن تَذْبَحُوا
X
നിങ്ങള്‍ അറുക്കണമെന്ന്
بَقَرَةًۖ
X
ഒരു പശുവിനെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَتَّخِذُنَا
X
നീ ഞങ്ങളെ ആക്കുകയാണോ
هُزُوًاۖ
X
പരിഹാസപാത്രം
قَالَ
X
അദ്ദേഹം പറഞ്ഞു
أَعُوذُ
X
ഞാന്‍ അഭയം തേടുന്നു
بِاللَّهِ
X
അല്ലാഹുവില്‍
أَنْ أَكُونَ
X
ഞാന്‍ ആയിത്തീരുന്നതിനെക്കുറിച്ച്
مِنَ الْجَاهِلِينَ
X
അവിവേകികളില്‍
﴿2:67﴾ مَن كَانَ
X
ആരെങ്കിലും ആണെങ്കില്‍
عَدُوًّا
X
ശത്രു
لِّلَّهِ
X
അല്ലാഹുവിന്റെ
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളുടെയും
وَرُسُلِهِ
X
അവന്റെ ദൂതന്മാരുടെയും
وَجِبْرِيلَ
X
ജീബ്‌രീലിന്റെയും
وَمِيكَالَ
X
മീകാഈലിന്റെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَدُوٌّ
X
ശത്രുവാണ്
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:98﴾ وَدَّ
X
ആഗ്രഹിച്ചു
كَثِيرٌ
X
ഏറെ ആളുകള്‍
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലെ
لَوْ يَرُدُّونَكُم
X
അവര്‍ക്കു നിങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചെങ്കില്‍
مِّن بَعْدِ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
كُفَّارًا
X
സത്യനിഷേധികളായി
حَسَدًا
X
അസൂയകാരണം
مِّنْ عِندِ أَنفُسِهِم
X
അവരുടെ മനസ്സുകളിലെ
مِّن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
നന്നായി വ്യക്തമായതിന്
لَهُمُ
X
അവര്‍ക്ക്
الْحَقُّۖ
X
സത്യം
فَاعْفُوا
X
അതിനാല്‍ നിങ്ങള്‍ മാപ്പ് നല്‍കുക
وَاصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക
حَتَّىٰ
X
വരെ
يَأْتِيَ
X
വരുന്നത്
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പനയുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿2:109﴾ وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَۚ
X
സക്കാത്ത്
وَمَا تُقَدِّمُوا
X
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
X
നിങ്ങളുടെ സ്വദേഹങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
X
ഏത് നന്മയും
تَجِدُوهُ
X
അത് നിങ്ങള്‍ കണ്ടത്തും
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
بَصِيرٌ
X
സൂക്ഷ്മമായി വീക്ഷിക്കുന്നവനാകുന്നു
﴿2:110﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
فَأَيْنَمَا
X
അതിനാല്‍ എങ്ങോട്ട്
تُوَلُّوا
X
നിങ്ങള്‍ തിരിഞ്ഞാലും
فَثَمَّ
X
അവിടെയുണ്ട്
وَجْهُ اللَّهِۚ
X
അല്ലാഹുവിന്റെ മുഖം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു (ആകുന്നു)
وَاسِعٌ
X
(ഔദാര്യത്തില്‍) വിശാലത പുലര്‍ത്തുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:115﴾ وَوَصَّىٰ بِهَا
X
ഇതുതന്നെ ഉപദേശിച്ചു
إِبْرَاهِيمُ
X
ഇബ്റാഹീം
بَنِيهِ
X
തന്റെ മക്കളോട്
وَيَعْقُوبُ
X
യഅ്ഖൂബും
يَا بَنِيَّ
X
എന്റെ മക്കളേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തുതന്നിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الدِّينَ
X
ഈ ജീവിത വ്യവസ്ഥയെ
فَلَا تَمُوتُنَّ
X
അതിനാല്‍ നിങ്ങള്‍ മരണപ്പെടരുത്
إِلَّا وَأَنتُم
X
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
X
മുസ്ലിംകള്‍
﴿2:132﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ وَلِكُلٍّ
X
എല്ലാ ഓരോരുത്തര്‍ക്കും
وِجْهَةٌ
X
ഓരോദിശയുണ്ട്
هُوَ
X
അവന്‍
مُوَلِّيهَاۖ
X
അതിലേക്ക് തിരിയുന്നതാണ്
فَاسْتَبِقُوا
X
അതിനാല്‍ നിങ്ങള്‍ മുന്നേറുക
الْخَيْرَاتِۚ
X
നന്മയിലേക്ക്
أَيْنَ مَا تَكُونُوا
X
നിങ്ങളെവിടെയായിരുന്നാലും
يَأْتِ بِكُمُ
X
നിങ്ങളെ കൊണ്ടുവരും
اللَّهُ
X
അല്ലാഹു
جَمِيعًاۚ
X
എല്ലാവരെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿2:148﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
X
ക്ഷമകൊണ്ട്
وَالصَّلَاةِۚ
X
നമസ്കാരം കൊണ്ടും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളുടെ കൂടെയാണ്
﴿2:153﴾ إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ فَمَنْ خَافَ
X
ആരെങ്കിലും ഭയപ്പെട്ടാല്‍
مِن مُّوصٍ
X
വസ്യത്ത് ചെയ്തവനില്‍ നിന്ന്
جَنَفًا
X
അനീതിയെ
أَوْ إِثْمًا
X
അല്ലെങ്കില്‍ കുറ്റത്തെ
فَأَصْلَحَ
X
അപ്പോള്‍ അവന്‍ രഞ്ജിപ്പുണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فَلَا إِثْمَ عَلَيْهِۚ
X
അവന്റെ മേല്‍ കുറ്റമില്ല
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:182﴾ وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
الَّذِينَ يُقَاتِلُونَكُمْ
X
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട്
وَلَا تَعْتَدُواۚ
X
നിങ്ങള്‍ അതിര് കവിയരുത്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْمُعْتَدِينَ
X
പരിധി ലംഘിക്കുന്നവരെ
﴿2:190﴾ فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿2:192﴾ وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَلَا تُلْقُوا
X
നിങ്ങളിടരുത്
بِأَيْدِيكُمْ
X
നിങ്ങളുടെ കൈകളെ
إِلَى التَّهْلُكَةِۛ
X
നാശത്തിലേക്ക്
وَأَحْسِنُواۛ
X
നിങ്ങള്‍ നന്മചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿2:195﴾ ثُمَّ
X
പിന്നെ
أَفِيضُوا
X
നിങ്ങള്‍ പിരിഞ്ഞുപോകുക
مِنْ حَيْثُ أَفَاضَ
X
പിരിഞ്ഞുപോകുന്നിടത്ത് നിന്ന്
النَّاسُ
X
ജനങ്ങള്‍
وَاسْتَغْفِرُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനോട് പാപമോചനം തേടുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿2:199﴾ سَلْ
X
ചോദിക്കുക
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ സന്തതികളോട്
كَمْ
X
എത്രയാണ്
آتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
X
തെളിവുകള്‍
بَيِّنَةٍۗ
X
വ്യക്തമായ
وَمَن يُبَدِّلْ
X
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
X
ശേഷം
مَا جَاءَتْهُ
X
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿2:211﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَۖ
X
അവര്‍ ചെലവഴിക്കുന്നു
قُلْ
X
പറയുക
مَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِّنْ خَيْرٍ
X
നല്ലതില്‍ നിന്ന്
فَلِلْوَالِدَيْنِ
X
അത് മാതാപിതാക്കള്‍ക്കാണ്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِۗ
X
വഴിപോക്കര്‍ക്കും
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ പെട്ടതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപറ്റി
عَلِيمٌ
X
അറിയുന്നവനാണ്
﴿2:215﴾ فِي الدُّنْيَا
X
ഇഹലോകത്തെപറ്റി
وَالْآخِرَةِۗ
X
പരലോകത്തെപറ്റിയും
وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْيَتَامَىٰۖ
X
അനാഥകളെപറ്റി
قُلْ
X
പറയുക
إِصْلَاحٌ
X
നന്മ ഉണ്ടാകുന്നത്
لَّهُمْ
X
അവര്‍ക്ക്
خَيْرٌۖ
X
ഉത്തമമാണ്
وَإِن تُخَالِطُوهُمْ
X
നിങ്ങള്‍ അവരോടൊപ്പം കൂട്ടുജീവിതം നയിക്കുകയാണെങ്കില്‍
فَإِخْوَانُكُمْۚ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
الْمُفْسِدَ
X
നാശമുണ്ടാക്കുന്നവനെ
مِنَ الْمُصْلِحِۚ
X
നന്മവരുത്തുന്നവനില്‍ നിന്ന്
وَلَوْ شَاءَ
X
ഉദ്ദേശിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
لَأَعْنَتَكُمْۚ
X
നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:220﴾ وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْمَحِيضِۖ
X
ആര്‍ത്തവത്തെപറ്റി
قُلْ
X
പറയുക
هُوَ
X
അത്
أَذًى
X
മാലിന്യമാണ്
فَاعْتَزِلُوا
X
അതിനാല്‍ നിങ്ങള്‍ അകന്ന് നില്‍ക്കുക
النِّسَاءَ
X
സ്ത്രീകളില്‍ നിന്ന്
فِي الْمَحِيضِۖ
X
ആര്‍ത്തവകാലത്ത്
وَلَا تَقْرَبُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കരുത്
حَتَّىٰ يَطْهُرْنَۖ
X
അവര്‍ ശുദ്ധിയാകും വരെ
فَإِذَا تَطَهَّرْنَ
X
അവര്‍ ശുദ്ധിയായാല്‍
فَأْتُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കുക
مِنْ حَيْثُ أَمَرَكُمُ
X
നിങ്ങളോട് കല്‍പിച്ച പ്രകാരം
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
التَّوَّابِينَ
X
പശ്ചാതപിക്കുന്നവരെ
وَيُحِبُّ
X
അവനിഷ്ടപ്പെടുന്നു
الْمُتَطَهِّرِينَ
X
ശുചിത്വം പാലിക്കുന്നവരെയും
﴿2:222﴾ لِّلَّذِينَ يُؤْلُونَ
X
ശപഥം ചെയ്ത് പിരിയുന്നവര്‍ക്കുണ്ട്
مِن نِّسَائِهِمْ
X
തങ്ങളുടെ സ്ത്രീകളില്‍ നിന്ന്
تَرَبُّصُ
X
കാത്തിരിപ്പ്
أَرْبَعَةِ
X
നാല്
أَشْهُرٍۖ
X
മാസങ്ങളുടെ
فَإِن فَاءُوا
X
ഇനി അവര്‍ മടങ്ങുകയാണങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാനിധിയുമാണ്
﴿2:226﴾ وَإِنْ عَزَمُوا
X
അവര്‍ തീരുമാനിക്കുകയാണെങ്കില്‍
الطَّلَاقَ
X
വിവാഹമോചനം
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:227﴾ وَإِن طَلَّقْتُمُوهُنَّ
X
നിങ്ങളവരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
مِن قَبْلِ
X
മുമ്പ്
أَن تَمَسُّوهُنَّ
X
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
وَقَدْ فَرَضْتُمْ
X
നിങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു
لَهُنَّ فَرِيضَةً
X
അവര്‍ക്ക് വിവാഹമൂല്യം
فَنِصْفُ
X
അപ്പോള്‍ പകുതി
مَا فَرَضْتُمْ
X
നിങ്ങള്‍ നിശ്ചയിച്ചതിന്റെ
إِلَّا أَن يَعْفُونَ
X
അവര്‍ ഇളവ്ചെയ്താലൊഴികെ
أَوْ يَعْفُوَ
X
അല്ലെങ്കില്‍ ഇളവ് നല്‍കുക
الَّذِي بِيَدِهِ
X
ആരുടെ കയ്യിലാണോ അവന്‍
عُقْدَةُ النِّكَاحِۚ
X
വിവാഹ ഉടമ്പടി അധികാരം
وَأَن تَعْفُوا
X
ഇളവ് ചെയ്യലാണ്
أَقْرَبُ
X
ഏറ്റം സമീപസ്തമായത്
لِلتَّقْوَىٰۚ
X
ദൈവഭക്തിയോട്
وَلَا تَنسَوُا
X
നിങ്ങള്‍ മറക്കരുത്
الْفَضْلَ
X
അനുഗ്രഹത്തെ
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയിലെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:237﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ خَرَجُوا
X
പുറത്ത് പോയവരുടെ സ്ഥിതി
مِن دِيَارِهِمْ
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَهُمْ
X
അവര്‍
أُلُوفٌ
X
ആയിരങ്ങളുണ്ട്
حَذَرَ الْمَوْتِ
X
മരണഭയത്താല്‍
فَقَالَ لَهُمُ
X
അപ്പോള്‍ അവരോട് പറഞ്ഞു
اللَّهُ
X
അല്ലാഹു
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
X
പിന്നെ
أَحْيَاهُمْۚ
X
അവരെ ജീവിപ്പിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനങ്ങളോട്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿2:243﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ وَمَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിച്ച
مِّن نَّفَقَةٍ
X
ഏത് ദാനവും
أَوْ نَذَرْتُم
X
നിങ്ങള്‍ നേര്‍ന്ന
مِّن نَّذْرٍ
X
ഏത് നേര്‍ച്ചയും
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَعْلَمُهُۗ
X
അതറിയുന്നു
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്കില്ല തന്നെ
مِنْ أَنصَارٍ
X
ഒരു സഹായിയും
﴿2:270﴾ لِلْفُقَرَاءِ
X
ദരിദ്രര്‍ക്ക് (ചെലവഴിക്കുന്നത്)
الَّذِينَ أُحْصِرُوا
X
ബന്ധിതരായ
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍ (ഉള്ള ശ്രമത്തില്‍)
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധിക്കുന്നില്ല
ضَرْبًا
X
സഞ്ചരിക്കാന്‍
فِي الْأَرْضِ
X
ഭൂമിയില്‍
يَحْسَبُهُمُ
X
അവരെ (കുറിച്ച്) കരുതും
الْجَاهِلُ
X
വിവരമില്ലാത്തവര്‍
أَغْنِيَاءَ
X
ധനികരെന്ന്
مِنَ التَّعَفُّفِ
X
മാന്യത കാരണം
تَعْرِفُهُم
X
നിനക്കവരെ അറിയാം
بِسِيمَاهُمْ
X
അവരുടെ ലക്ഷണങ്ങള്‍ കൊണ്ട്
لَا يَسْأَلُونَ النَّاسَ
X
അവര്‍ ജനങ്ങളോട് ചോദിക്കില്ല
إِلْحَافًاۗ
X
ശല്ല്യം ചെയ്തുകൊണ്ട്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് (എന്തും)
مِنْ خَيْرٍ
X
നല്ലതി(ധനത്തി)ല്‍ നിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപ്പറ്റി
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿2:273﴾ إِنَّ
X
നിശ്ചയം
الدِّينَ
X
ജീവിത വ്യവസ്ഥ
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
الْإِسْلَامُۗ
X
ഇസ്‌ലാം മാത്രം
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا
X
അല്ലാതെ
مِن بَعْدِ
X
ശേഷമല്ലാതെ
مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്
الْعِلْمُ
X
അറിവ്
بَغْيًا
X
കിടമല്‍സരം കാരണം, അതിക്രമം കാരണം
بَيْنَهُمْۗ
X
അവര്‍ക്കിടയിലുള്ള
وَمَن يَكْفُرْ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَرِيعُ
X
അതിവേഗം നടത്തുന്നവന്‍
الْحِسَابِ
X
വിചാരണ
﴿3:19﴾ قُلْ
X
പറയുക
أَطِيعُوا
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَۖ
X
(അവന്റെ) ദൂതനെയും
فَإِن تَوَلَّوْا
X
നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
സ്നേഹിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികളെ
﴿3:32﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തിരിക്കുന്നു
آدَمَ
X
ആദമിനെ
وَنُوحًا
X
നൂഹിനെയും
وَآلَ إِبْرَاهِيمَ
X
ഇബ്റാഹീം കുടുംബത്തെയും
وَآلَ عِمْرَانَ
X
ഇംറാന്‍ കുടുംബത്തെയും
عَلَى الْعَالَمِينَ
X
ലോകജനതക്ക് മേല്‍
﴿3:33﴾ فَتَقَبَّلَهَا
X
അങ്ങനെ അവളെ സ്വീകരിച്ചു
رَبُّهَا
X
അവളുടെ നാഥന്‍
بِقَبُولٍ حَسَنٍ
X
നല്ല നിലയിലുള്ള സ്വീകരണം
وَأَنبَتَهَا
X
അവളെ വളര്‍ത്തി
نَبَاتًا حَسَنًا
X
മെച്ചപ്പെട്ട രീതിയിലുള്ള വളര്‍ത്തല്‍
وَكَفَّلَهَا
X
അവളുടെ സംരക്ഷകനാക്കി,അവന്‍ അവളെ(സംരക്ഷിക്കാന്‍) ഏല്‍പ്പിച്ചു
زَكَرِيَّاۖ
X
സകരിയ്യായെ
كُلَّمَا دَخَلَ
X
ചെന്നപ്പോഴെല്ലാം
عَلَيْهَا
X
അവളുടെ അടുത്ത്
زَكَرِيَّا
X
സകരിയ്യാ
الْمِحْرَابَ
X
മിഹ്റാബില്‍
وَجَدَ
X
അദ്ദേഹം കണ്ടു
عِندَهَا
X
അവള്‍ക്കരികെ
رِزْقًاۖ
X
ആഹാരം
قَالَ
X
അദ്ദേഹം ചോദിച്ചു
يَا مَرْيَمُ
X
മര്‍യമേ
أَنَّىٰ
X
എവിടെനിന്ന്(കിട്ടി)
لَكِ
X
നിനക്ക്
هَٰذَاۖ
X
ഇത്
قَالَتْ
X
അവള്‍ പറഞ്ഞു
هُوَ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَرْزُقُ
X
വിഭവം നല്‍കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿3:37﴾ وَإِذْ قَالَتِ
X
പറഞ്ഞ നേരം
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
മര്‍യമേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَاكِ
X
നിന്നെ തെരഞ്ഞടുത്തിരിക്കുന്നു
وَطَهَّرَكِ
X
നിന്നെ വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു
وَاصْطَفَاكِ
X
(ഉല്‍കൃഷ്ടയായി)നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ نِسَاءِ
X
സ്ത്രീകളേക്കാള്‍ (സ്ത്രീകളില്‍വെച്ച്)
الْعَالَمِينَ
X
ലോകരിലെ (ലോകത്തിലെ)
﴿3:42﴾ إِذْ قَالَتِ
X
പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക)
الْمَلَائِكَةُ
X
മലക്കുകള്‍
يَا مَرْيَمُ
X
ഓ, മര്‍യം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكِ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِكَلِمَةٍ
X
ഒരു വചനത്തെ സംബന്ധിച്ച്
مِّنْهُ
X
അവനില്‍ നിന്നുള്ള
اسْمُهُ
X
അവന്റെ പേര്
الْمَسِيحُ عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ എന്നാകുന്നു
وَجِيهًا
X
മഹത്വമുള്ളവന്‍
فِي الدُّنْيَا
X
ഈ ലോകത്തും
وَالْآخِرَةِ
X
പരലോകത്തും
وَمِنَ الْمُقَرَّبِينَ
X
ദൈവസാമീപ്യം സിദ്ധിച്ചവരില്‍പെട്ടവനുമാകുന്നു
﴿3:45﴾ إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
رَبِّي
X
എന്റെ നാഥനാണ്
وَرَبُّكُمْ
X
നിങ്ങളുടെ നാഥനും
فَاعْبُدُوهُۗ
X
അതിനാല്‍ അവന് മാത്രം വഴിപ്പെടുക
هَٰذَا
X
ഇതാണ്
صِرَاطٌ
X
വഴി, മാര്‍ഗം
مُّسْتَقِيمٌ
X
നേരായ
﴿3:51﴾ إِنَّ
X
തീര്‍ച്ചയായും
هَٰذَا
X
ഇത്
لَهُوَ
X
ഇത് തന്നെയാണ്
الْقَصَصُ
X
സംഭവ വിവരണം
الْحَقُّۚ
X
സത്യസന്ധമായ
وَمَا مِنْ إِلَٰهٍ
X
ഒരു ഇലാഹുമില്ല, ദൈവവുമില്ല
إِلَّا اللَّهُۚ
X
അല്ലാഹുവല്ലാതെ
وَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَهُوَ
X
അവന്‍ തന്നെയാണ്
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാനും
﴿3:62﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞാല്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِالْمُفْسِدِينَ
X
നാശകാരികളെപ്പറ്റി
﴿3:63﴾ بَلَىٰ
X
അല്ല
مَنْ أَوْفَىٰ
X
ആരെങ്കിലും പൂര്‍ത്തിയാക്കിയാല്‍
بِعَهْدِهِ
X
തന്റെ പ്രതിജ്ഞ
وَاتَّقَىٰ
X
സൂക്ഷ്മത പുലര്‍ത്തുകയും ചെയ്താല്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿3:76﴾ إِلَّا الَّذِينَ تَابُوا
X
പശ്ചാത്തപിച്ചു മടങ്ങിയവരൊഴികെ
مِن بَعْدِ ذَٰلِكَ
X
അതിന് ശേഷം
وَأَصْلَحُوا
X
അവര്‍ (ജീവിതം) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനാകുന്നു
﴿3:89﴾ لَن تَنَالُوا
X
നിങ്ങള്‍ നേടുകയില്ല
الْبِرَّ
X
പുണ്യം
حَتَّىٰ تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത് വരെ
مِمَّا تُحِبُّونَۚ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന്
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِن شَيْءٍ
X
എന്തും, വസ്തുവില്‍ നിന്ന്
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِهِ
X
അതിനെക്കുറിച്ച്
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
﴿3:92﴾ فِيهِ
X
അതിലുണ്ട്
آيَاتٌ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٌ
X
വ്യക്തമായ
مَّقَامُ
X
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَۖ
X
ഇബ്റാഹീമിന്റെ
وَمَن دَخَلَهُ
X
ആര്‍ അതില്‍ പ്രവേശിച്ചുവോ
كَانَ آمِنًاۗ
X
അവന്‍ നിര്‍ഭയനായിരിക്കും
وَلِلَّهِ
X
അല്ലാഹുവിനോട് ബാധ്യതയുണ്ട്
عَلَى النَّاسِ
X
മനുഷ്യര്‍ക്ക്
حِجُّ الْبَيْتِ
X
ഹജ്ജ് നിര്‍വഹിക്കല്‍(ആ മന്ദിരത്തിലേക്ക് തീര്‍ഥാടനം ചെയ്യല്‍)
مَنِ اسْتَطَاعَ
X
കഴിവുള്ളവര്‍ക്ക്
إِلَيْهِ
X
അതിലേക്ക്
سَبِيلًاۚ
X
മാര്‍ഗത്താല്‍
وَمَن كَفَرَ
X
ആര്‍ നിഷേധിച്ചുവോ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَنِيٌّ
X
ആശ്രയം വേണ്ടാത്തവനാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ ആരുടെയും
﴿3:97﴾ هَا أَنتُمْ
X
നോക്കൂ നിങ്ങള്‍ കൂട്ടരേ
أُولَاءِ تُحِبُّونَهُمْ
X
നിങ്ങള്‍ അവരെ സ്നേഹിക്കുന്നു
وَلَا يُحِبُّونَكُمْ
X
അവരോ നിങ്ങളെ സ്നേഹിക്കുന്നില്ല
وَتُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِالْكِتَابِ كُلِّهِ
X
എല്ലാ വേദത്തിലും
وَإِذَا لَقُوكُمْ
X
നിങ്ങളെ അവര്‍ കണ്ടുമുട്ടിയാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
(നിങ്ങളില്‍ നിന്ന്) അവര്‍ പിരിഞ്ഞുപോയാല്‍
عَضُّوا
X
അവര്‍ കടിക്കുന്നു
عَلَيْكُمُ
X
നിങ്ങളോടുള്ള അരിശംകൊണ്ട്
الْأَنَامِلَ
X
വിരലുകള്‍
مِنَ الْغَيْظِۚ
X
കോപം കാരണം
قُلْ
X
പറയുക
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
بِغَيْظِكُمْۗ
X
നിങ്ങളുടെ വിദ്വേഷവുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ള(മനസ്സുകളിലുള്ള)തൊക്കെയും
﴿3:119﴾ إِن تَمْسَسْكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍, നിങ്ങളെ സ്പര്‍ശിച്ചാല്‍
حَسَنَةٌ
X
(എന്തെങ്കിലും) നന്മ
تَسُؤْهُمْ
X
അത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും
وَإِن تُصِبْكُمْ
X
നിങ്ങള്‍ക്ക് ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
(വല്ല) തിന്മയും
يَفْرَحُوا
X
അവര്‍ സന്തുഷ്ടരാകും
بِهَاۖ
X
അതില്‍, അതുമുഖേന
وَإِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍
لَا يَضُرُّكُمْ
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
كَيْدُهُمْ
X
അവരുടെ കുതന്ത്രം
شَيْئًاۗ
X
ഒട്ടും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا يَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
مُحِيطٌ
X
സൂക്ഷ്മമായി അറിയുന്നവന്‍(ആകുന്നു)
﴿3:120﴾ إِنَّ الَّذِينَ تَوَلَّوْا
X
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടി(യ)
الْجَمْعَانِ
X
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
X
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
X
പിശാച്
بِبَعْضِ مَا كَسَبُواۖ
X
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْۗ
X
അവര്‍ക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
X
സഹനശീലനും
﴿3:155﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ أَوَلَمَّا أَصَابَتْكُم
X
നിങ്ങളെ ബാധിച്ചപ്പോള്‍ ആണോ
مُّصِيبَةٌ
X
ഒരു വിപത്ത്
قَدْ
X
തീര്‍ച്ചയായും
أَصَبْتُم
X
നിങ്ങള്‍(ശത്രുക്കള്‍ക്ക്) ഏല്‍പിച്ചിട്ടുണ്ട്
مِّثْلَيْهَا
X
അതിന്റെ ഇരട്ടി
قُلْتُمْ
X
നിങ്ങള്‍ ചോദിക്കുന്നു
أَنَّىٰ هَٰذَاۖ
X
ഇതെങ്ങനെ സംഭവിച്ചു
قُلْ
X
നീ പറയുക
هُوَ
X
അത്
مِنْ عِندِ أَنفُسِكُمْۗ
X
നിങ്ങളുടെ ഭാഗത്ത് നിന്ന് തന്നെയുണ്ടാകുന്നതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿3:165﴾ لَّقَدْ سَمِعَ
X
തീര്‍ച്ചയായും കേട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّذِينَ قَالُوا
X
പറഞ്ഞവരുടെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
فَقِيرٌ
X
ദരിദ്രന്‍(ആകുന്നു)
وَنَحْنُ
X
ഞങ്ങള്‍
أَغْنِيَاءُۘ
X
ധനികര്‍
سَنَكْتُبُ
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തുന്നുണ്ട്
مَا قَالُوا
X
അവര്‍ പറഞ്ഞത്
وَقَتْلَهُمُ
X
അവരുടെ കൊലയും (അവര്‍ കൊന്നതും)
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّ
X
അന്യായമായി
وَنَقُولُ
X
നാം(അവരോട്) പറയും
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക (അനുഭവിച്ചു കൊള്ളുക)
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കത്തിയെരിയുന്ന
﴿3:181﴾ الَّذِينَ قَالُوا
X
പറഞ്ഞവര്‍ (വാദിച്ചവര്‍)
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَهِدَ
X
കരാര്‍ ചെയ്തിരിക്കുന്നു
إِلَيْنَا
X
ഞങ്ങളോട്
أَلَّا نُؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കരുതെന്ന്
لِرَسُولٍ
X
ഒരു ദൈവദൂതനിലും
حَتَّىٰ يَأْتِيَنَا
X
അദ്ദേഹം ഞങ്ങളുടെയടുക്കല്‍ വരുന്നത് വരെ
بِقُرْبَانٍ
X
ഒരു ബലിയുമായി
تَأْكُلُهُ
X
അതിനെ തിന്നും
النَّارُۗ
X
തീ
قُلْ
X
നീ പറയുക
قَدْ جَاءَكُمْ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
رُسُلٌ
X
ദൈവദൂതന്‍മാര്‍
مِّن قَبْلِي
X
എനിക്ക് മുമ്പ്
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
وَبِالَّذِي قُلْتُمْ
X
നിങ്ങള്‍ പറഞ്ഞത് (ചെയ്തു കാണിച്ച്)കൊണ്ടും
فَلِمَ
X
എന്നിട്ടും എന്തിന്
قَتَلْتُمُوهُمْ
X
നിങ്ങള്‍ അവരെ കൊന്നു
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാദികള്‍
﴿3:183﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمُ
X
നിങ്ങളുടെ നാഥനെ
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ച
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَبَثَّ
X
അവന്‍ വ്യാപിപ്പിച്ചു
مِنْهُمَا
X
അവ രണ്ടില്‍ നിന്ന്
رِجَالًا
X
പുരുഷന്‍മാരെ
كَثِيرًا
X
ധാരാളം
وَنِسَاءًۚ
X
സ്ത്രീകളെയും
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
الَّذِي تَسَاءَلُونَ بِهِ
X
ഏതൊരുവന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്‌
وَالْأَرْحَامَۚ
X
കുടുംബ ബന്ധങ്ങളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ عَلَيْكُمْ رَقِيبًا
X
നിങ്ങളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്
﴿4:1﴾ يُوصِيكُمُ
X
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
X
അല്ലാഹു
فِي أَوْلَادِكُمْۖ
X
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
X
പുരുഷനുണ്ട്
مِثْلُ
X
പോലെ, തുല്യമായ
حَظِّ
X
വിഹിതം
الْأُنثَيَيْنِۚ
X
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
X
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
X
പെണ്‍മക്കള്‍ മാത്രം
فَوْقَ
X
ഏറെ
اثْنَتَيْنِ
X
രണ്ടില്‍
فَلَهُنَّ
X
അവര്‍ക്കുണ്ട്
ثُلُثَا
X
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
X
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
X
അവള്‍ ആയിരുന്നാല്‍
وَاحِدَةً
X
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
X
അവള്‍ക്കുണ്ട്
النِّصْفُۚ
X
പാതി
وَلِأَبَوَيْهِ
X
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
X
ഓരോരുത്തര്‍ക്കും
مِّنْهُمَا
X
അവര്‍ രണ്ടുപേരില്‍
السُّدُسُ
X
ആറിലൊന്നുവീതം
مِمَّا تَرَكَ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
X
ഉണ്ടെങ്കില്‍
لَهُ
X
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
X
സന്താനം
فَإِن لَّمْ يَكُن
X
അഥവാ ഇല്ലെങ്കില്‍
لَّهُ
X
അവന്
وَلَدٌ
X
സന്താനം
وَوَرِثَهُ
X
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
X
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
X
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
X
മൂന്നിലൊന്ന്
فَإِن كَانَ لَهُ
X
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
X
സഹോദരങ്ങള്‍
فَلِأُمِّهِ
X
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
X
ആറിലൊന്ന്
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِي
X
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
X
അതിനെപ്പറ്റി
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
X
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
X
ആവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ അടുത്തവര്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
X
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കും
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
തികഞ്ഞ യുക്തമാനും
﴿4:11﴾ وَاللَّذَانِ
X
രണ്ടുപേര്‍
يَأْتِيَانِهَا
X
ഈ ഹീനവൃത്തിയിലേര്‍പ്പെട്ട
مِنكُمْ
X
നിങ്ങളില്‍ നിന്ന്
فَآذُوهُمَاۖ
X
അവരെ നിങ്ങള്‍ പീഡിപ്പിക്കുക
فَإِن تَابَا
X
അവരിരുവരും പശ്ചാതപിക്കുകയാണെങ്കില്‍
وَأَصْلَحَا
X
(സ്വയം) നന്നാവുകയും
فَأَعْرِضُوا
X
നിങ്ങള്‍ വെറുതെ വിട്ടേക്കുക
عَنْهُمَاۗ
X
അവരെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
تَوَّابًا
X
പശ്ചാതാപം സ്വീകരിക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:16﴾ حُرِّمَتْ
X
നിരോധിക്കപ്പെട്ടിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
أُمَّهَاتُكُمْ
X
നിങ്ങളുടെ മാതാക്കള്‍
وَبَنَاتُكُمْ
X
നിങ്ങളുടെ പുത്രിമാര്‍
وَأَخَوَاتُكُمْ
X
നിങ്ങളുടെ സഹോദരിമാര്‍
وَعَمَّاتُكُمْ
X
നിങ്ങളുടെ പിതൃസഹോദരിമാര്‍
وَخَالَاتُكُمْ
X
നിങ്ങളുടെ മാതൃസഹോദരിമാര്‍
وَبَنَاتُ الْأَخِ
X
സഹോദരപുത്രിമാര്‍
وَبَنَاتُ الْأُخْتِ
X
സഹോദരീപുത്രിമാര്‍
وَأُمَّهَاتُكُمُ
X
നിങ്ങളുടെ മാതാക്കള്‍
اللَّاتِي أَرْضَعْنَكُمْ
X
നിങ്ങള്‍ക്ക് മുലയുട്ടിയ
وَأَخَوَاتُكُم
X
നിങ്ങളുടെ സഹോദരിമാര്‍
مِّنَ الرَّضَاعَةِ
X
മുലകുടിയാല്‍(മുലകുടി ബന്ധത്തില്‍) ഉള്ള
وَأُمَّهَاتُ نِسَائِكُمْ
X
നിങ്ങളുടെ ഭാര്യമാതാക്കള്‍
وَرَبَائِبُكُمُ
X
നിങ്ങളുടെ വളര്‍ത്തുപുത്രിമാര്‍
اللَّاتِي فِي حُجُورِكُم
X
നിങ്ങളുടെ (വീടുകളില്‍) സംരക്ഷണത്തിലുള്ള
مِّن نِّسَائِكُمُ
X
നിങ്ങളുടെ ഭാര്യമാരില്‍ നിന്ന്
اللَّاتِي دَخَلْتُم بِهِنَّ
X
ഇനി നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട
فَإِن لَّمْ تَكُونُوا دَخَلْتُم بِهِنَّ
X
നിങ്ങള്‍ അവരുമായി ദാമ്പത്യബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
وَحَلَائِلُ
X
ഭാര്യമാര്‍
أَبْنَائِكُمُ
X
നിങ്ങളുടെ പുത്രന്‍മാരുടെ
الَّذِينَ مِنْ أَصْلَابِكُمْ
X
നിങ്ങളുടെ മുതുകുകളില്‍ നിന്നുള്ള
وَأَن تَجْمَعُوا
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതും
بَيْنَ الْأُخْتَيْنِ
X
രണ്ടുസഹോദരിമാര്‍ക്കിടയില്‍
إِلَّا مَا قَدْ سَلَفَۗ
X
കഴിഞ്ഞുപോയത് ഒഴിച്ച്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:23﴾ وَالْمُحْصَنَاتُ
X
ഭര്‍ത്തൃമതികള്‍
مِنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്നുള്ള
إِلَّا مَا مَلَكَتْ
X
ഉടമപ്പെടുത്തിയവരൊഴികെ
أَيْمَانُكُمْۖ
X
നിങ്ങളുടെ വലം കൈകള്‍
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ നിയമമായി
عَلَيْكُمْۚ
X
നിങ്ങളുടെ മേലുള്ള
وَأُحِلَّ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مَّا وَرَاءَ ذَٰلِكُمْ
X
അതിന് പിന്നിലു(പുറമെയു)ള്ളത്
أَن تَبْتَغُوا
X
നിങ്ങള്‍ തേടുന്നത് (വിവാഹം ചെയ്യുന്നത്)
بِأَمْوَالِكُم
X
നിങ്ങളുടെ ധനം(വിവാഹമൂല്യം) കൊണ്ട്
مُّحْصِنِينَ
X
വിവാഹിതരായ നിലയില്‍
غَيْرَ مُسَافِحِينَۚ
X
അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവരാവാതെ
فَمَا اسْتَمْتَعْتُم بِهِ
X
അങ്ങനെ നിങ്ങള്‍ സുഖമനുഭവിച്ചാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
فَآتُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ പ്രതിഫലം
فَرِيضَةًۚ
X
നിര്‍ബന്ധമായിട്ട്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങളുടെമേല്‍
فِيمَا تَرَاضَيْتُم بِهِ
X
നിങ്ങള്‍ പരസ്പരം തൃപ്തിപ്പെടുന്നതില്‍
مِن بَعْدِ الْفَرِيضَةِۚ
X
(വിവാഹമൂല്യം) നിശ്ചയിച്ച ശേഷം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:24﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
X
നിങ്ങളുടെ ധനം
بَيْنَكُم
X
നിങ്ങള്‍ക്കിടയില്‍ (അന്യോന്യം)
بِالْبَاطِلِ
X
നിഷിദ്ധമായി (അന്യായമായി)
إِلَّا أَن تَكُونَ
X
അത് ആയല്ലാതെ
تِجَارَةً
X
കച്ചവടം
عَن تَرَاضٍ
X
പരസ്പരം പൊരുത്തത്തോടെയുള്ള
مِّنكُمْۚ
X
നിങ്ങളില്‍ നിന്നുള്ള
وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കരുത്
أَنفُسَكُمْۚ
X
നിങ്ങളെത്തന്നെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُمْ
X
നിങ്ങളോട്
رَحِيمًا
X
ഏറെ കരുണയുള്ളവന്‍
﴿4:29﴾ وَلَا تَتَمَنَّوْا
X
നിങ്ങള്‍ കൊതിക്കരുത്
مَا فَضَّلَ اللَّهُ بِهِ
X
അല്ലാഹു അനുഗ്രഹിച്ചതിനെ
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
عَلَىٰ بَعْضٍۚ
X
മറ്റുചിലരേക്കാള്‍
لِّلرِّجَالِ
X
പുരുഷന്‍മാര്‍ക്കുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبُواۖ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَلِلنِّسَاءِ
X
സ്ത്രീകള്‍ക്കുമുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبْنَۚ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَاسْأَلُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവോട് ചോദിച്ചുകൊള്ളുക
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:32﴾ وَلِكُلٍّ
X
എല്ലാറ്റിനും (ധനത്തിനും)
جَعَلْنَا
X
നാം നിശ്ചയിച്ചിരിക്കുന്നു
مَوَالِيَ
X
അവകാശികളെ
مِمَّا تَرَكَ
X
വിട്ടേച്ചുപോയതില്‍ നിന്നുള്ള
الْوَالِدَانِ
X
മാതാപിതാക്കള്‍
وَالْأَقْرَبُونَۚ
X
ഉറ്റബന്ധുക്കളും
وَالَّذِينَ عَقَدَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകെട്ടിയവര്‍ (നിങ്ങള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍)
فَآتُوهُمْ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
نَصِيبَهُمْۚ
X
അവരുടെ വിഹിതം
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
شَهِيدًا
X
സാക്ഷി
﴿4:33﴾ الرِّجَالُ
X
പുരുഷന്‍മാര്‍
قَوَّامُونَ
X
നാഥന്മാരാകുന്നു, പരിപാലകരാകുന്നു
عَلَى النِّسَاءِ
X
സ്‌ത്രീകളുടെമേല്‍
بِمَا فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിട്ടുള്ളത് കൊണ്ട്
بَعْضَهُمْ
X
അവരില്‍ ചിലരെ
عَلَىٰ بَعْضٍ
X
ചിലരേക്കാള്‍
وَبِمَا أَنفَقُوا
X
അവര്‍(പുരുഷന്മാര്‍) ചെലവഴിക്കുന്നത് കൊണ്ടും
مِنْ أَمْوَالِهِمْۚ
X
അവരുടെ ധനങ്ങളില്‍ നിന്ന്
فَالصَّالِحَاتُ
X
അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍
قَانِتَاتٌ
X
അനുസരണ ശീലമുള്ളവരാണ്
حَافِظَاتٌ
X
സൂക്ഷിക്കുന്നവരാണ്
لِّلْغَيْبِ
X
(പുരുഷന്മാരുടെ)അഭാവത്തില്‍
بِمَا حَفِظَ اللَّهُۚ
X
അല്ലാഹു കാത്തുസൂക്ഷിക്കാന്‍ കല്‍പിച്ചതിനെ
وَاللَّاتِي تَخَافُونَ
X
നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകള്‍
نُشُوزَهُنَّ
X
അവരുടെ അനുസരണക്കേട്
فَعِظُوهُنَّ
X
നിങ്ങള്‍ അവരെ ഉപദേശിക്കുക
وَاهْجُرُوهُنَّ
X
അവരെ നിങ്ങള്‍ വിട്ട് നില്‍ക്കുക
فِي الْمَضَاجِعِ
X
കിടപ്പറകളില്‍
وَاضْرِبُوهُنَّۖ
X
അവരെ നിങ്ങള്‍ അടിക്കുക
فَإِنْ أَطَعْنَكُمْ
X
അങ്ങനെ അവര്‍ നിങ്ങളെ അനുസരിച്ചാല്‍
فَلَا تَبْغُوا
X
നിങ്ങള്‍ തേടരുത്
عَلَيْهِنَّ
X
അവര്‍ക്കെതിരെ
سَبِيلًاۗ
X
ഒരുവഴിയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيًّا
X
അത്യുന്നതന്‍
كَبِيرًا
X
വലിയവന്‍(മഹാന്‍)
﴿4:34﴾ وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടാല്‍
شِقَاقَ
X
ഭിന്നിപ്പ്
بَيْنِهِمَا
X
അവര്‍ രണ്ടുപേര്‍(ദമ്പതിമാര്‍)ക്കിടയില്‍
فَابْعَثُوا
X
നിങ്ങള്‍ അയക്കുക(നിയോഗിക്കുക)
حَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهِ
X
അവന്റെ ആള്‍ക്കാരില്‍ നിന്ന്
وَحَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهَا
X
അവളുടെ ആള്‍ക്കാരില്‍ നിന്ന്
إِن يُرِيدَا
X
അവര്‍ ഇരുവരും ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًا
X
അനുരഞ്ജനം
يُوَفِّقِ اللَّهُ
X
അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്
بَيْنَهُمَاۗ
X
അവര്‍(ദമ്പതിമാര്‍)ക്കിടയില്‍
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
خَبِيرًا
X
സൂക്ഷമജ്ഞന്‍
﴿4:35﴾ وَاعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
وَلَا تُشْرِكُوا
X
നിങ്ങള്‍ പങ്ക്ചേര്‍ക്കാതിരിക്കുക
﴿4:36﴾