Repeated Words in Quran

< >
Total Found : 39
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
لَا تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (എന്ന്)
فِي الْأَرْضِ
X
ഭൂമിയില്‍
قَالُوا
X
അവര്‍ പറയും
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُصْلِحُونَ
X
നന്മ വരുത്തുന്നവര്‍ (മാത്രമാകുന്നു)
﴿2:11﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
അവര്‍ തനിച്ചാവുമ്പോള്‍
إِلَىٰ شَيَاطِينِهِمْ
X
അവരുടെ പിശാചുക്കളുടെകൂടെ
قَالُوا
X
അവര്‍ പറയും
إِنَّا مَعَكُمْ
X
നിശ്ചയം ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُسْتَهْزِئُونَ
X
പരിഹസിക്കുന്നവര്‍ (മാത്രമാകുന്നു)
﴿2:14﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ بَدِيعُ
X
മുന്‍ മാതൃകകളില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
وَإِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
നിശ്ചയമായും അവന്‍ പറയുന്നു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അതോടെ അതുണ്ടാകുന്നു
﴿2:117﴾ فَإِنْ آمَنُوا
X
ഇനി അവര്‍ വിശ്വസിക്കുകയാണെങ്കില്‍
بِمِثْلِ مَا
X
യാതൊന്നുപോലെയുള്ളതില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
فَقَدِ اهْتَدَواۖ
X
അവര്‍ നേര്‍വഴി പ്രാപിച്ചു, തീര്‍ച്ച
وَّإِن تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
فَإِنَّمَا هُمْ
X
നിശ്ചയമായും അവര്‍
فِي شِقَاقٍۖ
X
എതിര്‍പ്പില്‍ മാത്രമാണ്
فَسَيَكْفِيكَهُمُ
X
എന്നാല്‍ അവരില്‍നിന്ന് നിന്നെ സംരക്ഷിക്കും
اللَّهُۚ
X
അല്ലാഹു
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:137﴾ إِنَّمَا
X
(ഇത്) മാത്രമാണ്
يَأْمُرُكُم
X
അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്
بِالسُّوءِ
X
ചീത്തയായത്
وَالْفَحْشَاءِ
X
മ്ലേഛമായതും
وَأَن تَقُولُوا
X
നിങ്ങള്‍ പറയാനും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:169﴾ إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ فَمَن بَدَّلَهُ
X
ആരെങ്കിലും മാറ്റിമറിച്ചാല്‍
بَعْدَمَا سَمِعَهُ
X
അത് കേട്ടശേഷം
فَإِنَّمَا
X
അപ്പോള്‍ തീര്‍ച്ചയായും
إِثْمُهُ
X
അതിന്റെ കുറ്റം
عَلَى الَّذِينَ يُبَدِّلُونَهُۚ
X
അത് മാറ്റിമറിക്കുന്നവര്‍ക്ക് (മാത്രമാണ്)
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:181﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ قَالَتْ
X
അവള്‍ ചോദിച്ചു
رَبِّ
X
എന്റെ നാഥാ
أَنَّىٰ يَكُونُ لِي
X
എനിക്കെങ്ങനെ ഉണ്ടാകും
وَلَدٌ
X
സന്താനം
وَلَمْ يَمْسَسْنِي
X
എന്നെ തൊട്ടിട്ടില്ലായെന്നിരിക്കെ
بَشَرٌۖ
X
ഒരു മനുഷ്യനും(പുരുഷനും)
قَالَ
X
(അല്ലാഹു) പറഞ്ഞു
كَذَٰلِكِ
X
അത് അപ്രകാരം തന്നെ(സംഭവിക്കും)
اللَّهُ
X
അല്ലാഹു
يَخْلُقُ
X
സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇഛിക്കുന്നത്
إِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
അവന്‍ പറയുകയേ വേണ്ടൂ
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അപ്പോഴേക്കും അതുണ്ടാവുന്നു
﴿3:47﴾ إِنَّ الَّذِينَ تَوَلَّوْا
X
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടി(യ)
الْجَمْعَانِ
X
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
X
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
X
പിശാച്
بِبَعْضِ مَا كَسَبُواۖ
X
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْۗ
X
അവര്‍ക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
X
സഹനശീലനും
﴿3:155﴾ إِنَّمَا ذَٰلِكُمُ الشَّيْطَانُ
X
നിശ്ചയമായും അത് പിശാച് തന്നെ
يُخَوِّفُ
X
അവന്‍ ഭയപ്പെടുത്തുന്നു
أَوْلِيَاءَهُ
X
അവന്റെ മിത്രങ്ങളെ
فَلَا تَخَافُوهُمْ
X
അതിനാല്‍ നിങ്ങളവരെ പേടിക്കരുത്
وَخَافُونِ
X
എന്നെ മാത്രം ഭയപ്പെടുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿3:175﴾ وَلَا يَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) കരുതേണ്ടതില്ല
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَنَّمَا نُمْلِي
X
നാം സമയം നീട്ടിക്കൊടുക്കുന്നത്
لَهُمْ
X
അവര്‍ക്ക്
خَيْرٌ
X
ഗുണകരമാണെന്ന്
لِّأَنفُسِهِمْۚ
X
അവര്‍ക്ക്
إِنَّمَا نُمْلِي لَهُمْ
X
തീര്‍ച്ചയായും നാം അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുന്നത്‌
لِيَزْدَادُوا
X
അവര്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി(മാത്രമാണ്)
إِثْمًاۚ
X
(തങ്ങളുടെ) കുറ്റം
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّهِينٌ
X
നിന്ദ്യമായ
﴿3:178﴾ كُلُّ نَفْسٍ
X
എല്ലാ ദേഹവും (മനുഷ്യരും)
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണം
وَإِنَّمَا تُوَفَّوْنَ
X
നിശ്ചയം, പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
أُجُورَكُمْ
X
നിങ്ങളുടെ (കര്‍മ) ഫലങ്ങള്‍(മാത്രമാണ്)
يَوْمَ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (മാത്രമാണ്)
فَمَن
X
അപ്പോള്‍ ആര്‍
زُحْزِحَ
X
അകറ്റപ്പെട്ടു
عَنِ النَّارِ
X
നരകത്തില്‍നിന്ന്
وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
الْجَنَّةَ
X
സ്വര്‍ഗത്തില്‍
فَقَدْ فَازَۗ
X
തീര്‍ച്ചയായും അവന്‍ വിജയം വരിച്ചു
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
إِلَّا مَتَاعُ
X
ചരക്കല്ലാതെ
الْغُرُورِ
X
വഞ്ചനയുടെ
﴿3:185﴾ إِنَّ الَّذِينَ يَأْكُلُونَ
X
തീര്‍ച്ചയായും തിന്നുന്നവര്‍
أَمْوَالَ
X
മുതലുകള്‍
الْيَتَامَىٰ
X
അനാഥകളുടെ
ظُلْمًا
X
അന്യായമായി
إِنَّمَا يَأْكُلُونَ
X
അവര്‍ തിന്നുന്നത്
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
نَارًاۖ
X
തീ(മാത്രമാണ്)യാണ്
وَسَيَصْلَوْنَ
X
വഴിയെ അവര്‍ കത്തിയെരിയും
سَعِيرًا
X
(ആളിക്കത്തുന്ന)നരകത്തില്‍
﴿4:10﴾ إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ وَمَن يَكْسِبْ
X
സമ്പാദിച്ചുവെക്കുന്നവന്‍ (ഒരുക്കൂട്ടിവെക്കുന്നവന്‍)
إِثْمًا
X
പാപം, തെറ്റ്
فَإِنَّمَا يَكْسِبُهُ
X
അത് സമ്പാദിക്കുന്നത് (ഒരുക്കൂട്ടിവെക്കുന്നത്)
عَلَىٰ نَفْسِهِۚ
X
തനിക്കെതിരായിതന്നെയാണ്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:111﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
لَا تَغْلُوا
X
നിങ്ങള്‍ അതിര് കവിയരുത്
فِي دِينِكُمْ
X
നിങ്ങളുടെ മതകാര്യത്തില്‍
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّۚ
X
സത്യമല്ലാതെ
إِنَّمَا الْمَسِيحُ
X
തീര്‍ച്ചയായും മസീഹ്
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ പുത്രന്‍ ഈസാ
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
وَكَلِمَتُهُ
X
അവന്റെ വചനവും
أَلْقَاهَا
X
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ مَرْيَمَ
X
മര്‍യമിലേക്ക്
وَرُوحٌ
X
ഒരാത്മാവും
مِّنْهُۖ
X
അവന്‍ങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۖ
X
അവന്റെ ദൂതന്‍മാരിലും
وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
ثَلَاثَةٌۚ
X
ത്രിത്വം (എന്നവാക്ക്)
انتَهُوا
X
നിങ്ങള്‍ (അത്) അവസാനിപ്പിക്കുക
خَيْرًا
X
ഉത്തമം (അതാണ് )
لَّكُمْۚ
X
നിങ്ങള്‍ക്ക്
إِنَّمَا اللَّهُ
X
നിശ്ചയമായും അല്ലാഹു
إِلَٰهٌ
X
ദൈവമാകുന്നു
وَاحِدٌۖ
X
ഏകന്‍
سُبْحَانَهُ
X
അവന്‍ എത്ര പരിശുദ്ധന്‍
أَن يَكُونَ لَهُ
X
അവന് ഉണ്ടാകുന്നതില്‍ നിന്ന്
وَلَدٌۘ
X
ഒരു പുത്രന്‍
لَّهُ
X
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതി
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:171﴾ وَاتْلُ
X
നീ വിവരിച്ചുകൊടുക്കുക
عَلَيْهِمْ
X
അവര്‍ക്ക്
نَبَأَ
X
വൃത്താന്തം
ابْنَيْ آدَمَ
X
ആദമിന്റെ രണ്ടു പുത്രന്മാരുടെ
بِالْحَقِّ
X
വസ്തുനിഷ്ഠമായി
إِذْ قَرَّبَا
X
അവരിരുവരും ബലിനടത്തിയപ്പോള്‍
قُرْبَانًا
X
ഒരു ബലി
فَتُقُبِّلَ
X
അപ്പോള്‍ സ്വീകരിക്കപ്പെട്ടു
مِنْ أَحَدِهِمَا
X
അവരില്‍ ഒരാളില്‍നിന്ന്
وَلَمْ يُتَقَبَّلْ
X
സ്വീകരിക്കപ്പെട്ടില്ല
مِنَ الْآخَرِ
X
അപരനില്‍നിന്ന്
قَالَ
X
(അപരന്‍)പറഞ്ഞു
لَأَقْتُلَنَّكَۖ
X
ഞാന്‍ നിന്നെ കൊല്ലുകതന്നെ ചെയ്യും
قَالَ
X
അവന്‍ (ഒന്നാമന്‍) പറഞ്ഞു
إِنَّمَا يَتَقَبَّلُ اللَّهُ
X
നിശ്ചയം, അല്ലാഹു സ്വീകരിക്കുന്നു
مِنَ الْمُتَّقِينَ
X
ഭയഭക്തരില്‍നിന്നു മാത്രം
﴿5:27﴾ إِنَّمَا جَزَاءُ
X
തീര്‍ച്ചയായും പ്രതിഫലം
الَّذِينَ يُحَارِبُونَ
X
യുദ്ധത്തിലേര്‍പ്പെടുന്നവര്‍ക്കുള്ള
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുകയും ചെയ്യുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًا
X
കുഴപ്പമുണ്ടാക്കാന്‍
أَن يُقَتَّلُوا
X
അവര്‍ വധിക്കപ്പെടുകയാണ്
أَوْ يُصَلَّبُوا
X
അല്ലെങ്കില്‍ അവര്‍ കുരിശിലേറ്റപ്പെടുകയാണ്
أَوْ تُقَطَّعَ
X
അല്ലെങ്കില്‍ ഛേദിക്കപ്പെടുകയാണ്
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَأَرْجُلُهُم
X
അവരുടെ കാലുകളും
مِّنْ خِلَافٍ
X
വിപരീതമായി
أَوْ يُنفَوْا مِنَ الْأَرْضِۚ
X
അല്ലെങ്കില്‍ അവര്‍ നാട് കടത്തപ്പെടലാണ്
ذَٰلِكَ
X
അത്
لَهُمْ
X
അവര്‍ക്ക്
خِزْيٌ
X
അപമാനമാകുന്നു
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿5:33﴾ إِنَّمَا وَلِيُّكُمُ
X
നിശ്ചയം, നിങ്ങളുടെ മിത്രം
اللَّهُ
X
അല്ലാഹുവാണ്
وَرَسُولُهُ
X
അവന്റെ ദൂതനും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസികളുമാണ്
الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യും
الزَّكَاةَ
X
സകാത്ത്
وَهُمْ
X
അവര്‍ ആയിരിക്കെ
رَاكِعُونَ
X
നമിക്കുന്നവര്‍
﴿5:55﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِنَّمَا
X
നിശ്ചയമായും
الْخَمْرُ
X
മദ്യം
وَالْمَيْسِرُ
X
ചൂതും
وَالْأَنصَابُ
X
പ്രതിഷ്ഠകളും
وَالْأَزْلَامُ
X
ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും
رِجْسٌ
X
മാലിന്യമാകുന്നു
مِّنْ عَمَلِ
X
പ്രവൃത്തിയില്‍പെട്ട
الشَّيْطَانِ
X
പിശാചിന്റെ
فَاجْتَنِبُوهُ
X
അതിനാല്‍ അത് നിങ്ങള്‍ ഒഴിവാക്കുക
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയിച്ചേക്കാം
﴿5:90﴾ إِنَّمَا
X
നിശ്ചയമായും
يُرِيدُ الشَّيْطَانُ
X
പിശാച് ഉദ്ദേശിക്കുന്നു
أَن يُوقِعَ
X
അവന്‍ ഉളവാക്കാന്‍
بَيْنَكُمُ
X
നിങ്ങള്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
فِي الْخَمْرِ
X
മദ്യത്തിലൂടെ
وَالْمَيْسِرِ
X
ചൂതാട്ടത്തിലൂടെയും
وَيَصُدَّكُمْ
X
അവര്‍ നിങ്ങളെ തടയാനും
عَن ذِكْرِ اللَّهِ
X
അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്ന്
وَعَنِ الصَّلَاةِۖ
X
നമസ്കാരത്തില്‍നിന്നും
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങള്‍ ആണോ?
مُّنتَهُونَ
X
വിരമിക്കുന്നവര്‍
﴿5:91﴾ قُلْ
X
നീ പറയുക (ചോദിക്കുക)
أَيُّ شَيْءٍ
X
ഏതൊന്നാണ്?
أَكْبَرُ
X
ഏറ്റവും മഹത്തരം
شَهَادَةًۖ
X
സാക്ഷ്യത്തില്‍
قُلِ
X
നീ പറയുക
اللَّهُۖ
X
അല്ലാഹുവാണ്
شَهِيدٌ
X
സാക്ഷി
بَيْنِي
X
എനിക്കിടയില്‍
وَبَيْنَكُمْۚ
X
നിങ്ങള്‍ക്കുമിടയില്‍
وَأُوحِيَ
X
ബോധനമായി നല്‍കപ്പെട്ടു
إِلَيَّ
X
എനിക്ക്
هَٰذَا الْقُرْآنُ
X
ഈ ഖുര്‍ആന്‍
لِأُنذِرَكُم
X
ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
بِهِ
X
അത് മുഖേന
وَمَن بَلَغَۚ
X
അത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും
أَئِنَّكُمْ لَتَشْهَدُونَ
X
ഉറപ്പായും നിങ്ങള്‍ സാക്ഷ്യംവഹിക്കുമോ?
أَنَّ مَعَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവോടൊപ്പം ഉണ്ടെന്ന്
آلِهَةً
X
ദൈവങ്ങള്‍
أُخْرَىٰۚ
X
വേറെ
قُل
X
നീ പറയുക
لَّا أَشْهَدُۚ
X
ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല
قُلْ
X
നീ പറയുക
إِنَّمَا هُوَ
X
നിശ്ചയം അവന്‍
إِلَٰهٌ
X
ദൈവം (മാത്രമാണ്)
وَاحِدٌ
X
ഒരേയൊരു
وَإِنَّنِي
X
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
X
യാതൊരു ബന്ധവുമില്ലാത്തവനാണ്
مِّمَّا تُشْرِكُونَ
X
നിങ്ങള്‍ അവന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി
﴿6:19﴾ إِنَّمَا يَسْتَجِيبُ
X
തീര്‍ച്ചയായും ഉത്തരമേകും
الَّذِينَ يَسْمَعُونَۘ
X
കേള്‍ക്കുന്നവര്‍ മാത്രം
وَالْمَوْتَىٰ
X
മരിച്ചവര്‍
يَبْعَثُهُمُ اللَّهُ
X
അല്ലാഹു അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും
ثُمَّ
X
എന്നിട്ട്
إِلَيْهِ
X
അവന്റെ അരികിലേക്ക്
يُرْجَعُونَ
X
അവര്‍ തിരിച്ചുകൊണ്ടുപോകപ്പെടും
﴿6:36﴾ وَأَقْسَمُوا
X
അവര്‍ സത്യംചെയ്തു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْ
X
തങ്ങളെക്കൊണ്ടാവുംവിധം ഉറപ്പിച്ചു സത്യമായിട്ട്
لَئِن جَاءَتْهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
ദൃഷ്ടാന്തം
لَّيُؤْمِنُنَّ
X
തങ്ങള്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്
بِهَاۚ
X
അതില്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
الْآيَاتُ
X
ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അധീനതയിലാകുന്നു
وَمَا يُشْعِرُكُمْ
X
നിങ്ങള്‍ക്കെന്തറിയാം?
أَنَّهَا
X
തീര്‍ച്ചയായും അവ
إِذَا جَاءَتْ
X
അവ വന്നുകിട്ടിയാല്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ലെന്ന്
﴿6:109﴾ أَن تَقُولُوا
X
നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടി
إِنَّمَا
X
നിശ്ചയമായും
أُنزِلَ
X
അവതരിപ്പിക്കപ്പെട്ടു
الْكِتَابُ
X
വേദപുസ്തകം
عَلَىٰ طَائِفَتَيْنِ
X
രണ്ടുവിഭാഗക്കാര്‍ക്ക് മാത്രം
مِن قَبْلِنَا
X
ഞങ്ങള്‍ക്കുമുമ്പുള്ള
وَإِن كُنَّا
X
തീര്‍ച്ചയായും ഞങ്ങളായിരുന്നു
عَن دِرَاسَتِهِمْ
X
അവരുടെ പഠനത്തെപ്പറ്റി
لَغَافِلِينَ
X
തീര്‍ത്തും അശ്രദ്ധര്‍
﴿6:156﴾ إِنَّ الَّذِينَ فَرَّقُوا
X
തീര്‍ച്ചയായും പിളര്‍പ്പുണ്ടാക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ മതത്തില്‍
وَكَانُوا
X
അവര്‍ ആയിത്തീരുകയും ചെയ്തു
شِيَعًا
X
വിവിധകക്ഷികള്‍
لَّسْتَ
X
നീയല്ല
مِنْهُمْ
X
അവരെ സംബന്ധിച്ച്
فِي شَيْءٍۚ
X
ഒരു കാര്യത്തിലും
إِنَّمَا أَمْرُهُمْ
X
നിശ്ചയം, അവരുടെ കാര്യം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
ثُمَّ
X
പിന്നീട്
يُنَبِّئُهُم
X
അവനവരെ വിവരമറിയിക്കും
بِمَا كَانُوا
X
അവരായിരുന്നതിനെപ്പറ്റി
يَفْعَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:159﴾ قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
حَرَّمَ
X
നിഷിദ്ധമാക്കി
رَبِّيَ
X
എന്റെ നാഥന്‍
الْفَوَاحِشَ
X
നീചവൃത്തികള്‍
مَا ظَهَرَ
X
പരസ്യമായത്
مِنْهَا
X
അവയിലെ
وَمَا بَطَنَ
X
രഹസ്യമായതും
وَالْإِثْمَ
X
കുറ്റകൃത്യവും
وَالْبَغْيَ
X
അതിക്രമവും
بِغَيْرِ
X
ഇല്ലാതെയുള്ള
الْحَقِّ
X
ന്യായം
وَأَن تُشْرِكُوا
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും
بِاللَّهِ
X
അല്ലാഹുവില്‍
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിത്തരാത്തതിനെ
سُلْطَانًا
X
ഒരു തെളിവും
وَأَن تَقُولُوا
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കലും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿7:33﴾ فَإِذَا جَاءَتْهُمُ
X
അവര്‍ക്ക് വന്നാല്‍
الْحَسَنَةُ
X
നന്മ
قَالُوا
X
അവര്‍ പറയും
لَنَا
X
നമുക്കുള്ളതാണ്
هَٰذِهِۖ
X
ഇത്
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
يَطَّيَّرُوا
X
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
X
മൂസായുടെ
وَمَن مَّعَهُۗ
X
അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും
أَلَا
X
അറിയുക
إِنَّمَا طَائِرُهُمْ
X
അവരുടെ ദുശ്ശകുനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:131﴾ أَوْ
X
അല്ലെങ്കില്‍
تَقُولُوا
X
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
إِنَّمَا أَشْرَكَ
X
തീര്‍ച്ചയായും പങ്കു ചേര്‍ത്തു
آبَاؤُنَا
X
ഞങ്ങളുടെ പൂര്‍വപിതാക്കള്‍
مِن قَبْلُ
X
മുമ്പുതന്നെ
وَكُنَّا
X
ഞങ്ങളായിരുന്നു
ذُرِّيَّةً
X
സന്തതികള്‍
مِّن بَعْدِهِمْۖ
X
അവര്‍ക്കു ശേഷം വന്ന
أَفَتُهْلِكُنَا
X
എന്നിരിക്കെ, ഞങ്ങളെ നീ നശിപ്പിക്കുകയാണോ
بِمَا فَعَلَ
X
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
الْمُبْطِلُونَ
X
ആ അസത്യവാദികള്‍
﴿7:173﴾ يَسْأَلُونَكَ
X
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ السَّاعَةِ
X
ആ അന്ത്യ നിമിഷത്തെപ്പറ്റി
أَيَّانَ مُرْسَاهَاۖ
X
എപ്പോഴാണ് അത് വന്നെത്തുന്നതെന്ന്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ച അറിവ്
عِندَ رَبِّيۖ
X
എന്റെ നാഥന്റെ അടുത്ത്
لَا يُجَلِّيهَا
X
അത് വെളിപ്പെടുത്തുകയില്ല
لِوَقْتِهَا
X
അതിന്റെ സമയത്ത്
إِلَّا هُوَۚ
X
അവനല്ലാതെ
ثَقُلَتْ
X
അത് ഭാരിച്ചതായിരിക്കുന്നു
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِۚ
X
ഭൂമിയിലും
لَا تَأْتِيكُمْ
X
അത് നിങ്ങളില്‍ വന്നെത്തുകയില്ല
إِلَّا بَغْتَةًۗ
X
യാദൃശ്ചികമായിട്ടല്ലാതെ
يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
X
നീ ആണെന്ന പോലെ
حَفِيٌّ
X
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَاۖ
X
അതേക്കുറിച്ച്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ചുള്ള അറിവ്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളില്‍ അധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:187﴾ وَإِذَا لَمْ تَأْتِهِم
X
അവര്‍ക്കു നീ കൊണ്ടു വന്നു കൊടുത്തില്ലെങ്കില്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു
لَوْلَا اجْتَبَيْتَهَاۚ
X
അതിനെ നിനക്ക് സ്വയം തന്നെ തെരഞ്ഞെടുത്തുകൂടേ
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുന്നു
مَا يُوحَىٰ
X
ബോധനം ചെയ്യപ്പെടുന്നതിനെ
إِلَيَّ
X
എനിക്ക്
مِن رَّبِّيۚ
X
എന്റെ നാഥനില്‍ നിന്ന്
هَٰذَا
X
ഇത്
بَصَائِرُ
X
വ്യക്തമായ തെളിവുകളാണ്
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَهُدًى
X
മാര്‍ഗ ദര്‍ശനവുമാണ്
وَرَحْمَةٌ
X
കാരുണ്യവുമാണ്
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:203﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍
وَجِلَتْ
X
ഭയചകിതമാകും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَإِذَا تُلِيَتْ
X
വായിച്ചുകേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُهُ
X
അവന്റെ വചനങ്ങള്‍
زَادَتْهُمْ
X
അവ അവര്‍ക്ക് വര്‍ധിപ്പിക്കും
إِيمَانًا
X
വിശ്വാസം
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കും, സമര്‍പിക്കും
﴿8:2﴾ إِنَّمَا يَعْمُرُ
X
തീര്‍ച്ചയായും പരിപാലിക്കേണ്ടത്
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
مَنْ آمَنَ
X
വിശ്വസിച്ചവര്‍ മാത്രമാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَقَامَ
X
നിഷ്ഠയോടെ നിര്‍വ്വഹിച്ചവരും
الصَّلَاةَ
X
നമസ്കാരം
وَآتَى
X
നല്‍കിയവരും
الزَّكَاةَ
X
സകാത്ത്
وَلَمْ يَخْشَ
X
ഭയപ്പെടാതിരിക്കുകയും
إِلَّا اللَّهَۖ
X
അല്ലാഹുവിനെയല്ലാതെ
فَعَسَىٰ أُولَٰئِكَ
X
അവരായേക്കാം
أَن يَكُونُوا مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
﴿9:18﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّمَا الْمُشْرِكُونَ
X
നിശ്ചയം ബഹുദൈവവിശ്വാസികള്‍
نَجَسٌ
X
അശുദ്ധരാണ്
فَلَا يَقْرَبُوا
X
അതിനാല്‍ അവര്‍ സമീപിക്കരുത്
الْمَسْجِدَ الْحَرَامَ
X
മസ്ജിദുല്‍ ഹറാമിനെ
بَعْدَ
X
ശേഷം
عَامِهِمْ هَٰذَاۚ
X
ഇക്കൊല്ലത്തിന്
وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
عَيْلَةً
X
ദാരിദ്യ്രം (വന്നേക്കുമെന്ന്)
فَسَوْفَ يُغْنِيكُمُ
X
നിങ്ങള്‍ക്ക് സമൃദ്ധിവരുത്തും
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
തന്റെ അനുഗ്രഹത്താല്‍
إِن شَاءَۚ
X
അവന്‍ ഇഛിക്കുന്നുവെങ്കില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:28﴾ إِنَّمَا النَّسِيءُ
X
(വിലക്കിയമാസങ്ങള്‍) പുറകോട്ട് മാറ്റുന്നത്
زِيَادَةٌ
X
വര്‍ദ്ധനവ് തന്നെയാകുന്നു
فِي الْكُفْرِۖ
X
സത്യനിഷേധത്തില്‍
يُضَلُّ بِهِ
X
അതുവഴി കൂടുതല്‍ തെറ്റിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
يُحِلُّونَهُ
X
അവര്‍ അത്(യുദ്ധം)അനുവദനീയമാക്കുന്നു
عَامًا
X
ഒരു വര്‍ഷം
وَيُحَرِّمُونَهُ
X
അവരത് നിഷിദ്ധമാക്കുന്നു
عَامًا
X
മറ്റൊരു വര്‍ഷം
لِّيُوَاطِئُوا
X
അവര്‍ യോജിക്കുന്നതിന്
عِدَّةَ
X
എണ്ണവുമായി
مَا حَرَّمَ اللَّهُ
X
അല്ലാഹു നിഷിദ്ധമാക്കിയ (മാസങ്ങളുമായി)
فَيُحِلُّوا
X
അങ്ങനെ അവര്‍ അനുവദനീയമാക്കുന്നു
مَا حَرَّمَ اللَّهُۚ
X
അല്ലാഹു വിലക്കിയത്
زُيِّنَ لَهُمْ
X
അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു
سُوءُ أَعْمَالِهِمْۗ
X
അവരുടെ ദുഷ്ചെയ്തികള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْكَافِرِينَ
X
സത്യനിഷേധികളായ ജനത്തെ
﴿9:37﴾ إِنَّمَا يَسْتَأْذِنُكَ
X
നിശ്ചയമായും നിന്നോട് അനുവാദം ചോദിക്കുന്നത്
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ (മാത്രമാണ്)
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَارْتَابَتْ
X
സംശയിക്കുന്നവരും
قُلُوبُهُمْ
X
തങ്ങളുടെ മനസുകള്‍
فَهُمْ
X
അതിനാല്‍ അവര്‍
فِي رَيْبِهِمْ
X
തങ്ങളുടെ സംശയത്തില്‍
يَتَرَدَّدُونَ
X
ആടിക്കളിക്കുന്നു (ചാഞ്ചാടുന്നു)
﴿9:45﴾ فَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا أَوْلَادُهُمْۚ
X
സന്താനങ്ങളും
إِنَّمَا يُرِيدُ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത്
لِيُعَذِّبَهُم
X
അവരെ ശിക്ഷിക്കണമെന്നാണ്
بِهَا
X
അവയിലൂടെ
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍ തന്നെ
وَتَزْهَقَ أَنفُسُهُمْ
X
അവര്‍ ജീവന്‍ വെടിയണമെന്നും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെ
﴿9:55﴾ إِنَّمَا الصَّدَقَاتُ
X
നിശ്ചയമായും നിര്‍ബന്ധ ദാനങ്ങള്‍ (സകാത്തുകള്‍)
لِلْفُقَرَاءِ
X
ദരിദ്രര്‍ക്കു മാത്രമുള്ളതാണ്
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَالْعَامِلِينَ عَلَيْهَا
X
അതിന്റെ ജോലിക്കാര്‍ക്കും
وَالْمُؤَلَّفَةِ قُلُوبُهُمْ
X
മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും
وَفِي الرِّقَابِ
X
അടിമ മോചനത്തിനും
وَالْغَارِمِينَ
X
കടം കൊണ്ട് വലഞ്ഞവര്‍ക്കും
وَفِي سَبِيلِ اللَّهِ
X
ദൈവ മാര്‍ഗത്തില്‍ വിനിയോഗിക്കാനും
وَابْنِ السَّبِيلِۖ
X
വഴിപോക്കര്‍ക്കും
فَرِيضَةً
X
നിര്‍ണയമാണിത്
مِّنَ اللَّهِۗ
X
അല്ലാഹുവിന്റെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:60﴾ وَلَئِن سَأَلْتَهُمْ
X
നീ അവരോട് ചോദിച്ചാല്‍
لَيَقُولُنَّ
X
അവര്‍ പറയും
إِنَّمَا كُنَّا
X
നിശ്ചയം ഞങ്ങളായിരുന്നു
نَخُوضُ
X
ഞങ്ങള്‍ തമാശ പറയുന്നു
وَنَلْعَبُۚ
X
ഞങ്ങള്‍ കളിക്കുകയും ചെയ്യുന്നു
قُلْ
X
നീ പറയുക(ചോദിക്കുക)
أَبِاللَّهِ
X
അല്ലാഹുവിനെയാണോ
وَآيَاتِهِ
X
അവന്റെ വചനങ്ങളെയും
وَرَسُولِهِ
X
അവന്റെ ദൂതനെയും
كُنتُمْ تَسْتَهْزِئُونَ
X
നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത്
﴿9:65﴾ وَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَأَوْلَادُهُمْۚ
X
അവരുടെ സന്താനങ്ങളും
إِنَّمَا يُرِيدُ
X
തീര്‍ച്ചയായും ഉദ്ദേശിക്കുന്നു
اللَّهُ
X
അല്ലാഹു
أَن يُعَذِّبَهُم
X
അവരെ ശിക്ഷിക്കാന്‍
بِهَا
X
അവയിലൂടെ
فِي الدُّنْيَا
X
ഈലോകത്ത് വെച്ച് തന്നെ
وَتَزْهَقَ أَنفُسُهُمْ
X
ജീവന്‍ വെടിയാനും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെതന്നെ
﴿9:85﴾ إِنَّمَا السَّبِيلُ
X
നിശ്ചയമായും മാര്‍ഗമുള്ളത്
عَلَى الَّذِينَ يَسْتَأْذِنُونَكَ
X
നിന്നോട് അനുമതി തേടുന്നവരുടെ കാര്യത്തിലാകുന്നു
وَهُمْ أَغْنِيَاءُۚ
X
അവര്‍ സമ്പന്നരായിരിക്കെ
رَضُوا
X
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِأَن يَكُونُوا
X
അവരാകുന്നതില്‍
مَعَ الْخَوَالِفِ
X
പിന്തിരിഞ്ഞുനിന്നവരോടൊപ്പം
وَطَبَعَ
X
മുദ്രവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
فَهُمْ
X
അതിനാല്‍ അവര്‍
لَا يَعْلَمُونَ
X
ഒന്നും അറിയുന്നില്ല
﴿9:93﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
لَوْلَا أُنزِلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്
عَلَيْهِ
X
അദ്ദേഹത്തിന്
آيَةٌ
X
ഒരു ദൃഷ്ടാന്തം
مِّن رَّبِّهِۖ
X
തന്റെ നാഥനില്‍ നിന്ന്
فَقُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
الْغَيْبُ
X
അദൃശ്യമായ അറിവ്
لِلَّهِ
X
അല്ലാഹുവിന്ന്
فَانتَظِرُوا
X
അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക
إِنِّي
X
നിശ്ചയമായും ഞാന്‍
مَعَكُم
X
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
X
കാത്തിരിക്കുന്നവരിലാണ്
﴿10:20﴾ فَلَمَّا أَنجَاهُمْ
X
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍
إِذَا هُمْ
X
അങ്ങനെ അവരതാ
يَبْغُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۗ
X
അന്യായമായി
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنَّمَا بَغْيُكُمْ
X
നിശ്ചയം നിങ്ങളുടെ അതിക്രമം
عَلَىٰ أَنفُسِكُمۖ
X
നിങ്ങള്‍ക്കെതിരെ തന്നെയാകുന്നു
مَّتَاعَ
X
സുഖാസ്വാദനമാണത്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മുടെ അടുക്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَنُنَبِّئُكُم
X
അപ്പോള്‍ നിങ്ങളെ നാം വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿10:23﴾ إِنَّمَا مَثَلُ
X
നിശ്ചയം ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളം പോലെയാണ്
أَنزَلْنَاهُ
X
അതിനെ നാം വര്‍ഷിപ്പിച്ചു
مِنَ السَّمَاءِ
X
മാനത്ത് നിന്ന്
فَاخْتَلَطَ
X
ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അത് വഴി
نَبَاتُ الْأَرْضِ
X
ഭൂമിയിലെ സസ്യങ്ങള്‍
مِمَّا يَأْكُلُ النَّاسُ
X
മനുഷ്യര്‍ ഭക്ഷിക്കുന്നവയില്‍ നിന്നുള്ള
وَالْأَنْعَامُ
X
കന്നുകാലികളും
حَتَّىٰ
X
അങ്ങനെ
إِذَا أَخَذَتِ الْأَرْضُ
X
ഭൂമി കൈക്കൊണ്ടപ്പോള്‍
زُخْرُفَهَا
X
അതിന്റെ ചമയങ്ങള്‍
وَازَّيَّنَتْ
X
അത് ചേതോഹരമാകുകയും ചെയ്തു
وَظَنَّ
X
കരുതി
أَهْلُهَا
X
അതിന്റെ ഉടമകള്‍
أَنَّهُمْ
X
നിശ്ചയമായും തങ്ങള്‍
قَادِرُونَ
X
കഴിവുറ്റവരായിരിക്കുന്നു
عَلَيْهَا
X
അതിന്റെ കാര്യത്തില്‍ (അത് അനുഭവിക്കാന്‍)
أَتَاهَا
X
അതിന്ന് വന്നെത്തി
أَمْرُنَا
X
നമ്മുടെ കല്‍പന
لَيْلًا
X
രാത്രിയില്‍
أَوْ نَهَارًا
X
അല്ലെങ്കില്‍ പകല്‍
فَجَعَلْنَاهَا
X
അങ്ങനെ നാമതിനെ ആക്കി
حَصِيدًا
X
ഉന്മൂലനം ചെയ്യപ്പെട്ടത്
كَأَن لَّمْ تَغْنَ
X
അത് ഉണ്ടായിരുന്നിട്ടില്ലാത്ത വിധം
بِالْأَمْسِۚ
X
ഇന്നലെ
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്കുവേണ്ടി
يَتَفَكَّرُونَ
X
ചിന്തിച്ചു മനസ്സിലാക്കുന്ന
﴿10:24﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ فَلَعَلَّكَ
X
നീ ആയേക്കാം
تَارِكٌ
X
വിട്ടുകളയുന്നവന്‍
بَعْضَ
X
ചിലത്
مَا يُوحَىٰ
X
ബോധനം നല്കപ്പെടുന്നതില്‍
إِلَيْكَ
X
നിനക്ക്
وَضَائِقٌ
X
ക്ലേശിക്കുന്നവനും
بِهِ
X
അതുകാരണം
صَدْرُكَ
X
നിന്റെമനസ്സ്
أَن يَقُولُوا
X
അവര്‍ പറയുന്നത് (കാരണം)
لَوْلَا أُنزِلَ
X
ഇറക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
كَنزٌ
X
ഒരു നിധി
أَوْ جَاءَ
X
അല്ലെങ്കില്‍ വരുന്നില്ല
مَعَهُ
X
ഇയാളോടൊപ്പം
مَلَكٌۚ
X
ഒരു മലക്ക്
إِنَّمَا أَنتَ
X
നിശ്ചയം, താങ്കള്‍
نَذِيرٌۚ
X
മുന്നറിയിപ്പുകാരനാകുന്നു
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
സര്‍വസംഗതികള്‍ക്കും
وَكِيلٌ
X
ഉത്തരവാദപ്പെട്ടവനാണ്
﴿11:12﴾ قَالَ
X
നൂഹ് പറഞ്ഞു
إِنَّمَا يَأْتِيكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് കൊണ്ടുവരും
بِهِ
X
അത്
اللَّهُ
X
അല്ലാഹുതന്നെ
إِن شَاءَ
X
അവന്‍ ഇച്ഛിച്ചെങ്കില്‍
وَمَا أَنتُم
X
നിങ്ങളല്ല
بِمُعْجِزِينَ
X
(അവനെ) തോല്‍പിക്കുന്നവര്‍
﴿11:33﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا أَشْكُو
X
നിശ്ചയം ഞാന്‍ വേവലാതിപ്പെടുന്നു
بَثِّي
X
എന്റെ മനോവേദനയെക്കുറിച്ച്
وَحُزْنِي
X
എന്റെ വ്യസനവും
إِلَى اللَّهِ
X
അല്ലാഹുവോട് മാത്രം
وَأَعْلَمُ
X
ഞാനറിയുന്നു
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങളറിയാത്തത്
﴿12:86﴾ وَيَقُولُ
X
ചോദിക്കുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
ഇറക്കിക്കിട്ടാത്തതെന്ത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
ദൃഷ്ടാന്തം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
إِنَّمَا
X
മാത്രമാണ്
أَنتَ
X
നീ
مُنذِرٌۖ
X
മുന്നറിയിപ്പുകാരന്‍
وَلِكُلِّ قَوْمٍ
X
എല്ലാ ജനതക്കുമുണ്ട്
هَادٍ
X
ഓരോ വഴികാട്ടി
﴿13:7﴾ أَفَمَن يَعْلَمُ
X
അറിയുന്നവനാണോ
أَنَّمَا أُنزِلَ
X
തീര്‍ച്ചയായും ഇറക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
സത്യം മാത്രമാണെന്ന്
كَمَنْ
X
ഒരാളെപോലെ
هُوَ
X
അവനാകുന്നു
أَعْمَىٰۚ
X
അന്ധന്‍
إِنَّمَا
X
നിശ്ചയം
يَتَذَكَّرُ
X
കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുക
أُولُو الْأَلْبَابِ
X
ബുദ്ധിയുള്ളവര്‍(മാത്രമാണ്)
﴿13:19﴾ وَالَّذِينَ
X
ഒരുകൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കി
الْكِتَابَ
X
വേദപുസ്തകം
يَفْرَحُونَ
X
അവര്‍ സന്തോഷിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْكَۖ
X
നിനക്ക്
وَمِنَ الْأَحْزَابِ
X
സഖ്യകക്ഷികളില്‍ ചിലര്‍
مَن يُنكِرُ
X
അംഗീകരിക്കാത്തവരാണ്
بَعْضَهُۚ
X
ഇതിന്റെ ചിലഭാഗങ്ങള്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയം
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടാന്‍
اللَّهَ
X
അല്ലാഹുവിന്(മാത്രം)
وَلَا أُشْرِكَ
X
ഞാന്‍ പങ്കുചേര്‍ക്കാതിരിക്കാനും
بِهِۚ
X
അവനില്‍
إِلَيْهِ
X
അവങ്കലേക്ക്
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
مَآبِ
X
എന്റെ മടക്കം
﴿13:36﴾ وَإِن مَّا نُرِيَنَّكَ
X
നാം തീര്‍ച്ചയായും നിനക്ക് കാണിച്ചുതന്നേക്കാം
بَعْضَ
X
ചിലത്
الَّذِي نَعِدُهُمْ
X
നാം അവര്‍ക്ക് വാഗ്ദാനം ചെയ്തത്
أَوْ
X
അല്ലെങ്കില്‍
نَتَوَفَّيَنَّكَ
X
നാം നിന്നെ തീര്‍ച്ചയായും മരിപ്പിച്ചേക്കാം
فَإِنَّمَا
X
നിശ്ചയം
عَلَيْكَ
X
നിന്റെ ബാധ്യത
الْبَلَاغُ
X
സന്ദേശമെത്തിക്കല്‍ (മാത്രമാണ്)
وَعَلَيْنَا
X
നമ്മുടെ ബാധ്യതയാണ്
الْحِسَابُ
X
കണക്ക് നോക്കല്‍, വിചാരണ
﴿13:40﴾ وَلَا تَحْسَبَنَّ
X
നീ ഒരിക്കലും കരുതരുത്
اللَّهَ
X
അല്ലാഹുവിനെ
غَافِلًا
X
അശ്രദ്ധനാണെന്ന്
عَمَّا يَعْمَلُ
X
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി
الظَّالِمُونَۚ
X
അക്രമികള്‍
إِنَّمَا يُؤَخِّرُهُمْ
X
അവന്‍ അവരെ പിന്തിച്ചിടുന്നുവെന്നേയുള്ളൂ
لِيَوْمٍ
X
ഒരു ദിവസത്തിലേക്ക്
تَشْخَصُ
X
തുറിച്ചുപോകും
فِيهِ
X
അതില്‍ (ആ നാളില്‍)
الْأَبْصَارُ
X
കണ്ണുകള്‍
﴿14:42﴾ لَقَالُوا
X
അവര്‍ പറയുകതന്നെ ചെയ്യും
إِنَّمَا سُكِّرَتْ
X
മത്ത് ബാധിച്ചതുമാത്രമാണ്
أَبْصَارُنَا
X
നമ്മുടെ കണ്ണുകള്‍ക്ക്
بَلْ
X
എന്നല്ല
نَحْنُ
X
നാം
قَوْمٌ
X
ജനതയാണ്
مَّسْحُورُونَ
X
മാരണത്തിനിരയായ
﴿15:15﴾ إِنَّمَا قَوْلُنَا
X
നമ്മുടെ വാക്ക് (മതി)
لِشَيْءٍ
X
ഒരു കാര്യത്തെക്കുറിച്ച്
إِذَا أَرَدْنَاهُ
X
നാം അത് ഉദ്ദേശിച്ചാല്‍
أَن نَّقُولَ
X
നാം പറയുക(മാത്രം)
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുകയെന്ന്
فَيَكُونُ
X
അപ്പോള്‍ അതുണ്ടാകും
﴿16:40﴾ وَقَالَ اللَّهُ
X
അല്ലാഹു പറഞ്ഞു
لَا تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കരുത്
إِلَٰهَيْنِ اثْنَيْنِۖ
X
രണ്ട് ദൈവങ്ങളെ
إِنَّمَا
X
മാത്രമാണ്
هُوَ
X
അവന്‍
إِلَٰهٌ
X
ദൈവം
وَاحِدٌۖ
X
ഏകനായ
فَإِيَّايَ
X
അതിനാല്‍ എന്നെ മാത്രം
فَارْهَبُونِ
X
നിങ്ങള്‍ ഭയപ്പെടുവിന്‍
﴿16:51﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
അപ്പോള്‍ നിന്റെ ബാധ്യത
الْبَلَاغُ
X
പ്രബോധനം (മാത്രമാണ്)
الْمُبِينُ
X
വ്യക്തമായ
﴿16:82﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّتِي
X
ഒരുവളെപ്പോലെ
نَقَضَتْ
X
അവള്‍ ഉടച്ചു (പൊട്ടിച്ചു)
غَزْلَهَا
X
അവളുടെ നൂല്‍
مِن بَعْدِ
X
ശേഷം
قُوَّةٍ
X
ശക്തമായതിന്റെ
أَنكَاثًا
X
ഇഴകളായി
تَتَّخِذُونَ
X
നിങ്ങള്‍ സ്വീകരിക്കുന്നു
أَيْمَانَكُمْ
X
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
X
ചതിപ്രയോഗമായി
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
أَن تَكُونَ
X
ആയിത്തീരാന്‍ വേണ്ടി
أُمَّةٌ
X
ഒരു വിഭാഗം
هِيَ أَرْبَىٰ
X
ഏറെ വളര്‍ന്നത്
مِنْ أُمَّةٍۚ
X
(മറ്റൊരു) വിഭാഗത്തേക്കാള്‍
إِنَّمَا يَبْلُوكُمُ
X
നിങ്ങളെ പരീക്ഷിക്കുന്നതിന് മാത്രമാണ്
اللَّهُ
X
അല്ലാഹു
بِهِۚ
X
അത് നിമിത്തം
وَلَيُبَيِّنَنَّ
X
തീര്‍ച്ചയായും അവന്‍ വ്യക്തമാക്കിത്തരിക തന്നെ ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
مَا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെ
فِيهِ
X
അതില്‍
تَخْتَلِفُونَ
X
ഭിന്നിച്ചു കൊണ്ടിരുന്നവര്‍
﴿16:92﴾ وَلَا تَشْتَرُوا
X
നിങ്ങള്‍ വാങ്ങരുത്
بِعَهْدِ اللَّهِ
X
അല്ലാഹുവിന്റെ കരാറിന് പകരമായി
ثَمَنًا
X
വില
قَلِيلًاۚ
X
തുഛമായ
إِنَّمَا عِندَ اللَّهِ
X
നിശ്ചയമായും അല്ലാഹുവിന്റെ അടുക്കലുള്ളത്
هُوَ
X
അത് മാത്രമാണ്
خَيْرٌ
X
ഉത്തമം
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تَعْلَمُونَ
X
അറിയുന്നവര്‍
﴿16:95﴾ إِنَّمَا سُلْطَانُهُ
X
നിശ്ചയമായും അവന്റെ അധികാരം
عَلَى
X
ഒരുത്തരില്‍ (മാത്രമാണ്)
الَّذِينَ يَتَوَلَّوْنَهُ
X
അവരവനെ രക്ഷാധികാരിയാക്കുന്നു
وَالَّذِينَ
X
ഒരുത്തരും
هُم
X
അവര്‍
بِهِ
X
അവനോട്
مُشْرِكُونَ
X
പങ്ക് ചേര്‍ക്കുന്നവരാകുന്നു
﴿16:100﴾ وَإِذَا بَدَّلْنَا
X
നാം പകരമാക്കിയാല്‍
آيَةً
X
ഒരു വചനത്തെ
مَّكَانَ
X
സ്ഥാനത്ത്
آيَةٍۙ
X
ഒരു വചനത്തിന്റെ
وَاللَّهُ
X
അല്ലാഹുവാകട്ടെ
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا يُنَزِّلُ
X
അവന്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്
قَالُوا
X
അവര്‍ പറയുകയായി
إِنَّمَا أَنتَ
X
നിശ്ചയമായും നീ
مُفْتَرٍۚ
X
കെട്ടിച്ചമക്കുന്നവന്‍ (മാത്രമാണ്)
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല
﴿16:101﴾ وَلَقَدْ نَعْلَمُ
X
തീര്‍ച്ചയായും നമുക്കറിയാം
أَنَّهُمْ يَقُولُونَ
X
തീര്‍ച്ചയായും അവര്‍ പറയുന്നുവെന്ന്
إِنَّمَا
X
നിശ്ചയം
يُعَلِّمُهُ
X
അദ്ദേഹത്തെ പഠിപ്പിക്കുന്നത്
بَشَرٌۗ
X
ഒരു മനുഷ്യന്‍ മാത്രമാണ്
لِّسَانُ
X
ഭാഷ
الَّذِي
X
ഒരുത്തന്റെ
يُلْحِدُونَ إِلَيْهِ
X
അയാളിലേക്ക് അവര്‍ ദുസ്സൂചന നല്‍കുന്നു
أَعْجَمِيٌّ
X
അനറബിയാണ്
وَهَٰذَا
X
ഇതാകട്ടെ
لِسَانٌ
X
ഭാഷ
عَرَبِيٌّ
X
അറബിയാണ്
مُّبِينٌ
X
വ്യക്തമായ
﴿16:103﴾ إِنَّمَا
X
നിശ്ചയം
يَفْتَرِي
X
കെട്ടിച്ചമക്കുന്നത്
الْكَذِبَ
X
കളവ് മാത്രമാണ്
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
اللَّهِۖ
X
അല്ലാഹുവിന്റെ
وَأُولَٰئِكَ
X
അക്കൂട്ടര്‍
هُمُ
X
അവര്‍ തന്നെയാണ്
الْكَاذِبُونَ
X
കളവു പറയുന്നവര്‍
﴿16:105﴾ إِنَّمَا
X
നിശ്ചയം
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةَ
X
ശവം (മാത്രമാണ്)
وَالدَّمَ
X
രക്തവും
وَلَحْمَ
X
മാംസവും
الْخِنزِيرِ
X
പന്നിയുടെ
وَمَا أُهِلَّ
X
ഉച്ചരിക്കപ്പെട്ടതും (അറുക്കപ്പെട്ടത്)
لِغَيْرِ اللَّهِ
X
അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി
بِهِۖ
X
അത് കൊണ്ട്
فَمَنِ
X
എന്നാല്‍ ഒരുത്തന്‍
اضْطُرَّ
X
അവന്‍ നിര്‍ബന്ധിതനായി
غَيْرَ بَاغٍ
X
ആഗ്രഹിക്കുന്നവനാകാതെ
وَلَا عَادٍ
X
അതിരു കവിയുന്നവനാകാതെയും
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാവാരിധിയുമാണ്
﴿16:115﴾ إِنَّمَا
X
തീര്‍ച്ചയായും
جُعِلَ
X
നിശ്ചയിക്കപ്പെട്ടു
السَّبْتُ
X
സാബത്ത് ദിനാചരണം
عَلَى
X
ഒരു കൂട്ടര്‍ക്ക് മാത്രമാണ്
الَّذِينَ اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِيهِۚ
X
അതില്‍
وَإِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لَيَحْكُمُ
X
തീര്‍പ്പ് കല്‍പിക്കുക തന്നെ ചെയ്യും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فِيمَا
X
ഒരു കാര്യത്തില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿16:124﴾ مَّنِ
X
ആര്
اهْتَدَىٰ
X
നേര്‍വഴിപ്രാപിച്ചുവോ
فَإِنَّمَا يَهْتَدِي
X
അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്
لِنَفْسِهِۖ
X
അവന്ന് വേണ്ടി മാത്രമാകുന്നു
وَمَن
X
ആര്
ضَلَّ
X
വഴികേടിലാകുന്നുവോ
فَإِنَّمَا يَضِلُّ
X
അപ്പോളവന്‍ വഴികേടിലാവുന്നത്
عَلَيْهَاۚ
X
അവന്നെതിരില്‍ തന്നെയാകുന്നു
وَلَا تَزِرُ
X
വഹിക്കുന്നതല്ല
وَازِرَةٌ
X
വഹിക്കുന്ന ഒരാളും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
وَمَا كُنَّا
X
നാം ആയിരുന്നില്ല
مُعَذِّبِينَ
X
ശിക്ഷിക്കുന്നവര്‍
حَتَّىٰ نَبْعَثَ
X
നാം നിയോഗിക്കുന്നത് വരെ
رَسُولًا
X
ഒരു ദൂതനെ
﴿17:15﴾ قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
أَنَا
X
ഞാന്‍
بَشَرٌ
X
മനുഷ്യന്‍(മാത്രമാണ്)
مِّثْلُكُمْ
X
നിങ്ങളെപ്പോലുള്ള
يُوحَىٰ
X
ദിവ്യബോധനം നല്‍കപ്പെടുന്നു
إِلَيَّ
X
എനിക്ക്
أَنَّمَا إِلَٰهُكُمْ
X
നിങ്ങളുടെ ദൈവമാണെന്ന്
إِلَٰهٌ وَاحِدٌۖ
X
ഏകനായ ദൈവം
فَمَن كَانَ يَرْجُو
X
അതിനാല്‍ ആര്‍ ആഗ്രഹിക്കുന്നുവോ
لِقَاءَ
X
കണ്ടുമുട്ടല്‍
رَبِّهِ
X
തന്റെ നാഥന്റെ
فَلْيَعْمَلْ
X
അവന്‍ പ്രവര്‍ത്തിച്ചു കൊള്ളട്ടെ
عَمَلًا
X
പ്രവര്‍ത്തനങ്ങള്‍
صَالِحًا
X
നല്ലതായ
وَلَا يُشْرِكْ
X
അവന്‍ പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ
بِعِبَادَةِ
X
കീഴ്പെടുന്ന കാര്യത്തില്‍
رَبِّهِ
X
തന്റെ നാഥന്
أَحَدًا
X
ഒരുത്തനെയും
﴿18:110﴾