Repeated Words in Quran

< >
Total Found : 42
قَالُوا
X
അവര്‍ പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
لَا عِلْمَ
X
ഒരറിവുമില്ല
لَنَا
X
ഞങ്ങള്‍ക്ക്
إِلَّا مَا عَلَّمْتَنَاۖ
X
നീ ഞങ്ങളെ പഠിപ്പിച്ചത് ഒഴികെ
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെയാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവന്‍
الْحَكِيمُ
X
യുക്തിജ്ഞന്‍
﴿2:32﴾ وَإِذْ يَرْفَعُ
X
കെട്ടിപൊക്കുന്ന സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
الْقَوَاعِدَ
X
അടിത്തറകളെ
مِنَ الْبَيْتِ
X
ആ മന്ദിരത്തിന്റെ
وَإِسْمَاعِيلُ
X
ഇസ്മാഈലും
رَبَّنَا
X
ഞങ്ങളുടെ നാഥാ
تَقَبَّلْ
X
നീ സ്വീകരിക്കണേ
مِنَّاۖ
X
ഞങ്ങളില്‍നിന്ന്
إِنَّكَ أَنتَ
X
നിശ്ചയം നീ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:127﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കുകയും ചെയ്യണേ
مُسْلِمَيْنِ
X
കീഴ്പെടുന്നവര്‍
لَكَ
X
നിനക്ക്
وَمِن ذُرِّيَّتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
أُمَّةً
X
ഒരു സമുദായത്തെ
مُّسْلِمَةً
X
കീഴ്പെടുന്ന
لَّكَ
X
നിനക്ക്
وَأَرِنَا
X
നീ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യണേ
مَنَاسِكَنَا
X
ഞങ്ങളുടെ ആരാധനാക്രമങ്ങളെ
وَتُبْ عَلَيْنَاۖ
X
ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യണേ
إِنَّكَ أَنتَ
X
നിശ്ചയം, നീ തന്നെയാകുന്നു
التَّوَّابُ
X
പശ്ചാത്താപം അത്യധികം സ്വീകരിക്കുന്നവന്‍
الرَّحِيمُ
X
കരുണാമയനും
﴿2:128﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَابْعَثْ
X
നീ നിയോഗിക്കുകയും ചെയ്യേണമേ
فِيهِمْ
X
അവരില്‍
رَسُولًا
X
ഒരു ദൂതനെ
مِّنْهُمْ
X
അവരില്‍നിന്ന്
يَتْلُو
X
അദ്ദേഹം ഓതിക്കൊടുക്കും
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِكَ
X
നിന്റെ വചനങ്ങള്‍
وَيُعَلِّمُهُمُ
X
അവരെ പഠിപ്പിക്കുകയും ചെയ്യും
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
വിജ്ഞാനവും
وَيُزَكِّيهِمْۚ
X
അവരെ സംസ്കരിക്കുകയും ചെയ്യും
إِنَّكَ أَنتَ
X
നിശ്ചയം നീ തന്നെയാകുന്നു
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിജ്ഞനും
﴿2:129﴾ وَلَئِنْ أَتَيْتَ
X
താങ്കള്‍ ചെന്നാലും
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരുടെ അടുത്ത്
الْكِتَابَ
X
വേദഗ്രന്ഥം
بِكُلِّ آيَةٍ
X
എല്ലാ തെളിവും കൊണ്ട്
مَّا تَبِعُوا
X
അവര്‍ പിന്‍പറ്റുകയില്ല
قِبْلَتَكَۚ
X
താങ്കളുടെ ഖിബ്‌ലയെ
وَمَا أَنتَ
X
താങ്കളല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَتَهُمْۚ
X
അവരുടെ ഖിബ്‌ലയെ
وَمَا بَعْضُهُم
X
അവരില്‍ ചിലരല്ല
بِتَابِعٍ
X
പിന്‍പറ്റുന്നവര്‍
قِبْلَةَ
X
ഖിബ്‌ലയെ
بَعْضٍۚ
X
ചിലരുടെ
وَلَئِنِ اتَّبَعْتَ
X
നീ പിന്തുടരുന്നുവെങ്കില്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
مِّن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നുകിട്ടിയതിന്റെ
مِنَ الْعِلْمِۙ
X
അറിവില്‍നിന്ന്
إِنَّكَ
X
തീര്‍ച്ചയായും നീ
إِذًا
X
അപ്പോള്‍
لَّمِنَ الظَّالِمِينَ
X
അക്രമികളില്‍ പെട്ടവനായിരിക്കും
﴿2:145﴾ تِلْكَ
X
അത്
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്
نَتْلُوهَا
X
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
X
നിന്റെ മേല്‍
بِالْحَقِّۚ
X
യാഥാര്‍ഥ്യമായി
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
X
ദൂതരില്‍ പെട്ടവന്‍ തന്നെ
﴿2:252﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُزِغْ
X
തെറ്റിക്കരുത്
قُلُوبَنَا
X
ഞങ്ങളുടെ ഹൃദയങ്ങളെ
بَعْدَ
X
ശേഷം
إِذْ هَدَيْتَنَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَهَبْ
X
നീ നല്‍കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
مِن لَّدُنكَ
X
നിന്റെ പക്കല്‍നിന്ന്
رَحْمَةًۚ
X
കാരുണ്യം
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ (ആകുന്നു)
الْوَهَّابُ
X
അത്യുദാരന്‍
﴿3:8﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
جَامِعُ
X
ഒരുമിച്ച് കൂട്ടുന്നവന്‍ (ആകുന്നു)
النَّاسِ
X
ജനങ്ങളെ
لِيَوْمٍ
X
ഒരു നാളില്‍
لَّا رَيْبَ
X
സംശയമില്ല
فِيهِۚ
X
അതില്‍
إِنَّ
X
നിശ്ചയം
اللَّهَ
X
അല്ലാഹു
لَا يُخْلِفُ
X
ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿3:9﴾ قُلِ
X
നീ പറയുക
اللَّهُمَّ
X
അല്ലാഹുവേ
مَالِكَ
X
ഉടമയായ
الْمُلْكِ
X
ആധിപത്യത്തിന്റെ
تُؤْتِي
X
നീ നല്‍കുന്നു
الْمُلْكَ
X
ആധിപത്യം
مَن تَشَاءُ
X
നീ ഇഛിക്കുന്നവര്‍ക്ക്
وَتَنزِعُ
X
നീ നീക്കിക്കളയുന്നു
الْمُلْكَ
X
ആധിപത്യം
مِمَّن تَشَاءُ
X
നീ ഇഛിക്കുന്നവരില്‍നിന്ന്
وَتُعِزُّ
X
നീ പ്രതാപിയാക്കുന്നു
مَن تَشَاءُ
X
നീ ഉദ്ദേശിക്കുന്നവരെ
وَتُذِلُّ
X
നീ നിന്ദ്യരാക്കുന്നു
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
بِيَدِكَ
X
നിന്റെ കയ്യിലാണ്
الْخَيْرُۖ
X
സൗഭാഗ്യം
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവന്‍ (ആകുന്നു)
﴿3:26﴾ إِذْ
X
സന്ദര്‍ഭം
قَالَتِ
X
പ്രാര്‍ഥിച്ച
امْرَأَتُ
X
ഭാര്യ
عِمْرَانَ
X
ഇംറാന്റെ
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
نَذَرْتُ
X
ഞാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു
لَكَ
X
നിനക്ക് വേണ്ടി
مَا فِي بَطْنِي
X
എന്റെ വയറ്റിലുള്ളത്
مُحَرَّرًا
X
(നിന്റെ) സേവനത്തിന് മാത്രമായി
فَتَقَبَّلْ
X
അതിനാല്‍ നീ സ്വീകരിക്കേണമേ
مِنِّيۖ
X
എന്നില്‍നിന്ന്
إِنَّكَ أَنتَ
X
നിശ്ചയം നീ
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿3:35﴾ هُنَالِكَ
X
അവിടെവെച്ച്
دَعَا
X
പ്രാര്‍ഥിച്ചു
زَكَرِيَّا
X
സകരിയ്യാ
رَبَّهُۖ
X
തന്റെ നാഥനോട്
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
هَبْ
X
നല്‍കേണമേ
لِي
X
എനിക്ക്
مِن لَّدُنكَ
X
നിന്റെയടുക്കല്‍നിന്ന്
ذُرِّيَّةً
X
മക്കളെ
طَيِّبَةًۖ
X
നല്ലവരായ
إِنَّكَ
X
തീര്‍ച്ചയായും നീ
سَمِيعُ
X
കേള്‍ക്കുന്നവനാണ്
الدُّعَاءِ
X
പ്രാര്‍ഥന
﴿3:38﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
مَن تُدْخِلِ
X
ആരെയെങ്കിലും നീ പ്രവേശിപ്പിച്ചാല്‍
النَّارَ
X
തീയില്‍, നരകത്തില്‍
فَقَدْ أَخْزَيْتَهُۖ
X
നീ അവനെ നിന്ദിച്ചത് തന്നെ
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്ക് ഉണ്ടാവുകയില്ല
مِنْ أَنصَارٍ
X
സഹായികളായി(ആരും)
﴿3:192﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَآتِنَا
X
നീ ഞങ്ങള്‍ക്ക് നല്‍കേണമേ
مَا وَعَدتَّنَا
X
നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്
عَلَىٰ رُسُلِكَ
X
നിന്റെ ദൂതന്‍മാരിലൂടെ
وَلَا تُخْزِنَا
X
നീ ഞങ്ങളെ നിന്ദിക്കരുതേ
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّكَ
X
നിശ്ചയമായും നീ
لَا تُخْلِفُ
X
നീ ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿3:194﴾ يَوْمَ
X
ദിവസം
يَجْمَعُ اللَّهُ
X
അല്ലാഹു ഒരുമിച്ചുകൂട്ടുന്നു(കൂട്ടുന്ന)
الرُّسُلَ
X
തന്റെ ദൂതന്മാരെ
فَيَقُولُ
X
എന്നിട്ടവന്‍ ചോദിക്കും
مَاذَا
X
എന്ത്
أُجِبْتُمْۖ
X
നിങ്ങള്‍ക്ക് മറുപടി നല്‍കപ്പെട്ടുവെന്ന്
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
لَا عِلْمَ
X
അറിവ് ഇല്ല
لَنَاۖ
X
ഞങ്ങള്‍ക്ക്
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെയാണ്
عَلَّامُ الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍ നന്നായറിയുന്നവന്‍
﴿5:109﴾ وَإِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭവും ഓര്‍ക്കുക
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
أَأَنتَ
X
നീ ആണോ?
قُلْتَ
X
നീ പറഞ്ഞു
لِلنَّاسِ
X
ജനങ്ങളോട്
اتَّخِذُونِي
X
നിങ്ങളെന്നെ ആക്കുവിന്‍
وَأُمِّيَ
X
എന്റെ മാതാവിനെയും
إِلَٰهَيْنِ
X
രണ്ടുദൈവങ്ങള്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവെ കൂടാതെ
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍!
مَا يَكُونُ لِي
X
എനിക്കാവുകയില്ല
أَنْ أَقُولَ
X
പറയാന്‍
مَا لَيْسَ
X
ഇല്ലാത്തത്
لِي
X
എനിക്ക്
بِحَقٍّۚ
X
ഒരവകാശവും
إِن كُنتُ
X
ഞാന്‍ ആയിരുന്നെങ്കില്‍
قُلْتُهُ
X
ഞാനത് പറഞ്ഞു
فَقَدْ عَلِمْتَهُۚ
X
ഉറപ്പായും നീ അതറിഞ്ഞിരിക്കും
تَعْلَمُ
X
നീ അറിയും
مَا فِي نَفْسِي
X
എന്റെ മനസ്സിലുള്ളത്
وَلَا أَعْلَمُ
X
എന്നാല്‍ ഞാനറിയുകയില്ല
مَا فِي نَفْسِكَۚ
X
നിന്റെ മനസ്സിലുള്ളത്
إِنَّكَ
X
തീര്‍ച്ചയായും നീ
أَنتَ
X
നീ തന്നെയാണ്
عَلَّامُ
X
നന്നായറിയുന്നവന്‍
الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍
﴿5:116﴾ إِن تُعَذِّبْهُمْ
X
നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍
فَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
عِبَادُكَۖ
X
നിന്റെ അടിമകളാണ്
وَإِن تَغْفِرْ
X
നീ മാപ്പേകുന്നുവെങ്കില്‍
لَهُمْ
X
അവര്‍ക്ക്
فَإِنَّكَ
X
തീര്‍ച്ചയായും നീ
أَنتَ
X
നീതന്നെയാണല്ലോ
الْعَزِيزُ
X
പ്രതാപവാന്‍
الْحَكِيمُ
X
യുക്തിമാനും
﴿5:118﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
فَاهْبِطْ
X
എങ്കില്‍ നീ ഇറങ്ങിപ്പോകൂ
مِنْهَا
X
ഇവിടെ നിന്ന്
فَمَا يَكُونُ
X
പറ്റുകയില്ല
لَكَ
X
നിനക്ക്
أَن تَتَكَبَّرَ
X
നീ അഹങ്കരിക്കാന്‍
فِيهَا
X
ഇവിടെ
فَاخْرُجْ
X
അതിനാല്‍ നീ പുറത്തു പോകൂ
إِنَّكَ
X
തീര്‍ച്ചയായും നീ
مِنَ الصَّاغِرِينَ
X
നിന്ദ്യരില്‍ പെട്ടവനാണ്
﴿7:13﴾ قَالَ
X
(അല്ലാഹു) പറഞ്ഞു
إِنَّكَ
X
തീര്‍ച്ചയായും നീ
مِنَ الْمُنظَرِينَ
X
അവധി അനുവദിക്കപ്പെട്ടവരിലാണ്
﴿7:15﴾ وَقَالَ
X
പറഞ്ഞു
مُوسَىٰ
X
മൂസാ
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
آتَيْتَ
X
നീ നല്‍കിയിരിക്കുന്നു
فِرْعَوْنَ
X
ഫറവോന്ന്
وَمَلَأَهُ
X
അവന്റെ പ്രമാണിമാര്‍ക്കും
زِينَةً
X
ആര്‍ഭാടം
وَأَمْوَالًا
X
സമ്പത്തുക്കളും
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُضِلُّوا
X
അവര്‍ വ്യതിചലിപ്പിക്കുന്നതിന്
عَن سَبِيلِكَۖ
X
നിന്റെ മാര്‍ഗത്തില്‍നിന്ന്
رَبَّنَا
X
ഞങ്ങളുടെ നാഥാ
اطْمِسْ
X
നീ തുടച്ചുനീക്കേണമേ
عَلَىٰ أَمْوَالِهِمْ
X
അവരുടെ സമ്പത്ത്
وَاشْدُدْ
X
നീ കടുത്തതാക്കേണമേ
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകള്‍
فَلَا يُؤْمِنُوا
X
തല്‍ഫലമായി അവര്‍ വിശ്വസിക്കുകയില്ല
حَتَّىٰ يَرَوُا
X
അവര്‍ കാണുംവരെ
الْعَذَابَ
X
ശിക്ഷ
الْأَلِيمَ
X
നോവേറിയ
﴿10:88﴾ وَلَا تَدْعُ
X
നീ പ്രാര്‍ഥിക്കരുത്
مِن دُونِ اللَّهِ
X
അല്ലാഹുവിന്ന് പുറമെ
مَا لَا يَنفَعُكَ
X
നിനക്ക് ഉപകാരം ചെയ്യാത്തതിനെ
وَلَا يَضُرُّكَۖ
X
നിനക്ക് ഉപദ്രവം ചെയ്യാത്തതിനെയും
فَإِن فَعَلْتَ
X
നീ അങ്ങനെ ചെയ്താല്‍
فَإِنَّكَ
X
നിശ്ചയം നീ
إِذًا
X
അപ്പോള്‍
مِّنَ الظَّالِمِينَ
X
അക്രമികളില്‍ പെട്ടവനാകുന്നു
﴿10:106﴾ قَالُوا
X
അവര്‍ പറഞ്ഞു
لَقَدْ عَلِمْتَ
X
നിനക്കറിയാമല്ലോ
مَا لَنَا
X
ഞങ്ങള്‍ക്കില്ലെന്ന്
فِي بَنَاتِكَ
X
നിന്റെ പെണ്‍മക്കളില്‍
مِنْ حَقٍّ
X
ഒരു താല്‍പര്യവും
وَإِنَّكَ لَتَعْلَمُ
X
നിനക്കു തന്നെ അറിയാമല്ലോ
مَا نُرِيدُ
X
ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന്
﴿11:79﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا شُعَيْبُ
X
ശുഐബേ
أَصَلَاتُكَ
X
നിന്റെ നമസ്കാരമാണോ
تَأْمُرُكَ
X
നിന്നോട് കല്‍പിക്കുന്നത്
أَن نَّتْرُكَ
X
ഞങ്ങളുപേക്ഷിക്കണമെന്ന്
مَا يَعْبُدُ
X
ആരാധിക്കുന്നവയെ
آبَاؤُنَا
X
നമ്മുടെ പിതാക്കന്‍മാര്‍
أَوْ أَن نَّفْعَلَ
X
അല്ലെങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍
فِي أَمْوَالِنَا
X
ഞങ്ങളുടെ ധനത്തില്‍
مَا نَشَاءُۖ
X
ഞങ്ങളുദ്ദേശിച്ചത്
إِنَّكَ لَأَنتَ
X
നിശ്ചയം നീ
الْحَلِيمُ
X
വല്ലാത്തൊരു വിവേകശാലിതന്നെ
الرَّشِيدُ
X
സന്‍മാര്‍ഗിയും
﴿11:87﴾ وَقَالَ
X
പറഞ്ഞു
الْمَلِكُ
X
രാജാവ്
ائْتُونِي
X
നിങ്ങള്‍ എന്റെ സന്നിധിയില്‍ കൊണ്ടുവരിക
بِهِ
X
അദ്ദേഹത്തെ
أَسْتَخْلِصْهُ
X
ഞാന്‍ അദ്ദേഹത്തെ പ്രത്യേകക്കാരനായി നിയമിക്കട്ടെ
لِنَفْسِيۖ
X
എന്റെ
فَلَمَّا كَلَّمَهُ
X
അങ്ങനെ രാജാവ് അദ്ദേഹവുമായി സംസാരിച്ചപ്പോള്‍
قَالَ
X
രാജാവ് പറഞ്ഞു
إِنَّكَ
X
നിശ്ചയമായും താങ്കള്‍
الْيَوْمَ
X
ഇന്ന്
لَدَيْنَا
X
നമ്മുടെയടുത്ത്
مَكِينٌ
X
ഉന്നതസ്ഥാനീയനാണ്
أَمِينٌ
X
വിശ്വസ്തനുമാണ്
﴿12:54﴾ قَالُوا
X
അവര്‍ ചോദിച്ചു
أَإِنَّكَ
X
നിശ്ചയം താങ്കളാണോ
لَأَنتَ
X
താങ്കള്‍ തന്നെ
يُوسُفُۖ
X
യൂസുഫ്!
قَالَ
X
അദ്ദേഹം പറഞ്ഞു
أَنَا
X
ഞാന്‍ തന്നെയാണ്
يُوسُفُ
X
യൂസുഫ്
وَهَٰذَا
X
ഇത്
أَخِيۖ
X
എന്റെ സഹോദരനുമാണ്
قَدْ مَنَّ اللَّهُ
X
അല്ലാഹു ഔദാര്യംകാണിച്ചിരിക്കുന്നു
عَلَيْنَاۖ
X
ഞങ്ങളോട്
إِنَّهُ
X
തീര്‍ച്ച
مَن يَتَّقِ
X
ആര്‍ സൂക്ഷ്മതപുലര്‍ത്തുന്നുവോ
وَيَصْبِرْ
X
ക്ഷമപാലിക്കുകയുംചെയ്യുന്നു
فَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ നഷ്ടപ്പെടുത്തുകയില്ല
أَجْرَ
X
പ്രതിഫലം
الْمُحْسِنِينَ
X
സദ്‌വൃത്തരുടെ
﴿12:90﴾ قَالُوا
X
അവര്‍ പറഞ്ഞു
تَاللَّهِ
X
അല്ലാഹുതന്നെ സത്യം
إِنَّكَ
X
നിശ്ചയം അങ്ങ്
لَفِي ضَلَالِكَ
X
അങ്ങയുടെ വഴികേടില്‍ തന്നെയാണ്
الْقَدِيمِ
X
പഴയ
﴿12:95﴾ رَبِّ
X
എന്റെ നാഥാ
إِنَّهُنَّ
X
തീര്‍ച്ചയായും അവ
أَضْلَلْنَ
X
വഴികേടിലാക്കിയിരിക്കുന്നു
كَثِيرًا
X
ഏറെപ്പേരെ
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
فَمَن تَبِعَنِي
X
അതിനാല്‍ എന്നെ പിന്തുടരുന്നവന്‍
فَإِنَّهُ مِنِّيۖ
X
എന്നില്‍ പെട്ടവനാണ്
وَمَنْ عَصَانِي
X
എന്നെ ആരെങ്കലും ധിക്കരിക്കുന്നുവെങ്കില്‍
فَإِنَّكَ
X
തീര്‍ച്ചയായും നീ
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
കരുണാനിധി
﴿14:36﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
തീര്‍ച്ചയായും നീ
تَعْلَمُ
X
നീ അറിയുന്നു
مَا نُخْفِي
X
ഞങ്ങള്‍ മറച്ചുവെക്കുന്നത്
وَمَا نُعْلِنُۗ
X
ഞങ്ങള്‍ പരസ്യമാക്കുന്നതും
وَمَا يَخْفَىٰ
X
മറഞ്ഞിരിക്കുന്നില്ല
عَلَى اللَّهِ
X
അല്ലാഹുവിന്ന്
مِن شَيْءٍ
X
ഒന്നും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا فِي السَّمَاءِ
X
ആകാശത്തിലുമില്ല
﴿14:38﴾ وَقَالُوا
X
അവര്‍ പറഞ്ഞു
يَا أَيُّهَا
X
ഹേ, ഒരുത്തനേ
الَّذِي نُزِّلَ
X
ഇറക്കപ്പെട്ട
عَلَيْهِ
X
അവന്റെമേല്‍ (അവന്ന്)
الذِّكْرُ
X
ഉദ്ബോധനം
إِنَّكَ
X
തീര്‍ച്ചയായും നീ
لَمَجْنُونٌ
X
ഭ്രാന്തന്‍തന്നെയാണ്
﴿15:6﴾ قَالَ
X
(അല്ലാഹു) പറഞ്ഞു
فَاخْرُجْ
X
എങ്കില്‍ നീ ഇറങ്ങിപ്പോവുക
مِنْهَا
X
ഇവിടെനിന്ന്
فَإِنَّكَ
X
നിശ്ചയം നീ
رَجِيمٌ
X
ഭ്രഷ്ടനാണ്
﴿15:34﴾ قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
فَإِنَّكَ
X
നിശ്ചയം നീ
مِنَ الْمُنظَرِينَ
X
അവധിനല്‍കപ്പെട്ടവരില്‍ പെട്ടവനാണ്
وَلَا تَمْشِ
X
നീ നടക്കുകയും ചെയ്യരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مَرَحًاۖ
X
അഹങ്കരിച്ചുകൊണ്ട്
إِنَّكَ
X
തീര്‍ച്ചയായും നീ
لَن تَخْرِقَ
X
നീ പിളര്‍ക്കുകയില്ലതന്നെ
الْأَرْضَ
X
ഭൂമിയെ
وَلَن تَبْلُغَ
X
നീ ഒരിക്കലും എത്തുകയുമില്ല
الْجِبَالَ
X
പര്‍വതങ്ങളോളം
طُولًا
X
നീളത്താല്‍
﴿17:37﴾ قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّكَ
X
നിശ്ചയം താങ്കള്‍
لَن تَسْتَطِيعَ
X
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല
مَعِيَ
X
എന്നോടൊപ്പം
صَبْرًا
X
ക്ഷമിക്കാന്‍
﴿18:67﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَلَمْ أَقُلْ
X
ഞാന്‍ പറഞ്ഞിട്ടില്ലേ
إِنَّكَ
X
നിശ്ചയം താങ്കള്‍
لَن تَسْتَطِيعَ
X
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല
مَعِيَ
X
എന്റെ കൂടെ
صَبْرًا
X
ക്ഷമിക്കാന്‍
﴿18:72﴾ قَالَ
X
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
X
ഞാന്‍ പറഞ്ഞിട്ടില്ലേ
لَّكَ
X
താങ്കളോട്
إِنَّكَ
X
നിശ്ചയമായും താങ്കള്‍
لَن تَسْتَطِيعَ
X
താങ്കള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല (എന്ന്)
مَعِيَ
X
എന്റെ കൂടെ
صَبْرًا
X
ക്ഷമിക്കാന്‍
﴿18:75﴾ إِنِّي
X
നിശ്ചയമായും ഞാന്‍
أَنَا رَبُّكَ
X
ഞാന്‍ നിന്റെ നാഥനാണ്
فَاخْلَعْ
X
അതിനാല്‍ നീ അഴിച്ചുമാറ്റുക
نَعْلَيْكَۖ
X
നിന്റെ രണ്ട് ചെരുപ്പുകളും
إِنَّكَ
X
നിശ്ചയമായും നീ
بِالْوَادِ
X
താഴ്വരയിലാണ്
الْمُقَدَّسِ
X
പരിശുദ്ധമായ
طُوًى
X
തുവാ (എന്ന)
﴿20:12﴾ إِنَّكَ كُنتَ
X
നിശ്ചയമായും നീയാണ്
بِنَا
X
ഞങ്ങളെ
بَصِيرًا
X
കണ്ടുകൊണ്ടിരിക്കുന്നവന്‍
﴿20:35﴾ قُلْنَا
X
നാം പറഞ്ഞു
لَا تَخَفْ
X
നീ ഭയപ്പെടേണ്ട
إِنَّكَ
X
നിശ്ചയമായും നീ
أَنتَ
X
നീ(തന്നെയാകുന്നു)
الْأَعْلَىٰ
X
അതിജയിക്കുന്നവന്‍
﴿20:68﴾ لِّكُلِّ أُمَّةٍ
X
എല്ലാ ഓരോ ജനതക്കും
جَعَلْنَا
X
നാം നിശ്ചയിച്ചിരിക്കുന്നു
مَنسَكًا
X
ആരാധനാ രീതി
هُمْ نَاسِكُوهُۖ
X
അതവര്‍ അനുഷ്ഠിക്കുന്നവരാണ്
فَلَا يُنَازِعُنَّكَ
X
അതിനാലവര്‍ താങ്കളോട് കലഹിക്കേണ്ടതില്ല
فِي الْأَمْرِۚ
X
ഇക്കാര്യത്തില്‍
وَادْعُ
X
താങ്കള്‍ ക്ഷണിക്കൂ
إِلَىٰ رَبِّكَۖ
X
താങ്കളുടെ നാഥനിലേക്ക്
إِنَّكَ
X
തീര്‍ച്ചയായും താങ്കള്‍
لَعَلَىٰ هُدًى
X
സന്‍മാര്‍ഗ്ഗത്തില്‍ തന്നെയാണ്
مُّسْتَقِيمٍ
X
നേരായ
﴿22:67﴾ وَإِنَّكَ
X
തീര്‍ച്ചയായും നീ
لَتَدْعُوهُمْ
X
നീ അവരെ വിളിക്കുന്നു
إِلَىٰ صِرَاطٍ
X
ഒരു മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿23:73﴾ وَإِنَّكَ
X
നിശ്ചയം നീ
لَتُلَقَّى
X
നിനക്ക് നല്‍കപ്പെടുന്നു
الْقُرْآنَ
X
ഈ ഖുര്‍ആന്‍
مِن لَّدُنْ حَكِيمٍ
X
യുക്തിജ്ഞനില്‍ നിന്ന്
عَلِيمٍ
X
സര്‍വജ്ഞനും
﴿27:6﴾ فَتَوَكَّلْ
X
അതിനാല്‍ നീ ഭരമേല്‍പിക്കുക
عَلَى اللَّهِۖ
X
അല്ലാഹുവില്‍
إِنَّكَ
X
ഉറപ്പായും നീ
عَلَى الْحَقِّ
X
സത്യത്തില്‍ തന്നെയാണ്
الْمُبِينِ
X
വ്യക്തമായ
﴿27:79﴾ إِنَّكَ
X
തീര്‍ച്ചയായും നീ
لَا تُسْمِعُ
X
നീ കേള്‍പിക്കുകയില്ല
الْمَوْتَىٰ
X
മരിച്ചവരെ
وَلَا تُسْمِعُ
X
നീ കേള്‍പിക്കുകയില്ല
الصُّمَّ
X
കാതുപൊട്ടന്‍മാരെ
الدُّعَاءَ
X
വിളി
إِذَا وَلَّوْا
X
അവര്‍ മാറിപ്പോയാല്‍
مُدْبِرِينَ
X
പിന്തിരിയുന്നവരായി
﴿27:80﴾ فَأَصْبَحَ
X
അങ്ങനെ അദ്ദേഹം കഴിച്ചുകൂട്ടി
فِي الْمَدِينَةِ
X
പട്ടണത്തില്‍
خَائِفًا
X
പേടിയോടെ
يَتَرَقَّبُ
X
പാത്തും പതുങ്ങിയും
فَإِذَا الَّذِي
X
അപ്പോഴതാ അവന്‍
اسْتَنصَرَهُ
X
തന്നോട് സഹായം തേടിയ
بِالْأَمْسِ
X
തലേന്നാള്‍
يَسْتَصْرِخُهُۚ
X
തന്നോട് സഹായത്തിനായി മുറവിളികൂട്ടുന്നു
قَالَ
X
പറഞ്ഞു
لَهُ
X
അയാളോട്
مُوسَىٰ
X
മൂസ
إِنَّكَ
X
തീര്‍ച്ചയായും നീ
لَغَوِيٌّ
X
ദൂര്‍മാര്‍ഗി തന്നെ
مُّبِينٌ
X
വ്യക്തമായ
﴿28:18﴾ وَأَنْ أَلْقِ
X
നീ താഴെയിടുക എന്നും
عَصَاكَۖ
X
നിന്റെ വടി
فَلَمَّا رَآهَا
X
മൂസ ആ വടി കണ്ടപ്പോള്‍
تَهْتَزُّ
X
അത് ഇഴയുന്നു
كَأَنَّهَا جَانٌّ
X
അത് ഒരു പാമ്പിനെപ്പോലെ
وَلَّىٰ
X
അദ്ദേഹം തിരിഞ്ഞോടി
مُدْبِرًا
X
പിന്തിരിഞ്ഞു
وَلَمْ يُعَقِّبْۚ
X
തിരിഞ്ഞുനോക്കിയില്ല
يَا مُوسَىٰ
X
(അല്ലാഹു പറഞ്ഞു) മൂസേ
أَقْبِلْ
X
നീ തിരിച്ചുവരൂ
وَلَا تَخَفْۖ
X
പേടിക്കേണ്ട
إِنَّكَ
X
തീര്‍ച്ചയായും നീ
مِنَ الْآمِنِينَ
X
സുരക്ഷിതരിലാണ്
﴿28:31﴾ إِنَّكَ
X
നിശ്ചയം നീ
لَا تَهْدِي
X
നീ നേര്‍വഴിയിലാക്കുകയില്ല
مَنْ أَحْبَبْتَ
X
നീ ഇഷ്ടപ്പെടുന്നവരെ
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَهْدِي
X
നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവരെ
وَهُوَ
X
അവന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
X
നേര്‍വഴിതേടുന്നവരെ
﴿28:56﴾ فَإِنَّكَ
X
തീര്‍ച്ചയായും നീ
لَا تُسْمِعُ
X
നീ കേള്‍പ്പിക്കുകയില്ല (നിനക്കു കേള്‍പ്പിക്കാനാവില്ല)
الْمَوْتَىٰ
X
മരിച്ചവരെ
وَلَا تُسْمِعُ
X
നീ കേള്‍പ്പിക്കുകയില്ല
الصُّمَّ
X
ബധിരരെ
الدُّعَاءَ
X
വിളി
إِذَا وَلَّوْا مُدْبِرِينَ
X
അവര്‍ പിന്തിരിഞ്ഞു പോയാല്‍
﴿30:52﴾ إِنَّكَ
X
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
X
ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാണ്
﴿36:3﴾ يَقُولُ
X
അയാള്‍ ചോദിക്കാറുണ്ടായിരുന്നു
أَإِنَّكَ
X
നീയാണോ ?
لَمِنَ الْمُصَدِّقِينَ
X
പരലോകത്തെ ശരിവെക്കുന്നവന്‍
﴿37:52﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اغْفِرْ
X
നീ പൊറുത്തു തരേണമേ
لِي
X
എനിക്ക്
وَهَبْ
X
നീ നല്‍കുകയും ചെയ്യേണമേ
لِي
X
എനിക്ക്
مُلْكًا
X
രാജാധിപത്യം
لَّا يَنبَغِي
X
അത് ഭൂഷണമാവുകയില്ല
لِأَحَدٍ
X
ഒരാള്‍ക്കും
مِّن بَعْدِيۖ
X
എനിക്ക് ശേഷം
إِنَّكَ
X
നിശ്ചയമായും നീ
أَنتَ
X
നീ തന്നെയാണ്
الْوَهَّابُ
X
യഥാര്‍ഥ ദാതാവ്, ഏറെ നല്‍കുന്നവന്‍
﴿38:35﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
فَاخْرُجْ
X
എങ്കില്‍ നീ പുറത്തുപോകണം
مِنْهَا
X
ഇവിടെനിന്ന്
فَإِنَّكَ
X
തീര്‍ച്ചയായും നീ
رَجِيمٌ
X
ആട്ടിയോടിക്കപ്പെട്ടവനാണ്
﴿38:77﴾ قَالَ
X
(അല്ലാഹു) പറഞ്ഞു
فَإِنَّكَ
X
തീര്‍ച്ചയായും നീ
مِنَ الْمُنظَرِينَ
X
അവസരം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലാണ്
﴿38:80﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യന്
ضُرٌّ
X
വല്ല വിപത്തും
دَعَا
X
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
X
തന്റെ നാഥനോട്
مُنِيبًا
X
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
X
അവങ്കലേക്ക്
ثُمَّ
X
പിന്നീട്
إِذَا خَوَّلَهُ
X
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
X
അനുഗ്രഹം
مِّنْهُ
X
തന്നില്‍ നിന്നുള്ള
نَسِيَ
X
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
X
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
X
അവനോട്
مِن قَبْلُ
X
മുമ്പ്
وَجَعَلَ
X
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്‍മാരെ
لِّيُضِلَّ
X
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
X
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
X
നീ പറയുക
تَمَتَّعْ
X
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
X
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
X
അല്പകാലം
إِنَّكَ
X
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
X
നരകവാസികളില്‍പെട്ടവനാകുന്നു
﴿39:8﴾ إِنَّكَ
X
തീര്‍ച്ചയായും നീ
مَيِّتٌ
X
മരിക്കുന്നവനാകുന്നു
وَإِنَّهُم
X
തീര്‍ച്ചയായും അവരും
مَّيِّتُونَ
X
മരിച്ചു പോകുന്നവരാകുന്നു
﴿39:30﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَأَدْخِلْهُمْ
X
നീ അവരെ പ്രവേശിപ്പിക്കേണമേ
جَنَّاتِ عَدْنٍ
X
നിത്യവാസത്തിനുള്ള സ്വര്‍ഗത്തില്‍
الَّتِي وَعَدتَّهُمْ
X
അവര്‍ക്കു നീ വാഗ്ദാനം ചെയ്ത
وَمَن صَلَحَ
X
സച്ചരിതരായവരെയും
مِنْ آبَائِهِمْ
X
അവരുടെ മാതാപിതാക്കളില്‍
وَأَزْوَاجِهِمْ
X
അവരുടെ ഇണകളിലും
وَذُرِّيَّاتِهِمْۚ
X
അവരുടെ മക്കളിലും
إِنَّكَ
X
നിശ്ചയം നീയാണ്
أَنتَ الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാന്‍
﴿40:8﴾ وَكَذَٰلِكَ
X
അപ്രകാരം
أَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَيْكَ
X
നിനക്ക്
رُوحًا
X
ഒരു ചൈതന്യം
مِّنْ أَمْرِنَاۚ
X
നമ്മുടെ ശാസനയില്‍നിന്ന്
مَا كُنتَ تَدْرِي
X
നിനക്കറിയാമായിരുന്നില്ല
مَا الْكِتَابُ
X
വേദമെന്തെന്ന്
وَلَا الْإِيمَانُ
X
വിശ്വാസമെന്തെന്നും
وَلَٰكِن
X
എന്നാല്‍
جَعَلْنَاهُ
X
നാം അതിനെ ആക്കി
نُورًا
X
ഒരു വെളിച്ചം
نَّهْدِي بِهِ
X
അത് മുഖേന നാം സന്‍മാര്‍ഗ ദര്‍ശനം നല്‍കുന്നു
مَن نَّشَاءُ
X
നാം ഇച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِنَاۚ
X
നമ്മുടെ ദാസരില്‍നിന്ന്
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَتَهْدِي
X
നീ മാര്‍ഗദര്‍ശനം ചെയ്യുന്നു
إِلَىٰ صِرَاطٍ مُّسْتَقِيمٍ
X
നേരായ പാതയിലേക്ക്
﴿42:52﴾ فَاسْتَمْسِكْ
X
അതിനാല്‍ നീ മുറുകെപ്പിടിക്കുക
بِالَّذِي أُوحِيَ إِلَيْكَۖ
X
നിനക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതിനെ
إِنَّكَ
X
ഉറപ്പായും നീ
عَلَىٰ صِرَاطٍ مُّسْتَقِيمٍ
X
നേര്‍മാര്‍ഗത്തിലാകുന്നു
﴿43:43﴾ ذُقْ
X
ഇത് ആസ്വദിച്ചുകൊള്ളുക
إِنَّكَ أَنتَ
X
തീര്‍ച്ചയായും നീയാണ്
الْعَزِيزُ
X
പ്രതാപി
الْكَرِيمُ
X
മാന്യനും
﴿44:49﴾ وَاصْبِرْ
X
നീ ക്ഷമയോടെ കാത്തിരിക്കുക
لِحُكْمِ
X
തീരുമാനത്തിന്
رَبِّكَ
X
നിന്റെ നാഥന്റെ
فَإِنَّكَ
X
നിശ്ചയമായും നീ
بِأَعْيُنِنَاۖ
X
നമ്മുടെ കണ്‍പാടിലാകുന്നു
وَسَبِّحْ
X
നീ വിശുദ്ധിയെ വാഴ്ത്തുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
حِينَ تَقُومُ
X
നീ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
﴿52:48﴾ وَالَّذِينَ جَاءُوا
X
വന്നവര്‍ക്കും
مِن بَعْدِهِمْ
X
അവര്‍ക്കുശേഷം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ لَنَا
X
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَلِإِخْوَانِنَا
X
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
الَّذِينَ سَبَقُونَا
X
ഞങ്ങളെ മുന്‍കടന്ന
بِالْإِيمَانِ
X
സത്യവിശ്വാസത്തില്‍
وَلَا تَجْعَلْ
X
നീ ഉണ്ടാക്കരുതേ
فِي قُلُوبِنَا
X
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلًّا
X
വെറുപ്പ്
لِّلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
ഉറപ്പായും നീ
رَءُوفٌ
X
കൃപയുള്ളവനാണ്
رَّحِيمٌ
X
ദയാപരനും
﴿59:10﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുള്ള
وَاغْفِرْ لَنَا
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യണേ
رَبَّنَاۖ
X
ഞങ്ങളുടെ നാഥാ
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെ
الْعَزِيزُ
X
അജയ്യന്‍
الْحَكِيمُ
X
യുക്തിജ്ഞനും
﴿60:5﴾ إِذَا جَاءَكَ
X
നിന്റെ അടുത്ത് വന്നാല്‍
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
قَالُوا
X
അവര്‍ പറയും
نَشْهَدُ
X
ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
إِنَّكَ
X
തീര്‍ച്ചയായും അങ്ങ്
لَرَسُولُ اللَّهِۗ
X
അല്ലാഹുവിന്റെ ദൂതനാണെന്ന്
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
إِنَّكَ
X
നിശ്ചയമായും നീ
لَرَسُولُهُ
X
അവന്റെ ദൂതനാണെന്ന്
وَاللَّهُ
X
അല്ലാഹു
يَشْهَدُ
X
അവന്‍ സാക്ഷ്യം വഹിക്കുന്നു
إِنَّ الْمُنَافِقِينَ
X
നിശ്ചയം, കപടവിശ്വാസികള്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണെന്ന്
﴿63:1﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
تُوبُوا
X
നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَى اللَّهِ
X
അല്ലാഹുവോട്
تَوْبَةً
X
പശ്ചാത്താപം
نَّصُوحًا
X
നിഷ്കളങ്കമായ
عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُكَفِّرَ
X
മായ്ച്ചുകളയു(മായേക്കാം)
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيُدْخِلَكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يَوْمَ لَا يُخْزِي
X
നിന്ദിക്കാത്ത ദിനം
اللَّهُ
X
അല്ലാഹു
النَّبِيَّ
X
പ്രവാചകനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَهُۖ
X
അദ്ദേഹത്തോടൊപ്പം
نُورُهُمْ
X
അവരുടെ പ്രകാശം
يَسْعَىٰ
X
പ്രസരിച്ചുകൊണ്ടിരിക്കും
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِمْ
X
അവരുടെ വലതുഭാഗങ്ങളിലും
يَقُولُونَ
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَتْمِمْ
X
നീ പൂര്‍ത്തീകരിച്ചു തരേണമേ!
لَنَا
X
ഞങ്ങള്‍ക്ക്
نُورَنَا
X
ഞങ്ങളുടെ പ്രകാശം
وَاغْفِرْ لَنَاۖ
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿66:8﴾ وَإِنَّكَ
X
നിശ്ചയം നീ
لَعَلَىٰ خُلُقٍ
X
സ്വഭാവത്തിലാകുന്നു
عَظِيمٍ
X
മഹത്തായ
﴿68:4﴾ إِنَّكَ
X
നിശ്ചയം, നീ
إِن تَذَرْهُمْ
X
നീ അവരെ വിട്ടേച്ചാല്‍
يُضِلُّوا
X
അവര്‍ വഴിപിഴപ്പിക്കും
عِبَادَكَ
X
നിന്റെ ദാസന്മാരെ
وَلَا يَلِدُوا
X
അവര്‍ ജന്മം നല്‍കുകയില്ല
إِلَّا فَاجِرًا
X
തെമ്മാടിക്കല്ലാതെ
كَفَّارًا
X
സത്യനിഷേധിയായ
﴿71:27﴾ يَا أَيُّهَا الْإِنسَانُ
X
അല്ലയോ മനുഷ്യാ
إِنَّكَ
X
നിശ്ചയം നീ
كَادِحٌ
X
കഠിനാധ്വാനം ചെയ്ത് ചെന്നെത്തുന്നവനാണ്
إِلَىٰ رَبِّكَ
X
നിന്റെ നാഥനിലേക്ക്
كَدْحًا
X
കഠിനാധ്വാനം ചെയ്യല്‍
فَمُلَاقِيهِ
X
അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും
﴿84:6﴾